Repeated Words in Quran

< >
Total Found : 16
وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَتَّخِذُ
X
സ്വീകരിക്കുന്നവര്‍
مِن دُونِ اللَّهِ
X
അല്ലാഹു അല്ലാത്തവരെ
أَندَادًا
X
സമന്മാരായി
يُحِبُّونَهُمْ
X
അവര്‍ അവയെ സ്നേഹിക്കുന്നു
كَحُبِّ اللَّهِۖ
X
അല്ലാഹുവിനെ സ്നേഹിക്കും പോലെ
وَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസികള്‍
أَشَدُّ
X
അതിശക്തമായ
حُبًّا
X
സ്നേഹം
لِّلَّهِۗ
X
അല്ലാഹുവോട്
وَلَوْ يَرَى
X
കാണുകയാണങ്കില്‍
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍
إِذْ يَرَوْنَ
X
കണ്ടുമുട്ടുന്ന സന്ദര്‍ഭം
الْعَذَابَ
X
ശിക്ഷയെ
أَنَّ الْقُوَّةَ
X
തീര്‍ച്ചയായും ശക്തി
لِلَّهِ
X
അല്ലാഹുവിന്നാണ്
جَمِيعًا
X
എല്ലാം
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു ആണെന്നും
شَدِيدُ
X
കഠിനമായവന്‍
الْعَذَابِ
X
ശിക്ഷയില്‍
﴿2:165﴾ وَقَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
الَّذِينَ يُقَاتِلُونَكُمْ
X
നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട്
وَلَا تَعْتَدُواۚ
X
നിങ്ങള്‍ അതിര് കവിയരുത്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുകയില്ല
الْمُعْتَدِينَ
X
പരിധി ലംഘിക്കുന്നവരെ
﴿2:190﴾ وَأَنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുക
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَلَا تُلْقُوا
X
നിങ്ങളിടരുത്
بِأَيْدِيكُمْ
X
നിങ്ങളുടെ കൈകളെ
إِلَى التَّهْلُكَةِۛ
X
നാശത്തിലേക്ക്
وَأَحْسِنُواۛ
X
നിങ്ങള്‍ നന്മചെയ്യുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿2:195﴾ وَإِذَا تَوَلَّىٰ
X
അവന് അധികാരം ലഭിച്ചാല്‍
سَعَىٰ
X
ശ്രമിക്കും
فِي الْأَرْضِ
X
ഭൂമിയില്‍
لِيُفْسِدَ
X
കുഴപ്പമുണ്ടാക്കാന്‍
فِيهَا
X
അതില്‍
وَيُهْلِكَ
X
നശിപ്പിക്കാനും
الْحَرْثَ
X
കൃഷി
وَالنَّسْلَۗ
X
മനുഷ്യ സന്തതികളെയും
وَاللَّهُ لَا يُحِبُّ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْفَسَادَ
X
കുഴപ്പം
﴿2:205﴾ وَيَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الْمَحِيضِۖ
X
ആര്‍ത്തവത്തെപറ്റി
قُلْ
X
പറയുക
هُوَ
X
അത്
أَذًى
X
മാലിന്യമാണ്
فَاعْتَزِلُوا
X
അതിനാല്‍ നിങ്ങള്‍ അകന്ന് നില്‍ക്കുക
النِّسَاءَ
X
സ്ത്രീകളില്‍ നിന്ന്
فِي الْمَحِيضِۖ
X
ആര്‍ത്തവകാലത്ത്
وَلَا تَقْرَبُوهُنَّ
X
നിങ്ങള്‍ അവരെ സമീപിക്കരുത്
حَتَّىٰ يَطْهُرْنَۖ
X
അവര്‍ ശുദ്ധിയാകും വരെ
فَإِذَا تَطَهَّرْنَ
X
അവര്‍ ശുദ്ധിയായാല്‍
فَأْتُوهُنَّ
X
നിങ്ങള്‍ അവരെ സമീപിക്കുക
مِنْ حَيْثُ أَمَرَكُمُ
X
നിങ്ങളോട് കല്‍പിച്ച പ്രകാരം
اللَّهُۚ
X
അല്ലാഹു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
التَّوَّابِينَ
X
പശ്ചാതപിക്കുന്നവരെ
وَيُحِبُّ
X
അവനിഷ്ടപ്പെടുന്നു
الْمُتَطَهِّرِينَ
X
ശുചിത്വം പാലിക്കുന്നവരെയും
﴿2:222﴾ يَمْحَقُ
X
നശിപ്പിക്കുന്നു
اللَّهُ
X
അല്ലാഹു
الرِّبَا
X
പലിശയെ
وَيُرْبِي
X
വളര്‍ത്തുന്നു
الصَّدَقَاتِۗ
X
ദാനധര്‍മങ്ങളെ
وَاللَّهُ
X
അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
كُلَّ كَفَّارٍ
X
ഒരു നന്ദികെട്ടവനേയും
أَثِيمٍ
X
കുറ്റവാളിയായ
﴿2:276﴾ قُلْ
X
പറയുക
أَطِيعُوا
X
നിങ്ങള്‍ അനുസരിക്കുക
اللَّهَ
X
അല്ലാഹുവിനെ
وَالرَّسُولَۖ
X
(അവന്റെ) ദൂതനെയും
فَإِن تَوَلَّوْا
X
നിങ്ങള്‍ പിന്‍മാറുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُحِبُّ
X
സ്നേഹിക്കുകയില്ല
الْكَافِرِينَ
X
സത്യനിഷേധികളെ
