Repeated Words in Quran

< >
Total Found : 1
مَالِكِ
X
അധിപന്‍
يَوْمِ
X
ദിനത്തിന്റെ
الدِّينِ
X
വിചാരണ, പ്രതിഫലം
﴿1:4﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن
X
ചിലര്‍
يَقُولُ
X
അവര്‍ പറയുന്നു
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَبِالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَمَا هُم
X
അവരല്ല
بِمُؤْمِنِينَ
X
യഥാര്‍ത്ഥ വിശ്വാസികള്‍
﴿2:8﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَالَّذِينَ هَادُوا
X
യഹൂദരും
وَالنَّصَارَىٰ
X
ക്രൈസ്തവരും
وَالصَّابِئِينَ
X
സാബികളും
مَنْ
X
ആര്‍
آمَنَ
X
വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَلَهُمْ
X
അങ്ങനെയുള്ളവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുക്കല്‍
وَلَا خَوْفٌ
X
ഭയവുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ലതാനും
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿2:62﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
اجْعَلْ
X
നീ ആക്കേണമേ
هَٰذَا
X
ഇതിനെ
بَلَدًا
X
നാട്
آمِنًا
X
നിര്‍ഭയമായ
وَارْزُقْ
X
നീ ആഹാരം നല്‍കുകയും ചെയ്യേണമേ
أَهْلَهُ
X
ഇവിടത്തുകാര്‍ക്ക്
مِنَ الثَّمَرَاتِ
X
കായ്കനികളില്‍നിന്ന്
مَنْ آمَنَ
X
വിശ്വസിച്ചവര്‍ക്ക്
مِنْهُم
X
അവരിലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യദിനത്തിലും
قَالَ
X
അവന്‍ പറഞ്ഞു
وَمَن كَفَرَ
X
അവിശ്വസിച്ചവനും
فَأُمَتِّعُهُ
X
ഞാന്‍ അവനെ സുഖിപ്പിക്കും
قَلِيلًا
X
കുറച്ച്
ثُمَّ
X
പിന്നീട്
أَضْطَرُّهُ
X
ഞാനവനെ നിര്‍ബന്ധിക്കും
إِلَىٰ عَذَابِ
X
ശിക്ഷക്ക്
النَّارِۖ
X
നരകത്തിന്റെ
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
ആ താവളം
﴿2:126﴾ لَّيْسَ الْبِرَّ
X
നന്മയല്ല
أَن تُوَلُّوا
X
നിങ്ങള്‍ തിരിക്കുകയെന്നത്
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
قِبَلَ الْمَشْرِقِ
X
കിഴക്കിന് നേരെ
وَالْمَغْرِبِ
X
പടിഞ്ഞാറിനും
وَلَٰكِنَّ الْبِرَّ
X
എന്നാല്‍ നന്മ
مَنْ آمَنَ
X
ഒരുത്തന്‍ വിശ്വസിക്കലാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യനാളിലും
وَالْمَلَائِكَةِ
X
മലക്കുകളിലും
وَالْكِتَابِ
X
വേദഗ്രന്ഥത്തിലും
وَالنَّبِيِّينَ
X
പ്രവാചകന്മാരിലും
وَآتَى الْمَالَ
X
ധനം നല്‍കലുമാണ്
عَلَىٰ حُبِّهِ
X
അതിനോട് പ്രിയമുണ്ടായിരിക്കെ
ذَوِي الْقُرْبَىٰ
X
അടുത്ത ബന്ധുക്കള്‍ക്ക്
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينَ
X
അഗതികള്‍ക്കും
وَابْنَ السَّبِيلِ
X
വഴിയാത്രക്കാര്‍ക്കും
وَالسَّائِلِينَ
X
ചോദിച്ചു വരുന്നവര്‍ക്കും
وَفِي الرِّقَابِ
X
അടിമവിമോചനത്തിനും
وَأَقَامَ الصَّلَاةَ
X
നമസ്കാരം നിലനിര്‍ത്തലുമാണ്
وَآتَى الزَّكَاةَ
X
സകാത്ത് നല്‍കലും
وَالْمُوفُونَ
X
പാലിക്കലുമാണ്
بِعَهْدِهِمْ
X
തങ്ങളുടെ കരാര്‍
إِذَا عَاهَدُواۖ
X
അവര്‍ കരാറിലേര്‍പ്പെട്ടാല്‍
وَالصَّابِرِينَ
X
ക്ഷമ കൈകൊള്ളലുമാണ്
فِي الْبَأْسَاءِ
X
ബുദ്ധിമുട്ടിലും
وَالضَّرَّاءِ
X
ആപത് ഘട്ടങ്ങളിലും
وَحِينَ الْبَأْسِۗ
X
യുദ്ധവേളയിലും
أُولَٰئِكَ
X
അവരാണ്
الَّذِينَ صَدَقُواۖ
X
സത്യം പാലിച്ചവര്‍
وَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُتَّقُونَ
X
സൂക്ഷ്മത പുലര്‍ത്തുന്നവര്‍
﴿2:177﴾ وَالْمُطَلَّقَاتُ
X
വിവാഹമോചിതകള്‍
يَتَرَبَّصْنَ
X
കാത്തിരിക്കണം
بِأَنفُسِهِنَّ
X
സ്വന്തം നിലക്ക്
ثَلَاثَةَ قُرُوءٍۚ
X
മൂന്ന് ആര്‍ത്തവകാലം
وَلَا يَحِلُّ
X
അനുവദനീയമല്ല
لَهُنَّ
X
അവര്‍ക്ക്
أَن يَكْتُمْنَ
X
അവര്‍ മറച്ചുവെക്കുന്നത്
مَا خَلَقَ اللَّهُ
X
അല്ലാഹു സൃഷ്ടിച്ചതിനെ
فِي أَرْحَامِهِنَّ
X
അവരുടെ ഗര്‍ഭപാത്രങ്ങളില്‍
إِن كُنَّ يُؤْمِنَّ
X
അവര്‍ വിശ്വസിക്കുന്നുവെങ്കില്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۚ
X
അന്ത്യദിനത്തിലും
وَبُعُولَتُهُنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കാണ്
أَحَقُّ
X
എറ്റം അര്‍ഹതപ്പെട്ടത്
بِرَدِّهِنَّ
X
അവരെ തിരിച്ചെടുക്കാന്‍
فِي ذَٰلِكَ
X
ആ സമയത്ത്
إِنْ أَرَادُوا
X
അവര്‍ ഉദ്ദേശിക്കുന്നുവെങ്കില്‍
إِصْلَاحًاۚ
X
ബന്ധം നന്നാക്കാന്‍
وَلَهُنَّ
X
അവര്‍ക്ക് അവകാശമുണ്ട്
مِثْلُ
X
തുല്യമായത്
الَّذِي عَلَيْهِنَّ
X
അവരുടെ മേലുള്ള ബാധ്യതക്ക്
بِالْمَعْرُوفِۚ
X
ന്യായമായി
وَلِلرِّجَالِ
X
പുരുഷന്മാര്‍ക്കുണ്ട്
عَلَيْهِنَّ
X
അവരേക്കാള്‍
دَرَجَةٌۗ
X
പദവി
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപവാനാണ്
حَكِيمٌ
X
യുക്തിമാനും
﴿2:228﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അങ്ങനെ അവരെത്തുകയും ചെയ്താല്‍
أَجَلَهُنَّ
X
അവരുടെ അവധിയില്‍
فَلَا تَعْضُلُوهُنَّ
X
നിങ്ങളവരെ വിലക്കരുത്
أَن يَنكِحْنَ
X
അവര്‍ വിവാഹം ചെയ്യുന്നതിനെ
أَزْوَاجَهُنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാരെ
إِذَا تَرَاضَوْا بَيْنَهُم
X
അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍
بِالْمَعْرُوفِۗ
X
ന്യായമായ നിലയില്‍
ذَٰلِكَ
X
അത്
يُوعَظُ بِهِ
X
ഉപദേശിക്കപ്പെടുന്നു
مَن كَانَ مِنكُمْ
X
നിങ്ങളില്‍ നിന്നുള്ളവരെ
يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്ന
