Repeated Words in Quran

< >
Total Found : 8
الَّذِينَ
X
യാതൊരു കൂട്ടര്‍
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِالْغَيْبِ
X
അഭൗതിക യാഥാര്‍ഥ്യങ്ങളില്‍
وَيُقِيمُونَ
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നു
الصَّلَاةَ
X
നമസ്കാരം
وَمِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍നിന്ന്
يُنفِقُونَ
X
അവര്‍ ചെലവഴിക്കുന്നു
﴿2:3﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
مَاذَا
X
എന്താണ്
يُنفِقُونَۖ
X
അവര്‍ ചെലവഴിക്കുന്നു
قُلْ
X
പറയുക
مَا أَنفَقْتُم
X
നിങ്ങള്‍ ചെലവഴിക്കുന്നത്
مِّنْ خَيْرٍ
X
നല്ലതില്‍ നിന്ന്
فَلِلْوَالِدَيْنِ
X
അത് മാതാപിതാക്കള്‍ക്കാണ്
وَالْأَقْرَبِينَ
X
അടുത്ത ബന്ധുക്കള്‍ക്കും
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَابْنِ السَّبِيلِۗ
X
വഴിപോക്കര്‍ക്കും
وَمَا تَفْعَلُوا
X
നിങ്ങള്‍ ചെയ്യുന്നത്
مِنْ خَيْرٍ
X
നല്ലതില്‍ പെട്ടതായി
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِهِ
X
അതിനെപറ്റി
عَلِيمٌ
X
അറിയുന്നവനാണ്
﴿2:215﴾ يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الْخَمْرِ
X
മദ്യത്തെക്കുറിച്ച്
وَالْمَيْسِرِۖ
X
ചൂതിനെയും
قُلْ
X
പറയുക
فِيهِمَا
X
അവരണ്ടിലുമുണ്ട്
إِثْمٌ
X
കുറ്റം
كَبِيرٌ
X
ഗുരുതരമായ
وَمَنَافِعُ
X
ചില ഉപകാരങ്ങളും
لِلنَّاسِ
X
ജനങ്ങള്‍ക്ക്
وَإِثْمُهُمَا
X
അവ രണ്ടിന്റെയും കുറ്റം
أَكْبَرُ
X
ഏറ്റവും വലുതാണ്
مِن نَّفْعِهِمَاۗ
X
അവയുടെ ഉപയോഗത്തെക്കാള്‍
وَيَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
مَاذَا
X
എന്താണ്
يُنفِقُونَ
X
ചെലവഴിക്കുന്നത്
قُلِ
X
പറയുക
الْعَفْوَۗ
X
മിച്ചമുള്ളത്
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ
X
വിവരിക്കുന്നു
اللَّهُ
X
അല്ലാഹു
لَكُمُ
X
നിങ്ങള്‍ക്ക്
الْآيَاتِ
X
തെളിവുകള്‍
لَعَلَّكُمْ
X
നിങ്ങളാകാന്‍
تَتَفَكَّرُونَ
X
ചിന്തിക്കുന്നു
﴿2:219﴾ مَّثَلُ
X
ഉപമ
الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവരുടെ
أَمْوَالَهُمْ
X
തങ്ങളുടെ ധനം
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
كَمَثَلِ حَبَّةٍ
X
ഒരു ധാന്യത്തിന്റെ ഉദാഹരണം പോലെയാണ്
أَنبَتَتْ
X
അത് മുളപ്പിച്ചു
سَبْعَ
X
ഏഴ്
سَنَابِلَ
X
കതിരുകള്‍
فِي كُلِّ سُنبُلَةٍ
X
ഓരോ കതിരിലും
مِّائَةُ حَبَّةٍۗ