﴿3:32﴾ وَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ വിശ്വസിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും
فَيُوَفِّيهِمْ
X
അവര്‍ക്ക് പൂര്‍ണമായി നല്‍കും
أُجُورَهُمْۗ
X
അവരുടെ പ്രതിഫലങ്ങള്‍
وَاللَّهُ
X
അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
الظَّالِمِينَ
X
അക്രമികളെ
﴿3:57﴾ بَلَىٰ
X
അല്ല
مَنْ أَوْفَىٰ
X
ആരെങ്കിലും പൂര്‍ത്തിയാക്കിയാല്‍
بِعَهْدِهِ
X
തന്റെ പ്രതിജ്ഞ
وَاتَّقَىٰ
X
സൂക്ഷ്മത പുലര്‍ത്തുകയും ചെയ്താല്‍
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
X
സൂക്ഷ്മത പുലര്‍ത്തുന്നവരെ
﴿3:76﴾ هَا أَنتُمْ
X
നോക്കൂ നിങ്ങള്‍ കൂട്ടരേ
أُولَاءِ تُحِبُّونَهُمْ
X
നിങ്ങള്‍ അവരെ സ്നേഹിക്കുന്നു
وَلَا يُحِبُّونَكُمْ
X
അവരോ നിങ്ങളെ സ്നേഹിക്കുന്നില്ല
وَتُؤْمِنُونَ
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു
بِالْكِتَابِ كُلِّهِ
X
എല്ലാ വേദത്തിലും
وَإِذَا لَقُوكُمْ
X
നിങ്ങളെ അവര്‍ കണ്ടുമുട്ടിയാല്‍
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَوْا
X
(നിങ്ങളില്‍ നിന്ന്) അവര്‍ പിരിഞ്ഞുപോയാല്‍
عَضُّوا
X
അവര്‍ കടിക്കുന്നു
عَلَيْكُمُ
X
നിങ്ങളോടുള്ള അരിശംകൊണ്ട്
الْأَنَامِلَ
X
വിരലുകള്‍
مِنَ الْغَيْظِۚ
X
കോപം കാരണം
قُلْ
X
പറയുക
مُوتُوا
X
നിങ്ങള്‍ മരിച്ചുകൊള്ളുക
بِغَيْظِكُمْۗ
X
നിങ്ങളുടെ വിദ്വേഷവുമായി
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചുകളിലുള്ള(മനസ്സുകളിലുള്ള)തൊക്കെയും
﴿3:119﴾ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവര്‍
فِي السَّرَّاءِ
X
ധന്യതയില്‍
وَالضَّرَّاءِ
X
ദാരിദ്രത്തിലും
وَالْكَاظِمِينَ
X
കടിച്ചിറക്കുന്നവരും
الْغَيْظَ
X
കോപം
وَالْعَافِينَ
X
വിട്ടുവീഴ്ച കാണിക്കുന്നവരും
عَنِ النَّاسِۗ
X
ജനങ്ങളോട്
وَاللَّهُ
X
അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿3:134﴾ إِن يَمْسَسْكُمْ
X
നിങ്ങള്‍ക്ക് പറ്റിയിട്ടുണ്ടെങ്കില്‍
قَرْحٌ
X
ക്ഷതം
فَقَدْ مَسَّ
X
(മുമ്പ്) പറ്റിയിട്ടുണ്ട്
الْقَوْمَ
X
ആ ജനത്തിനും
قَرْحٌ
X
ക്ഷതം
مِّثْلُهُۚ
X
അത് പോലെ
وَتِلْكَ الْأَيَّامُ
X
ആ ദിനങ്ങള്‍
نُدَاوِلُهَا
X
നാം അതിനെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
وَلِيَعْلَمَ اللَّهُ
X
അല്ലാഹുവിന് വേര്‍തിരിച്ചറിയാന്‍
الَّذِينَ آمَنُوا
X
സത്യവിശ്വാസികളെ
وَيَتَّخِذَ
X
ഉണ്ടാക്കുവാനും
مِنكُمْ
X
നിങ്ങളില്‍ നിന്ന്
شُهَدَاءَۗ
X
രക്തസാക്ഷികളെ, സത്യസാക്ഷികളെ
وَاللَّهُ
X
അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
الظَّالِمِينَ
X
അക്രമികളെ
﴿3:140﴾ وَكَأَيِّن مِّن
X
എത്രയെത്ര
نَّبِيٍّ
X
പ്രവാചകന്‍മാര്‍
قَاتَلَ
X
പോരാടി, യുദ്ധം ചെയ്തു
مَعَهُ
X
അവരോടൊപ്പം, അദ്ദേഹത്തോടൊപ്പം
رِبِّيُّونَ
X
ദൈവഭക്തന്‍മാര്‍
كَثِيرٌ
X
നിരവധി
فَمَا وَهَنُوا
X
അവര്‍ തളര്‍ന്നില്ല
لِمَا أَصَابَهُمْ
X
അവരെ ബാധിച്ച ദുരിതങ്ങളെച്ചൊല്ലി
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَمَا ضَعُفُوا
X
അവര്‍ ദുര്‍ബലരായിട്ടുമില്ല
وَمَا اسْتَكَانُواۗ
X
കീഴടങ്ങിയിട്ടുമില്ല
وَاللَّهُ
X
അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الصَّابِرِينَ
X
ക്ഷമാശീലരെ
﴿3:146﴾ فَآتَاهُمُ
X
അതിനാല്‍ അവര്‍ക്ക് നല്‍കി
اللَّهُ
X
അല്ലാഹു
ثَوَابَ الدُّنْيَا
X
ഐഹികമായ പ്രതിഫലം
وَحُسْنَ
X
കൂടുതല്‍ മെച്ചമായ
ثَوَابِ الْآخِرَةِۗ
X
പാരത്രിക പ്രതിഫലവും
وَاللَّهُ
X
അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
സല്‍കര്‍മകാരികളെ
﴿3:148﴾ فَبِمَا رَحْمَةٍ
X