وَالْيَوْمِ الْآخِرِۗ
X
അന്ത്യനാളിലും
ذَٰلِكُمْ
X
അതാകുന്നു
أَزْكَىٰ لَكُمْ
X
നിങ്ങള്‍ക്ക് ഏറ്റം സംസ്കൃതമായത്
وَأَطْهَرُۗ
X
വിശുദ്ധവും
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
وَأَنتُمْ
X
നിങ്ങള്‍
لَا تَعْلَمُونَ
X
നിങ്ങളറിയുന്നില്ല
﴿2:232﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
لَا تُبْطِلُوا
X
നിങ്ങള്‍ നിഷ്ഫലമാക്കരുത്
صَدَقَاتِكُم
X
നിങ്ങളുടെ ദാനധര്‍മങ്ങളെ
بِالْمَنِّ
X
എടുത്ത് പറഞ്ഞുകൊണ്ട്
وَالْأَذَىٰ
X
ദ്രോഹിച്ചുകൊണ്ടും
كَالَّذِي
X
ഒരുത്തനെ പോലെ
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
مَالَهُ
X
അവന്റെ ധനം
رِئَاءَ النَّاسِ
X
ജനങ്ങളെ കാണിക്കാന്‍
وَلَا يُؤْمِنُ
X
അവന്‍ വിശ്വസിക്കുന്നില്ല
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യനാളിലും
فَمَثَلُهُ
X
അവന്റെ ഉപമ
كَمَثَلِ صَفْوَانٍ
X
ഉറച്ച പാറ പോലെയാണ്
عَلَيْهِ تُرَابٌ
X
അതിന്മേല്‍ അല്‍പം മണ്ണുണ്ട്
فَأَصَابَهُ
X
അതിന്മേല്‍ പെയ്തു
وَابِلٌ
X
പേമാരി
فَتَرَكَهُ
X
അതിനെ അവശേഷിപ്പിച്ചു
صَلْدًاۖ
X
ഉറച്ച പാറയായി
لَّا يَقْدِرُونَ
X
അവര്‍ക്ക് സാധിക്കില്ല
عَلَىٰ شَيْءٍ
X
ഒന്നിനും
مِّمَّا كَسَبُواۗ
X
അവര്‍ നേടിയത്
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
വഴികാണിക്കില്ല
الْقَوْمَ
X
ആ ജനതയെ
الْكَافِرِينَ
X
നിഷേധികളായ
﴿2:264﴾ إِذْ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞ സന്ദര്‍ഭം
يَا عِيسَىٰ
X
ഈസാ
إِنِّي
X
നിശ്ചയം ഞാന്‍
مُتَوَفِّيكَ
X
നിന്നെ പൂര്‍ണമായി ഏറ്റെടുക്കുന്നവനാകുന്നു
وَرَافِعُكَ
X
നിന്നെ ഉയര്‍ത്തുന്നവനുമാണ്
إِلَيَّ
X
എന്നിലേക്ക്
وَمُطَهِّرُكَ
X
നിന്നെ ശുദ്ധീകരിക്കുന്നവനുമാണ്,(നിന്നെ രക്ഷപ്പെടുത്തുന്നവനാണ്‌)
مِنَ الَّذِينَ كَفَرُوا
X
സത്യനിഷേധികളില്‍ നിന്ന്
وَجَاعِلُ
X
ആക്കുന്നവനുമാകുന്നു
الَّذِينَ اتَّبَعُوكَ
X
നിന്നെ പിന്‍പറ്റിയവരെ
فَوْقَ
X
മീതെ
الَّذِينَ كَفَرُوا
X
സത്യനിഷേധികളുടെ
إِلَىٰ يَوْمِ الْقِيَامَةِۖ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
ثُمَّ
X
പിന്നെ
إِلَيَّ
X
എന്നിലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَأَحْكُمُ
X
അപ്പോള്‍ ഞാന്‍ തീര്‍പ്പു കല്‍പിക്കും
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فِيمَا
X
ഏതൊന്നില്‍
كُنتُمْ
X
നിങ്ങള്‍ ആയിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നിക്കുന്നു
﴿3:55﴾ يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَيَأْمُرُونَ
X
അവര്‍ കല്‍പിക്കുകയും ചെയ്യുന്നു
بِالْمَعْرُوفِ
X
നന്മ
وَيَنْهَوْنَ
X
അവര്‍ തടയുകയും ചെയ്യുന്നു
عَنِ الْمُنكَرِ
X
തിന്മ
وَيُسَارِعُونَ
X
അവര്‍ ധൃതിയില്‍ മുന്നേറുകയും ചെയ്യുന്നു
فِي الْخَيْرَاتِ
X
നന്മകളില്‍
وَأُولَٰئِكَ
X
അവര്‍
مِنَ الصَّالِحِينَ
X
സജ്ജനങ്ങളില്‍പെട്ടവരാകുന്നു
﴿3:114﴾ وَالَّذِينَ يُنفِقُونَ
X
ചിലവഴിക്കുന്നവര്‍
أَمْوَالَهُمْ
X
അവരുടെ ധനം
رِئَاءَ النَّاسِ
X
ജനങ്ങളെ കാണിക്കാന്‍ വേണ്ടി
وَلَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَلَا بِالْيَوْمِ الْآخِرِۗ
X
അന്ത്യദിനത്തിലും
وَمَن
X
ആര്, വല്ലവനും
يَكُنِ الشَّيْطَانُ
X
പിശാച് ആകുന്നുവെങ്കില്‍
لَهُ
X
അവന്റെ
قَرِينًا
X
കൂട്ടാളി
فَسَاءَ
X
അവന്‍(എത്ര)ചീത്തയായിരിക്കുന്നു
قَرِينًا
X
കൂട്ടാളിയാല്‍
﴿4:38﴾ وَمَاذَا
X
എന്താണ്
عَلَيْهِمْ
X
അവരുടെമേല്‍
لَوْ آمَنُوا
X
അവര്‍ വിശ്വസിച്ചെങ്കില്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَأَنفَقُوا
X
അവര്‍ ചെലവഴിക്കുകയും
مِمَّا رَزَقَهُمُ
X
അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
اللَّهُۚ
X
അല്ലാഹു
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
بِهِمْ
X
അവരെപ്പറ്റി
عَلِيمًا
X
ഏറെ അറിയുന്നവന്‍
﴿4:39﴾ يَا أَيُّهَا الَّذِينَ آمَنُوا
X
ഹേ, സത്യവിശ്വാസികളേ
أَطِيعُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക
وَأَطِيعُوا الرَّسُولَ
X
നിങ്ങള്‍ ദൂതനെയും അനുസരിക്കുക
وَأُولِي الْأَمْرِ
X
കൈകാര്യകര്‍ത്താക്കളെയും
مِنكُمْۖ
X
നിങ്ങളില്‍ നിന്നുള്ള
فَإِن تَنَازَعْتُمْ
X
നിങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചാല്‍
فِي شَيْءٍ
X
ഒരുകാര്യത്തില്‍
فَرُدُّوهُ
X
അത് നിങ്ങള്‍ മടക്കുക
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَالرَّسُولِ
X
ദൈവദൂതനിലേക്കും
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
تُؤْمِنُونَ
X
നിങ്ങള്‍ വിശ്വസിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۚ
X
അന്ത്യദിനത്തിലും
ذَٰلِكَ
X
അതാണ്
خَيْرٌ
X
ഏറ്റവും ഉത്തമം
وَأَحْسَنُ
X
ഏറ്റവും വിശിഷ്ടമായതും
تَأْوِيلًا
X
അന്തിമഫലത്താല്‍
﴿4:59﴾ اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَۚ
X
അവനല്ലാതെ
لَيَجْمَعَنَّكُمْ
X
തീര്‍ച്ചയായും അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിത്തെഴുന്നേല്‍പ് നാളി(ലേക്ക്)ല്‍
لَا رَيْبَ فِيهِۗ
X
അതില്‍ സംശയമില്ല
وَمَنْ
X
ആരുണ്ട്
أَصْدَقُ
X
ഏറ്റം സത്യം പറയുന്നവന്‍
مِنَ اللَّهِ
X