X
നൂറുധാന്യമണികള്‍
وَاللَّهُ
X
അല്ലാഹു
يُضَاعِفُ
X
ഇരട്ടിപ്പിച്ചു നല്‍കുന്നു
لِمَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിശാലതയുള്ളവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനുമാകുന്നു
﴿2:261﴾ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവര്‍
أَمْوَالَهُمْ
X
തങ്ങളുടെ ധനം
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
ثُمَّ
X
പിന്നെ
لَا يُتْبِعُونَ
X
തുടര്‍ത്തുന്നില്ല
مَا أَنفَقُوا
X
അവര്‍ ചെലവഴിച്ചതിനെ
مَنًّا
X
എടുത്തുപറഞ്ഞുകൊണ്ട്
وَلَا أَذًىۙ
X
ഉപദ്രവിച്ചുകൊണ്ടുമില്ല
لَّهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
وَلَا خَوْفٌ
X
ഭയമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
ദുഃഖിക്കുന്നവര്‍
﴿2:262﴾ وَمَثَلُ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവരുടെ ഉപമ
أَمْوَالَهُمُ
X
അവരുടെ ധനം
ابْتِغَاءَ
X
ആഗ്രഹിച്ചുകൊണ്ട്
مَرْضَاتِ اللَّهِ
X
ദൈവപ്രീതി
وَتَثْبِيتًا مِّنْ أَنفُسِهِمْ
X
നിശ്ചയദാര്‍ഢ്യത്തോടെയും
كَمَثَلِ جَنَّةٍ
X
ഒരു തോട്ടത്തിന്റെ ഉദാഹരണം പോലെയാണ്
بِرَبْوَةٍ
X
ഒരു ഉയര്‍ന്ന സ്ഥലത്തുള്ള
أَصَابَهَا
X
അതിന് കിട്ടി
وَابِلٌ
X
കനത്ത മഴ
فَآتَتْ
X
അത് നല്‍കി
أُكُلَهَا
X
അതിന്റെ ഫലം
ضِعْفَيْنِ
X
ഇരട്ടിയായി
فَإِن لَّمْ يُصِبْهَا
X
അതിന് കിട്ടിയില്ലെങ്കിലും
وَابِلٌ
X
പെരുമഴ
فَطَلٌّۗ
X
എന്നാല്‍ ചാറല്‍മഴ (കിട്ടി)
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
﴿2:265﴾ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവര്‍
أَمْوَالَهُم
X
തങ്ങളുടെ ധനം
بِاللَّيْلِ
X
രാവില്‍
وَالنَّهَارِ
X
പകലിലും
سِرًّا
X
രഹസ്യമായി
وَعَلَانِيَةً
X
പരസ്യമായും
فَلَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുത്ത്
وَلَا خَوْفٌ
X
ഒരു ഭയവുമില്ല
عَلَيْهِمْ
X
അവരുടെ കാര്യത്തില്‍
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
ദുഃഖിക്കുന്നവര്‍
﴿2:274﴾ مَثَلُ
X
ഉദാഹരണം
مَا يُنفِقُونَ
X
അവര്‍ ചിലവഴിക്കുന്നതിന്റെ
فِي هَٰذِهِ الْحَيَاةِ الدُّنْيَا
X
ഈ ഐഹിക ജീവിതത്തില്‍
كَمَثَلِ
X
ഉദാഹരണം പോലെയാണ്
رِيحٍ
X
കാറ്റിന്റെ
فِيهَا
X
അതിലുണ്ട്
صِرٌّ
X
കൊടും ശൈത്യം
أَصَابَتْ
X
അത് ബാധിച്ചു
حَرْثَ
X
കൃഷിയെ, കൃഷിയിടത്തെ
قَوْمٍ
X
ഒരു ജനതയുടെ
ظَلَمُوا
X
