Repeated Words in Quran

< >
Total Found : 47
ثُمَّ
X
പിന്നീട്
أَنتُمْ
X
നിങ്ങള്‍
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
تَقْتُلُونَ
X
നിങ്ങള്‍ കൊല്ലുന്നു
أَنفُسَكُمْ
X
സ്വന്തക്കാരെ
وَتُخْرِجُونَ
X
നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു
فَرِيقًا
X
ഒരു വിഭാഗത്തെ
مِّنكُم
X
നിങ്ങളിലെ
مِّن دِيَارِهِمْ
X
അവരുടെ വീടുകളില്‍നിന്ന്
تَظَاهَرُونَ
X
നിങ്ങള്‍ സഹായിക്കുന്നു
عَلَيْهِم
X
അവര്‍ക്കെതിരെ
بِالْإِثْمِ
X
കുറ്റകരമായി
وَالْعُدْوَانِ
X
ശത്രുതാപരമായും
وَإِن يَأْتُوكُمْ
X
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
أُسَارَىٰ
X
യുദ്ധത്തടവുകാരായി
تُفَادُوهُمْ
X
നിങ്ങള്‍ അവര്‍ക്കായി മോചനദ്രവ്യം നല്‍കുന്നു
وَهُوَ
X
എന്നാലത്
مُحَرَّمٌ
X
നിഷിദ്ധമത്രെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِخْرَاجُهُمْۚ
X
അവരെ പുറത്താക്കല്‍
أَفَتُؤْمِنُونَ
X
അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ
بِبَعْضِ
X
ചിലവശങ്ങളില്‍
الْكِتَابِ
X
വേദപുസ്തകത്തിലെ
وَتَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുകയുമാണോ
بِبَعْضٍۚ
X
വേറെ ചിലതിനെ
فَمَا
X
എന്നാല്‍ അല്ല
جَزَاءُ
X
പ്രതിഫലം
مَن يَفْعَلُ
X
ചെയ്യുന്നവന്റെ
ذَٰلِكَ
X
അത്
مِنكُمْ
X
നിങ്ങളില്‍
إِلَّا خِزْيٌ
X
നിന്ദ്യതയല്ലാതെ
فِي الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തില്‍
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يُرَدُّونَ
X
അവര്‍ തള്ളപ്പെടും
إِلَىٰ أَشَدِّ الْعَذَابِۗ
X
കൊടിയ ശിക്ഷയിലേക്ക്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
﴿2:85﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
لَيْسَتِ
X
അല്ല
النَّصَارَىٰ
X
ക്രിസ്ത്യാനികള്‍
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَقَالَتِ النَّصَارَىٰ
X
ക്രിസ്ത്യാനികള്‍ പറഞ്ഞു
لَيْسَتِ الْيَهُودُ
X
യഹൂദരല്ല
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَهُمْ
X
അവരാകട്ടെ
يَتْلُونَ
X
ഓതുന്നു
الْكِتَابَۗ
X
വേദഗ്രന്ഥം
كَذَٰلِكَ
X
അപ്രകാരം
قَالَ
X
പറഞ്ഞിട്ടുണ്ട്
الَّذِينَ لَا يَعْلَمُونَ
X
വിവരമില്ലാത്തവര്‍
مِثْلَ
X
പോലെ
قَوْلِهِمْۚ
X
അവരുടെ വാക്ക്
فَاللَّهُ
X
അതിനാല്‍ അല്ലാഹു
يَحْكُمُ
X
അവര്‍ വിധികല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فِيمَا كَانُوا فِيهِ
X
അവര്‍ ആയിരുന്ന കാര്യങ്ങളില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿2:113﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരുകൂട്ടര്‍
يَكْتُمُونَ
X
അവര്‍ മറച്ചുവെക്കുന്നു
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയത്
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍ നിന്ന്
وَيَشْتَرُونَ
X
അവര്‍ വാങ്ങുന്നു
بِهِ
X
അതിന് പകരമായി
ثَمَنًا قَلِيلًاۙ
X
തുഛമായ വില
أُولَٰئِكَ
X
അക്കൂട്ടര്‍
مَا يَأْكُلُونَ
X
അവര്‍ ഭക്ഷിക്കുന്നില്ല
فِي بُطُونِهِمْ
X
അവരുടെ വയറുകളില്‍
إِلَّا النَّارَ
X
തീയല്ലാതെ
وَلَا يُكَلِّمُهُمُ
X
അവരോട് സംസാരിക്കുകയില്ല
اللَّهُ
X
അല്ലാഹു
يَوْمَ الْقِيَامَةِ
X
അന്ത്യനാളില്‍
وَلَا يُزَكِّيهِمْ
X
അവരെ ശുദ്ധീകരിക്കുകയുമില്ല
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿2:174﴾ وَاذْكُرُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സ്മരിക്കുക
فِي أَيَّامٍ
X
ദിവസങ്ങളില്‍
مَّعْدُودَاتٍۚ
X
എണ്ണം നിശ്ചയിക്കപ്പെട്ട
فَمَن تَعَجَّلَ
X
വല്ലവനും ധൃതികൂട്ടിയാല്‍
فِي يَوْمَيْنِ
X
രണ്ടു ദിവസങ്ങളിലായി
فَلَا إِثْمَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
وَمَن تَأَخَّرَ
X
വല്ലവനും പിന്തിയാല്‍
فَلَا إِثْمَ
X
കുറ്റമില്ല
عَلَيْهِۚ
X
അവന്റെ മേല്‍
لِمَنِ اتَّقَىٰۗ
X
ഭക്തി പുലര്‍ത്തുന്നവര്‍ക്ക്
وَاتَّقُوا
X
നിങ്ങള്‍ ഭക്തികാണിക്കുക
اللَّهَ
X
അല്ലാഹുവിനോട്
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّكُمْ
X
നിങ്ങളാണെന്ന്
إِلَيْهِ
X
അവങ്കലേക്ക്
تُحْشَرُونَ
X
ഒരുമിച്ചുകൂട്ടപ്പെടുന്നു
﴿2:203﴾ زُيِّنَ
X
മനോഹരമായി തോന്നിയിരിക്കുന്നു
لِلَّذِينَ كَفَرُوا
X
സത്യനിഷേധികള്‍ക്ക്
الْحَيَاةُ الدُّنْيَا
X
ഐഹികജീവിതം
وَيَسْخَرُونَ
X
അവര്‍ പരിഹസിക്കുന്നു
مِنَ الَّذِينَ آمَنُواۘ
X
സത്യവിശ്വാസികളെ
وَالَّذِينَ اتَّقَوْا
X
സൂക്ഷ്മത പാലിച്ചവര്‍
فَوْقَهُمْ
X
അപ്പോള്‍ അവര്‍ക്ക് മീതെയാണ്
يَوْمَ الْقِيَامَةِۗ
X
അന്ത്യനാളില്‍
وَاللَّهُ
X
അല്ലാഹു
يَرْزُقُ
X
വിഭവങ്ങള്‍ നല്‍കുന്നു
مَن يَشَاءُ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
بِغَيْرِ حِسَابٍ
X
കണക്കില്ലാതെ
﴿2:212﴾ فَلَمَّا فَصَلَ
X
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
X
താലുത്ത്
بِالْجُنُودِ
X
പട്ടാളവുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
X
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
X
ഒരു നദികൊണ്ട്
فَمَن شَرِبَ
X
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
X
അതില്‍ നിന്ന്
فَلَيْسَ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
X
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
X
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
X
ഒരു കോരല്‍
بِيَدِهِۚ
X
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
X
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
X
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
X
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
X
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