അല്ലാഹുവിനേക്കാള്‍
حَدِيثًا
X
വര്‍ത്തമാനങ്ങളില്‍
﴿4:87﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرَسُولِهِ
X
അവന്റെ ദൂതനിലും
وَالْكِتَابِ
X
വേദപുസ്തകത്തിലും
الَّذِي نَزَّلَ
X
അവന്‍ അവതരിപ്പിച്ച
عَلَىٰ رَسُولِهِ
X
തന്റെ ദൂതന്
وَالْكِتَابِ
X
വേദങ്ങളിലും
الَّذِي أَنزَلَ
X
അവന്‍ അവതരിപ്പിച്ച
مِن قَبْلُۚ
X
മുമ്പ്
وَمَن يَكْفُرْ
X
ആര്‍ അവിശ്വസിക്കുന്നുവോ
بِاللَّهِ
X
അല്ലാഹുവിലും
وَمَلَائِكَتِهِ
X
അവന്റെ മലക്കുകളിലും
وَكُتُبِهِ
X
അവന്റെ വേദങ്ങളിലും
وَرُسُلِهِ
X
അവന്റെ ദൂതന്മാരിലും
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
فَقَدْ ضَلَّ
X
തീര്‍ച്ചയായും അവന്‍ പിഴച്ചിരിക്കുന്നു
ضَلَالًا
X
പിഴക്കല്‍
بَعِيدًا
X
വിദൂരമായ
﴿4:136﴾ لَّٰكِنِ
X
എന്നാല്‍
الرَّاسِخُونَ
X
അടിയുറച്ചവര്‍
فِي الْعِلْمِ
X
ജ്ഞാനത്തില്‍
مِنْهُمْ
X
അവരില്‍ നിന്നുള്ള
وَالْمُؤْمِنُونَ
X
സത്യവിശ്വാസികളും
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِمَا أُنزِلَ إِلَيْكَ
X
നിനക്ക് അവതരിക്കപ്പെട്ടതില്‍
وَمَا أُنزِلَ مِن قَبْلِكَۚ
X
നിനക്ക് മുമ്പ് അവതരിക്കപ്പെട്ടതിലും
وَالْمُقِيمِينَ الصَّلَاةَۚ
X
നമസ്കാരം നിലനിര്‍ത്തുന്നവരും
وَالْمُؤْتُونَ الزَّكَاةَ
X
സകാത്ത് നല്‍കുന്നവരും
وَالْمُؤْمِنُونَ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവരും
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
أُولَٰئِكَ
X
അവര്‍, അക്കൂട്ടര്‍
سَنُؤْتِيهِمْ
X
നാം അവര്‍ക്ക് നല്‍കും
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:162﴾ وَمِنَ الَّذِينَ قَالُوا
X
പറഞ്ഞവരില്‍നിന്നും
إِنَّا
X
തീര്‍ച്ചയായും നാം
نَصَارَىٰ
X
ക്രിസ്ത്യാനികളാണെന്ന്
أَخَذْنَا
X
നാം വാങ്ങി
مِيثَاقَهُمْ
X
അവരുടെ കരാര്‍
فَنَسُوا
X
എന്നാല്‍ അവര്‍ മറന്നുകളഞ്ഞു
حَظًّا
X
(വലിയൊരു)ഭാഗം
مِّمَّا ذُكِّرُوا بِهِ
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതിന്‍നിന്ന്
فَأَغْرَيْنَا
X
അതിനാല്‍ നാം ഇളക്കിവിട്ടു
بَيْنَهُمُ
X
അവര്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
കടുത്ത വിരോധവും
إِلَىٰ يَوْمِ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
وَسَوْفَ يُنَبِّئُهُمُ
X
പിന്നീട് അവരെ അറിയിക്കുന്നതാണ്
اللَّهُ
X
അല്ലാഹു
بِمَا كَانُوا يَصْنَعُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
﴿5:14﴾ إِنَّ الَّذِينَ كَفَرُوا
X
തീര്‍ച്ചയായും സത്യനിഷേധം കൈക്കൊണ്ടവര്‍
لَوْ أَنَّ لَهُم
X
അവര്‍ക്കുണ്ടായാല്‍പോലും
مَّا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവനും
وَمِثْلَهُ
X
അതുപോലുള്ളതും
مَعَهُ
X
അതോടൊപ്പം
لِيَفْتَدُوا
X
അവര്‍ പിഴയായി ഒടുക്കുന്നതിന്നായി
بِهِ
X
അവ
مِنْ عَذَابِ
X
ശിക്ഷക്കുപകരം
يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളിലെ
مَا تُقُبِّلَ
X
അത് സ്വീകരിക്കപ്പെടുകയില്ല
مِنْهُمْۖ
X
അവരില്‍നിന്ന്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿5:36﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
ജൂതന്മാര്‍
يَدُ اللَّهِ
X
അല്ലാഹുവിന്റെ കൈ
مَغْلُولَةٌۚ
X
കെട്ടിപ്പൂട്ടിവെച്ചതാണെന്ന്
غُلَّتْ
X
കെട്ടിപ്പുട്ടപ്പെടട്ടെ
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَلُعِنُوا
X
അവര്‍ ശപിക്കപ്പെട്ടു
بِمَا قَالُواۘ
X
അവര്‍ പറഞ്ഞത്കാരണം
بَلْ
X
എന്നാല്‍
يَدَاهُ
X
അവന്റെ രണ്ടു കൈകളും
مَبْسُوطَتَانِ
X
തുറന്നുവെക്കപ്പെട്ടതാണ്
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
كَيْفَ يَشَاءُۚ
X
അവനിച്ഛിക്കുംപോലെ
وَلَيَزِيدَنَّ
X
വര്‍ധിപ്പിക്കുകതന്നെ ചെയ്യും
كَثِيرًا
X
അധികപേര്‍ക്കും
مِّنْهُم
X
അവരിലെ
مَّا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
طُغْيَانًا
X
ധിക്കാരം
وَكُفْرًاۚ
X
സത്യനിഷേധവും
وَأَلْقَيْنَا
X
നാം ഉളവാക്കിയിരിക്കുന്നു
بَيْنَهُمُ
X
അവര്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
വിദ്വേഷവും
إِلَىٰ يَوْمِ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
كُلَّمَا أَوْقَدُوا
X
അവര്‍ ജ്വലിപ്പിക്കുമ്പോഴെല്ലാം
نَارًا
X
അഗ്നി
لِّلْحَرْبِ
X
യുദ്ധത്തിന്റെ
أَطْفَأَهَا اللَّهُۚ
X
അല്ലാഹു അതിനെ ഊതിക്കെടുത്തുന്നു
وَيَسْعَوْنَ
X
അവര്‍ ശ്രമിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
فَسَادًاۚ
X
കുഴപ്പമുണ്ടാക്കാന്‍
وَاللَّهُ لَا يُحِبُّ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْمُفْسِدِينَ
X
കുഴപ്പക്കാരെ
﴿5:64﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം വിശ്വസിച്ചവര്‍
وَالَّذِينَ هَادُوا
X
ജൂതരായവരും
وَالصَّابِئُونَ
X
സാബികളും
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും (അവരാരുമാകട്ടെ)
مَنْ
X
യാതൊരുവന്‍
آمَنَ
X
അവന്‍ വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَعَمِلَ
X
അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَلَا خَوْفٌ
X
എങ്കില്‍ പേടിക്കേണ്ടതില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല
﴿5:69﴾ قُل
X
നീ പറയുക(ചോദിക്കുക)
لِّمَن
X
ആരുടെതാണ്?