അവര്‍ അക്രമം കാണിച്ചു
أَنفُسَهُمْ
X
അവരോട് തന്നെ
فَأَهْلَكَتْهُۚ
X
അങ്ങനെ അത് (കാറ്റ്) അതിനെ നശിപ്പിച്ചു
وَمَا ظَلَمَهُمُ
X
അവരെ ദ്രോഹിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
وَلَٰكِنْ
X
പക്ഷേ
أَنفُسَهُمْ
X
തങ്ങളെത്തന്നെ
يَظْلِمُونَ
X
അവര്‍ ദ്രോഹിക്കുന്നു
﴿3:117﴾ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവര്‍
فِي السَّرَّاءِ
X
ധന്യതയില്‍
وَالضَّرَّاءِ
X
ദാരിദ്രത്തിലും
وَالْكَاظِمِينَ
X
കടിച്ചിറക്കുന്നവരും
الْغَيْظَ
X
കോപം
وَالْعَافِينَ
X
വിട്ടുവീഴ്ച കാണിക്കുന്നവരും
عَنِ النَّاسِۗ
X
ജനങ്ങളോട്
وَاللَّهُ
X
അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿3:134﴾ وَالَّذِينَ يُنفِقُونَ
X
ചിലവഴിക്കുന്നവര്‍
أَمْوَالَهُمْ
X
അവരുടെ ധനം
رِئَاءَ النَّاسِ
X
ജനങ്ങളെ കാണിക്കാന്‍ വേണ്ടി
وَلَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَلَا بِالْيَوْمِ الْآخِرِۗ
X
അന്ത്യദിനത്തിലും
وَمَن
X
ആര്, വല്ലവനും
يَكُنِ الشَّيْطَانُ
X
പിശാച് ആകുന്നുവെങ്കില്‍
لَهُ
X
അവന്റെ
قَرِينًا
X
കൂട്ടാളി
فَسَاءَ
X
അവന്‍(എത്ര)ചീത്തയായിരിക്കുന്നു
قَرِينًا
X
കൂട്ടാളിയാല്‍
﴿4:38﴾ الَّذِينَ يُقِيمُونَ
X
നിഷ്ഠയോടെ നിര്‍വഹിക്കുന്നവര്‍
الصَّلَاةَ
X
നമസ്കാരം
وَمِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
يُنفِقُونَ
X
അവര്‍ ചെലവഴിക്കും
﴿8:3﴾ إِنَّ الَّذِينَ كَفَرُوا
X
തീര്‍ച്ചയായും സത്യനിഷേധികള്‍
يُنفِقُونَ
X
അവര്‍ ചെലവഴിക്കുന്നു
أَمْوَالَهُمْ
X
തങ്ങളുടെ ധനം
لِيَصُدُّوا
X
അവര്‍ തടയാന്‍ വേണ്ടി
عَن سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
فَسَيُنفِقُونَهَا
X
ഇനിയും അവരത് ചെലവഴിക്കും
ثُمَّ
X
പിന്നീട്
تَكُونُ
X
അതായിത്തീരും
عَلَيْهِمْ
X
അവര്‍ക്ക്
حَسْرَةً
X
ഖേദം
ثُمَّ
X
അങ്ങനെ
يُغْلَبُونَۗ
X
അവര്‍ തോല്‍പിക്കപ്പെടും
وَالَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
إِلَىٰ جَهَنَّمَ
X
നരകത്തില്‍
يُحْشَرُونَ
X
അവര്‍ ഒരുമിച്ച് കൂട്ടപ്പെടും
﴿8:36﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
إِنَّ كَثِيرًا
X
ഏറെപ്പേരും
مِّنَ الْأَحْبَارِ
X
മതപണ്ഡിതന്മാരില്‍
وَالرُّهْبَانِ
X
പുരോഹിതരിലും
لَيَأْكُلُونَ
X
അവര്‍ ഭുജിച്ചുകൊണ്ടിരിക്കുന്നു
أَمْوَالَ
X
ധനം
النَّاسِ
X
ജനങ്ങളുടെ
بِالْبَاطِلِ