X
അദ്ദേഹവും
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
قَالُوا
X
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
X
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
X
ഇന്ന്
بِجَالُوتَ
X
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
X
അവന്റെ സൈന്യത്തോടും
قَالَ
X
പറഞ്ഞു
الَّذِينَ يَظُنُّونَ
X
വിചാരിക്കുന്നവര്‍
أَنَّهُم
X
അവരാണെന്ന്
مُّلَاقُو
X
കണ്ടുമുട്ടുന്നവര്‍
اللَّهِ
X
അല്ലാഹുവിനെ
كَم مِّن فِئَةٍ
X
എത്ര സംഘങ്ങളാണ്
قَلِيلَةٍ
X
എണ്ണക്കുറവുള്ള
غَلَبَتْ
X
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
X
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
X
ദൈവാനുമതിയോടെ
وَاللَّهُ
X
അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളോടൊപ്പമാണ്
﴿2:249﴾ يَوْمَ
X
ദിനം
تَجِدُ
X
കണ്ടെത്തുന്ന
كُلُّ نَفْسٍ
X
ഓരോ ആത്മാവും, ഓരോ മനുഷ്യനും
مَّا عَمِلَتْ
X
താന്‍ ചെയ്തതി(ന്റെ ഫലം)
مِنْ خَيْرٍ
X
നന്മയായി
مُّحْضَرًا
X
ഹാജറാക്കപ്പെട്ടതായി
وَمَا عَمِلَتْ
X
താന്‍ ചെയ്തതി(ന്റെ ഫലവും)
مِن سُوءٍ
X
തിന്മയായി
تَوَدُّ
X
(ഓരോ ആത്മാവും) ആഗ്രഹിക്കും
لَوْ أَنَّ
X
തീര്‍ച്ചയായും ഉണ്ടായിരുന്നെങ്കില്‍
بَيْنَهَا
X
അതിന്റെ(തന്റെ) ഇടയില്‍
وَبَيْنَهُ
X
അതിന്റെ (ദിനത്തിന്റെ)യും ഇടയില്‍
أَمَدًا
X
ദൂരം
بَعِيدًاۗ
X
ദീര്‍ഘമായ
وَيُحَذِّرُكُمُ
X
നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു
اللَّهُ
X
അല്ലാഹു
نَفْسَهُۗ
X
തന്നെപ്പറ്റി, തന്റെ ശിക്ഷയെപ്പറ്റി
وَاللَّهُ
X
അല്ലാഹു
رَءُوفٌ
X
പരമദയാലുവാണ്
بِالْعِبَادِ
X
അടിമകളോട്
﴿3:30﴾ إِنَّ الَّذِينَ يَشْتَرُونَ
X
നിശ്ചയമായും വാങ്ങുന്നവര്‍
بِعَهْدِ اللَّهِ
X
അല്ലാഹുവോടുള്ള പ്രതിജ്ഞകൊണ്ട്
وَأَيْمَانِهِمْ
X
സ്വന്തം ശപഥങ്ങളും
ثَمَنًا
X
വില
قَلِيلًا
X
തുഛമായ
أُولَٰئِكَ
X
അവര്‍
لَا خَلَاقَ
X
ഒരു വിഹിതവുമില്ല
لَهُمْ
X
അവര്‍ക്ക്
فِي الْآخِرَةِ
X
പരലോകത്ത്
وَلَا يُكَلِّمُهُمُ
X
അവരോട് സംസാരിക്കുകയില്ല
اللَّهُ
X
അല്ലാഹു
وَلَا يَنظُرُ
X
നോക്കുകയുമില്ല
إِلَيْهِمْ
X
അവരിലേക്ക്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَا يُزَكِّيهِمْ
X
അവരെ സംസ്കരിക്കുകയുമില്ല
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿3:77﴾ يَوْمَ
X
ദിവസം
تَبْيَضُّ
X
വെളുക്കുന്ന, പ്രസന്നമാകുന്ന
وُجُوهٌ
X
ചില മുഖങ്ങള്‍
وَتَسْوَدُّ
X
കറുക്കുന്ന, കരിവാളിക്കുകയും ചെയ്യുന്ന
وُجُوهٌۚ
X
ചില മുഖങ്ങള്‍
فَأَمَّا الَّذِينَ اسْوَدَّتْ
X
കറുത്തവര്‍, കരിവാളിച്ചവര്‍
وُجُوهُهُمْ
X
അവരുടെ മുഖങ്ങള്‍
أَكَفَرْتُم
X
(അവരോട് പറയപ്പെടും) നിങ്ങള്‍ നിഷേധിച്ചുവോ
بَعْدَ
X
ശേഷം
إِيمَانِكُمْ
X
നിങ്ങളുടെ സത്യവിശ്വാസത്തിന്
فَذُوقُوا
X
അതിനാല്‍ നിങ്ങള്‍ രുചിച്ചുകൊള്ളുക
الْعَذَابَ
X
ശിക്ഷ
بِمَا كُنتُمْ
X
നിങ്ങള്‍ ആയിരുന്നതുകൊണ്ട്
تَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുന്നു
﴿3:106﴾ إِنَّ الَّذِينَ تَوَلَّوْا
X
പിന്തിരിഞ്ഞ് പോയവര്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
يَوْمَ
X
ദിവസം
الْتَقَى
X
ഏറ്റുമുട്ടി(യ)
الْجَمْعَانِ
X
രണ്ടു കൂട്ടര്‍
إِنَّمَا اسْتَزَلَّهُمُ
X
അവരെ വഴിപിഴപ്പിച്ചിരിക്കുന്നു
الشَّيْطَانُ
X
പിശാച്
بِبَعْضِ مَا كَسَبُواۖ
X
അവര്‍ ചെയ്തുവെച്ച ചിലത് കാരണം
وَلَقَدْ
X
തീര്‍ച്ചയായും
عَفَا
X
മാപ്പ് നല്‍കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَنْهُمْۗ
X
അവര്‍ക്ക്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍(ആകുന്നു)
حَلِيمٌ
X
സഹനശീലനും
﴿3:155﴾ وَمَا كَانَ
X
ഉണ്ടാവില്ല
لِنَبِيٍّ
X
ഒരു പ്രവാചകനില്‍നിന്നും
أَن يَغُلَّۚ
X
വഞ്ചന നടത്തുകയെന്നത്
وَمَن يَغْلُلْ
X
ആരെങ്കിലും വഞ്ചി(ച്ചെടുത്താല്‍)ച്ചാല്‍
يَأْتِ
X
അവന്‍ വരും
بِمَا غَلَّ
X
താന്‍ വഞ്ചിച്ചെടുത്തതുമായി
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
ثُمَّ
X
പിന്നെ
تُوَفَّىٰ
X
പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
ഓരോരുത്തര്‍ക്കും
مَّا كَسَبَتْ
X
താന്‍ നേടിയതി(ന്റെ ഫലം)
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവര്‍ അനീതിക്കിരയാവുകയില്ല, അക്രമിക്കപ്പെടുന്നതല്ല
﴿3:161﴾ وَمَا أَصَابَكُمْ
X
നിങ്ങളെ ബാധിച്ച (വിപത്ത്)
يَوْمَ
X
ദിവസം
الْتَقَى
X
ഏറ്റുമുട്ടിയ
الْجَمْعَانِ
X
രണ്ടു വിഭാഗങ്ങള്‍
فَبِإِذْنِ اللَّهِ
X
അല്ലാഹുവിന്റെ അനുമതിയനുസരിച്ച് (ആകുന്നു)
وَلِيَعْلَمَ
X
അവന് തിരിച്ചറിയാന്‍ വേണ്ടി
الْمُؤْمِنِينَ
X
(യഥാര്‍ഥ) വിശ്വാസികളെ
﴿3:166﴾ وَلِيَعْلَمَ
X
അവന്‍ തിരിച്ചറിയാനും
الَّذِينَ نَافَقُواۚ
X
കപടവിശ്വാസം കാണിച്ചവരെ
وَقِيلَ
X
പറയപ്പെട്ടു
لَهُمْ
X
അവരോട്
تَعَالَوْا
X
നിങ്ങള്‍ വരൂ
قَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യൂ
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَوِ ادْفَعُواۖ
X
അല്ലെങ്കില്‍ ചെറുത്തുനില്‍ക്കൂ, പ്രതിരോധിക്കൂ
قَالُوا
X
അവര്‍ പറഞ്ഞു
لَوْ نَعْلَمُ
X
ഞങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍
قِتَالًا
X
യുദ്ധം (ഉണ്ടാകുമെന്ന്)
لَّاتَّبَعْنَاكُمْۗ
X
ഞങ്ങള്‍ നിങ്ങളെ പിന്തുടരുമായിരുന്നു
هُمْ
X
അവര്‍
لِلْكُفْرِ
X
സത്യനിഷേധത്തോട്
يَوْمَئِذٍ
X
അന്ന്
أَقْرَبُ
X
കൂടുതല്‍ അടുപ്പം
مِنْهُمْ
X
അവര്‍ക്ക്
لِلْإِيمَانِۚ
X
സത്യവിശ്വാസത്തേക്കാള്‍
يَقُولُونَ
X
അവര്‍ പറയുന്നു
بِأَفْوَاهِهِم
X
അവരുടെ വായകള്‍കൊണ്ട്
مَّا لَيْسَ
X
ഇല്ലാത്തത്
فِي قُلُوبِهِمْۗ
X
അവരുടെ മനസ്സുകളില്‍
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായി അറിയുന്നവന്‍ (ആകുന്നു)
