Repeated Words in Quran

< >
Total Found : 1
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَسْتَحْيِي
X
ലജ്ജിക്കുന്നില്ല
أَن يَضْرِبَ مَثَلًا
X
ഉദാഹരിക്കാന്‍
مَّا
X
ഏതൊരു ഉപമയും
بَعُوضَةً
X
കൊതുകിനെ
فَمَا فَوْقَهَاۚ
X
അതിലും നിസ്സാരമായതിനെ
فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ വിശ്വാസികള്‍
فَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهُ الْحَقُّ
X
നിശ്ചയം അത് സത്യമാണെന്ന്
مِن رَّبِّهِمْۖ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ സത്യനിഷേധികള്‍
فَيَقُولُونَ
X
അവര്‍ പറയും
مَاذَا
X
എന്താണ്
أَرَادَ
X
ഉദ്ദേശിച്ചു (ഉദ്ദേശിച്ചത്)
اللَّهُ
X
അല്ലാഹു
بِهَٰذَا
X
مَثَلًاۘ
X
ഉപമകൊണ്ട്
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
بِهِ
X
ഇതുകൊണ്ട്
كَثِيرًا
X
നിരവധിപേരെ
وَيَهْدِي بِهِ
X
ഇതുകൊണ്ട് അവന്‍ നേര്‍വഴിയിലുമാക്കുന്നു
كَثِيرًاۚ
X
ഒട്ടനവധിപേരെ
وَمَا يُضِلُّ بِهِ
X
ഇതുകൊണ്ട് അവന്‍ വഴിതെറ്റിക്കുന്നില്ല
إِلَّا الْفَاسِقِينَ
X
അധര്‍മികളെയല്ലാതെ
﴿2:26﴾ سَيَقُولُ
X
പറയുന്നു
السُّفَهَاءُ
X
വിഡ്ഢികള്‍
مِنَ النَّاسِ
X
ജനങ്ങളില്‍പെട്ട
مَا
X
എന്താണ്
وَلَّاهُمْ
X
അവരെ തിരിച്ചത്
عَن قِبْلَتِهِمُ
X
അവരുടെ ഖിബ്‌ലയില്‍ നിന്ന്
الَّتِي كَانُوا عَلَيْهَاۚ
X
അവര്‍ തിരിഞ്ഞുനിന്നിരുന്ന
قُل
X
പറയുക
لِّلَّهِ
X
അല്ലാഹുവിനാണ്
الْمَشْرِقُ
X
കിഴക്ക്
وَالْمَغْرِبُۚ
X
പടിഞ്ഞാറും
يَهْدِي
X
അവന്‍ വഴി കാട്ടുന്നു
مَن يَشَاءُ
X
അവനുദ്ദേശിക്കുന്നവരെ
إِلَىٰ صِرَاطٍ
X
മാര്‍ഗത്തിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿2:142﴾ كَانَ النَّاسُ
X
മനുഷ്യരായിരുന്നു
أُمَّةً وَاحِدَةً
X
ഒറ്റ സമുദായം
فَبَعَثَ
X
പിന്നെ നിയോഗിച്ചു
اللَّهُ
X
അല്ലാഹു
النَّبِيِّينَ
X
പ്രവാചകന്‍മാരെ
مُبَشِّرِينَ
X
സന്തോഷവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَ
X
താക്കീത് നല്‍കുന്നവരായും
وَأَنزَلَ
X
ഇറക്കുകയും ചെയ്തു
مَعَهُمُ
X
അവരോടൊപ്പം
الْكِتَابَ
X
വേദഗ്രന്ഥം
بِالْحَقِّ
X
സത്യവുമായി
لِيَحْكُمَ
X
തീര്‍പ്പ് കല്‍പിക്കാന്‍
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
فِيمَا اخْتَلَفُوا فِيهِۚ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
وَمَا اخْتَلَفَ
X
ഭിന്നിച്ചിട്ടില്ല
فِيهِ
X
അതില്‍
إِلَّا الَّذِينَ أُوتُوهُ
X
അത് നല്‍കപ്പെട്ടവര്‍ ഒഴികെ
مِن بَعْدِ
X
ശേഷം
مَا جَاءَتْهُمُ
X
അവര്‍ക്ക് വന്നെത്തിയതിന്റെ
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
بَغْيًا بَيْنَهُمْۖ
X
അവരുടെ പരസ്പര മാത്സര്യം മൂലം
فَهَدَى اللَّهُ
X
അല്ലാഹു വഴികാട്ടി
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