X
അവിഹിതമായി
وَيَصُدُّونَ
X
അവര്‍ ജനങ്ങളെ തടയുകയും ചെയ്യുന്നു
عَن سَبِيلِ اللَّهِۗ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَالَّذِينَ يَكْنِزُونَ
X
ശേഖരിച്ചുവെക്കുന്നവര്‍
الذَّهَبَ
X
സ്വര്‍ണ്ണം
وَالْفِضَّةَ
X
വെള്ളിയും
وَلَا يُنفِقُونَهَا
X
അത് അവര്‍ ചെലവഴിക്കുന്നില്ല
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَبَشِّرْهُم
X
അവരോട് സുവാര്‍ത്തയറിയിക്കുക
بِعَذَابٍ
X
ശിക്ഷയെപ്പറ്റി
أَلِيمٍ
X
നോവേറിയ
﴿9:34﴾ وَمَا مَنَعَهُمْ
X
അവര്‍ക്ക് തടസ്സമായിട്ടില്ല
أَن تُقْبَلَ مِنْهُمْ
X
അവരില്‍ നിന്ന് സ്വീകരിക്കപ്പെടുന്നതിന്ന്
نَفَقَاتُهُمْ
X
അവരുടെ ദാനങ്ങള്‍
إِلَّا أَنَّهُمْ
X
തീര്‍ച്ചയായും അവരാണ് എന്നതല്ലാതെ
كَفَرُوا بِاللَّهِ
X
അല്ലാഹുവിനെ അവര്‍ അവിശ്വസിച്ചു
وَبِرَسُولِهِ
X
അവന്റെ ദൂതനെയും
وَلَا يَأْتُونَ
X
അവര്‍ എത്തുന്നുമില്ല
الصَّلَاةَ
X
നമസ്കാരത്തിന്
إِلَّا وَهُمْ
X
അവരായിട്ടല്ലാതെ
كُسَالَىٰ
X
മടിയന്‍മാര്‍
وَلَا يُنفِقُونَ
X
അവര്‍ ധനം ചെലവഴിക്കുന്നുമില്ല
إِلَّا وَهُمْ
X
അവരായിക്കൊണ്ടല്ലാതെ
كَارِهُونَ
X
വെറുപ്പുള്ളവര്‍
﴿9:54﴾ لَّيْسَ عَلَى الضُّعَفَاءِ
X
ദുര്‍ബലര്‍ക്കില്ല
وَلَا عَلَى الْمَرْضَىٰ
X
രോഗികള്‍ക്കും
وَلَا عَلَى الَّذِينَ لَا يَجِدُونَ
X
ഒന്നും കണ്ടെത്താത്തവര്‍ക്കും
مَا يُنفِقُونَ
X
ചെലവുചെയ്യാന്‍
حَرَجٌ
X
(മാറിനില്‍ക്കുന്നതില്‍) കുറ്റം
إِذَا نَصَحُوا
X
അവര്‍ ഗുണകാംക്ഷ പുലര്‍ത്തുന്നുവെങ്കില്‍
لِلَّهِ
X
അല്ലാഹുവോട്
وَرَسُولِهِۚ
X
അവന്റെ ദൂതനോടും
مَا عَلَى الْمُحْسِنِينَ
X
(ഇത്തരം) സദ്‌വൃത്തരുടെ കാര്യത്തില്‍ ഇല്ല
مِن سَبِيلٍۚ
X
ഒരു മാര്‍ഗവും
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമകാരുണികനുമാണ്
﴿9:91﴾ وَلَا عَلَى الَّذِينَ
X
ഒരു വിഭാഗത്തിനും കുറ്റമില്ല
إِذَا مَا أَتَوْكَ
X
അവര്‍ നിന്റെയടുത്ത് വന്നപ്പോള്‍
لِتَحْمِلَهُمْ
X
അവരെ വാഹനങ്ങളില്‍ കൊണ്ടുപോകുന്നതിനായി
قُلْتَ
X
നീ അവരോട് പറഞ്ഞു
لَا أَجِدُ
X
ഞാന്‍ കാണുന്നില്ല
مَا أَحْمِلُكُمْ عَلَيْهِ
X
നിങ്ങളെ വഹിക്കാനുള്ള വാഹനം
تَوَلَّوا
X
അവര്‍ തിരിച്ചു പോയി
وَّأَعْيُنُهُمْ
X
അവരുടെ കണ്ണുകള്‍
تَفِيضُ
X
ഒഴുകുന്നു
مِنَ الدَّمْعِ
X
കണ്ണുനീര്‍
حَزَنًا
X
തീവ്രദുഃഖത്താല്‍
أَلَّا يَجِدُوا
X
അവര്‍ കണ്ടെത്താത്തതിന്റെ പേരില്‍