بِمَا يَكْتُمُونَ
X
അവര്‍ മറച്ചുവെക്കുന്നത്
﴿3:167﴾ وَلَا يَحْسَبَنَّ
X
ഒരിക്കലും കരുതേണ്ടതില്ല
الَّذِينَ يَبْخَلُونَ
X
പിശുക്കു കാണിക്കുന്നവര്‍
بِمَا آتَاهُمُ اللَّهُ
X
അല്ലാഹു തങ്ങള്‍ക്ക് നല്‍കിയതില്‍
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
هُوَ خَيْرًا
X
അത് ഗുണമാണെന്ന്
لَّهُمۖ
X
അവര്‍ക്ക്
بَلْ هُوَ
X
മറിച്ച്, അത്
شَرٌّ
X
ദോഷമാണ്
لَّهُمْۖ
X
അവര്‍ക്ക്
سَيُطَوَّقُونَ
X
അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും
مَا بَخِلُوا بِهِ
X
അവര്‍ പിശുക്കുകാണിച്ചുണ്ടാക്കിയ(ധനത്താല്‍)
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَلِلَّهِ
X
അല്ലാഹുവിനാണ്
مِيرَاثُ
X
(അന്തിമമായ) അവകാശം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۗ
X
ഭൂമിയുടെയും
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെകുറിച്ച്
خَبِيرٌ
X
നന്നായി അറിയുന്നവന്‍(ആകുന്നു)
﴿3:180﴾ كُلُّ نَفْسٍ
X
എല്ലാ ദേഹവും (മനുഷ്യരും)
ذَائِقَةُ
X
രുചിക്കുന്നതാണ്
الْمَوْتِۗ
X
മരണം
وَإِنَّمَا تُوَفَّوْنَ
X
നിശ്ചയം, പൂര്‍ണമായും നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത്
أُجُورَكُمْ
X
നിങ്ങളുടെ (കര്‍മ) ഫലങ്ങള്‍(മാത്രമാണ്)
يَوْمَ الْقِيَامَةِۖ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ (മാത്രമാണ്)
فَمَن
X
അപ്പോള്‍ ആര്‍
زُحْزِحَ
X
അകറ്റപ്പെട്ടു
عَنِ النَّارِ
X
നരകത്തില്‍നിന്ന്
وَأُدْخِلَ
X
പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു
الْجَنَّةَ
X
സ്വര്‍ഗത്തില്‍
فَقَدْ فَازَۗ
X
തീര്‍ച്ചയായും അവന്‍ വിജയം വരിച്ചു
وَمَا الْحَيَاةُ
X
ജീവിതമല്ല
الدُّنْيَا
X
ഐഹിക
إِلَّا مَتَاعُ
X
ചരക്കല്ലാതെ
الْغُرُورِ
X
വഞ്ചനയുടെ
﴿3:185﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
وَآتِنَا
X
നീ ഞങ്ങള്‍ക്ക് നല്‍കേണമേ
مَا وَعَدتَّنَا
X
നീ ഞങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത്
عَلَىٰ رُسُلِكَ
X
നിന്റെ ദൂതന്‍മാരിലൂടെ
وَلَا تُخْزِنَا
X
നീ ഞങ്ങളെ നിന്ദിക്കരുതേ
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
إِنَّكَ
X
നിശ്ചയമായും നീ
لَا تُخْلِفُ
X
നീ ലംഘിക്കുകയില്ല
الْمِيعَادَ
X
വാഗ്ദാനം
﴿3:194﴾ يَوْمَئِذٍ
X
അന്ന്
يَوَدُّ الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവര്‍ കൊതിക്കും
وَعَصَوُا
X
ധിക്കരിച്ചവരും
الرَّسُولَ
X
ദൈവദൂതനെ
لَوْ تُسَوَّىٰ
X
നിരപ്പാക്കപ്പെട്ടെങ്കില്‍
بِهِمُ
X
അവരെയുംകൊണ്ട്
الْأَرْضُ
X
ഭൂമി
وَلَا يَكْتُمُونَ اللَّهَ
X
അവര്‍ അല്ലാഹുവില്‍ നിന്ന് മറച്ചുവെക്കുന്നില്ല
حَدِيثًا
X
ഒരു വിവരവും
﴿4:42﴾ هَا أَنتُمْ هَٰؤُلَاءِ
X
നിങ്ങളിതാ
جَادَلْتُمْ
X
തര്‍ക്കിക്കുന്നു (വാദിക്കുന്നു)
عَنْهُمْ
X
അവര്‍ക്ക് വേണ്ടി
فِي الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തില്‍
فَمَن يُجَادِلُ
X
എന്നാല്‍ ആരാണ് തര്‍ക്കിക്കുക
اللَّهَ
X
അല്ലാഹുവിനോട്
عَنْهُمْ
X
അവര്‍ക്ക് വേണ്ടി
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍
أَم مَّن
X
അല്ലെങ്കില്‍ ആരാണ്
يَكُونُ
X
ആവുക
عَلَيْهِمْ
X
അവരുടെമേല്‍
وَكِيلًا
X
വക്കാലത്ത്(ബാധ്യത) ഏറ്റെടുക്കുന്നവന്‍
﴿4:109﴾ الَّذِينَ يَتَرَبَّصُونَ
X
അവര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു, പ്രതീക്ഷിച്ചു
بِكُمْ
X
നിങ്ങളെ
فَإِن كَانَ لَكُمْ
X
നിങ്ങള്‍ക്ക് ഉണ്ടായാല്‍
فَتْحٌ
X
വല്ല വിജയവും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
قَالُوا
X
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَكُن
X
ഞങ്ങള്‍ ആയിരുന്നില്ലേ
مَّعَكُمْ
X
നിങ്ങളോടൊപ്പം
وَإِن كَانَ لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക് ഉണ്ടായാല്‍
نَصِيبٌ
X
ഒരു വിഹിതം, നേട്ടം
قَالُوا
X
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَسْتَحْوِذْ عَلَيْكُمْ
X
ഞങ്ങള്‍ നിങ്ങളെ വലയം ചെയ്തിരുന്നില്ലേ
وَنَمْنَعْكُم
X
(എന്നിട്ട്) ഞങ്ങള്‍ നിങ്ങളെ തടഞ്ഞില്ലേ (രക്ഷിച്ചില്ലേ)
مِّنَ الْمُؤْمِنِينَۚ
X
സത്യവിശ്വാസികളില്‍ നിന്ന്
فَاللَّهُ يَحْكُمُ
X
എന്നാല്‍ അല്ലാഹു തീര്‍പ്പ് കല്‍പിക്കും
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَن يَجْعَلَ اللَّهُ
X
അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കെതിരെ
سَبِيلًا
X
ഒരു മാര്‍ഗവും
﴿4:141﴾ وَإِن مِّنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍ ഇല്ല
إِلَّا لَيُؤْمِنَنَّ
X
തീര്‍ച്ചയായും വിശ്വസിക്കാതെ
بِهِ
X
അദ്ദേഹത്തില്‍
قَبْلَ مَوْتِهِۖ
X
അദ്ദേഹത്തിന്റെ മരണത്തിന് മുമ്പ്
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍
يَكُونُ
X
അദ്ദേഹം ആകും
عَلَيْهِمْ
X
അവര്‍ക്കെതിരെ
شَهِيدًا
X
സാക്ഷി
﴿4:159﴾ حُرِّمَتْ
X
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْمَيْتَةُ
X
ശവം
وَالدَّمُ
X
രക്തവും
وَلَحْمُ الْخِنزِيرِ
X
പന്നിയുടെ മാംസവും
وَمَا أُهِلَّ
X
അറുക്കപ്പെട്ടതും
لِغَيْرِ اللَّهِ بِهِ
X
അല്ലാഹു അല്ലാത്തവരുടെ(പേരില്‍)
وَالْمُنْخَنِقَةُ
X
ശ്വാസംമുട്ടി ചത്തതും
وَالْمَوْقُوذَةُ
X
തല്ലിക്കൊല്ലപ്പെട്ടതും
وَالْمُتَرَدِّيَةُ
X
വീണുചത്തതും
وَالنَّطِيحَةُ
X
(മറ്റുമൃഗത്തിന്റെ) കുത്തേറ്റ് ചത്തതും
وَمَا أَكَلَ
X
കടിച്ചുതിന്നതും
السَّبُعُ
X
വന്യമൃഗം
إِلَّا مَا ذَكَّيْتُمْ
X
നിങ്ങള്‍ അറുത്തത് ഒഴികെ
وَمَا ذُبِحَ
X
ബലിയറുക്കപ്പെട്ടതും
عَلَى النُّصُبِ
X
പ്രതിഷ്ഠകള്‍ക്ക്
وَأَن تَسْتَقْسِمُوا
X
നിങ്ങള്‍ ഭാഗ്യപരീക്ഷണം നടത്തലും
بِالْأَزْلَامِۚ
X
അമ്പുകള്‍കൊണ്ട്
ذَٰلِكُمْ
X
അതൊക്കെ
فِسْقٌۗ
X