لِمَا اخْتَلَفُوا فِيهِ
X
അവര്‍ ഭിന്നിച്ച വിഷയത്തില്‍
مِنَ الْحَقِّ
X
സത്യമായ
بِإِذْنِهِۗ
X
അവന്റെ ഉദ്ദേശ പ്രകാരം
وَاللَّهُ
X
അല്ലാഹു
يَهْدِي
X
വഴികാണിക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
إِلَىٰ صِرَاطٍ
X
പാതയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿2:213﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِي حَاجَّ
X
തര്‍ക്കിച്ചവനെ
إِبْرَاهِيمَ
X
ഇബ്റാഹീമിനോട്
فِي رَبِّهِ
X
തന്റെ രക്ഷിതാവിന്റെ കാര്യത്തില്‍
أَنْ آتَاهُ اللَّهُ
X
അല്ലാഹു അവന് നല്‍കിയതിനാല്‍
الْمُلْكَ
X
രാജാധികാരം
إِذْ قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞപ്പോള്‍
رَبِّيَ
X
എന്റെ നാഥനാണ്
الَّذِي يُحْيِي
X
ജീവിപ്പിക്കുന്നവന്‍
وَيُمِيتُ
X
മരിപ്പിക്കുന്നവനും
قَالَ
X
അവന്‍ പറഞ്ഞു
أَنَا أُحْيِي
X
ഞാന്‍ ജീവിപ്പിക്കുന്നു
وَأُمِيتُۖ
X
ഞാന്‍ മരിപ്പിക്കുകയും ചെയ്യുന്നു
قَالَ إِبْرَاهِيمُ
X
ഇബ്റാഹീം പറഞ്ഞു
فَإِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَأْتِي بِالشَّمْسِ
X
സൂര്യനെ കൊണ്ടുവരുന്നു
مِنَ الْمَشْرِقِ
X
കിഴക്കുനിന്ന്
فَأْتِ بِهَا
X
എന്നാല്‍ നീ അതൊന്ന് കൊണ്ടുവരൂ
مِنَ الْمَغْرِبِ
X
പടിഞ്ഞാറുനിന്ന്
فَبُهِتَ
X
അപ്പോള്‍ ഉത്തരം മുട്ടി
الَّذِي كَفَرَۗ
X
നിഷേധിച്ചവന്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿2:258﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
لَا تُبْطِلُوا
X
നിങ്ങള്‍ നിഷ്ഫലമാക്കരുത്
صَدَقَاتِكُم
X
നിങ്ങളുടെ ദാനധര്‍മങ്ങളെ
بِالْمَنِّ
X
എടുത്ത് പറഞ്ഞുകൊണ്ട്
وَالْأَذَىٰ
X
ദ്രോഹിച്ചുകൊണ്ടും
كَالَّذِي
X
ഒരുത്തനെ പോലെ
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
مَالَهُ
X
അവന്റെ ധനം
رِئَاءَ النَّاسِ
X
ജനങ്ങളെ കാണിക്കാന്‍
وَلَا يُؤْمِنُ
X
അവന്‍ വിശ്വസിക്കുന്നില്ല
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
X
അന്ത്യനാളിലും
فَمَثَلُهُ
X
അവന്റെ ഉപമ
كَمَثَلِ صَفْوَانٍ
X
ഉറച്ച പാറ പോലെയാണ്
عَلَيْهِ تُرَابٌ
X
അതിന്മേല്‍ അല്‍പം മണ്ണുണ്ട്
فَأَصَابَهُ
X
അതിന്മേല്‍ പെയ്തു
وَابِلٌ
X
പേമാരി
فَتَرَكَهُ
X
അതിനെ അവശേഷിപ്പിച്ചു
صَلْدًاۖ
X
ഉറച്ച പാറയായി
لَّا يَقْدِرُونَ
X
അവര്‍ക്ക് സാധിക്കില്ല
عَلَىٰ شَيْءٍ
X
ഒന്നിനും
مِّمَّا كَسَبُواۗ
X
അവര്‍ നേടിയത്
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
വഴികാണിക്കില്ല
الْقَوْمَ
X
ആ ജനതയെ
الْكَافِرِينَ
X
നിഷേധികളായ
﴿2:264﴾ لَّيْسَ عَلَيْكَ
X
നിന്റെ ബാധ്യതയല്ല
هُدَاهُمْ
X
അവരെ നേര്‍വഴിയിലാക്കല്‍
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَهْدِي
X
വഴികാണിക്കുന്നു
مَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവരെ
وَمَا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത്
مِنْ خَيْرٍ
X
നല്ലതേതും
فَلِأَنفُسِكُمْۚ
X
അത് നിങ്ങള്‍ക്കുതന്നെ
وَمَا تُنفِقُونَ
X
നിങ്ങള്‍ ചെലവഴിക്കുന്നില്ല
إِلَّا ابْتِغَاءَ
X
ആഗ്രഹിച്ചുകൊണ്ടല്ലാതെ
وَجْهِ اللَّهِۚ
X
അല്ലാഹുവിന്റെ പ്രീതി
وَمَا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുന്നത്
مِنْ خَيْرٍ
X
നല്ലതില്‍ നിന്ന്
يُوَفَّ إِلَيْكُمْ
X
(അതിന്റെ പ്രതിഫലം) നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കും
وَأَنتُمْ
X
നിങ്ങള്‍
لَا تُظْلَمُونَ
X
അനീതി കാണിക്കപ്പെടുന്നതല്ല
﴿2:272﴾ كَيْفَ
X
എങ്ങനെ
يَهْدِي
X
നേര്‍വഴിയിലാക്കും, മാര്‍ഗദര്‍ശനം ചെയ്യും
اللَّهُ
X
അല്ലാഹു
قَوْمًا
X
ഒരു ജനതയെ
كَفَرُوا
X
അവര്‍ നിഷേധിച്ചു
بَعْدَ
X
ശേഷം
إِيمَانِهِمْ
X
അവരുടെ വിശ്വാസത്തിന്
وَشَهِدُوا
X
അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു
أَنَّ الرَّسُولَ
X
തീര്‍ച്ചയായും (ഈ) ദൈവദൂതന്‍
حَقٌّ
X
സത്യം(തന്നെയെന്ന്), സത്യവാനാണെന്ന്
وَجَاءَهُمُ
X
അവര്‍ക്ക് വന്നെത്തിയിട്ടുണ്ട്
الْبَيِّنَاتُۚ
X
വ്യക്തമായ തെളിവുകള്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿3:86﴾ يُرِيدُ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
لِيُبَيِّنَ
X
വിവരിച്ചുതരാന്‍
لَكُمْ
X
നിങ്ങള്‍ക്ക്
وَيَهْدِيَكُمْ
X
നിങ്ങളെ നയിക്കാനും
سُنَنَ
X
ചര്യകളെ
الَّذِينَ مِن قَبْلِكُمْ
X
നിങ്ങള്‍ക്ക് മുമ്പുള്ളവരുടെ
وَيَتُوبَ
X
പശ്ചാതാപം സ്വീകരിക്കാനും
عَلَيْكُمْۗ
X
നിങ്ങളുടെ
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവന്‍
حَكِيمٌ
X
യുക്തിമാന്‍
﴿4:26﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയമായും വിശ്വസിച്ചവര്‍
ثُمَّ كَفَرُوا
X
പിന്നെ അവര്‍ അവിശ്വസിച്ചു
ثُمَّ آمَنُوا
X
പിന്നെ അവര്‍ വിശ്വസിച്ചു
ثُمَّ كَفَرُوا
X
പിന്നെ അവര്‍ അവിശ്വസിച്ചു
ثُمَّ ازْدَادُوا كُفْرًا
X
പിന്നെ അവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തു
لَّمْ يَكُنِ اللَّهُ
X
അല്ലാഹു ആയിരിക്കില്ല
لِيَغْفِرَ
X
പൊറുത്തുകൊടുക്കാന്‍
لَهُمْ
X
അവര്‍ക്ക്
وَلَا لِيَهْدِيَهُمْ
X
ഒരിക്കലും അവരെ നയിക്കുകയില്ല
سَبِيلًا
X
നേര്‍വഴിക്ക്
﴿4:137﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയമായും സത്യത്തെ നിഷേധിച്ചവര്‍
وَظَلَمُوا
X
അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍
لَمْ يَكُنِ اللَّهُ
X
അല്ലാഹു ആവുകയില്ല
لِيَغْفِرَ لَهُمْ
X
അവര്‍ക്ക് പൊറുത്തുകൊടുക്കുന്നവന്‍
وَلَا لِيَهْدِيَهُمْ
X
അവരെ മാര്‍ഗദര്‍ശനം ചെയ്യുകയുമില്ല
طَرِيقًا
X
ഒരു വഴിക്കും
﴿4:168﴾ فَأَمَّا الَّذِينَ آمَنُوا
X