കാരുണ്യം കൊണ്ടാണ്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
لِنتَ
X
നീ സൗമ്യനായത്
لَهُمْۖ
X
അവരോട്
وَلَوْ كُنتَ
X
നീ ആയിരുന്നെങ്കില്‍
فَظًّا
X
പരുഷപ്രകൃതന്‍
غَلِيظَ الْقَلْبِ
X
കഠിന മനസ്കനും
لَانفَضُّوا
X
അവര്‍ പിരിഞ്ഞുപോകുമായിരുന്നു
مِنْ حَوْلِكَۖ
X
നിന്റെ ചുറ്റു നിന്നും
فَاعْفُ
X
നീ മാപ്പേകുക
عَنْهُمْ
X
അവര്‍ക്ക്
وَاسْتَغْفِرْ
X
നീ പാപമോചനം തേടുകയും ചെയ്യുക
لَهُمْ
X
അവര്‍ക്ക്
وَشَاوِرْهُمْ
X
അവരുമായി കൂടിയാലോചിക്കുക
فِي الْأَمْرِۖ
X
കാര്യത്തി(ങ്ങളി)ല്‍
فَإِذَا عَزَمْتَ
X
അങ്ങനെ നീ തീരുമാനമെടുത്താല്‍
فَتَوَكَّلْ
X
നീ ഭരമേല്‍പിക്കുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَوَكِّلِينَ
X
(തന്നില്‍) ഭരമേല്‍പിക്കുന്നവരെ
﴿3:159﴾ لَا تَحْسَبَنَّ
X
നിശ്ചയം നീ കരുതരുത്
الَّذِينَ يَفْرَحُونَ
X
ഊറ്റം കൊള്ളുന്നവരെ സംബന്ധിച്ച്
بِمَا أَتَوا
X
അവരുടെ ചെയ്തികളില്‍
وَّيُحِبُّونَ
X
അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن يُحْمَدُوا
X
പ്രശംസിക്കപ്പെടാന്‍
بِمَا لَمْ يَفْعَلُوا
X
അവര്‍ ചെയ്യാത്തതിന്റെ പേരില്‍
فَلَا تَحْسَبَنَّهُم
X
അവരെ കുറിച്ച് നീ കരുതരുത്
بِمَفَازَةٍ
X
രക്ഷപ്പെടുമെന്ന്
مِّنَ الْعَذَابِۖ
X
ശിക്ഷയില്‍നിന്ന്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿3:188﴾ وَاعْبُدُوا
X
നിങ്ങള്‍ വഴിപ്പെടുക
اللَّهَ
X
അല്ലാഹുവിന്
وَلَا تُشْرِكُوا
X
നിങ്ങള്‍ പങ്ക്ചേര്‍ക്കാതിരിക്കുക
بِهِ
X
അവനോട്
شَيْئًاۖ
X
ഒന്നിനെയും
وَبِالْوَالِدَيْنِ
X
മാതാപിതാക്കളോട്
إِحْسَانًا
X
നന്മയോടെ വര്‍ത്തിക്കുക
وَبِذِي الْقُرْبَىٰ
X
ബന്ധുക്കളോടും
وَالْيَتَامَىٰ
X
അനാഥകളോടും
وَالْمَسَاكِينِ
X
അഗതികളോടും
وَالْجَارِ
X
അയല്‍ക്കാരോടും
ذِي الْقُرْبَىٰ
X
ബന്ധുക്കളായ
وَالْجَارِ
X
അയല്‍ക്കാരോടും
الْجُنُبِ
X
അന്യരായ, അകന്ന
وَالصَّاحِبِ
X
കൂട്ടുകാരോടും
بِالْجَنبِ
X
അരികെയുള്ള
وَابْنِ السَّبِيلِ
X
വഴിപോക്കരോടും
وَمَا مَلَكَتْ
X
ഉടമപ്പെടുത്തിയവരോടും
أَيْمَانُكُمْۗ
X
നിങ്ങളുടെ വലം കൈകള്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
مَن كَانَ
X
ആയിട്ടുള്ള ആരെയും
مُخْتَالًا
X
പൊങ്ങച്ചക്കാരന്‍
فَخُورًا
X
ദുരഹങ്കാരി
﴿4:36﴾ وَلَا تُجَادِلْ
X
നീ തര്‍ക്കിക്കരുത് (വാദിക്കരുത്)
عَنِ الَّذِينَ يَخْتَانُونَ
X
വഞ്ചന നടത്തുന്നവര്‍ക്ക് വേണ്ടി
أَنفُسَهُمْۚ
X
തങ്ങളോട് നന്നെ, സ്വന്തം ആത്മാക്കളോട്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
مَن كَانَ
X
ആയിത്തീര്‍ന്നവനെ
خَوَّانًا
X
കൊടും വഞ്ചകന്‍
أَثِيمًا
X
മഹാപാപി
﴿4:107﴾ لَّا يُحِبُّ اللَّهُ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْجَهْرَ
X
പരസ്യമാക്കുന്നത്
بِالسُّوءِ
X
തിന്മ
مِنَ الْقَوْلِ
X
വാക്കില്‍ നിന്ന്
إِلَّا مَن ظُلِمَۚ
X
അനീതിക്കിരയായവനൊഴികെ
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
سَمِيعًا
X
എല്ലാം കേള്‍ക്കുന്നവന്‍
عَلِيمًا
X
എല്ലാം അറിയുന്നവന്‍
﴿4:148﴾ فَبِمَا نَقْضِهِم
X
പിന്നീട് അവര്‍ ലംഘിച്ചതിനാല്‍
مِّيثَاقَهُمْ
X
തങ്ങളുടെ കരാര്‍
لَعَنَّاهُمْ
X
നാമവരെ ശപിച്ചു
وَجَعَلْنَا
X
നാം ആക്കുകയും ചെയ്തു
قُلُوبَهُمْ
X
അവരുടെ ഹൃദയങ്ങളെ
قَاسِيَةًۖ
X
കഠിനമായത്
يُحَرِّفُونَ
X
അവര്‍ മാറ്റിമറിക്കുന്നു
الْكَلِمَ
X
(വേദ)വാക്യങ്ങളെ
عَن مَّوَاضِعِهِۙ
X
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
وَنَسُوا
X
അവര്‍ മറക്കുകയും ചെയ്തു
حَظًّا
X
വലിയൊരു ഭാഗം
مِّمَّا ذُكِّرُوا بِهِۚ
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍നിന്ന്
وَلَا تَزَالُ تَطَّلِعُ عَلَىٰ
X
നീ കണ്ടുകൊണ്ടിരിക്കും
خَائِنَةٍ
X
വഞ്ചന
مِّنْهُمْ
X
അവരില്‍നിന്നുള്ള
إِلَّا قَلِيلًا
X
അല്‍പം ചിലര്‍ ഒഴികെ
مِّنْهُمْۖ
X
അവരില്‍നിന്നുള്ള
فَاعْفُ
X
അതിനാല്‍ നീ മാപ്പ് നല്‍കുക
عَنْهُمْ
X
അവര്‍ക്ക്
وَاصْفَحْۚ
X
നീ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿5:13﴾ سَمَّاعُونَ
X
കാതോര്‍ക്കുന്നവരാണ്
لِلْكَذِبِ
X
കള്ളത്തിന്
أَكَّالُونَ
X
ധാരാളം തിന്നുന്നവരും
لِلسُّحْتِۚ
X
നിഷിദ്ധ ധനം
فَإِن جَاءُوكَ
X
അവര്‍ നിന്റെയടുത്ത് വരികയാണെങ്കില്‍
فَاحْكُم
X
നീ തീര്‍പ്പ് കല്‍പിക്കുക
بَيْنَهُمْ
X
അവര്‍ക്കിടയില്‍
أَوْ
X
അല്ലെങ്കില്‍
أَعْرِضْ عَنْهُمْۖ
X
അവരെ നീ അവഗണിക്കുക
وَإِن تُعْرِضْ عَنْهُمْ
X
അവരെ നീ അവഗണിക്കുകയാണെങ്കില്‍
فَلَن يَضُرُّوكَ
X
നിനക്ക് ദ്രോഹംചെയ്യാന്‍ അവര്‍ക്കാവില്ല
شَيْئًاۖ
X
യാതൊരു
وَإِنْ حَكَمْتَ
X
എന്നാല്‍ നീ തീര്‍പ്പ് കല്‍പിക്കുകയാണെങ്കില്‍
فَاحْكُم
X
നീ തീര്‍പ്പ് കല്‍പിക്കുക
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْقِسْطِۚ
X
നീതിപൂര്‍വം
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നു
الْمُقْسِطِينَ
X
നീതിമാന്മാരെ
﴿5:42﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
مَن
X
ആരെങ്കിലും
يَرْتَدَّ
X
അവന്‍ തിരിച്ചുപോകുന്നു(എങ്കില്‍)
مِنكُمْ
X
നിങ്ങളില്‍നിന്ന്
عَن دِينِهِ
X
തന്റെ മതത്തെവിട്ട്
فَسَوْفَ يَأْتِي اللَّهُ
X
അല്ലാഹു കൊണ്ടുവരും
بِقَوْمٍ
X
(മറ്റൊരു) ജനവിഭാഗത്തെ
يُحِبُّهُمْ
X
അവന്‍ അവരെ ഇഷ്ടപ്പെടും
وَيُحِبُّونَهُ
X
അവര്‍ അവനെയും ഇഷ്ടപ്പെടും
أَذِلَّةٍ
X
വിനയം കാണിക്കുന്നവരായ
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
أَعِزَّةٍ
X
പ്രതാപം കാണിക്കുന്നവരായ
عَلَى الْكَافِرِينَ
X
സത്യനിഷേധികളോട്
يُجَاهِدُونَ
X
അവര്‍ സമരം നടത്തും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَلَا يَخَافُونَ
X
അവര്‍ ഭയപ്പെടുകയില്ല
لَوْمَةَ
X
ആക്ഷേപത്തെ
لَائِمٍۚ
X
ആക്ഷേപകന്റെ
ذَٰلِكَ
X
അത്
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹമാണ്
يُؤْتِيهِ
X
അവനത് നല്‍കുന്നു
مَن يَشَاءُۚ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിപുലമായ ഔദാര്യമുടയവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿5:54﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
ജൂതന്മാര്‍
يَدُ اللَّهِ
X
അല്ലാഹുവിന്റെ കൈ
مَغْلُولَةٌۚ
X
കെട്ടിപ്പൂട്ടിവെച്ചതാണെന്ന്
غُلَّتْ
X
കെട്ടിപ്പുട്ടപ്പെടട്ടെ
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَلُعِنُوا
X
അവര്‍ ശപിക്കപ്പെട്ടു
بِمَا قَالُواۘ
X
അവര്‍ പറഞ്ഞത്കാരണം
بَلْ
X
എന്നാല്‍
يَدَاهُ
X
അവന്റെ രണ്ടു കൈകളും
مَبْسُوطَتَانِ
X
തുറന്നുവെക്കപ്പെട്ടതാണ്
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
كَيْفَ يَشَاءُۚ
X
അവനിച്ഛിക്കുംപോലെ
وَلَيَزِيدَنَّ
X
വര്‍ധിപ്പിക്കുകതന്നെ ചെയ്യും
كَثِيرًا
X
അധികപേര്‍ക്കും
مِّنْهُم
X
അവരിലെ
مَّا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
طُغْيَانًا
X
ധിക്കാരം
وَكُفْرًاۚ
X
സത്യനിഷേധവും
وَأَلْقَيْنَا
X
നാം ഉളവാക്കിയിരിക്കുന്നു
بَيْنَهُمُ
X
അവര്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
വിദ്വേഷവും
إِلَىٰ يَوْمِ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
كُلَّمَا أَوْقَدُوا
X
അവര്‍ ജ്വലിപ്പിക്കുമ്പോഴെല്ലാം
نَارًا
X
അഗ്നി
لِّلْحَرْبِ
X
യുദ്ധത്തിന്റെ
أَطْفَأَهَا اللَّهُۚ