ദൈവധിക്കാരമാണ്
الْيَوْمَ
X
ഇന്ന്
يَئِسَ
X
നിരാശപ്പെട്ടു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
مِن دِينِكُمْ
X
നിങ്ങളുടെ ദീനിനെക്കുറിച്ച്
فَلَا تَخْشَوْهُمْ
X
അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِۚ
X
നിങ്ങള്‍ എന്നെ ഭയപ്പെടുക
الْيَوْمَ
X
ഇന്ന്
أَكْمَلْتُ
X
ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
دِينَكُمْ
X
നിങ്ങളുടെ ദീനിനെ
وَأَتْمَمْتُ
X
ഞാന്‍ പൂര്‍ണമാക്കുകയും ചെയ്തിരിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
نِعْمَتِي
X
എന്റെ അനുഗ്രഹം
وَرَضِيتُ
X
ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الْإِسْلَامَ
X
ഇസ്‌ലാമിനെ
دِينًاۚ
X
ജീവിതവ്യവസ്ഥയായി
فَمَنِ اضْطُرَّ
X
ഇനി ആരെങ്കിലും നിര്‍ബന്ധിതനായി (നിര്‍ബന്ധിതനായാല്‍)
فِي مَخْمَصَةٍ
X
കടുത്ത പട്ടിണികാരണം
غَيْرَ مُتَجَانِفٍ
X
ചായ്‌വുള്ളവന്‍ അല്ലാതെയിരിക്കെ
لِّإِثْمٍۙ
X
തെറ്റ്ചെയ്യുന്നതിലേക്ക്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
പരമകാരുണികനും
﴿5:3﴾ الْيَوْمَ
X
ഇന്ന്
أُحِلَّ
X
അനുവദനീയമാക്കപ്പെട്ടിരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الطَّيِّبَاتُۖ
X
നല്ലവസ്തുക്കള്‍
وَطَعَامُ
X
ആഹാരവും
الَّذِينَ
X
ഒരു കൂട്ടരുടെ
أُوتُوا
X
അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നു
الْكِتَابَ
X
വേദം
حِلٌّ لَّكُمْ
X
നിങ്ങള്‍ക്ക് അനുവദനീയമാണ്
وَطَعَامُكُمْ
X
നിങ്ങളുടെ ആഹാരം
حِلٌّ
X
അനുവദനീയമാണ്
لَّهُمْۖ
X
അവര്‍ക്ക്
وَالْمُحْصَنَاتُ
X
ചാരിത്രവതികളും
مِنَ الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളിലെ
وَالْمُحْصَنَاتُ
X
ചാരിത്രവതികളും
مِنَ الَّذِينَ أُوتُوا الْكِتَابَ
X
വേദം നല്‍കപ്പെട്ടവരില്‍നിന്നുള്ള
مِن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പേ
إِذَا آتَيْتُمُوهُنَّ
X
അവര്‍ക്ക് നിങ്ങള്‍ നല്‍കിയാല്‍
أُجُورَهُنَّ
X
അവരുടെ വിവാഹമുല്യം
مُحْصِنِينَ
X
വിവാഹിതരായിക്കൊണ്ട്
غَيْرَ
X
അല്ലാതിരിക്കെ
مُسَافِحِينَ
X
പരസ്യമായി വ്യഭിചാരത്തിലേര്‍പ്പെടുന്നവര്‍
وَلَا مُتَّخِذِي
X
സ്വീകരിക്കുന്നവരുമല്ല
أَخْدَانٍۗ
X
ജാരന്മാരെ/ജാരിണികളെ
وَمَن يَكْفُرْ
X
ആരെങ്കിലും നിരാകരിക്കുന്നു(വെങ്കില്‍)
بِالْإِيمَانِ
X
സത്യവിശ്വാസത്തെ
فَقَدْ حَبِطَ
X
പാഴായിക്കഴിഞ്ഞു
عَمَلُهُ
X
അവന്റെ കര്‍മം
وَهُوَ
X
അവന്‍
فِي الْآخِرَةِ
X
പരലോകത്ത്
مِنَ الْخَاسِرِينَ
X
നഷ്ടംപറ്റിയവരുടെ കൂട്ടത്തിലായിരിക്കും
﴿5:5﴾ يَوْمَ
X
ദിവസം
يَجْمَعُ اللَّهُ
X
അല്ലാഹു ഒരുമിച്ചുകൂട്ടുന്നു(കൂട്ടുന്ന)
الرُّسُلَ
X
തന്റെ ദൂതന്മാരെ
فَيَقُولُ
X
എന്നിട്ടവന്‍ ചോദിക്കും
مَاذَا
X
എന്ത്
أُجِبْتُمْۖ
X
നിങ്ങള്‍ക്ക് മറുപടി നല്‍കപ്പെട്ടുവെന്ന്
قَالُوا
X
അവര്‍ പറഞ്ഞു(പറയും)
لَا عِلْمَ
X
അറിവ് ഇല്ല
لَنَاۖ
X
ഞങ്ങള്‍ക്ക്
إِنَّكَ
X
നിശ്ചയം നീ
أَنتَ
X
നീ തന്നെയാണ്
عَلَّامُ الْغُيُوبِ
X
അദൃശ്യകാര്യങ്ങള്‍ നന്നായറിയുന്നവന്‍
﴿5:109﴾ مَّن
X
വല്ലയാളും
يُصْرَفْ
X
അത് (ശിക്ഷ) ഒഴിവാക്കപ്പെടുന്നു (എങ്കില്‍)
عَنْهُ
X
അവനില്‍നിന്ന്
يَوْمَئِذٍ
X
അന്ന്
فَقَدْ رَحِمَهُۚ
X
ഉറപ്പായും അവന്‍ (അല്ലാഹു)അവനെ അനുഗ്രഹിച്ചിരിക്കുന്നു
وَذَٰلِكَ
X
അതാണ്
الْفَوْزُ
X
വിജയം
الْمُبِينُ
X
വ്യക്തമായ
﴿6:16﴾ وَيَوْمَ
X
ദിനം
نَحْشُرُهُمْ
X
അവരെ നാം ഒരുമിച്ചുകൂട്ടുന്നു(കുട്ടുന്ന)
جَمِيعًا
X
(അവരെ) മുഴുവന്‍
ثُمَّ
X
പിന്നീട്
نَقُولُ
X
നാം പറയും (ചോദിക്കും)
لِلَّذِينَ أَشْرَكُوا
X
ബഹുദൈവവിശ്വാസികളോട്
أَيْنَ
X
എവിടെ?
شُرَكَاؤُكُمُ
X
നിങ്ങളുടെ പങ്കാളികള്‍
الَّذِينَ كُنتُمْ تَزْعُمُونَ
X
(നിങ്ങളുടെ ദൈവങ്ങളെന്ന്)നിങ്ങള്‍ വാദിച്ചിരുന്നവര്‍
﴿6:22﴾ وَهُوَ
X
അവനാണ്
الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّۖ
X
യാഥാര്‍ഥ്യനിഷ്ഠമായി
وَيَوْمَ
X
ദിവസം
يَقُولُ
X
അവന്‍ പറയും
كُن
X
നീ ഉണ്ടാവുക എന്ന്
فَيَكُونُۚ
X
അപ്പോള്‍ അതുണ്ടാവും
قَوْلُهُ
X
അവന്റെ വചനം
الْحَقُّۚ
X
സത്യമാകുന്നു
وَلَهُ
X
അവന്നാണ്
الْمُلْكُ
X
സര്‍വാധിപത്യം
يَوْمَ
X
ദിവസം
يُنفَخُ
X
ഊതപ്പെടും
فِي الصُّورِۚ
X
കാഹളത്തില്‍
عَالِمُ
X
അറിയുന്നവന്‍
الْغَيْبِ
X
മറഞ്ഞത്
وَالشَّهَادَةِۚ
X
തെളിഞ്ഞതും
وَهُوَ
X
അവന്‍
الْحَكِيمُ
X
യുക്തിമാനാണ്
الْخَبِيرُ
X
സൂക്ഷ്മജ്ഞനും
﴿6:73﴾ وَمَنْ
X
ആരുണ്ട്?
أَظْلَمُ
X
വലിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിയുണ്ടാക്കി
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ
X
അല്ലെങ്കില്‍
قَالَ
X
അവന്‍ പറഞ്ഞു(വാദിച്ചു)
أُوحِيَ
X
ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നുവെന്ന്
إِلَيَّ
X
തനിക്ക്
وَلَمْ يُوحَ
X
(യഥാര്‍ഥത്തില്‍) ദിവ്യബോധനമായി നല്‍കപ്പെട്ടിട്ടില്ല
إِلَيْهِ
X
അവന്
شَيْءٌ
X
ഒന്നും
وَمَن
X
ഒരാളെക്കാളും
قَالَ
X
അവന്‍ പറഞ്ഞു(വീമ്പ് പറഞ്ഞു)
سَأُنزِلُ
X
ഞാന്‍ അവതരിപ്പിക്കും
مِثْلَ
X
പോലുള്ളത്
مَا أَنزَلَ اللَّهُۗ
X
അല്ലാഹു അവതരിപ്പിച്ചത്
وَلَوْ تَرَىٰ
X
നീ കണ്ടിരുന്നെങ്കില്‍
إِذِ
X
സന്ദര്‍ഭം
الظَّالِمُونَ
X
അക്രമികള്‍
فِي غَمَرَاتِ
X
വേദനയില്‍ (വെപ്രാളത്തില്‍)
الْمَوْتِ
X
മരണത്തിന്റെ
وَالْمَلَائِكَةُ
X
മലക്കുകളായിരിക്കെ
بَاسِطُو
X
നീട്ടിയവര്‍
أَيْدِيهِمْ
X
അവരുടെ കൈകള്‍
أَخْرِجُوا
X
നിങ്ങള്‍ പുറത്ത് തള്ളുക
أَنفُسَكُمُۖ
X
നിങ്ങളുടെ ആത്മാക്കളെ
الْيَوْمَ
X
ഇന്ന്
تُجْزَوْنَ
X
നിങ്ങള്‍ക്ക് പ്രതിഫലമായി നല്‍കപ്പെടും
عَذَابَ
X
ശിക്ഷ
الْهُونِ
X
നിന്ദ്യമായ
بِمَا كُنتُمْ تَقُولُونَ
X
നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നതിന്റെ ഫലമായി
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