مَّا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۖ
X
ഭൂമിയിലുള്ളതും
قُل
X
താങ്കള്‍ പറയുക
لِّلَّهِۚ
X
അല്ലാഹുവിന്റേതാണ്
كَتَبَ عَلَىٰ
X
അവന്‍ നിശ്ചയിച്ചു
نَفْسِهِ
X
സ്വന്തം ബാധ്യതയായി
الرَّحْمَةَۚ
X
കാരുണ്യത്തെ
لَيَجْمَعَنَّكُمْ
X
അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളിലേക്ക്
لَا رَيْبَ
X
സംശയമേയില്ല
فِيهِۚ
X
അതില്‍
الَّذِينَ خَسِرُوا
X
നഷ്ടപ്പെടുത്തിയവര്‍
أَنفُسَهُمْ
X
സ്വദേഹങ്ങളെ
فَهُمْ
X
അതിനാല്‍ അവര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿6:12﴾ يَا مَعْشَرَ
X
സമൂഹമേ
الْجِنِّ
X
ജിന്നുകളുടെ
وَالْإِنسِ
X
മനുഷ്യരുടെയും
أَلَمْ يَأْتِكُمْ
X
നിങ്ങളുടെ അടുത്ത് വന്നിരുന്നില്ലേ
رُسُلٌ
X
ദൂതന്മാര്‍
مِّنكُمْ
X
നിങ്ങളില്‍നിന്നുള്ള
يَقُصُّونَ
X
അവര്‍ വിവരിച്ചുതരുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
آيَاتِي
X
എന്റെ പ്രമാണങ്ങള്‍
وَيُنذِرُونَكُمْ
X
നിങ്ങള്‍ക്ക് അവര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു
لِقَاءَ
X
നേരിടേണ്ടിവരുമെന്ന്
يَوْمِكُمْ
X
നിങ്ങളുടെ ദിനത്തെ
هَٰذَاۚ
X
قَالُوا
X
അവര്‍ പറഞ്ഞു(പറയും)
شَهِدْنَا
X
ഞങ്ങള്‍ സാക്ഷ്യംവഹിച്ചു(സാക്ഷ്യംവഹിക്കുന്നു)
عَلَىٰ أَنفُسِنَاۖ
X
ഞങ്ങള്‍ക്കെതിരെ
وَغَرَّتْهُمُ
X
അവരെ വഞ്ചനയിലകപ്പെടുത്തി
الْحَيَاةُ
X
ജീവിതം
الدُّنْيَا
X
ഇഹലോകം
وَشَهِدُوا
X
അവര്‍ സാക്ഷ്യംവഹിച്ചു(വഹിക്കുന്നു)
عَلَىٰ أَنفُسِهِمْ
X
തങ്ങള്‍ക്കെതിരെ
أَنَّهُمْ
X
തീര്‍ച്ചയായും തങ്ങള്‍
كَانُوا
X
തങ്ങള്‍ ആയിരുന്നുവെന്ന്
كَافِرِينَ
X
സത്യനിഷേധികള്‍
﴿6:130﴾ قَالَ
X
അവന്‍ പറഞ്ഞു
أَنظِرْنِي
X
എനിക്ക് നീ കാലാവധി നല്‍കിയാലും
إِلَىٰ يَوْمِ
X
ദിവസം വരെ
يُبْعَثُونَ
X
അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന
﴿7:14﴾ الَّذِينَ اتَّخَذُوا
X
ആക്കിയവര്‍
دِينَهُمْ
X
തങ്ങളുടെ ജീവിത ക്രമത്തെ
لَهْوًا
X
തമാശ
وَلَعِبًا
X
കളിയും
وَغَرَّتْهُمُ
X
അവരെ വഞ്ചിതരാക്കുകയും ചെയ്തു
الْحَيَاةُ
X
ജീവിതം
الدُّنْيَاۚ
X
ഇഹലോകം
فَالْيَوْمَ
X
എന്നാല്‍ ഇന്ന്
نَنسَاهُمْ
X
അവരെ നാം മറക്കും
كَمَا نَسُوا
X
അവര്‍ മറന്നിരുന്ന പോലെ
لِقَاءَ
X
കണ്ടുമുട്ടലിനെ
يَوْمِهِمْ
X
അവരുടെ ദിനത്തെ
هَٰذَا
X
وَمَا كَانُوا
X
അവര്‍ ആയിരുന്ന (പോലെയും)
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
يَجْحَدُونَ
X
അവര്‍ തള്ളിക്കളയുന്നു
﴿7:51﴾ وَإِذْ تَأَذَّنَ
X
പ്രഖ്യാപിച്ച സന്ദര്‍ഭവും
رَبُّكَ
X
നിന്റെ നാഥന്‍
لَيَبْعَثَنَّ
X
അവന്‍ നിയോഗിക്കുക തന്നെ ചെയ്യുമെന്ന്
عَلَيْهِمْ
X
അവരുടെ നേരെ
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍ വരെ
مَن يَسُومُهُمْ
X
അവര്‍ക്ക് ശിക്ഷ ഏല്‍പിച്ചുകൊണ്ടിരിക്കുന്നവരെ
سُوءَ الْعَذَابِۗ
X
ക്രൂരമായ ശിക്ഷ
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
لَسَرِيعُ
X
വേഗതയുള്ളവനാണ്
الْعِقَابِۖ
X
ശിക്ഷിക്കുന്നതില്‍
وَإِنَّهُ
X
തീര്‍ച്ചയായും അവന്‍
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿7:167﴾ إِنَّمَا يَعْمُرُ
X
തീര്‍ച്ചയായും പരിപാലിക്കേണ്ടത്
مَسَاجِدَ اللَّهِ
X
അല്ലാഹുവിന്റെ പള്ളികള്‍
مَنْ آمَنَ
X
വിശ്വസിച്ചവര്‍ മാത്രമാണ്
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَأَقَامَ
X
നിഷ്ഠയോടെ നിര്‍വ്വഹിച്ചവരും
الصَّلَاةَ
X
നമസ്കാരം
وَآتَى
X
നല്‍കിയവരും
الزَّكَاةَ
X
സകാത്ത്
وَلَمْ يَخْشَ
X
ഭയപ്പെടാതിരിക്കുകയും
إِلَّا اللَّهَۖ
X
അല്ലാഹുവിനെയല്ലാതെ
فَعَسَىٰ أُولَٰئِكَ
X
അവരായേക്കാം
أَن يَكُونُوا مِنَ الْمُهْتَدِينَ
X
നേര്‍വഴി പ്രാപിക്കുന്നവരില്‍പ്പെട്ടവര്‍
﴿9:18﴾ أَجَعَلْتُمْ
X
നിങ്ങള്‍ ആക്കിയോ
سِقَايَةَ
X
വെള്ളം കുടിക്കാന്‍ കൊടുക്കുന്നത്
الْحَاجِّ
X
തീര്‍ഥാടകന്ന്
وَعِمَارَةَ
X
പരിപാലിക്കുന്നതും
الْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാം
كَمَنْ آمَنَ
X
വിശ്വസിച്ചവന്റെ പ്രവര്‍ത്തനം പോലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَجَاهَدَ
X
സമരം നടത്തിയവന്റെയും
فِي سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
لَا يَسْتَوُونَ
X
അവര്‍ ഒരുപോലെയാവുകയില്ല
عِندَ اللَّهِۗ
X
അല്ലാഹുവിന്റെയടുക്കല്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ الظَّالِمِينَ
X
അക്രമികളായ ജനത്തെ
﴿9:19﴾ قَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരോട്
بِاللَّهِ
X
അല്ലാഹുവില്‍
وَلَا بِالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും ഇല്ല
وَلَا يُحَرِّمُونَ
X
നിഷിദ്ധമായി ഗണിക്കാത്തവരോടും
مَا حَرَّمَ اللَّهُ
X
അല്ലാഹു വിലക്കിയത്
وَرَسُولُهُ
X
അവന്റെ ദൂതനും
وَلَا يَدِينُونَ
X
ജീവിതവ്യവസ്ഥയായി സ്വീകരിക്കാത്തവരോടും
دِينَ الْحَقِّ
X
സത്യമതത്തെ