X
അല്ലാഹു അതിനെ ഊതിക്കെടുത്തുന്നു
وَيَسْعَوْنَ
X
അവര്‍ ശ്രമിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
فَسَادًاۚ
X
കുഴപ്പമുണ്ടാക്കാന്‍
وَاللَّهُ لَا يُحِبُّ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْمُفْسِدِينَ
X
കുഴപ്പക്കാരെ
﴿5:64﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تُحَرِّمُوا
X
നിങ്ങള്‍ നിഷിദ്ധമാക്കരുത്
طَيِّبَاتِ
X
വിശിഷ്ട വസ്തുക്കളെ
مَا أَحَلَّ اللَّهُ
X
അല്ലാഹു അനുവദിച്ചുതന്നതില്‍
لَكُمْ
X
നിങ്ങള്‍ക്ക്
وَلَا تَعْتَدُواۚ
X
നിങ്ങള്‍ അതിര്കവിയുകയുമരുത്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
الْمُعْتَدِينَ
X
അതിര് കവിയുന്നവരെ
﴿5:87﴾ لَيْسَ
X
ഇല്ല
عَلَى الَّذِينَ
X
ഒരുകൂട്ടരുടെമേല്‍
آمَنُوا
X
അവര്‍ സത്യവിശ്വാസം സ്വീകരിച്ചു
وَعَمِلُوا الصَّالِحَاتِ
X
അവര്‍ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
جُنَاحٌ
X
കുറ്റം
فِيمَا طَعِمُوا
X
അവര്‍ ഭക്ഷിച്ചതില്‍
إِذَا مَا اتَّقَوا
X
അവര്‍ സൂക്ഷ്മത പാലിച്ചിട്ടുണ്ടെങ്കില്‍
وَّآمَنُوا
X
അവര്‍ സത്യവിശ്വാസം സ്വീകരിക്കുകയുംചെയ്തു(എങ്കില്‍)
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു (എങ്കില്‍)
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
ثُمَّ
X
പിന്നെയും
اتَّقَوا
X
അവര്‍ സൂക്ഷ്മത പാലിച്ചു
وَّآمَنُوا
X
അവര്‍ വിശ്വസിക്കുകയും ചെയ്തു
ثُمَّ
X
വീണ്ടും
اتَّقَوا
X
അവര്‍ സൂക്ഷ്മത പാലിച്ചു
وَّأَحْسَنُواۗ
X
അവര്‍ നല്ലനിലയില്‍ വര്‍ത്തിക്കുകയും ചെയ്തു
وَاللَّهُ
X
അല്ലാഹു
يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿5:93﴾ وَهُوَ
X
അവനാണ്
الَّذِي أَنشَأَ
X
സൃഷ്ടിച്ചവന്‍
جَنَّاتٍ
X
ഉദ്യാനങ്ങള്‍
مَّعْرُوشَاتٍ
X
പന്തലില്‍ പടര്‍ത്തുന്നവ
وَغَيْرَ
X
അല്ലാത്തതും
مَعْرُوشَاتٍ
X
പന്തലില്‍ പടര്‍ത്തുന്നവ
وَالنَّخْلَ
X
ഈത്തപ്പനകളും
وَالزَّرْعَ
X
കൃഷികളും
مُخْتَلِفًا
X
പലതരമുള്ള
أُكُلُهُ
X
അതിന്റെ കായ്കനികള്‍
وَالزَّيْتُونَ
X
ഒലീവും
وَالرُّمَّانَ
X
ഉറുമാനും
مُتَشَابِهًا
X
പരസ്പരം സാദൃശ്യമുള്ളത്
وَغَيْرَ
X
എന്നാല്‍ അല്ലാത്തതുമായ
مُتَشَابِهٍۚ
X
പരസ്പരം സാദൃശ്യമുള്ളത്
كُلُوا
X
നിങ്ങള്‍ തിന്നുകൊള്ളുക
مِن ثَمَرِهِ
X
അതിന്റെ ഫലങ്ങളില്‍നിന്ന്
إِذَا أَثْمَرَ
X
അത് കായ്ക്കുമ്പോള്‍
وَآتُوا
X
നിങ്ങള്‍ കൊടുത്തുവീട്ടുകയും ചെയ്യുക
حَقَّهُ
X
അതിന്റെ ബാദ്ധ്യത
يَوْمَ حَصَادِهِۖ
X
അതിന്റെ വിളവെടുപ്പ് ദിവസം
وَلَا تُسْرِفُواۚ
X
എന്നാല്‍ നിങ്ങള്‍ അതിരുകവിയരുത്
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَا يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
الْمُسْرِفِينَ
X
അതിര് കവിയുന്നവരെ
﴿6:141﴾ يَا بَنِي آدَمَ
X
ആദം സന്തതികളേ
خُذُوا
X
നിങ്ങള്‍ എടുക്കുക (അണിയുക)
زِينَتَكُمْ
X
നിങ്ങളുടെ അലങ്കാരം
عِندَ كُلِّ مَسْجِدٍ
X
എല്ലാ ആരാധനാലയങ്ങളിലും
وَكُلُوا
X
നിങ്ങള്‍ തിന്നുക
وَاشْرَبُوا
X
നിങ്ങള്‍ കുടിക്കുകയും ചെയ്യുക
وَلَا تُسْرِفُواۚ
X
എന്നാല്‍ അമിതമാവരുത്
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَا يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
الْمُسْرِفِينَ
X
അമിത വ്യയം ചെയ്യുന്നവരെ
﴿7:31﴾ ادْعُوا
X
നിങ്ങള്‍ പ്രാര്‍ഥിക്കുക
رَبَّكُمْ
X
നിങ്ങളുടെ നാഥനോട്
تَضَرُّعًا
X
വിനയത്തോടെ
وَخُفْيَةًۚ
X
രഹസ്യമായും
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَا يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
الْمُعْتَدِينَ
X