غَيْرَ
X
അല്ലാത്തത്
الْحَقِّ
X
സത്യം
وَكُنتُمْ
X
നിങ്ങളായിരുന്നു
عَنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളെ
تَسْتَكْبِرُونَ
X
നിങ്ങള്‍ അഹങ്കാരത്തോടെ തള്ളിക്കളയുന്നു
﴿6:93﴾ وَيَوْمَ
X
ദിവസം
يَحْشُرُهُمْ
X
അവന്‍ അവരെ ഒരുമിച്ചുചേര്‍ക്കും
جَمِيعًا
X
എല്ലാവരെയും
يَا مَعْشَرَ
X
സമൂഹമേ
الْجِنِّ
X
ജിന്നുകളുടെ
قَدِ اسْتَكْثَرْتُم
X
ധാരാളംപേരെ നിങ്ങള്‍ വഴിപിഴപ്പിച്ചിട്ടുണ്ട്
مِّنَ الْإِنسِۖ
X
മനുഷ്യരില്‍നിന്ന്
وَقَالَ
X
അപ്പോള്‍ പറഞ്ഞു(പറയും)
أَوْلِيَاؤُهُم
X
അവരുടെ ആത്മമിത്രങ്ങള്‍
مِّنَ الْإِنسِ
X
മനുഷ്യരില്‍നിന്നുള്ള
رَبَّنَا
X
ഞങ്ങളുടെ നാഥാ
اسْتَمْتَعَ
X
സുഖമാസ്വദിച്ചു
بَعْضُنَا
X
ഞങ്ങളില്‍ ചിലര്‍
بِبَعْضٍ
X
ചിലരെക്കൊണ്ട്
وَبَلَغْنَا
X
ഞങ്ങള്‍ എത്തിയിരിക്കുന്നു
أَجَلَنَا
X
ഞങ്ങളുടെ അവധിയില്‍
الَّذِي أَجَّلْتَ
X
അവധിയായി നീ അനുവദിച്ച
لَنَاۚ
X
ഞങ്ങള്‍ക്ക്
قَالَ
X
അവന്‍ പറഞ്ഞു(പറയും)
النَّارُ
X
നരകമാണ്
مَثْوَاكُمْ
X
നിങ്ങളുടെ താമസസ്ഥലം
خَالِدِينَ
X
സ്ഥിരവാസികളായിക്കൊണ്ട്
فِيهَا
X
അതില്‍
إِلَّا مَا شَاءَ اللَّهُۗ
X
അല്ലാഹു ഉദ്ദേശിച്ചത് ഒഴികെ
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
حَكِيمٌ
X
യുക്തിമാനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿6:128﴾ وَهُوَ
X
അവനാണ്
الَّذِي أَنشَأَ
X
സൃഷ്ടിച്ചവന്‍
جَنَّاتٍ
X
ഉദ്യാനങ്ങള്‍
مَّعْرُوشَاتٍ
X
പന്തലില്‍ പടര്‍ത്തുന്നവ
وَغَيْرَ
X
അല്ലാത്തതും
مَعْرُوشَاتٍ
X
പന്തലില്‍ പടര്‍ത്തുന്നവ
وَالنَّخْلَ
X
ഈത്തപ്പനകളും
وَالزَّرْعَ
X
കൃഷികളും
مُخْتَلِفًا
X
പലതരമുള്ള
أُكُلُهُ
X
അതിന്റെ കായ്കനികള്‍
وَالزَّيْتُونَ
X
ഒലീവും
وَالرُّمَّانَ
X
ഉറുമാനും
مُتَشَابِهًا
X
പരസ്പരം സാദൃശ്യമുള്ളത്
وَغَيْرَ
X
എന്നാല്‍ അല്ലാത്തതുമായ
مُتَشَابِهٍۚ
X
പരസ്പരം സാദൃശ്യമുള്ളത്
كُلُوا
X
നിങ്ങള്‍ തിന്നുകൊള്ളുക
مِن ثَمَرِهِ
X
അതിന്റെ ഫലങ്ങളില്‍നിന്ന്
إِذَا أَثْمَرَ
X
അത് കായ്ക്കുമ്പോള്‍
وَآتُوا
X
നിങ്ങള്‍ കൊടുത്തുവീട്ടുകയും ചെയ്യുക
حَقَّهُ
X
അതിന്റെ ബാദ്ധ്യത
يَوْمَ حَصَادِهِۖ
X
അതിന്റെ വിളവെടുപ്പ് ദിവസം
وَلَا تُسْرِفُواۚ
X
എന്നാല്‍ നിങ്ങള്‍ അതിരുകവിയരുത്
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَا يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നില്ല
الْمُسْرِفِينَ
X
അതിര് കവിയുന്നവരെ
﴿6:141﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിക്കുന്നോ
إِلَّا أَن تَأْتِيَهُمُ
X
അവരുടെ അടുത്ത് വരുന്നതിനെ അല്ലാതെ
الْمَلَائِكَةُ
X
മലക്കുകള്‍
أَوْ يَأْتِيَ
X
അല്ലെങ്കില്‍ വരുന്നതിനെ
رَبُّكَ
X
നിന്റെനാഥന്‍
أَوْ يَأْتِيَ
X
അല്ലെങ്കില്‍ വന്നെത്തുന്നതിനെ
بَعْضُ
X
ചില
آيَاتِ
X
ദൃഷ്ടാന്തങ്ങള്‍
رَبِّكَۗ
X
നിന്റെ നാഥന്റെ
يَوْمَ
X
ദിവസം
يَأْتِي
X
വരുന്നു(വരുന്ന)
بَعْضُ
X
ചിലത്
آيَاتِ
X
ദൃഷ്ടാന്തങ്ങളില്‍
رَبِّكَ
X
നിന്റെ നാഥന്റെ
لَا يَنفَعُ
X
ഉപകരിക്കുകയില്ല
نَفْسًا
X
ഒരാത്മാവിന്നും (ആര്‍ക്കും)
إِيمَانُهَا
X
(അതിന്റെ)വിശ്വാസം
لَمْ تَكُنْ
X
അതായിരുന്നില്ല
آمَنَتْ
X
അത് വിശ്വസിച്ചു
مِن قَبْلُ
X
മുമ്പ്തന്നെ
أَوْ كَسَبَتْ
X
അല്ലെങ്കില്‍ അത് പ്രവര്‍ത്തിച്ചു
فِي إِيمَانِهَا
X
അതിന്റെ വിശ്വാസത്തോടൊപ്പം
خَيْرًاۗ
X
വല്ല നന്മയും
قُلِ
X
നീ പറയുക
انتَظِرُوا
X
നിങ്ങള്‍ കാത്തിരിക്കുക
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
مُنتَظِرُونَ
X
കാത്തിരിക്കുന്നവരാണ്
﴿6:158﴾ وَالْوَزْنُ
X
തൂക്കം
يَوْمَئِذٍ
X
അന്നാളിലെ
الْحَقُّۚ
X
സത്യമായിരിക്കും
فَمَن
X
അപ്പോള്‍ ആര്‍
ثَقُلَتْ
X
കനം തൂങ്ങി
مَوَازِينُهُ
X
അയാളുടെ തുലാസുകള്‍
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെ
الْمُفْلِحُونَ
X
വിജയികള്‍
﴿7:8﴾ قُلْ
X
നീ ചോദിക്കുക
مَنْ
X
ആര്
حَرَّمَ
X
നിഷിദ്ധമാക്കി
زِينَةَ اللَّهِ
X
അല്ലാഹുവിന്റെ അലങ്കാരത്തെ
الَّتِي أَخْرَجَ
X
അവന്‍ ഉണ്ടാക്കിയതായ
لِعِبَادِهِ
X
തന്റെ ദാസന്‍മാര്‍ക്ക്
وَالطَّيِّبَاتِ
X
ഉത്തമമായവയെയും
مِنَ الرِّزْقِۚ
X
ആഹാര പദാര്‍ഥങ്ങളില്‍ നിന്ന്
قُلْ
X
നീ പറയുക
هِيَ
X
അവ
لِلَّذِينَ آمَنُوا
X
സത്യവിശ്വാസികള്‍ക്കുള്ളതാണ്
فِي الْحَيَاةِ
X
ജീവിതത്തില്‍
الدُّنْيَا
X
ഇഹലോകം
خَالِصَةً
X
അവര്‍ക്ക് മാത്രമുള്ളതാണ്
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
كَذَٰلِكَ
X
അവ്വിധം
نُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ആളുകള്‍ക്കു വേണ്ടി
يَعْلَمُونَ
X
അവര്‍ മനസ്സിലാക്കുന്നു
﴿7:32﴾ الَّذِينَ اتَّخَذُوا
X
ആക്കിയവര്‍
دِينَهُمْ
X
തങ്ങളുടെ ജീവിത ക്രമത്തെ
لَهْوًا
X
തമാശ
وَلَعِبًا
X
കളിയും
وَغَرَّتْهُمُ
X
അവരെ വഞ്ചിതരാക്കുകയും ചെയ്തു
الْحَيَاةُ
X
ജീവിതം
الدُّنْيَاۚ
X
ഇഹലോകം
فَالْيَوْمَ
X
എന്നാല്‍ ഇന്ന്
نَنسَاهُمْ
X
അവരെ നാം മറക്കും
كَمَا نَسُوا
X
അവര്‍ മറന്നിരുന്ന പോലെ
لِقَاءَ
X
കണ്ടുമുട്ടലിനെ
يَوْمِهِمْ
X
അവരുടെ ദിനത്തെ
هَٰذَا
X
وَمَا كَانُوا
X
അവര്‍ ആയിരുന്ന (പോലെയും)
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
يَجْحَدُونَ
X
അവര്‍ തള്ളിക്കളയുന്നു
﴿7:51﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നുവോ
إِلَّا
X
അല്ലാതെ
تَأْوِيلَهُۚ
X
അതിന്റെ പുലര്‍ച്ച
يَوْمَ
X
നാളില്‍
يَأْتِي
X
വരുന്ന
تَأْوِيلُهُ
X
അതിന്റെ പുലര്‍ച്ച
يَقُولُ
X
പറയും
الَّذِينَ نَسُوهُ
X
അതിനെ മറന്നിരുന്നവര്‍
مِن قَبْلُ
X
മുമ്പ്
قَدْ جَاءَتْ
X
തീര്‍ച്ചയായും വന്നിരിക്കുന്നു
رُسُلُ
X
ദൂതന്‍മാര്‍
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
بِالْحَقِّ
X
സത്യവുമായി
فَهَل لَّنَا
X