അതിനാല്‍ വിശ്വസിച്ചവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَاعْتَصَمُوا بِهِ
X
മുറുകെപിടിച്ചവരും
فَسَيُدْخِلُهُمْ
X
അവരെ അവന്‍ പ്രവേശിപ്പിക്കും
فِي رَحْمَةٍ
X
കാരുണ്യത്തില്‍
مِّنْهُ
X
അവന്റെ
وَفَضْلٍ
X
അനുഗ്രഹത്തിലും
وَيَهْدِيهِمْ
X
അവരെ അവന്‍ നയിക്കും
إِلَيْهِ
X
തന്നിലേക്ക്
صِرَاطًا
X
പാതയില്‍
مُّسْتَقِيمًا
X
ചൊവ്വായ
﴿4:175﴾ يَهْدِي
X
നയിക്കുന്നു
بِهِ
X
അതുവഴി
اللَّهُ
X
അല്ലാഹു
مَنِ اتَّبَعَ
X
തേടിയവരെ
رِضْوَانَهُ
X
അവന്റെ (അല്ലാഹുവിന്റെ) തൃപ്തി
سُبُلَ السَّلَامِ
X
സമാധാനത്തിന്റെ പാതകളിലേക്ക്
وَيُخْرِجُهُم
X
അവന്‍ അവരെ പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു
مِّنَ الظُّلُمَاتِ
X
അന്ധകാരങ്ങളില്‍നിന്ന്
إِلَى النُّورِ
X
വെളിച്ചത്തിലേക്ക്
بِإِذْنِهِ
X
അവന്റെ ഹിതത്താല്‍
وَيَهْدِيهِمْ
X
അവര്‍ അവരെ നയിക്കുകയും ചെയ്യുന്നു
إِلَىٰ صِرَاطٍ
X
വഴിയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿5:16﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَتَّخِذُوا
X
നിങ്ങള്‍ സ്വീകരിക്കരുത്
الْيَهُودَ
X
ജൂതന്മാരെ
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളെയും
أَوْلِيَاءَۘ
X
ആത്മമിത്രങ്ങളായി
بَعْضُهُمْ
X
അവരില്‍ചിലര്‍
أَوْلِيَاءُ
X
ആത്മമിത്രങ്ങളാണ്
بَعْضٍۚ
X
ചിലരുടെ
وَمَن يَتَوَلَّهُم
X
ആരെങ്കിലും അവരെ ആത്മമിത്രങ്ങളാക്കുന്നു(വെങ്കില്‍)
مِّنكُمْ
X
നിങ്ങളില്‍നിന്ന്
فَإِنَّهُ
X
അപ്പോള്‍ തീര്‍ച്ചയായും അവന്‍
مِنْهُمْۗ
X
അവരില്‍പെട്ടവനാകുന്നു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿5:51﴾ يَا أَيُّهَا الرَّسُولُ
X
ദൈവദൂതരേ
بَلِّغْ
X
നീ എത്തിച്ചുകൊടുക്കുക
مَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَۖ
X
നിന്റെ നാഥനില്‍നിന്ന്
وَإِن لَّمْ تَفْعَلْ
X
അങ്ങനെ നീ ചെയ്യുന്നില്ലെങ്കില്‍
فَمَا بَلَّغْتَ
X
നീ നിറവേറ്റിയിട്ടില്ല
رِسَالَتَهُۚ
X
അവന്റെ ദൗത്യം
وَاللَّهُ يَعْصِمُكَ
X
അല്ലാഹു നിന്നെ രക്ഷിക്കും
مِنَ النَّاسِۗ
X
ജനങ്ങളില്‍നിന്ന്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿5:67﴾ ذَٰلِكَ
X
അതാണ്
أَدْنَىٰ
X
ഏറ്റവും അടുത്തത്
أَن يَأْتُوا
X
നിര്‍വഹിക്കുന്നതിന്
بِالشَّهَادَةِ
X
സാക്ഷ്യം
عَلَىٰ وَجْهِهَا
X
അതിന്റെ (ശരിയായ)രീതിയില്‍(യഥാവിധി)
أَوْ يَخَافُوا
X
അല്ലെങ്കില്‍ അവര്‍ ഭയപ്പെടുന്നതിനും
أَن تُرَدَّ
X
ഖണ്ഡിക്കപ്പെടുന്നതിനും
أَيْمَانٌ
X
സത്യങ്ങള്‍
بَعْدَ أَيْمَانِهِمْۗ
X
അവരുടെ സത്യങ്ങള്‍ക്ക് ശേഷം
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക
وَاسْمَعُواۗ
X
നിങ്ങള്‍ കേട്ടനുസരിക്കുകയും ചെയ്യുക
وَاللَّهُ لَا يَهْدِي
X
അല്ലാഹു നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الْفَاسِقِينَ