مِنَ الَّذِينَ أُوتُوا الْكِتَابَ
X
വേദക്കാരില്‍
حَتَّىٰ يُعْطُوا
X
അവര്‍ നല്‍കും വരെ
الْجِزْيَةَ
X
ജിസ്‌യ
عَن يَدٍ
X
കയ്യോടെ
وَهُمْ
X
അവരായിരിക്കെ
صَاغِرُونَ
X
വിധേയര്‍
﴿9:29﴾ لَا يَسْتَأْذِنُكَ
X
നിന്നോട് അനുവാദം ചോദിക്കുകയില്ല
الَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
أَن يُجَاهِدُوا
X
സമരം ചെയ്യുന്നതില്‍ നിന്ന് (വിട്ടുനില്‍ക്കാന്‍)
بِأَمْوَالِهِمْ
X
തങ്ങളുടെ ധനം കൊണ്ട്
وَأَنفُسِهِمْۗ
X
ദേഹം കൊണ്ടും
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِالْمُتَّقِينَ
X
സൂക്ഷ്മത പാലിക്കുന്നവരെ
﴿9:44﴾ إِنَّمَا يَسْتَأْذِنُكَ
X
നിശ്ചയമായും നിന്നോട് അനുവാദം ചോദിക്കുന്നത്
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍ (മാത്രമാണ്)
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَارْتَابَتْ
X
സംശയിക്കുന്നവരും
قُلُوبُهُمْ
X
തങ്ങളുടെ മനസുകള്‍
فَهُمْ
X
അതിനാല്‍ അവര്‍
فِي رَيْبِهِمْ
X
തങ്ങളുടെ സംശയത്തില്‍
يَتَرَدَّدُونَ
X
ആടിക്കളിക്കുന്നു (ചാഞ്ചാടുന്നു)
﴿9:45﴾ فَأَعْقَبَهُمْ
X
അനന്തരം അവന്‍ അവര്‍ക്ക് നല്‍കി
نِفَاقًا
X
കപടത
فِي قُلُوبِهِمْ
X
അവരുടെ മനസുകളില്‍
إِلَىٰ يَوْمِ يَلْقَوْنَهُ
X
അവര്‍ അവനെ കണ്ടുമുട്ടുന്ന ദിനം വരെ(അതായിരിക്കും അവസ്ഥ)
بِمَا أَخْلَفُوا
X
അവര്‍ ലംഘിച്ചതിനാലാണിത്
اللَّهَ
X
അല്ലാഹുവിനോട്
مَا وَعَدُوهُ
X
അവനോടു അവര്‍ ചെയ്ത പ്രതിജ്ഞ
وَبِمَا كَانُوا يَكْذِبُونَ
X
അവര്‍ കള്ളം പറഞ്ഞിരുന്നതിനാലും
﴿9:77﴾ وَمِنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍തന്നെയുണ്ട്
مَن يُؤْمِنُ
X
വിശ്വസിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَيَتَّخِذُ
X
അവര്‍ ഗണിക്കുകയും ചെയ്യുന്നു
مَا يُنفِقُ
X
തങ്ങള്‍ ചെലവഴിക്കുന്നതിനെ
قُرُبَاتٍ
X
സാമീപ്യം നേടാനുതകുന്ന പുണ്യകര്‍മങ്ങളായി
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
وَصَلَوَاتِ
X
പ്രാര്‍ഥന ലഭിക്കാനുള്ള മാര്‍ഗമായും
الرَّسُولِۚ
X
പ്രവാചകന്റെ
أَلَا
X
അറിയുക
إِنَّهَا
X
നിശ്ചയമായും അത്
قُرْبَةٌ
X
ദൈവസാമീപ്യത്തിനുള്ള മാര്‍ഗമാകുന്നു
لَّهُمْۚ
X
അവര്‍ക്ക്
سَيُدْخِلُهُمُ
X
അവരെ പ്രവേശിപ്പിക്കും
اللَّهُ
X
അല്ലാഹു
فِي رَحْمَتِهِۗ
X
തന്റെ കാരുണ്യത്തില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമദയാലുവുമാണ്
﴿9:99﴾ فَلَمَّا جَاءَ
X
അങ്ങനെ വന്നപ്പോള്‍
أَمْرُنَا
X
നമ്മുടെ വിധി
نَجَّيْنَا
X
നാം രക്ഷപ്പെടുത്തി
صَالِحًا
X
സ്വാലിഹിനെ
وَالَّذِينَ
X
ഒരു വിഭാഗത്തെയും
آمَنُوا
X
അവര്‍ വിശ്വസിച്ചു
مَعَهُ
X
അദ്ദേഹത്തോടൊപ്പം
بِرَحْمَةٍ
X
കാരുണ്യത്താല്‍
مِّنَّا
X
നമ്മില്‍ നിന്നുള്ള
وَمِنْ خِزْيِ
X
അപമാനത്തില്‍ നിന്നും
يَوْمِئِذٍۗ
X
അന്നാളിലെ
إِنَّ رَبَّكَ
X
നിശ്ചയം നിന്റെ നാഥന്‍
هُوَ
X
അവനാണ്
الْقَوِيُّ
X
ശക്തന്‍
الْعَزِيزُ
X
അജയ്യനും
﴿11:66﴾ وَإِنَّ
X
തീര്‍ച്ചയായും
عَلَيْكَ
X
നിന്റെമേല്‍
اللَّعْنَةَ
X
ശാപം
إِلَىٰ يَوْمِ الدِّينِ
X
ന്യായവിധിനാള്‍ വരെ
﴿15:35﴾ قَالَ
X
അവന്‍ പറഞ്ഞു
رَبِّ
X
എന്റെ നാഥാ
فَأَنظِرْنِي
X
എന്നാല്‍ എനിക്ക് നീ അവധി തരണം
إِلَىٰ يَوْمِ
X
നാള്‍ വരെ
يُبْعَثُونَ
X
അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന
﴿15:36﴾ إِلَىٰ يَوْمِ
X
ദിനം വരെ
الْوَقْتِ
X
(ആ)സമയത്തിന്റെ
الْمَعْلُومِ
X
നിശ്ചിതമായ
﴿15:38﴾ وَإِن مِّن قَرْيَةٍ
X
ഒരു നാടുമില്ല
إِلَّا نَحْنُ
X
നാം ആയിട്ടല്ലാതെ
مُهْلِكُوهَا
X
അതിനെ നശിപ്പിക്കുന്നവര്‍
قَبْلَ
X
മുമ്പ്
يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളിന്റെ
أَوْ مُعَذِّبُوهَا
X
അല്ലെങ്കില്‍ അതിനെ ശിക്ഷിക്കുന്നവര്‍
عَذَابًا
X
ശിക്ഷ
شَدِيدًاۚ
X
കഠിനമായ
كَانَ ذَٰلِكَ
X
അതാണ്
فِي الْكِتَابِ
X
(അടിസ്ഥാന)ഗ്രന്ഥത്തില്‍
مَسْطُورًا
X
രേഖപ്പെടുത്തപ്പെട്ടത്
﴿17:58﴾ قَالَ
X
അവന്‍ പറഞ്ഞു
أَرَأَيْتَكَ
X
നീ കണ്ടുവോ
هَٰذَا الَّذِي
X
ഈയൊരുത്തനെ
كَرَّمْتَ
X
നീ ആദരിച്ചു
عَلَيَّ
X
എന്നേക്കാള്‍
لَئِنْ أَخَّرْتَنِ
X
നീ എന്നെ പിന്തിക്കുമെങ്കില്‍
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ
لَأَحْتَنِكَنَّ
X
തീര്‍ച്ചയായും ഞാന്‍ കീഴ്പെടുത്തുകതന്നെചെയ്യും
ذُرِّيَّتَهُ
X
അവന്റെ സന്താനങ്ങളെ
إِلَّا قَلِيلًا
X
കുറച്ചുപേര്‍ ഒഴികെ
﴿17:62﴾ وَنَضَعُ
X
നാം സ്ഥാപിക്കും
الْمَوَازِينَ
X
തുലാസുകള്‍
الْقِسْطَ
X
നീതിപൂര്‍ണമായ
لِيَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
فَلَا تُظْلَمُ
X
അനീതി കാണിക്കപ്പെടുകയില്ല
نَفْسٌ
X
ഒരാളോടും
شَيْئًاۖ
X
അല്‍പവും
وَإِن كَانَ
X
ആയിരുന്നാലും
مِثْقَالَ
X
തൂക്കം
حَبَّةٍ مِّنْ خَرْدَلٍ
X
കടുകുമണി
أَتَيْنَا بِهَاۗ
X
നാം അത് കൊണ്ട് വരും
وَكَفَىٰ بِنَا
X
നാം തന്നെ മതി
حَاسِبِينَ
X
കണക്കുനോക്കുന്നവരായി
