Repeated Words in Quran

< >
Total Found : 2
لِّلَّهِ
X
അല്ലാഹുവിനാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَإِن تُبْدُوا
X
നിങ്ങള്‍ വെളിപ്പെടുത്തിയാലും
مَا فِي أَنفُسِكُمْ
X
നിങ്ങളുടെ മനസ്സിലുള്ളത്
أَوْ تُخْفُوهُ
X
അല്ലെങ്കില്‍ നിങ്ങള്‍ മറച്ചുവെച്ചാലും
يُحَاسِبْكُم
X
നിങ്ങളെ വിചാരണ ചെയ്യും
بِهِ
X
അതുസംബന്ധിച്ച്
اللَّهُۖ
X
അല്ലാഹു
فَيَغْفِرُ
X
അപ്പോഴവന്‍ മാപ്പുനല്‍കും
لِمَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കും
مَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿2:284﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും
يَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കുന്നു
لِمَن يَشَاءُ
X
അവനിഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഇഛിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍(ആകുന്നു)
رَّحِيمٌ
X
പരമദയാലുവും
﴿3:129﴾ فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍ ചെയ്തവരും
فَيُوَفِّيهِمْ
X
അവന്‍ അവര്‍ക്ക് പൂര്‍ണമായി നല്‍കും
أُجُورَهُمْ
X
അവരുടെ പ്രതിഫലം
وَيَزِيدُهُم
X
അവന്‍ അവര്‍ക്ക് വര്‍ദ്ധിപ്പിച്ചുകൊടുക്കും
مِّن فَضْلِهِۖ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
وَأَمَّا الَّذِينَ اسْتَنكَفُوا
X
എന്നാല്‍ വൈമനസ്യം കാണിച്ചവര്‍
وَاسْتَكْبَرُوا
X
അവര്‍ അഹന്ത നടിക്കുകയും
فَيُعَذِّبُهُمْ
X
അവരെ അവന്‍ ശിക്ഷിക്കും
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
وَلَا يَجِدُونَ
X
അവര്‍ കണ്ടെത്തുകയില്ല
لَهُم
X
അവര്‍ക്ക്
مِّن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
وَلِيًّا
X
ഒരു രക്ഷകനെ
وَلَا نَصِيرًا
X
ഒരു സഹായിയെയും
﴿4:173﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും
نَحْنُ
X
ഞങ്ങള്‍
أَبْنَاءُ اللَّهِ
X
ദൈവത്തിന്റെ മക്കളാണെന്ന്
وَأَحِبَّاؤُهُۚ
X
അവന് പ്രിയപ്പെട്ടവരും
قُلْ
X
നീ പറയുക (ചോദിക്കുക)
فَلِمَ يُعَذِّبُكُم
X
എങ്കില്‍പിന്നെ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്‌
بِذُنُوبِكُمۖ
X
നിങ്ങളുടെ പാപങ്ങളുടെ പേരില്‍
بَلْ
X
അല്ല
أَنتُم
X
നിങ്ങള്‍
بَشَرٌ
X
മനുഷ്യരാണ്
مِّمَّنْ خَلَقَۚ
X
അവന്‍ സൃഷ്ടിച്ചവരില്‍പെട്ട
يَغْفِرُ
X
അവന്‍ മാപ്പേകുന്നു
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۖ
X
അവരണ്ടിനുമിടയിലുള്ളവയുടെയും
وَإِلَيْهِ
X
അവനിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿5:18﴾ أَلَمْ تَعْلَمْ
X
നീ അറിഞ്ഞിട്ടില്ലേ?