പരിധി ലംഘിക്കുന്നവരെ
﴿7:55﴾ وَإِمَّا تَخَافَنَّ
X
നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍
مِن قَوْمٍ
X
ഏതെങ്കിലും ജനതയില്‍ നിന്ന്
خِيَانَةً
X
വഞ്ചന
فَانبِذْ
X
നീ എറിഞ്ഞുകൊടുക്കുക
إِلَيْهِمْ
X
അവരിലേക്ക്
عَلَىٰ سَوَاءٍۚ
X
തുല്യമായിക്കൊണ്ട്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
الْخَائِنِينَ
X
വഞ്ചകരെ
﴿8:58﴾ إِلَّا الَّذِينَ عَاهَدتُّم
X
നിങ്ങള്‍ കരാറിലേര്‍പ്പെട്ടവരൊഴികെ
مِّنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍ നിന്ന്
ثُمَّ لَمْ يَنقُصُوكُمْ
X
പിന്നെ അത് പാലിക്കുന്നതില്‍ നിങ്ങളോട് വീഴ്ച വരുത്താതിരിക്കുകയും ചെയ്തവര്‍
شَيْئًا
X
തീരെ, യാതൊരു
وَلَمْ يُظَاهِرُوا
X
അവര്‍ സഹായിച്ചിട്ടുമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരെ
أَحَدًا
X
ആരെയും
فَأَتِمُّوا
X
നിങ്ങള്‍ പൂര്‍ത്തിയാക്കുക
إِلَيْهِمْ
X
അവരോട്
عَهْدَهُمْ
X
അവരുടെ കരാര്‍
إِلَىٰ مُدَّتِهِمْۚ
X
കാലാവധി വരെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
X
സൂക്ഷ്മത പുലര്‍ത്തുന്നവരെ
﴿9:4﴾ كَيْفَ يَكُونُ
X
എങ്ങനെ ഉണ്ടാവും
لِلْمُشْرِكِينَ
X
ബഹുദൈവവിശ്വാസികള്‍ക്ക്
عَهْدٌ
X
കരാര്‍
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
وَعِندَ رَسُولِهِ
X
അവന്റെ ദൂതന്റെയും അടുക്കല്‍
إِلَّا الَّذِينَ عَاهَدتُّمْ
X
നിങ്ങള്‍ കരാറില്‍ ഏര്‍പ്പെട്ടവരൊഴികെ
عِندَ الْمَسْجِدِ الْحَرَامِۖ
X
മസ്ജിദുല്‍ ഹറാമിനടുത്ത് വച്ച്
فَمَا اسْتَقَامُوا
X
അവര്‍ നന്നായി വര്‍ത്തിക്കുന്നിടത്തോളം
لَكُمْ
X
നിങ്ങളോട്
فَاسْتَقِيمُوا
X
നിങ്ങളും നന്നായി വര്‍ത്തിക്കുക
لَهُمْۚ
X
അവരോട്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَّقِينَ
X
സൂക്ഷമത പുലര്‍ത്തുന്നവരെ
﴿9:7﴾ لَا تَقُمْ
X
നീ നമസ്കരിക്കരുത്
فِيهِ
X
അതില്‍
أَبَدًاۚ
X
ഒരിക്കലും
لَّمَسْجِدٌ
X
പള്ളിയാണ്
أُسِّسَ
X
പടുത്തുയര്‍ത്തപ്പെട്ട
عَلَى التَّقْوَىٰ
X
ദൈവഭക്തിയില്‍
مِنْ أَوَّلِ يَوْمٍ
X
ആദ്യദിവസം മുതല്‍ക്കുതന്നെ
أَحَقُّ
X
ഏറ്റം അര്‍ഹമായത്
أَن تَقُومَ
X
നീ നില്‍ക്കാന്‍
فِيهِۚ
X
അതില്‍
فِيهِ
X
അതിലുണ്ട്
رِجَالٌ
X
ചില ആളുകള്‍
يُحِبُّونَ
X
അവര്‍ ഇഷ്ടപ്പെടുന്നു
أَن يَتَطَهَّرُواۚ
X
വിശുദ്ധി വരിക്കാന്‍
وَاللَّهُ
X
അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُطَّهِّرِينَ
X
വിശുദ്ധി വരിക്കുന്നവരെ
﴿9:108﴾ لَا جَرَمَ
X
ഒരു സംശയവുമില്ല
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നു
مَا يُسِرُّونَ
X
അവര്‍ രഹസ്യമാക്കുന്നത്
وَمَا يُعْلِنُونَۚ
X
അവര്‍ വെളിപ്പെടുത്തുന്നത്
إِنَّهُ
X
നിശ്ചയം അവന്‍
لَا يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
الْمُسْتَكْبِرِينَ
X
അഹങ്കാരികളെ
﴿16:23﴾ إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُدَافِعُ
X
പ്രതിരോധം തീര്‍ക്കുന്നു
عَنِ الَّذِينَ آمَنُواۗ
X
വിശ്വസിച്ചവര്‍ക്കുവേണ്ടി
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല (വെറുക്കുന്നു)
كُلَّ خَوَّانٍ
X
എല്ലാ വഞ്ചകരെയും
كَفُورٍ
X
നന്ദികെട്ട
﴿22:38﴾ إِنَّ الَّذِينَ يُحِبُّونَ
X
തീര്‍ച്ചയായും ഇഷ്ടപ്പെടുന്നവര്‍
أَن تَشِيعَ
X
പ്രചരിക്കാന്‍
الْفَاحِشَةُ
X
അശ്ലീലം
فِي الَّذِينَ آمَنُوا
X
വിശ്വാസികള്‍ക്കിടയില്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
فِي الدُّنْيَا
X
ഇഹത്തിലും
وَالْآخِرَةِۚ
X
പരത്തിലും
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
وَأَنتُمْ
X
നിങ്ങള്‍
لَا تَعْلَمُونَ
X