ഇനി ഞങ്ങള്‍ക്കുണ്ടോ
مِن شُفَعَاءَ
X
ശിപാര്‍ശക്കാര്‍
فَيَشْفَعُوا
X
എങ്കില്‍ അവര്‍ ശിപാര്‍ശ ചെയ്യും
لَنَا
X
ഞങ്ങള്‍ക്കു വേണ്ടി
أَوْ
X
അല്ലെങ്കില്‍
نُرَدُّ
X
ഞങ്ങള്‍ (ഒന്ന്) തിരിച്ചയക്കപ്പെടു(മോ)
فَنَعْمَلَ
X
എങ്കില്‍ ഞങ്ങള്‍ ചെയ്യുമായിരുന്നു
غَيْرَ
X
അല്ലാത്തത്
الَّذِي كُنَّا نَعْمَلُۚ
X
(മുമ്പ്) ഞങ്ങള്‍ ചെയ്തിരുന്നത്
قَدْ خَسِرُوا
X
അവര്‍ നഷ്ടത്തില്‍ അകപ്പെടുത്തി
أَنفُسَهُمْ
X
തങ്ങളെത്തന്നെ
وَضَلَّ عَنْهُم
X
വിട്ടകലുകയും ചെയ്തു
مَّا
X
അവരെ
كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നത്
﴿7:53﴾ وَاسْأَلْهُمْ
X
അവരോട് നീ ചോദിക്കുക
عَنِ الْقَرْيَةِ
X
ആ ദേശത്തെപ്പറ്റി
الَّتِي كَانَتْ
X
ആയിരുന്ന
حَاضِرَةَ
X
സമീപത്ത്
الْبَحْرِ
X
കടലിന്റെ
إِذْ يَعْدُونَ
X
അവര്‍ അക്രമം കാണിച്ച സന്ദര്‍ഭം
فِي السَّبْتِ
X
ശാബത്ത് ദിനാചരണത്തില്‍
إِذْ
X
സന്ദര്‍ഭം
تَأْتِيهِمْ
X
അവരുടെയടുത്ത് വരും
حِيتَانُهُمْ
X
അവരുടെ മത്സ്യങ്ങള്‍
يَوْمَ سَبْتِهِمْ
X
അവരുടെ ശാബത്ത് ദിനത്തില്‍
شُرَّعًا
X
ജലത്തിന്‍മേല്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട്
وَيَوْمَ
X
ദിനത്തില്‍
لَا يَسْبِتُونَۙ
X
അവര്‍ ശാബത്ത് ആചരിക്കുന്നില്ല (ആചരിക്കാത്ത)
لَا تَأْتِيهِمْۚ
X
അവ അവരുടെ അടുത്ത് വരികയില്ല
كَذَٰلِكَ
X
അവ്വിധം
نَبْلُوهُم
X
അവരെ നാം പരീക്ഷിക്കുന്നു
بِمَا كَانُوا
X
അവര്‍ ആയിരുന്നതിനാല്‍
يَفْسُقُونَ
X
അവര്‍ അധര്‍മം പ്രവര്‍ത്തിക്കുന്നു
﴿7:163﴾ وَإِذْ أَخَذَ
X
പുറത്തെടുത്ത സന്ദര്‍ഭവും (ഓര്‍ക്കുക)
رَبُّكَ
X
നിന്റെ നാഥന്‍
مِن بَنِي آدَمَ
X
ആദം സന്തതികളില്‍ നിന്ന്
مِن ظُهُورِهِمْ
X
അഥവാ അവരുടെ മുതുകുകളില്‍ നിന്ന്
ذُرِّيَّتَهُمْ
X
അവരുടെ സന്താനങ്ങളെ
وَأَشْهَدَهُمْ
X
അവരെ അവന്‍ സാക്ഷിയാക്കുകയും ചെയ്തു
عَلَىٰ أَنفُسِهِمْ
X
അവരുടെ മേല്‍
أَلَسْتُ
X
ഞാനല്ലയോ
بِرَبِّكُمْۖ
X
നിങ്ങളുടെ നാഥന്‍
قَالُوا
X
അവര്‍ പറഞ്ഞു
بَلَىٰۛ
X
അതെ
شَهِدْنَاۛ
X
ഞങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു
أَن تَقُولُوا
X
നിങ്ങള്‍ പറയുന്നതിന് (പറയാതിരിക്കാന്‍)
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങളായിരുന്നു
عَنْ هَٰذَا
X
ഇതേകുറിച്ച്
غَافِلِينَ
X
അശ്രദ്ധര്‍
﴿7:172﴾ وَمَن
X
ആരെങ്കിലും
يُوَلِّهِمْ يَوْمَئِذٍ دُبُرَهُ
X
അന്ന് അവരില്‍നിന്ന് പിന്തിരിയുകയാണെങ്കില്‍
إِلَّا
X
അല്ലാതെ
مُتَحَرِّفًا
X
സ്ഥാനം മാറുന്നതിന്ന്
لِّقِتَالٍ
X
യുദ്ധത്തിനായി (യുദ്ധ തന്ത്രമെന്ന നിലയില്‍)
أَوْ
X
അല്ലെങ്കില്‍
مُتَحَيِّزًا
X
ചേരുന്നതിനായി
إِلَىٰ فِئَةٍ
X
(സ്വന്തം)സംഘത്തോടൊപ്പം
فَقَدْ بَاءَ
X
അവന്‍ മടങ്ങി
بِغَضَبٍ
X
കോപവുമായി
مِّنَ اللَّهِ
X
അല്ലാഹുവിന്റെ
وَمَأْوَاهُ
X
അവന്റെ താമസസ്ഥലം
جَهَنَّمُۖ
X
നരകമായിരിക്കും
وَبِئْسَ
X
അതെത്ര ചീത്ത
الْمَصِيرُ
X
സങ്കേതം
﴿8:16﴾ وَاعْلَمُوا
X
നിങ്ങളറിയുക
أَنَّمَا غَنِمْتُم
X
യുദ്ധമുതലായി നിങ്ങള്‍ നേടിയെടുത്തത്
مِّن شَيْءٍ
X
ഏത് വസ്തുവും
فَأَنَّ لِلَّهِ
X
തീര്‍ച്ചയായും അല്ലാഹുവിനുള്ളതാണ്
خُمُسَهُ
X
അതിന്റെ അഞ്ചിലൊന്ന്
وَلِلرَّسُولِ
X
ദൂതനും
وَلِذِي
X
ഉള്ളവര്‍ക്കും
الْقُرْبَىٰ
X
കുടുംബ ബന്ധം
وَالْيَتَامَىٰ
X
അനാഥകള്‍ക്കും
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَابْنِ السَّبِيلِ
X
യാത്രക്കാര്‍ക്കും
إِن كُنتُمْ
X
നിങ്ങളെങ്കില്‍
آمَنتُم
X
നിങ്ങള്‍ വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أَنزَلْنَا
X
നാം ഇറക്കിക്കൊടുത്തതിലും
عَلَىٰ عَبْدِنَا
X
നമ്മുടെ ദാസന്
يَوْمَ
X
നാളില്‍
الْفُرْقَانِ
X
സത്യാസത്യവിവേചനത്തിന്റെ
يَوْمَ
X
ദിവസത്തില്‍
الْتَقَى
X
ഏറ്റുമുട്ടി
الْجَمْعَانِۗ
X
ഇരു സംഘങ്ങള്‍
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿8:41﴾ وَإِذْ
X
സന്ദര്‍ഭവും
زَيَّنَ
X
ചേതോഹരമായി തോന്നിപ്പിച്ചു
لَهُمُ
X
അവര്‍ക്ക്
الشَّيْطَانُ
X
പിശാച്
أَعْمَالَهُمْ
X
അവരുടെ ചെയ്തികള്‍
وَقَالَ
X
അവന്‍ പറയുകയും ചെയ്തു
لَا
X
ഇല്ല
غَالِبَ
X
ജയിക്കുന്നവരായി
لَكُمُ
X
നിങ്ങളെ
الْيَوْمَ
X
ഇന്ന്
مِنَ النَّاسِ
X
ജനങ്ങളില്‍
وَإِنِّي
X
ഉറപ്പായും ഞാന്‍
جَارٌ
X
രക്ഷകന്‍
لَّكُمْۖ
X
നിങ്ങളുടെ
فَلَمَّا تَرَاءَتِ
X
അങ്ങനെ കണ്ടുമുട്ടിയപ്പോള്‍
الْفِئَتَانِ
X
ഇരുപക്ഷവും
نَكَصَ عَلَىٰ عَقِبَيْهِ
X
അവന്‍ പിന്‍മാറി
وَقَالَ
X
പറയുകയും ചെയ്തു
إِنِّي
X
തീര്‍ച്ചയായും ഞാന്‍
بَرِيءٌ
X
ഒരു ബന്ധവുമില്ലാത്തവനാണ്
مِّنكُمْ
X
നിങ്ങളുമായി
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَرَىٰ
X
ഞാന്‍ കാണുന്നു
مَا لَا تَرَوْنَ
X
നിങ്ങള്‍ കാണാത്തത്
إِنِّي
X
നിശ്ചയമായും ഞാന്‍
أَخَافُ اللَّهَۚ
X
ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു
وَاللَّهُ
X
അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
﴿8:48﴾ وَأَذَانٌ
X
അറിയിപ്പാണിത്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَرَسُولِهِ
X
അവന്റെ ദൂതനില്‍ നിന്നും
إِلَى النَّاسِ
X
ജനങ്ങള്‍ക്ക്
يَوْمَ الْحَجِّ
X
ഹജ്ജ് നാളില്‍
الْأَكْبَرِ
X
മഹത്തായ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بَرِيءٌ
X
ബാധ്യത ഒഴിഞ്ഞവനാണ്
مِّنَ الْمُشْرِكِينَۙ
X
ബഹുദൈവ വിശ്വാസികളില്‍ നിന്ന്
وَرَسُولُهُۚ
X
അവന്റെ ദൂതനും
فَإِن تُبْتُمْ
X
അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍
فَهُوَ
X
അതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۖ
X
നിങ്ങള്‍ക്ക്
وَإِن تَوَلَّيْتُمْ
X
അഥവാ നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
فَاعْلَمُوا
X
അറിയുക
أَنَّكُمْ
X
നിശ്ചയം നിങ്ങള്‍
غَيْرُ مُعْجِزِي اللَّهِۗ
