Repeated Words in Quran

< >
Total Found : 6
وَمَا كَانَ
X
ഉണ്ടാവില്ല
لِنَبِيٍّ
X
ഒരു പ്രവാചകനില്‍നിന്നും
أَن يَغُلَّۚ
X
വഞ്ചന നടത്തുകയെന്നത്
وَمَن يَغْلُلْ
X
ആരെങ്കിലും വഞ്ചി(ച്ചെടുത്താല്‍)ച്ചാല്‍
يَأْتِ
X
അവന്‍ വരും
بِمَا غَلَّ
X
താന്‍ വഞ്ചിച്ചെടുത്തതുമായി
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
ثُمَّ
X
പിന്നെ
تُوَفَّىٰ
X
പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
ഓരോരുത്തര്‍ക്കും
مَّا كَسَبَتْ
X
താന്‍ നേടിയതി(ന്റെ ഫലം)
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവര്‍ അനീതിക്കിരയാവുകയില്ല, അക്രമിക്കപ്പെടുന്നതല്ല
﴿3:161﴾ وَأُتْبِعُوا
X
അവര്‍ക്കു പിന്നാലെ അയക്കപ്പെട്ടു
فِي هَٰذِهِ
X
ഇഹലോകത്ത്
لَعْنَةً
X
ശാപം
وَيَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുനേല്‍പു നാളിലും
بِئْسَ الرِّفْدُ
X
ഏറ്റവും മോശമായ സമ്മാനമാണത്
الْمَرْفُودُ
X
നല്‍കപ്പെട്ട
﴿11:99﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസികള്‍
وَالَّذِينَ هَادُوا
X
യഹൂദമതം സ്വീകരിച്ചവരും
وَالصَّابِئِينَ
X
സാബിഉകളും
وَالنَّصَارَىٰ
X
കൃസ്ത്യാനികളും
وَالْمَجُوسَ
X
മജൂസികളും
وَالَّذِينَ أَشْرَكُوا
X
ബഹുദൈവാരാധകരും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَفْصِلُ
X
തീര്‍പ്പ് കല്‍പ്പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
شَهِيدٌ
X
സാക്ഷിയാണ്
﴿22:17﴾ أَفَمَن يَتَّقِي
X
എന്നാല്‍ തടുക്കേണ്ടി വരുന്നവനോ
بِوَجْهِهِ
X
സ്വന്തം മുഖംകൊണ്ട്
سُوءَ الْعَذَابِ
X
കഠിനമായ ശിക്ഷയെ
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَقِيلَ
X
പറയപ്പെടും
لِلظَّالِمِينَ
X
അതിക്രമികളോട്
ذُوقُوا
X
നിങ്ങള്‍ ആസ്വദിക്കുക
مَا كُنتُمْ تَكْسِبُونَ
X
നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരുന്നത്
﴿39:24﴾ وَلَوْ أَنَّ لِلَّذِينَ ظَلَمُوا
X
അതിക്രമം കാണിച്ചവരുടെ വശമുണ്ടെങ്കില്‍
مَا فِي الْأَرْضِ
X
ഭൂമിയിലുള്ളത്
جَمِيعًا
X
മുഴുവന്‍
وَمِثْلَهُ
X
അതിനു തുല്യമായതും
مَعَهُ
X
അതോടൊപ്പം
لَافْتَدَوْا
X
അവര്‍ പിഴയായി നല്‍കുമായിരുന്നു
بِهِ
X
അതത്രയും
مِن سُوءِ الْعَذَابِ
X
കടുത്ത ശിക്ഷയില്‍ നിന്ന് (രക്ഷപ്പെടാന്‍)
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَبَدَا لَهُم
X
വെളിപ്പെടുകയും ചെയ്തു
مِّنَ
X
അവര്‍ക്ക്
اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്ന്
مَا لَمْ يَكُونُوا يَحْتَسِبُونَ
X
അവര്‍ കണക്കിലെടുക്കാതിരുന്നത്
﴿39:47﴾ إِنَّ الَّذِينَ يُلْحِدُونَ
X
തീര്‍ച്ചയായും വക്രമായ അര്‍ത്ഥം കല്പിക്കുന്നവര്‍
فِي آيَاتِنَا
X
നമ്മുടെ സൂക്തങ്ങള്‍ക്ക്
لَا يَخْفَوْنَ
X
മറഞ്ഞിരിക്കുന്നില്ല
عَلَيْنَاۗ
X
നമ്മില്‍ നിന്ന്
أَفَمَن يُلْقَىٰ
X
എറിയപ്പെടുന്നവനാണോ
فِي النَّارِ
X
നരകത്തില്‍
خَيْرٌ
X
ഉത്തമന്‍
أَم مَّن يَأْتِي
X
അതോ, വന്നെത്തുന്നവനോ
آمِنًا
X
നിര്‍ഭയനായി
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
اعْمَلُوا
X
നിങ്ങള്‍ ചെയ്തുകൊള്ളുക
مَا شِئْتُمْۖ
X
നിങ്ങള്‍ ഉദ്ദേശിച്ചത്
إِنَّهُ
X
നിശ്ചയമായും അവന്‍
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതൊക്കെയും
بَصِيرٌ
X
വീക്ഷിക്കുന്നവനാണ്
﴿41:40﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ?
أَنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നു
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۖ
X
ഭൂമിയിലുള്ളതും
مَا يَكُونُ
X
ഉണ്ടാവുകയില്ല
مِن نَّجْوَىٰ
X
ഒരു രഹസ്യഭാഷണവും
ثَلَاثَةٍ
X
മൂന്നാളുടെ
إِلَّا هُوَ
X
അവനായിട്ടല്ലാതെ
رَابِعُهُمْ
X
അവരിലെ നാലാമന്‍
وَلَا خَمْسَةٍ
X
അഞ്ചു പേരുടേതും ഇല്ല
إِلَّا هُوَ
X
അവനായിട്ടല്ലാതെ
سَادِسُهُمْ
X
അവരിലെ ആറാമന്‍
وَلَا أَدْنَىٰ
X
കുറഞ്ഞതും ഇല്ല
مِن ذَٰلِكَ
X
അതിനേക്കാള്‍
وَلَا أَكْثَرَ
X
കൂടുതലും ഇല്ല
إِلَّا هُوَ
X
അവനില്ലാതെ
مَعَهُمْ
X
അവരോടൊപ്പം
أَيْنَ
X
എവിടെ
مَا كَانُواۖ
X
അവര്‍ ആയിരുന്നാലും
ثُمَّ
X
പിന്നെ
يُنَبِّئُهُم
X
അവന്‍ അവര്‍ക്ക് വിവരം നല്‍കും
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
يَوْمَ الْقِيَامَةِۚ
X
പുനരുത്ഥാന നാളില്‍
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യത്തെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿58:7﴾