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَهُ
X
അവന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
يُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَيَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കുന്നു
لِمَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿5:40﴾ وَآخَرُونَ
X
മറ്റൊരു കൂട്ടരുമുണ്ട്
مُرْجَوْنَ
X
(പ്രശ്നം) മാറ്റിവെക്കപ്പെട്ടവരായ
لِأَمْرِ اللَّهِ
X
അല്ലാഹുവിന്റെ തീരുമാനത്തിനായി
إِمَّا يُعَذِّبُهُمْ
X
ഒന്നുകില്‍ അവന്‍ അവരെ ശിക്ഷിക്കും
وَإِمَّا يَتُوبُ
X
അല്ലെങ്കില്‍ പശ്ചാത്താപം സ്വീകരിക്കും
عَلَيْهِمْۗ
X
അവരുടെ
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:106﴾ قَالَ
X
അവന്‍ പറഞ്ഞു
أَمَّا
X
എന്നാല്‍
مَن ظَلَمَ
X
ആര്‍ അക്രമം ചെയ്തുവോ
فَسَوْفَ نُعَذِّبُهُ
X
അവനെ നാം ശിക്ഷിക്കും
ثُمَّ
X
പിന്നെ
يُرَدُّ
X
അവന്‍ മടക്കപ്പെടും
إِلَىٰ رَبِّهِ
X
അവന്റെ നാഥങ്കലേക്ക്
فَيُعَذِّبُهُ
X
അപ്പോള്‍ അവന്‍ അവനെ ശിക്ഷിക്കും
عَذَابًا
X
ശിക്ഷ
نُّكْرًا
X
കടുത്ത
﴿18:87﴾ يُعَذِّبُ
X
അല്ലാഹു ശിക്ഷിക്കുന്നു
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
وَيَرْحَمُ
X
അവന്‍ കരുണ കാണിക്കുകയും ചെയ്യുന്നു
مَن يَشَاءُۖ
X
അവന്‍ ഇച്ഛിക്കുന്നവരോട്
وَإِلَيْهِ
X
അവനിലേക്ക്
تُقْلَبُونَ
X
നിങ്ങള്‍ തിരിച്ചു കൊണ്ടുവരപ്പെടും
﴿29:21﴾ وَلِلَّهِ
X
അല്ലാഹുവിനാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭൂമിയുടെയും
يَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കും
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുകയും ചെയ്യും
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
ഏറെ ദയാപരനും
﴿48:14﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ?
إِلَى الَّذِينَ
X
യാതൊരുത്തരെ
نُهُوا
X
അവര്‍ വിലക്കപ്പെട്ടു
عَنِ النَّجْوَىٰ
X
രഹസ്യഭാഷണത്തില്‍നിന്ന്
ثُمَّ
X
പിന്നെ
يَعُودُونَ
X
അവര്‍ മടങ്ങുന്നു
لِمَا
X
യാതൊന്നിലേക്ക്
نُهُوا
X
അവര്‍ വിലക്കപ്പെട്ടു
عَنْهُ
X
അതില്‍നിന്ന്
وَيَتَنَاجَوْنَ
X
അവര്‍ രഹസ്യ സംഭാഷണം നടത്തുന്നു
بِالْإِثْمِ
X
പാപത്തെപ്പറ്റി
وَالْعُدْوَانِ
X
അതിക്രമത്തെയും
وَمَعْصِيَتِ
X
ധിക്കാരത്തെയും
الرَّسُولِ
X
ദൈവദൂതനോടുള്ള
وَإِذَا جَاءُوكَ
X
അവര്‍ നിന്റെ അടുത്ത് വന്നാല്‍
حَيَّوْكَ
X
അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു
بِمَا
X
യാതൊന്നുകൊണ്ട്
لَمْ يُحَيِّكَ
X
നിന്നെ അഭിവാദ്യം ചെയ്തിട്ടില്ല
بِهِ
X
അതുകൊണ്ട്
اللَّهُ
X
അല്ലാഹു
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
فِي أَنفُسِهِمْ
X
അവരുടെ മനസുകളില്‍
لَوْلَا يُعَذِّبُنَا
X
നമ്മെ ശിക്ഷിക്കാത്തതെന്ത്?
اللَّهُ
X
അല്ലാഹു
بِمَا نَقُولُۚ
X
നാം പറയുന്നതിന്റെ പേരില്‍
حَسْبُهُمْ
X
അവര്‍ക്കു മതി
جَهَنَّمُ
X
നരകം
يَصْلَوْنَهَاۖ
X
അവരതില്‍ കിടന്നെരിയും
فَبِئْسَ
X
അപ്പോള്‍ എത്ര ചീത്ത
الْمَصِيرُ
X
മടക്ക സ്ഥലം
﴿58:8﴾ فَيُعَذِّبُهُ
X
അവനെ ശിക്ഷിക്കും
اللَّهُ
X
അല്ലാഹു
الْعَذَابَ
X
ശിക്ഷ
الْأَكْبَرَ
X
ഏറ്റവും വലിയ
﴿88:24﴾ فَيَوْمَئِذٍ
X
അന്നാളില്‍
لَّا يُعَذِّبُ
X
ശിക്ഷിക്കുകയില്ല
عَذَابَهُ
X
അവന്റെ ശിക്ഷ
أَحَدٌ
X
ഒരാളും
﴿89:25﴾