X
അല്ലാഹുവിനെ തോല്‍പിക്കാന്‍ കഴിയാത്തവരാണ്
وَبَشِّرِ
X
നീ സുവാര്‍ത്ത അറിയിക്കുക
الَّذِينَ كَفَرُوا
X
സത്യനിഷേധികളോട്
بِعَذَابٍ
X
ശിക്ഷയെപ്പറ്റി
أَلِيمٍ
X
നോവേറിയ
﴿9:3﴾ لَقَدْ نَصَرَكُمُ
X
നിങ്ങളെ സഹായിച്ചിട്ടുണ്ട്
اللَّهُ
X
അല്ലാഹു
فِي مَوَاطِنَ
X
രംഗ(സന്ദര്‍ഭ)ങ്ങളില്‍
كَثِيرَةٍۙ
X
നിരവധി
وَيَوْمَ حُنَيْنٍۙ
X
ഹുനൈന്‍ ദിനത്തിലും
إِذْ أَعْجَبَتْكُمْ
X
നിങ്ങളെ ദുരഭിമാനികളാക്കിയപ്പോള്‍
كَثْرَتُكُمْ
X
നിങ്ങളുടെ എണ്ണപ്പെരുപ്പം
فَلَمْ تُغْنِ
X
എന്നാല്‍ അത് നേട്ടമുണ്ടാക്കിയില്ല
عَنكُمْ
X
നിങ്ങള്‍ക്ക്
شَيْئًا
X
ഒട്ടും
وَضَاقَتْ
X
ഇടുങ്ങിയതായി
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْأَرْضُ
X
ഭൂമി
بِمَا رَحُبَتْ
X
അത് വിശാലമായിരിക്കെ
ثُمَّ
X
അനന്തരം
وَلَّيْتُم مُّدْبِرِينَ
X
നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്തു.
﴿9:25﴾ يَوْمَ يُحْمَىٰ
X
ചുട്ടുപഴുപ്പിക്കപ്പെടുന്ന ദിനം
عَلَيْهَا
X
അവ (സ്വര്‍ണ്ണവും വെള്ളിയും)
فِي نَارِ جَهَنَّمَ
X
നരകത്തീയില്‍
فَتُكْوَىٰ بِهَا
X
എന്നിട്ടു അവകൊണ്ടുചൂടുവെക്കുകയും ചെയ്യുന്നു
جِبَاهُهُمْ
X
അവരുടെ നെറ്റികള്‍
وَجُنُوبُهُمْ
X
അവരുടെ പാര്‍ശ്വങ്ങളും
وَظُهُورُهُمْۖ
X
അവരുടെ മുതുകുകളും
هَٰذَا
X
(അന്നവരോട് പറയും) ഇതാണ്
مَا كَنَزْتُمْ
X
നിങ്ങള്‍ ശേഖരിച്ചുവെച്ചത്
لِأَنفُسِكُمْ
X
നിങ്ങള്‍ക്കായി
فَذُوقُوا
X
അതിനാല്‍ നിങ്ങള്‍ അസ്വദിച്ചുകൊള്ളുക
مَا كُنتُمْ تَكْنِزُونَ
X
നിങ്ങള്‍ ശേഖരിച്ചുവെച്ചത്
﴿9:35﴾ إِنَّ عِدَّةَ الشُّهُورِ
X
നിശ്ചയമായും മാസങ്ങളുടെ എണ്ണം
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
اثْنَا عَشَرَ شَهْرًا
X
പന്ത്രണ്ട് മാസമാണ്
فِي كِتَابِ اللَّهِ
X
ദൈവികപ്രമാണമനുസരിച്ച്
يَوْمَ خَلَقَ
X
സൃഷ്ടിച്ച ദിവസം(തൊട്ട്)
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
مِنْهَا
X
അവയില്‍
أَرْبَعَةٌ
X
നാലെണ്ണം
حُرُمٌۚ
X
യുദ്ധം വിലക്കപ്പെട്ടവയാണ്
ذَٰلِكَ
X
അതാണ് (ഇതാണ്)
الدِّينُ
X
വ്യവസ്ഥ
الْقَيِّمُۚ
X
ശരിയായ
فَلَا تَظْلِمُوا
X
അതിനാല്‍ നിങ്ങള്‍ അതിക്രമം ചെയ്യാതിരിക്കുവിന്‍
فِيهِنَّ
X
അവയില്‍
أَنفُسَكُمْۚ
X
നിങ്ങളോടുതന്നെ
وَقَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളോട്
كَافَّةً
X
ഒന്നായി
كَمَا يُقَاتِلُونَكُمْ
X
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുന്നത് പോലെ
كَافَّةًۚ
X
ഒന്നിച്ച്
وَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
مَعَ الْمُتَّقِينَ
X
സൂക്ഷ്മതയുള്ളവരോടൊപ്പമാണ്
﴿9:36﴾ وَيَوْمَ
X
ദിനം
نَحْشُرُهُمْ
X
അവരെ നാം ഒരുമിച്ചുകൂട്ടുന്ന
جَمِيعًا
X
എല്ലാവരെയും
ثُمَّ
X
പിന്നെ
نَقُولُ
X
നാം പറയും
لِلَّذِينَ أَشْرَكُوا
X
ബഹുദൈവാരാധന നടത്തിയവരോട്
مَكَانَكُمْ
X
നിങ്ങളുടെ സ്ഥാനത്ത് തന്നെ നില്‍ക്കുവിന്‍
أَنتُمْ
X
നിങ്ങള്‍
وَشُرَكَاؤُكُمْۚ
X
നിങ്ങളുടെ പങ്കാളികളും
فَزَيَّلْنَا
X
അങ്ങനെ നാം വേര്‍പെടുത്തും
بَيْنَهُمْۖ
X
അവര്‍ക്കിടയില്‍
وَقَالَ
X
പറയും
شُرَكَاؤُهُم
X
അവര്‍ പങ്കുചേര്‍ത്തിരുന്നവര്‍
مَّا كُنتُمْ
X
നിങ്ങളായിരുന്നില്ല
إِيَّانَا
X
ഞങ്ങളെ
تَعْبُدُونَ
X
ആരാധിച്ചിരുന്നവര്‍
﴿10:28﴾ وَيَوْمَ يَحْشُرُهُمْ
X
അല്ലാഹു അവരെ കൂട്ടുന്ന ദിനം (ഓര്‍ക്കുക)
كَأَن لَّمْ يَلْبَثُوا
X
അവര്‍ താമസിച്ചിട്ടില്ലാത്ത പോലെ
إِلَّا سَاعَةً
X
അല്‍പ സമയമല്ലാതെ (ഒരു നാഴിക നേരമല്ലാതെ)
مِّنَ النَّهَارِ
X
പകലില്‍
يَتَعَارَفُونَ
X
അവര്‍ തിരിച്ചറിയുന്നു
بَيْنَهُمْۚ
X
പരസ്പരം, അവര്‍ക്കിടയില്‍
قَدْ خَسِرَ
X
നഷ്ടത്തിലകപ്പെട്ടിരിക്കുന്നു
الَّذِينَ كَذَّبُوا
X
കളവാക്കി തള്ളിയവര്‍
بِلِقَاءِ اللَّهِ
X
അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ
وَمَا كَانُوا
X
അവരായിരുന്നില്ല
مُهْتَدِينَ
X
നേര്‍വഴി സിദ്ധിച്ചവര്‍
﴿10:45﴾ وَمَا ظَنُّ
X
വിചാരം എന്തായിരിക്കും
الَّذِينَ يَفْتَرُونَ
X
കള്ളം ചമച്ചുണ്ടാക്കുന്നവരുടെ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى النَّاسِ
X
ജനത്തോട്
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَهُمْ
X
അവരിലേറെപ്പേരും
لَا يَشْكُرُونَ
X
നന്ദി കാണിക്കുന്നില്ല
﴿10:60﴾ فَالْيَوْمَ
X
ഇന്ന്
نُنَجِّيكَ
X
നാം രക്ഷപ്പെടുത്തും
بِبَدَنِكَ
X
നിന്റെ ജഡം
لِتَكُونَ
X
നീ ആകാന്‍ വേണ്ടി
لِمَنْ خَلْفَكَ
X
നിന്റെ ശേഷക്കാര്‍ക്ക്
آيَةًۚ
X
ഒരു ദൃഷ്ടാന്തം
وَإِنَّ كَثِيرًا
X
നിശ്ചയം, അധികപേരും
مِّنَ النَّاسِ
X
മനുഷ്യരില്‍
عَنْ آيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി
لَغَافِلُونَ
X
അശ്രദ്ധരാണ്
﴿10:92﴾ وَلَقَدْ بَوَّأْنَا
X
തീര്‍ച്ചയായും നാം ഒരുക്കിക്കൊടുത്തു
بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കള്‍ക്ക്
مُبَوَّأَ صِدْقٍ
X
മെച്ചപ്പെട്ട താവളം
وَرَزَقْنَاهُم
X
നാം അവര്‍ക്ക് ആഹാരം നല്‍കുകയും ചെയ്തു
مِّنَ الطَّيِّبَاتِ
X
വിശിഷ്ടവിഭവങ്ങളില്‍ നിന്ന്
فَمَا اخْتَلَفُوا
X
പിന്നെ അവര്‍ ഭിന്നിച്ചിട്ടില്ല
حَتَّىٰ جَاءَهُمُ
X
അവര്‍ക്ക് വന്നുകിട്ടും വരെ
الْعِلْمُۚ
X
വേദവിജ്ഞാനം
إِنَّ رَبَّكَ
X
നിശ്ചയം നിന്റെ നാഥന്‍
يَقْضِي
X
അവന്‍ തീര്‍പ്പ് കല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فِيمَا
X
ഒന്നില്‍
كَانُوا
X
അവരായിരുന്നു
فِيهِ
X
അതില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿10:93﴾ وَلَئِنْ أَخَّرْنَا
X
നാം പിന്തിപ്പിച്ചാല്‍
عَنْهُمُ
X
അവര്‍ക്ക്
الْعَذَابَ
X
ശിക്ഷ
إِلَىٰ أُمَّةٍ
X
ഒരു അവധിവരെ
مَّعْدُودَةٍ
X
നിശ്ചിത, കണക്കാക്കപ്പെട്ട
لَّيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
مَا
X
എന്താണ് ?