﴿21:47﴾ لَعَلِّي أَعْمَلُ
X
ഞാന്‍ പ്രവര്‍ത്തിച്ചേക്കാം
صَالِحًا
X
സുകൃതം
فِيمَا تَرَكْتُۚ
X
ഞാന്‍ വീഴ്ച വരുത്തിയ കാര്യങ്ങളില്‍
كَلَّاۚ
X
ഒരിക്കലുമില്ല
إِنَّهَا كَلِمَةٌ
X
നിശ്ചയം അതൊരു വാക്കാണ്
هُوَ
X
അവന്‍
قَائِلُهَاۖ
X
അത് പറഞ്ഞുകൊണ്ടിരിക്കുന്നവനാകുന്നു
وَمِن وَرَائِهِم
X
അവരുടെ പിന്നിലുണ്ട്
بَرْزَخٌ
X
ഒരു മറ
إِلَىٰ يَوْمِ
X
ഒരു നാള്‍ വരെ
يُبْعَثُونَ
X
അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന
﴿23:100﴾ الزَّانِيَةُ
X
വ്യഭിചാരിണി
وَالزَّانِي
X
വ്യഭിചാരിയും
فَاجْلِدُوا
X
നിങ്ങള്‍ അടിക്കുക
كُلَّ وَاحِدٍ
X
എല്ലാ ഓരോരുത്തരേയും
مِّنْهُمَا
X
അവരില്‍പെട്ട
مِائَةَ
X
നൂറ്
جَلْدَةٍۖ
X
അടി
وَلَا تَأْخُذْكُم
X
നിങ്ങളെ പിടികൂടരുത്
بِهِمَا
X
അവരോട്
رَأْفَةٌ
X
ദയ
فِي دِينِ اللَّهِ
X
അല്ലാഹുവിന്റെ നിയമം നടത്തുന്നതില്‍
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
تُؤْمِنُونَ
X
നിങ്ങള്‍ വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യദിനത്തിലും
وَلْيَشْهَدْ
X
സാക്ഷ്യം വഹിക്കട്ടെ
عَذَابَهُمَا
X
അവരുടെ രണ്ടുപേരുടെയും ശിക്ഷക്ക്
طَائِفَةٌ
X
ഒരു സംഘം
مِّنَ الْمُؤْمِنِينَ
X
വിശ്വാസികളില്‍നിന്ന്
﴿24:2﴾ فَكَذَّبُوهُ
X
അങ്ങനെ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു
فَأَخَذَهُمْ
X
അതിനാല്‍ അവരെ പിടികൂടി
عَذَابُ
X
ശിക്ഷ
يَوْمِ الظُّلَّةِۚ
X
മേഘത്തണല്‍ മൂടിയ ദിവസത്തെ
إِنَّهُ
X
തീര്‍ച്ചയായും അത്
كَانَ
X
ആയിരുന്നു
عَذَابَ
X
ശിക്ഷ
يَوْمٍ
X
ഒരു ദിവസത്തിന്റെ
عَظِيمٍ
X
ഭയങ്കരമായ
﴿26:189﴾ قُلْ
X
പറയുക
أَرَأَيْتُمْ
X
നിങ്ങളെപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ
إِن جَعَلَ اللَّهُ
X
അല്ലാഹു ആക്കിയാല്‍
عَلَيْكُمُ
X
നിങ്ങളില്‍
اللَّيْلَ
X
രാവിനെ
سَرْمَدًا
X
സ്ഥിരം, ശാശ്വതം
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ
مَنْ إِلَٰهٌ غَيْرُ
X
മറ്റേതു ദൈവമാണുള്ളത്
اللَّهِ
X
അല്ലാഹുവല്ലാതെ
يَأْتِيكُم
X
നിങ്ങള്‍ക്കെത്തിച്ചുതരാന്‍
بِضِيَاءٍۖ
X
വെളിച്ചം
أَفَلَا تَسْمَعُونَ
X
നിങ്ങള്‍ കേള്‍ക്കുന്നില്ലേ
﴿28:71﴾ قُلْ
X
പറയുക
أَرَأَيْتُمْ
X
നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ
إِن جَعَلَ اللَّهُ
X
അല്ലാഹു ആക്കിയാല്‍
عَلَيْكُمُ
X
നിങ്ങള്‍ക്ക്
النَّهَارَ
X
പകലിനെ
سَرْمَدًا
X
സ്ഥിരം, ശാശ്വതം
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
مَنْ إِلَٰهٌ
X
മറ്റേതു ദൈവമാണുള്ളത്
غَيْرُ اللَّهِ
X
അല്ലാഹുവല്ലാതെ
يَأْتِيكُم
X
നിങ്ങള്‍ക്ക് കൊണ്ടുതരാന്‍
بِلَيْلٍ
X
ഒരു രാവിനെ
تَسْكُنُونَ
X
നിങ്ങള്‍ക്ക് വിശ്രമിക്കാന്‍
فِيهِۖ
X
അതില്‍
أَفَلَا تُبْصِرُونَ
X
നിങ്ങള്‍ കണ്ടറിയുന്നില്ലേ
﴿28:72﴾ وَقَالَ
X
പറയും
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവര്‍
الْعِلْمَ
X
വിജ്ഞാനം
وَالْإِيمَانَ
X
വിശ്വാസവും
لَقَدْ لَبِثْتُمْ
X
നിങ്ങള്‍ (ഇവിടെ) കഴിച്ചു കൂട്ടിയിട്ടുണ്ട്
فِي كِتَابِ
X
രേഖയനുസരിച്ച്
اللَّهِ
X
അല്ലാഹുവിന്റെ
إِلَىٰ يَوْمِ الْبَعْثِۖ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
فَهَٰذَا
X
ഇതാകുന്നു, ഇതാ (എത്തിയിരിക്കുന്നു)
يَوْمُ الْبَعْثِ
X
ആ ഉയിര്‍ത്തെഴുന്നേല്‍പുനാള്‍
وَلَٰكِنَّكُمْ كُنتُمْ
X
പക്ഷേ നിങ്ങള്‍
لَا تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നില്ല
﴿30:56﴾ فَذُوقُوا
X
അതിനാല്‍ നിങ്ങള്‍ (ശിക്ഷ) ആസ്വദിച്ചു കൊള്ളുക
بِمَا نَسِيتُمْ
X
നിങ്ങള്‍ വിസ്മരിച്ചതിനാല്‍
لِقَاءَ
X
കണ്ടുമുട്ടല്‍
يَوْمِكُمْ هَٰذَا
X
നിങ്ങളുടെ ഈ ദിനവുമായുള്ള
إِنَّا
X
തീര്‍ച്ചയായും നാം
نَسِينَاكُمْۖ
X
നാം നിങ്ങളെയും മറന്നിരിക്കുന്നു
وَذُوقُوا
X
നിങ്ങള്‍ ആസ്വദിച്ചു (അനുഭവിച്ചു) കൊള്ളുക
عَذَابَ الْخُلْدِ
X
ശാശ്വതമായ ശിക്ഷ
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന്റെ ഫലമായി
﴿32:14﴾ لَلَبِثَ
X
അദ്ദേഹം കഴിയേണ്ടിവരുമായിരുന്നു
فِي بَطْنِهِ
X
അതിന്റെ വയറ്റില്‍
إِلَىٰ يَوْمِ يُبْعَثُونَ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍വരെ
﴿37:144﴾ وَقَالُوا
X
അവര്‍ പറയുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
عَجِّل
X
നീ വേഗത്തിലാക്കേണമേ
لَّنَا
X
ഞങ്ങള്‍ക്ക്
قِطَّنَا
X
ഞങ്ങളുടെ വിഹിതം
قَبْلَ
X
മുമ്പ് തന്നെ
يَوْمِ الْحِسَابِ
X
വിചാരണ നാളിന്
﴿38:16﴾ هَٰذَا
X
ഇതത്രെ
مَا تُوعَدُونَ
X
നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടത്
لِيَوْمِ الْحِسَابِ
X
വിചാരണ നാളില്‍
﴿38:53﴾ وَإِنَّ عَلَيْكَ
X
തീര്‍ച്ചയായും നിന്റെ മേലുണ്ട്
لَعْنَتِي
X
എന്റെ ശാപം
إِلَىٰ يَوْمِ الدِّينِ
X
വിചാരണാനാള്‍ വരെ
﴿38:78﴾ قَالَ
X
(ഇബ്‌ലീസ്) പറഞ്ഞു
رَبِّ
X
എന്റെ നാഥാ
فَأَنظِرْنِي
X
എങ്കില്‍ നീ എനിക്ക് ഒരവസരം തരേണമേ