നിങ്ങളറിയുന്നില്ല
﴿24:19﴾ إِنَّ قَارُونَ
X
നിശ്ചയം ഖാറൂന്‍
كَانَ
X
ആയിരുന്നു
مِن قَوْمِ
X
ജനതയില്‍പെട്ടവന്‍
مُوسَىٰ
X
മൂസയുടെ
فَبَغَىٰ
X
അങ്ങനെ അവന്‍ അതിക്രമം കാണിച്ചു
عَلَيْهِمْۖ
X
അവര്‍ക്കെതിരില്‍
وَآتَيْنَاهُ
X
അവന്ന് നാം നല്‍കി
مِنَ الْكُنُوزِ
X
ധാരാളം ഖജനാവുകള്‍
مَا إِنَّ مَفَاتِحَهُ
X
നിശ്ചയം അതിന്റെ താക്കോലുകള്‍
لَتَنُوءُ
X
ചുമക്കാനേറെ പ്രയാസമായിരുന്നു
بِالْعُصْبَةِ
X
സംഘത്തിന്
أُولِي الْقُوَّةِ
X
ശക്തരായ
إِذْ قَالَ لَهُ
X
അവനോട് പറഞ്ഞ സന്ദര്‍ഭം
قَوْمُهُ
X
അവന്റെ ജനത
لَا تَفْرَحْۖ
X
നീ ഊറ്റം കൊള്ളരുത്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുകയില്ല
الْفَرِحِينَ
X
ഊറ്റം കൊള്ളുന്നവരെ
﴿28:76﴾ وَابْتَغِ
X
നീ തേടുക
فِيمَا آتَاكَ
X
നിനക്ക് തന്നതിലൂടെ
اللَّهُ
X
അല്ലാഹു
الدَّارَ الْآخِرَةَۖ
X
പരലോക വിജയം
وَلَا تَنسَ
X
നീ മറന്നുകളയരുത്
نَصِيبَكَ
X
നിനക്കുള്ള വിഹിതം
مِنَ الدُّنْيَاۖ
X
ഇഹലോകജീവിതത്തില്‍
وَأَحْسِن
X
നീയും നന്മചെയ്യുക
كَمَا أَحْسَنَ اللَّهُ
X
അല്ലാഹു നന്മ ചെയ്തപോലെ
إِلَيْكَۖ
X
നിനക്ക്
وَلَا تَبْغِ
X
നീ തുനിയരുത്
الْفَسَادَ
X
നാശം വരുത്താന്‍
فِي الْأَرْضِۖ
X
നാട്ടില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുകയില്ല
الْمُفْسِدِينَ
X
നാശകാരികളെ
﴿28:77﴾ لِيَجْزِيَ
X
അവന്‍ പ്രതിഫലം നല്‍കാന്‍ വേണ്ടി
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
مِن فَضْلِهِۚ
X
തന്റെ അനുഗ്രഹത്തില്‍നിന്ന്
إِنَّهُ
X
നിശ്ചയം അവന്‍
لَا يُحِبُّ
X
ഇഷ്ടപ്പെടുന്നില്ല
الْكَافِرِينَ
X
സത്യനിഷേധികളെ
﴿30:45﴾ وَلَا تُصَعِّرْ
X
നീ കോട്ടുകയും അരുത്
خَدَّكَ
X
നിന്റെ കവിള്‍ (മുഖം)
لِلنَّاسِ
X
ജനങ്ങളോട്
وَلَا تَمْشِ
X
നീ നടക്കുകയുമരുത്
فِي الْأَرْضِ
X
ഭൂമിയില്‍
مَرَحًاۖ
X
പൊങ്ങച്ചത്തോടെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല (വെറുക്കുന്നു)
كُلَّ مُخْتَالٍ
X
എല്ലാ അഹങ്കാരികളെയും
فَخُورٍ
X
ദുരഭിമാനികളായ
﴿31:18﴾ وَجَزَاءُ
X
പ്രതിഫലം
سَيِّئَةٍ
X
തിന്മക്കുള്ള
سَيِّئَةٌ
X
തിന്മ തന്നെയാണ്
مِّثْلُهَاۖ
X
തത്തുല്യമായ
فَمَنْ عَفَا
X
എന്നാല്‍ ഒരുവന്‍ മാപ്പേകിയാല്‍
وَأَصْلَحَ
X
അവന്‍ രഞ്ജിപ്പുണ്ടാക്കുകയും ചെയ്തു
فَأَجْرُهُ
X
എങ്കില്‍ അവന്നുള്ള പ്രതിഫലം
عَلَى اللَّهِۚ
X
അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَا يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
الظَّالِمِينَ
X
അക്രമകാരികളെ
﴿42:40﴾ وَإِن
X
എങ്കില്‍, .....യാല്‍
طَائِفَتَانِ
X
രണ്ടുവിഭാഗം
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളിലെ
اقْتَتَلُوا
X
അവര്‍ പരസ്പരം ഏറ്റുമുട്ടി...
فَأَصْلِحُوا
X
നിങ്ങള്‍ സന്ധിയുണ്ടാക്കുക
بَيْنَهُمَاۖ
X
അവര്‍ക്കിടയില്‍
فَإِن بَغَتْ
X
പിന്നെ അതിക്രമം കാട്ടിയാല്‍
إِحْدَاهُمَا
X
അവരില്‍ ഒരു വിഭാഗം
عَلَى الْأُخْرَىٰ
X
മറുവിഭാഗത്തിനെതിരെ
فَقَاتِلُوا
X
അപ്പോള്‍ നിങ്ങള്‍ യുദ്ധം ചെയ്യുക
الَّتِي تَبْغِي
X
അതിക്രമം കാണിക്കുന്നവരോട്
حَتَّىٰ تَفِيءَ
X
അവര്‍ മടങ്ങിവരുംവരെ
إِلَىٰ أَمْرِ اللَّهِۚ
X
അല്ലാഹുവിന്റെ കല്‍പനയിലേക്ക്
فَإِن فَاءَتْ
X
അവര്‍ മടങ്ങിവന്നാല്‍
فَأَصْلِحُوا
X
നിങ്ങള്‍ സന്ധിയുണ്ടാക്കുക
بَيْنَهُمَا
X
അവര്‍ക്കിടയില്‍
بِالْعَدْلِ
X
നീതിപൂര്‍വം
وَأَقْسِطُواۖ
X
നിങ്ങള്‍ നീതി പാലിക്കുക
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُقْسِطِينَ
X
നീതി പാലിക്കുന്നവരെ
﴿49:9﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اجْتَنِبُوا