يَحْبِسُهُۗ
X
അതിനെ തടഞ്ഞുനിറുത്തുന്നത്
أَلَا
X
അറിയുക
يَوْمَ يَأْتِيهِمْ
X
അതവര്‍ക്ക് വന്നെത്തുന്ന ദിവസം
لَيْسَ مَصْرُوفًا
X
അത് തട്ടിമാറ്റപ്പെടുന്നതല്ല
عَنْهُمْ
X
അവരില്‍നിന്ന്
وَحَاقَ
X
വന്നു ഭവിക്കും
بِهِم
X
അവരില്‍
مَّا كَانُوا بِهِ يَسْتَهْزِئُونَ
X
അവര്‍ പരിഹസിച്ചുകൊണ്ടിരുന്ന കാര്യം
﴿11:8﴾ قَالَ
X
അവന്‍ പറഞ്ഞു
سَآوِي
X
ഞാന്‍ അഭയംതേടിക്കൊള്ളാം
إِلَىٰ جَبَلٍ
X
ഒരു മലയില്‍
يَعْصِمُنِي
X
അത് എന്നെ രക്ഷിക്കും
مِنَ الْمَاءِۚ
X
വെള്ളത്തില്‍നിന്ന്
قَالَ
X
നൂഹ് പറഞ്ഞു
لَا عَاصِمَ
X
രക്ഷിക്കുന്ന ഒന്നുമില്ല
الْيَوْمَ
X
ഇന്ന്
مِنْ أَمْرِ اللَّهِ
X
ദൈവവിധിയില്‍നിന്ന്
إِلَّا مَن رَّحِمَۚ
X
അവന്‍ കരുണ ചെയ്തവര്‍ക്കൊഴികെ
وَحَالَ
X
മറയിട്ടു
بَيْنَهُمَا
X
അവര്‍ക്കിടയില്‍
الْمَوْجُ
X
തിരമാല
فَكَانَ
X
അങ്ങനെ അവന്‍ ആയി
مِنَ الْمُغْرَقِينَ
X
മുങ്ങിമരിച്ചവരില്‍
﴿11:43﴾ وَأُتْبِعُوا
X
അവര്‍ക്കു പിന്നാലെ അയക്കപ്പെട്ടു
فِي هَٰذِهِ الدُّنْيَا
X
ഈ ഐഹിക ജീവിതത്തില്‍
لَعْنَةً
X
ശാപം
وَيَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുനേല്‍പ്പുനാളിലും
أَلَا
X
അറിയുക
إِنَّ عَادًا
X
തീര്‍ച്ചയായും ആദ് ജനത
كَفَرُوا
X
അവര്‍ നിഷേധിച്ചു
رَبَّهُمْۗ
X
തങ്ങളുടെ നാഥനെ
أَلَا
X
അറിയുക
بُعْدًا
X
നാശം
لِّعَادٍ
X
ആദിന്ന്
قَوْمِ هُودٍ
X
ഹൂദിന്റെ ജനതയായ
﴿11:60﴾ يَقْدُمُ
X
(ഫറവോന്‍) മുന്നിലുണ്ടാകും
قَوْمَهُ
X
തന്റെ ജനതയുടെ
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
فَأَوْرَدَهُمُ
X
അങ്ങനെ അവനവരെ നയിക്കും
النَّارَۖ
X
നരകത്തീയിലേക്ക്
وَبِئْسَ الْوِرْدُ
X
ഏറ്റവും ചീത്ത ഇടമാണത്
الْمَوْرُودُ
X
ചെന്നെത്താവുന്ന
﴿11:98﴾ وَأُتْبِعُوا
X
അവര്‍ക്കു പിന്നാലെ അയക്കപ്പെട്ടു
فِي هَٰذِهِ
X
ഇഹലോകത്ത്
لَعْنَةً
X
ശാപം
وَيَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുനേല്‍പു നാളിലും
بِئْسَ الرِّفْدُ
X
ഏറ്റവും മോശമായ സമ്മാനമാണത്
الْمَرْفُودُ
X
നല്‍കപ്പെട്ട
﴿11:99﴾ يَوْمَ
X
ദിനം
يَأْتِ
X
അത് വന്നെത്തുന്ന
لَا تَكَلَّمُ
X
സംസാരിക്കുകയില്ല
نَفْسٌ
X
ആരും
إِلَّا بِإِذْنِهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
فَمِنْهُمْ
X
അപ്പോള്‍ അവരില്‍ ഉണ്ടായിരിക്കും
شَقِيٌّ
X
ഭാഗ്യഹീനന്‍
وَسَعِيدٌ
X
സൗഭാഗ്യവാനും
﴿11:105﴾ وَقَالَ
X
പറഞ്ഞു
الْمَلِكُ
X
രാജാവ്
ائْتُونِي
X
നിങ്ങള്‍ എന്റെ സന്നിധിയില്‍ കൊണ്ടുവരിക
بِهِ
X
അദ്ദേഹത്തെ
أَسْتَخْلِصْهُ
X
ഞാന്‍ അദ്ദേഹത്തെ പ്രത്യേകക്കാരനായി നിയമിക്കട്ടെ
لِنَفْسِيۖ
X
എന്റെ
فَلَمَّا كَلَّمَهُ
X
അങ്ങനെ രാജാവ് അദ്ദേഹവുമായി സംസാരിച്ചപ്പോള്‍
قَالَ
X
രാജാവ് പറഞ്ഞു
إِنَّكَ
X
നിശ്ചയമായും താങ്കള്‍
الْيَوْمَ
X
ഇന്ന്
لَدَيْنَا
X
നമ്മുടെയടുത്ത്
مَكِينٌ
X
ഉന്നതസ്ഥാനീയനാണ്
أَمِينٌ
X
വിശ്വസ്തനുമാണ്
﴿12:54﴾ قَالَ
X
അദ്ദേഹം പറഞ്ഞു
لَا تَثْرِيبَ
X
പ്രതികാരനടപടിയില്ല
عَلَيْكُمُ
X
നിങ്ങളുടെ മേല്‍
الْيَوْمَۖ
X
ഇന്ന്
يَغْفِرُ
X
മാപ്പ് നല്‍കട്ടെ
اللَّهُ
X
അല്ലാഹു
لَكُمْۖ
X
നിങ്ങള്‍ക്ക്
وَهُوَ
X
അവന്‍
أَرْحَمُ
X
പരമകാരുണികനാണ്
الرَّاحِمِينَ
X
കാരുണികരില്‍
﴿12:92﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
اغْفِرْ
X
നീ പൊറുത്തുതരേണമേ
لِي
X
എനിക്ക്
﴿14:41﴾