إِلَىٰ يَوْمِ يُبْعَثُونَ
X
അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിനം വരെ
﴿38:79﴾ إِلَىٰ يَوْمِ الْوَقْتِ
X
ആ സമയം വന്നെത്തുന്ന ദിവസം വരെ
الْمَعْلُومِ
X
നിശ്ചിതമായ
﴿38:81﴾ وَسِيقَ
X
തെളിക്കപ്പെടുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
إِلَىٰ جَهَنَّمَ
X
നരകത്തിലേക്ക്
زُمَرًاۖ
X
കൂട്ടം കൂട്ടമായി
حَتَّىٰ إِذَا جَاءُوهَا
X
അങ്ങനെ അവര്‍ അതിനടുത്തെത്തിയാല്‍
فُتِحَتْ
X
തുറക്കപ്പെടും
أَبْوَابُهَا
X
അതിന്റെ കവാടങ്ങള്‍
وَقَالَ
X
പറയും
لَهُمْ
X
അവരോട്
خَزَنَتُهَا
X
അതിന്റെ കാവല്‍ക്കാര്‍
أَلَمْ يَأْتِكُمْ
X
നിങ്ങളിലേക്ക് വന്നെത്തിയിരുന്നില്ലേ
رُسُلٌ
X
ദൈവദൂതന്‍മാര്‍
مِّنكُمْ
X
നിങ്ങളില്‍ നിന്നു തന്നെയുള്ള
يَتْلُونَ
X
അവര്‍ ഓതികേള്‍പ്പിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
آيَاتِ
X
വചനങ്ങള്‍
رَبِّكُمْ
X
നിങ്ങളുടെ നാഥന്റെ
وَيُنذِرُونَكُمْ
X
അവര്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു
لِقَاءَ
X
കണ്ടുമുട്ടുന്നതിനെപ്പറ്റി
يَوْمِكُمْ هَٰذَاۚ
X
നിങ്ങളുടെ ഈ ദിവസത്തെ
قَالُوا
X
അവര്‍ പറയും
بَلَىٰ
X
അതെ
وَلَٰكِنْ
X
പക്ഷേ
حَقَّتْ
X
സ്ഥിരപ്പെട്ടുകഴിഞ്ഞു
كَلِمَةُ
X
വചനം
الْعَذَابِ
X
ശിക്ഷയുടെ
عَلَى الْكَافِرِينَ
X
സത്യനിഷേധികളുടെമേല്‍
﴿39:71﴾ وَقَالَ مُوسَىٰ
X
മൂസാ പറഞ്ഞു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
عُذْتُ
X
ഞാന്‍ ശരണം തേടുന്നു
بِرَبِّي
X
എന്റെ നാഥനില്‍
وَرَبِّكُم
X
നിങ്ങളുടെയും നാഥനില്‍
مِّن كُلِّ مُتَكَبِّرٍ
X
എല്ലാ അഹങ്കാരികളില്‍നിന്നും
لَّا يُؤْمِنُ
X
അവന്‍ വിശ്വസിക്കുന്നില്ല
بِيَوْمِ الْحِسَابِ
X
വിചാരണ നാളില്‍
﴿40:27﴾ وَقَالَ
X
പറഞ്ഞു
الَّذِي آمَنَ
X
സത്യവിശ്വാസം കൈകൊണ്ടയാള്‍
يَا قَوْمِ
X
എന്റെ ജനമേ
إِنِّي
X
നിശ്ചയമായും ഞാന്‍
أَخَافُ
X
ഞാന്‍ ഭയപ്പെടുന്നു
عَلَيْكُم
X
നിങ്ങളുടെ കാര്യത്തില്‍
مِّثْلَ
X
തുല്യമായത്
يَوْمِ الْأَحْزَابِ
X
ആ കക്ഷികളുടെ ദുര്‍ദിനത്തിന്
﴿40:30﴾ قُلِ
X
പറയുക
اللَّهُ
X
അല്ലാഹുവാണ്
يُحْيِيكُمْ
X
നിങ്ങളെ ജീവിപ്പിക്കുന്നത്
ثُمَّ يُمِيتُكُمْ
X
പിന്നെ നിങ്ങളെയവന്‍ മരിപ്പിക്കും
ثُمَّ
X
പിന്നീട്
يَجْمَعُكُمْ
X
നിങ്ങളെയവന്‍ ഒരുമിച്ചുകൂട്ടും
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളിലേക്ക്
لَا رَيْبَ فِيهِ
X
അതിലൊട്ടും സംശയമില്ല
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَ النَّاسِ
X
മനുഷ്യരിലേറെപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿45:26﴾ وَقِيلَ
X
(അവരോട്) പറയപ്പെടും
الْيَوْمَ
X
ഇന്ന്
نَنسَاكُمْ
X
നാം നിങ്ങളെ മറന്നിരിക്കുന്നു
كَمَا نَسِيتُمْ
X
നിങ്ങള്‍ മറന്നിരുന്നത് പോലെ
لِقَاءَ
X
അഭിമുഖീകരിക്കേണ്ടിവരുമെന്ന കാര്യം
يَوْمِكُمْ هَٰذَا
X
നിങ്ങളുടെ ഈ ദിനത്തെ
وَمَأْوَاكُمُ
X
നിങ്ങളുടെ വാസസ്ഥലം
النَّارُ
X
നരകമാണ്
وَمَا لَكُم
X
നിങ്ങള്‍ക്കുണ്ടാവുകയില്ല
مِّن نَّاصِرِينَ
X
സഹായികളായി ആരും
﴿45:34﴾ وَمَنْ
X
ആരുണ്ട്
أَضَلُّ
X
വഴിതെറ്റിയവന്‍
مِمَّن
X
ഒരുത്തനേക്കാള്‍
يَدْعُو
X
അവന്‍ പ്രാര്‍ഥിക്കുന്നു
مِن دُونِ اللَّهِ
X
അല്ലാഹുവിനു പുറമെ
مَن
X
ചിലരോട്
لَّا يَسْتَجِيبُ
X
അവര്‍ ഉത്തരം നല്‍കുകയില്ല
لَهُ
X
അവന്
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരേക്കും
وَهُمْ
X
അവര്‍
عَن دُعَائِهِمْ
X
ഇവരുടെ പ്രാര്‍ഥനയെപ്പറ്റി
غَافِلُونَ
X
അശ്രദ്ധരാകുന്നു
﴿46:5﴾ فَوَيْلٌ
X
എന്നാല്‍ നാശമാണ്
لِّلَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍ക്കുള്ളത്
مِن يَوْمِهِمُ
X
അവരുടെ ദിവസം നിമിത്തം
الَّذِي يُوعَدُونَ
X
അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന
﴿51:60﴾ إِنَّا
X
നിശ്ചയം നാം
أَرْسَلْنَا
X
നാം അയച്ചു
عَلَيْهِمْ
X
അവരുടെ നേരെ
رِيحًا
X
കാറ്റിനെ
صَرْصَرًا
X
ചീറ്റിയടിക്കുന്ന
فِي يَوْمِ
X
നാളില്‍
نَحْسٍ
X
ദുശ്ശകുനത്തിന്റെ
مُّسْتَمِرٍّ
X
വിട്ടൊഴിയാത്ത
﴿54:19﴾ لَّا تَجِدُ
X
നീ കണ്ടെത്തുകയില്ല
قَوْمًا
X
ഒരു ജനതയെ
يُؤْمِنُونَ
X
വിശ്വസിക്കുന്ന
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
يُوَادُّونَ
X
അവര്‍ സ്നേഹബന്ധം പുലര്‍ത്തുന്നതായി
مَنْ
X
ചിലരോട്
حَادَّ
X
വിരോധം പുലര്‍ത്തിയ
اللَّهَ
X
അല്ലാഹുവിനോട്
وَرَسُولَهُ
X
അവന്റെ ദൂതനോടും
وَلَوْ كَانُوا
X
അവരായിരുന്നാലും
آبَاءَهُمْ
X
അവരുടെ പിതാക്കള്‍
أَوْ
X
അല്ലെങ്കില്‍
أَبْنَاءَهُمْ
X
അവരുടെ പുത്രന്മാര്‍
أَوْ
X
അല്ലെങ്കില്‍
إِخْوَانَهُمْ
X
അവരുടെ സഹോദരന്മാര്‍
أَوْ
X
അല്ലെങ്കില്‍
عَشِيرَتَهُمْۚ
X
അവരുടെ കുടുംബക്കാര്‍
أُولَٰئِكَ
X
അവര്‍
كَتَبَ
X
അവന്‍ രേഖപ്പെടുത്തിയിരിക്കുന്നു
فِي قُلُوبِهِمُ
X
അവരുടെ ഹൃദയങ്ങളില്‍
الْإِيمَانَ
X
സത്യവിശ്വാസം
وَأَيَّدَهُم
X