مَا يُنفِقُونَ
X
അവര്‍ക്കു ചെലവഴിക്കാനുള്ളത്
﴿9:92﴾ وَلَا يُنفِقُونَ
X
അവര്‍ ചെലവഴിക്കുകയില്ല
نَفَقَةً
X
വല്ല ചെലവും
صَغِيرَةً
X
ചെറിയത്
وَلَا كَبِيرَةً
X
വലിയതും
وَلَا يَقْطَعُونَ
X
അവര്‍ മുറിച്ചുകടക്കുകയില്ല
وَادِيًا
X
താഴ്വര
إِلَّا كُتِبَ
X
രേഖപ്പെടുത്താതെ
لَهُمْ
X
അവര്‍ക്ക്
لِيَجْزِيَهُمُ
X
അവര്‍ക്ക് പ്രതിഫലം നല്‍കാനാണിത്
اللَّهُ
X
അല്ലാഹു
أَحْسَنَ
X
അത്യുത്തമമായ കാര്യത്തിന്
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരുന്ന
﴿9:121﴾ الَّذِينَ
X
ഒരു കൂട്ടര്‍
إِذَا ذُكِرَ اللَّهُ
X
അല്ലാഹുവിനെക്കുറിച്ച് പറയപ്പെട്ടാല്‍
وَجِلَتْ
X
പ്രകമ്പിതമാവും
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
وَالصَّابِرِينَ
X
ക്ഷമിക്കുന്നവര്‍ക്കും
عَلَىٰ مَا أَصَابَهُمْ
X
അവരെ ബാധിക്കുന്നതില്‍
وَالْمُقِيمِي الصَّلَاةِ
X
നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നവര്‍
وَمِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
يُنفِقُونَ
X
അവര്‍ ചെലവഴിക്കുന്നു
﴿22:35﴾ أُولَٰئِكَ
X
അവര്‍
يُؤْتَوْنَ
X
അവര്‍ക്ക് നല്‍കപ്പെടും
أَجْرَهُم
X
അവരുടെ പ്രതിഫലം
مَّرَّتَيْنِ
X
രണ്ടുവട്ടം
بِمَا صَبَرُوا
X
അവര്‍ ക്ഷമിച്ചതിനാല്‍
وَيَدْرَءُونَ
X
അവര്‍ നേരിടുന്നു
بِالْحَسَنَةِ
X
നന്മകൊണ്ട്
السَّيِّئَةَ
X
തിന്മയെ
وَمِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍നിന്ന്
يُنفِقُونَ
X
അവര്‍ ചെലവഴിക്കുന്നു
﴿28:54﴾ تَتَجَافَىٰ
X
അകന്ന് പോകും
جُنُوبُهُمْ
X
അവരുടെ പാര്‍ശ്വങ്ങള്‍
عَنِ الْمَضَاجِعِ
X
കിടപ്പിടങ്ങളില്‍ നിന്ന്
يَدْعُونَ
X
പ്രാര്‍ഥിക്കുന്നവരായി
رَبَّهُمْ
X
തങ്ങളുടെ നാഥനോട്
خَوْفًا
X
പേടിയോടെ
وَطَمَعًا
X
പ്രത്യാശയോടെയും
وَمِمَّا رَزَقْنَاهُمْ
X
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
يُنفِقُونَ
X
അവര്‍ ചെലവഴിക്കുന്നു
﴿32:16﴾ وَالَّذِينَ اسْتَجَابُوا
X
ഉത്തരം നല്‍കിയവര്‍ക്കും
لِرَبِّهِمْ
X
തങ്ങളുടെ നാഥന്ന്
وَأَقَامُوا
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തു
الصَّلَاةَ
X
നമസ്കാരം
وَأَمْرُهُمْ
X
അവരുടെ കാര്യം
شُورَىٰ
X
കൂടിയാലോചിക്കപ്പെടുന്നതാണ്
بَيْنَهُمْ
X
അവര്‍ക്കിടയില്‍
وَمِمَّا رَزَقْنَاهُمْ
X
നാം നല്‍കിയതില്‍നിന്ന്
يُنفِقُونَ
X
ചെലവഴിക്കുകയും ചെയ്യുന്നു
﴿42:38﴾