X
നിങ്ങള്‍ വര്‍ജിക്കുക
كَثِيرًا
X
അധികവും
مِّنَ الظَّنِّ
X
ഊഹത്തില്‍ (നിന്ന്)
إِنَّ بَعْضَ
X
ഉറപ്പായും ചിലത്
الظَّنِّ
X
ഊഹത്തില്‍
إِثْمٌۖ
X
കുറ്റമാണ്
وَلَا تَجَسَّسُوا
X
നിങ്ങള്‍ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്
وَلَا يَغْتَب
X
പരദൂഷണം പറയരുത്
بَّعْضُكُم
X
നിങ്ങളില്‍ ചിലര്‍
بَعْضًاۚ
X
ചിലരെപ്പറ്റി
أَيُحِبُّ
X
ഇഷ്ടപ്പെടുമോ
أَحَدُكُمْ
X
നിങ്ങളിലൊരുവന്‍
أَن يَأْكُلَ
X
തിന്നാന്‍
لَحْمَ
X
മാംസം
أَخِيهِ
X
തന്റെ സഹോദരന്റെ
مَيْتًا
X
മരിച്ചു കിടക്കവെ
فَكَرِهْتُمُوهُۚ
X
നിങ്ങളത് വെറുക്കുന്നു
وَاتَّقُوا اللَّهَۚ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
تَوَّابٌ
X
പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿49:12﴾ لِّكَيْلَا تَأْسَوْا
X
നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍
عَلَىٰ مَا فَاتَكُمْ
X
നിങ്ങള്‍ക്ക് നഷ്ടപ്പെട്ടതിന്റെ പേരില്‍
وَلَا تَفْرَحُوا
X
നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കാനും
بِمَا آتَاكُمْۗ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതിന്റെ പേരില്‍
وَاللَّهُ
X
അല്ലാഹു
لَا يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
كُلَّ مُخْتَالٍ
X
ഒരു പൊങ്ങച്ചക്കാരനെയും
فَخُورٍ
X
ദുരഭിമാനിയായ
﴿57:23﴾ وَالَّذِينَ تَبَوَّءُوا
X
താമസിച്ചവര്‍ക്കും
الدَّارَ
X
ആ വീട്ടില്‍
وَالْإِيمَانَ
X
സത്യവിശ്വാസം (സ്വീകരിച്ചവര്‍ക്കും)
مِن قَبْلِهِمْ
X
അവര്‍ക്കു മുമ്പ്
يُحِبُّونَ
X
അവര്‍ സ്നേഹിക്കുന്നു
مَنْ هَاجَرَ
X
പലായനം ചെയ്തെത്തിയവരെ
إِلَيْهِمْ
X
അവരിലേക്ക്
وَلَا يَجِدُونَ
X
അവര്‍ കണ്ടെത്തുന്നുമില്ല
فِي صُدُورِهِمْ
X
അവരുടെ മനസ്സുകളില്‍
حَاجَةً
X
ഒരാവശ്യവും
مِّمَّا أُوتُوا
X
അവര്‍ക്ക് നല്‍കപ്പെട്ടതില്‍
وَيُؤْثِرُونَ
X
അവര്‍ മുന്‍ഗണന നല്‍കുകയും ചെയ്യുന്നു
عَلَىٰ أَنفُسِهِمْ
X
തങ്ങളുടെ ദേഹങ്ങളേക്കാള്‍
وَلَوْ كَانَ
X
ഉണ്ടെങ്കില്‍ പോലും
بِهِمْ
X
അവര്‍ക്ക്
خَصَاصَةٌۚ
X
വല്ല അത്യാവശ്യവും
وَمَن يُوقَ
X
ആര്‍ കാത്ത് രക്ഷിക്കപ്പെടുന്നുവോ
شُحَّ
X
പിശുക്കില്‍നിന്ന്
نَفْسِهِ
X
തന്റെ മനസ്സിന്റെ
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُفْلِحُونَ
X
വിജയം വരിച്ചവര്‍
﴿59:9﴾ لَّا يَنْهَاكُمُ
X
നിങ്ങളെ വിലക്കുന്നില്ല
اللَّهُ
X
അല്ലാഹു
عَنِ الَّذِينَ
X
യാതൊരുത്തരെ സംബന്ധിച്ച്
لَمْ يُقَاتِلُوكُمْ
X
അവര്‍ നിങ്ങളോട് യുദ്ധംചെയ്തിട്ടില്ല
فِي الدِّينِ
X
മതത്തിന്റെ പേരില്‍
وَلَمْ يُخْرِجُوكُم
X
അവര്‍ നിങ്ങളെ പുറത്താക്കിയിട്ടുമില്ല
مِّن دِيَارِكُمْ
X
നിങ്ങളുടെ വീടുകളില്‍നിന്ന്
أَن تَبَرُّوهُمْ
X
നിങ്ങള്‍ അവര്‍ക്കു നന്മചെയ്യുന്നത്
وَتُقْسِطُوا
X
നിങ്ങള്‍ നീതി കാണിക്കുന്നതും
إِلَيْهِمْۚ
X
അവരോട്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നു
الْمُقْسِطِينَ
X
നീതി ചെയ്യുന്നവരെ
﴿60:8﴾ إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നു
الَّذِينَ يُقَاتِلُونَ
X
യുദ്ധം ചെയ്യുന്നവരെ
فِي سَبِيلِهِ
X
അവന്റെ മാര്‍ഗത്തില്‍
صَفًّا
X
അണിചേര്‍ന്ന്
كَأَنَّهُم
X
അവരാണെന്നപോലെ
بُنْيَانٌ
X
ഒരു മതില്‍ക്കെട്ട്
مَّرْصُوصٌ
X
ഭദ്രമായി നിര്‍മിക്കപ്പെട്ട
﴿61:4﴾ إِنَّ هَٰؤُلَاءِ
X
നിശ്ചയം, ഇക്കൂട്ടര്‍
يُحِبُّونَ
X
അവര്‍ ഇഷ്ടപ്പെടുന്നു
الْعَاجِلَةَ
X
ക്ഷണികമായ ഐഹിക നേട്ടത്തെ
وَيَذَرُونَ
X
അവര്‍ വിട്ടുകളയുകയും ചെയ്യുന്നു
وَرَاءَهُمْ
X
അവരുടെ പിറകില്‍
يَوْمًا
X
ഒരു നാളിനെ
ثَقِيلًا
X
ഭാരമേറിയ
﴿76:27﴾