അവരെ അവന്‍ ബലപ്പെടുത്തുകയും ചെയ്തു
بِرُوحٍ
X
ആത്മചൈതന്യം കൊണ്ട്
مِّنْهُۖ
X
അവനില്‍നിന്നുള്ള
وَيُدْخِلُهُمْ
X
അവന്‍ അവരെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകും
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
സ്ഥിരവാസികളായിട്ട്
فِيهَاۚ
X
അവയില്‍
رَضِيَ اللَّهُ
X
അല്ലാഹു തൃപ്തിപ്പെട്ടു
عَنْهُمْ
X
അവരെ സംബന്ധിച്ച്
وَرَضُوا
X
അവരും തൃപ്തിപ്പെട്ടു
عَنْهُۚ
X
അവനെ സംബന്ധിച്ച്
أُولَٰئِكَ
X
അവര്‍
حِزْبُ اللَّهِۚ
X
അല്ലാഹുവിന്റെ കക്ഷിയാണ്
أَلَا إِنَّ حِزْبَ اللَّهِ
X
നിശ്ചയം, അല്ലാഹുവിന്റെ കക്ഷി
هُمُ
X
അവര്‍ തന്നെയാണ്
الْمُفْلِحُونَ
X
വിജയം വരിക്കുന്നവര്‍
﴿58:22﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا نُودِيَ
X
വിളിക്കപ്പെട്ടാല്‍
لِلصَّلَاةِ
X
നമസ്കാരത്തിന്
مِن يَوْمِ الْجُمُعَةِ
X
വെള്ളിയാഴ്ച ദിവസം
فَاسْعَوْا
X
നിങ്ങള്‍ തിടുക്കത്തോടെ പോവുക
إِلَىٰ ذِكْرِ اللَّهِ
X
ദൈവസ്മരണയിലേക്ക്
وَذَرُوا
X
നിങ്ങളുപേക്ഷിക്കുകയും ചെയ്യുക
الْبَيْعَۚ
X
കച്ചവടം
ذَٰلِكُمْ
X
അതാണ്
خَيْرٌ
X
ഏറെ ഉത്തമം
لَّكُمْ
X
നിങ്ങള്‍ക്ക്
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
تَعْلَمُونَ
X
നിങ്ങളറിയുന്നു (അറിയുന്നവര്‍)
يَوْمَ يَجْمَعُكُمْ
X
അവന്‍ നിങ്ങളെ ഒരുമിച്ചു കൂട്ടുന്ന ദിവസം
لِيَوْمِ
X
ദിവസത്തിനുവേണ്ടി
الْجَمْعِۖ
X
ആ സംഗമത്തിന്റെ
ذَٰلِكَ
X
അതാകുന്നു
يَوْمُ التَّغَابُنِۗ
X
നഷ്ടം വെളിപ്പെടുന്ന ദിവസം
وَمَن
X
ആര്‍
يُؤْمِن
X
വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَيَعْمَلْ
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
صَالِحًا
X
സല്‍ക്കര്‍മങ്ങള്‍
يُكَفِّرْ
X
അല്ലാഹു മായ്ച്ചുകളയും
عَنْهُ
X
അവനില്‍നിന്ന്
سَيِّئَاتِهِ
X
അവന്റെ തിന്മകളെ
وَيُدْخِلْهُ
X
അല്ലാഹു അവനെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
നിത്യവാസികളായ നിലയില്‍
فِيهَا
X
അവയില്‍
أَبَدًاۚ
X
എന്നെന്നും
ذَٰلِكَ
X
അതാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
അതിമഹത്തായ
﴿64:9﴾ فَإِذَا بَلَغْنَ
X
അങ്ങനെ അവര്‍ എത്തിയാല്‍
أَجَلَهُنَّ
X
അവരുടെ അവധി
فَأَمْسِكُوهُنَّ
X
നിങ്ങള്‍ അവരെ പിടിച്ചുനിര്‍ത്തുക
بِمَعْرُوفٍ
X
നല്ല നിലയില്‍
أَوْ
X
അല്ലെങ്കില്‍
فَارِقُوهُنَّ
X
നിങ്ങള്‍ അവരുമായി വേര്‍പിരിയുക
بِمَعْرُوفٍ
X
നല്ല നിലയില്‍
وَأَشْهِدُوا
X
നിങ്ങള്‍ സാക്ഷിയാക്കുകയും ചെയ്യുക
ذَوَيْ عَدْلٍ
X
നീതിമാന്മാരായ രണ്ടുപേരെ
مِّنكُمْ
X
നിങ്ങളില്‍നിന്ന്
وَأَقِيمُوا
X
നിങ്ങള്‍ നേരാംവിധം നിലനിര്‍ത്തുകയും ചെയ്യുക
الشَّهَادَةَ
X
സാക്ഷ്യം
لِلَّهِۚ
X
അല്ലാഹുവിനുവേണ്ടി
ذَٰلِكُمْ
X
അത്
يُوعَظُ
X
ഉപദേശിക്കപ്പെടുന്നു
بِهِ
X
അതുകൊണ്ട്
مَن
X
ഒരുത്തരെ
كَانَ يُؤْمِنُ
X
അവര്‍ വിശ്വസിക്കുന്നവരായിരുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۚ
X
അന്ത്യദിനത്തിലും
وَمَن
X
ആര്‍
يَتَّقِ
X
ഭക്തി പുലര്‍ത്തുന്നു
اللَّهَ
X
അല്ലാഹുവിനെ
يَجْعَل
X
അവന്‍ (അല്ലാഹു) ഉണ്ടാക്കും
لَّهُ
X
അവന്ന്
مَخْرَجًا
X
ഒരു മോചനമാര്‍ഗം
﴿65:2﴾ أَمْ لَكُمْ
X
അല്ലെങ്കില്‍ നിങ്ങള്‍ക്കുണ്ടോ?
أَيْمَانٌ
X
വല്ല കരാറുകളും
عَلَيْنَا
X
നമ്മുടെ മേല്‍
بَالِغَةٌ
X
എത്തുന്ന (നിലനില്‍ക്കുന്ന)
إِلَىٰ يَوْمِ الْقِيَامَةِۙ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
إِنَّ لَكُمْ
X
നിശ്ചയം നിങ്ങള്‍ക്കുണ്ട്
لَمَا تَحْكُمُونَ
X
നിങ്ങള്‍ വിധിക്കുന്നത്
﴿68:39﴾ يُبَصَّرُونَهُمْۚ
X
അവര്‍ക്ക് അവരെ കാണിക്കപ്പെടും
يَوَدُّ
X
കൊതിക്കും
الْمُجْرِمُ
X
കുറ്റവാളി
لَوْ يَفْتَدِي
X
താന്‍ പ്രായശ്ചിത്തമായി നല്‍കിയെങ്കില്‍
مِنْ عَذَابِ
X
ശിക്ഷയില്‍നിന്ന് (ഒഴിവാകാന്‍)
يَوْمِئِذٍ
X
അന്നാളിലെ
بِبَنِيهِ
X
തന്റെ സന്താനങ്ങളെ
﴿70:11﴾ وَالَّذِينَ
X
യാതൊരുത്തരും
يُصَدِّقُونَ
X
അവര്‍ സത്യമാണെന്ന് അംഗീകരിക്കുന്നു
بِيَوْمِ الدِّينِ
X
പ്രതിഫലദിനം
﴿70:26﴾ وَكُنَّا
X
ഞങ്ങളായിരുന്നു
نُكَذِّبُ
X
ഞങ്ങള്‍ കളവാക്കുന്നു(കളവാക്കുന്നവര്‍)
بِيَوْمِ الدِّينِ
X
പ്രതിഫല നാളിനെ
﴿74:46﴾ لَا
X
അങ്ങനെയല്ല
أُقْسِمُ
X
ഞാന്‍ സത്യം ചെയ്യുന്നു
بِيَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പു നാള്‍കൊണ്ട്
﴿75:1﴾ فَوَقَاهُمُ
X
അതിനാല്‍ അവരെ കാത്തുരക്ഷിച്ചു
اللَّهُ
X
അല്ലാഹു
شَرَّ
X
നാശത്തില്‍നിന്ന്
ذَٰلِكَ الْيَوْمِ
X
ആ നാളിന്റെ
وَلَقَّاهُمْ
X
അവന്‍ അവര്‍ക്ക് നല്‍കുകയും ചെയ്തു
نَضْرَةً
X
പ്രസന്നത
وَسُرُورًا
X
സന്തോഷവും
﴿76:11﴾ لِيَوْمِ
X
ദിനത്തിലേക്ക്
الْفَصْلِ
X
വിധിത്തീര്‍പ്പിന്റെ
﴿77:13﴾ الَّذِينَ
X
യാതൊരുത്തര്‍
يُكَذِّبُونَ
X
അവര്‍ കളവാക്കുന്നു
بِيَوْمِ الدِّينِ
X
പ്രതിഫലനാളിനെ
﴿83:11﴾ وَالْيَوْمِ
X
ആ ദിവസവുമാണ്
الْمَوْعُودِ
X
വാഗ്ദാനം ചെയ്യപ്പെട്ട
﴿85:2﴾