X
അധാര്‍മികരായ
﴿5:108﴾ فَلَمَّا رَأَى
X
പിന്നീട് അദ്ദേഹം കണ്ടപ്പോള്‍
الْقَمَرَ
X
ചന്ദ്രനെ
بَازِغًا
X
ഉദിച്ചുയരുന്നത്
قَالَ
X
അദ്ദേഹം പറഞ്ഞു
هَٰذَا
X
ഇതാണ്
رَبِّيۖ
X
എന്റെ നാഥന്‍
فَلَمَّا أَفَلَ
X
അതസ്തമിച്ചപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
لَئِن
X
എങ്കില്‍
لَّمْ يَهْدِنِي
X
എനിക്ക് നേര്‍വഴികാണിച്ചുതന്നിട്ടില്ല
رَبِّي
X
എന്റെ നാഥന്‍
لَأَكُونَنَّ
X
തീര്‍ച്ചയായും ഞാനായിത്തീരും
مِنَ الْقَوْمِ
X
ജനവിഭാഗത്തില്‍പെട്ടവന്‍
الضَّالِّينَ
X
വഴിപിഴച്ചവരായ
﴿6:77﴾ ذَٰلِكَ
X
അതാണ്
هُدَى اللَّهِ
X
അല്ലാഹുവിന്റെ സന്മാര്‍ഗം
يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുന്നു
بِهِ
X
അതുമുഖേന
مَن
X
ചിലരെ
يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നു(ഇച്ഛിക്കുന്ന)
مِنْ عِبَادِهِۚ
X
തന്റെ ദാസന്മാരില്‍നിന്ന്
وَلَوْ
X
എങ്കില്‍
أَشْرَكُوا
X
അവര്‍ (അല്ലാഹുവില്‍)പങ്കുകാരെ സങ്കല്‍പിച്ചിരുന്നു
لَحَبِطَ
X
പാഴായിപ്പോകുമായിരുന്നു
عَنْهُم
X
അവര്‍ക്ക്
مَّا
X
യാതൊരു(പ്രവൃത്തികള്‍)
كَانُوا
X
അവരായിരുന്നു
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿6:88﴾ فَمَن
X
അതിനാല്‍ ആരെയെങ്കിലും
يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു(ഉദ്ദേശിച്ചാല്‍)
أَن يَهْدِيَهُ
X
അയാളെ അവന്‍ നേര്‍വഴിയിലാക്കാന്‍
يَشْرَحْ
X
അവന്‍ തുറന്നുകൊടുക്കുന്നു
صَدْرَهُ
X
അയാളുടെ മനസ്സിനെ
لِلْإِسْلَامِۖ
X
ഇസ്‌ലാമിന്നായി
وَمَن
X
ആരെയെങ്കിലും
يُرِدْ
X
അവന്‍ ഉദ്ദേശിക്കുന്നു(ഉദ്ദേശിക്കുന്നുവെങ്കില്‍)
أَن يُضِلَّهُ
X
അയാളെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കാന്‍
يَجْعَلْ
X
അവന്‍ ആക്കുന്നു
صَدْرَهُ
X
അയാളുടെ ഹൃദയത്തെ
ضَيِّقًا
X
ഇടുങ്ങിയത്
حَرَجًا
X
സങ്കുചിതവും
كَأَنَّمَا يَصَّعَّدُ
X
അവന്‍ കയറിപ്പോകുംപോലെ
فِي السَّمَاءِۚ
X
ആകാശത്തേക്ക്
كَذَٰلِكَ
X
അപ്രകാരം
يَجْعَلُ اللَّهُ
X
അല്ലാഹു ഏര്‍പ്പെടുത്തുന്നു
الرِّجْسَ
X
ശിക്ഷ
عَلَى الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍ക്ക്
﴿6:125﴾ وَمِنَ الْإِبِلِ
X
ഒട്ടകങ്ങളില്‍നിന്ന്
اثْنَيْنِ
X
രണ്ട്
وَمِنَ الْبَقَرِ
X
പശുവര്‍ഗത്തില്‍നിന്ന്
اثْنَيْنِۗ
X
രണ്ട്
قُلْ
X
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
X
രണ്ട് ആണ്‍വര്‍ഗങ്ങളെയാണോ
حَرَّمَ
X
അവന്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
X
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
X
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
X
അതിനെ
أَرْحَامُ
X
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
X
ഇരുതരം പെണ്‍വര്‍ഗങ്ങളുടെ
أَمْ كُنتُمْ
X
അല്ലെങ്കില്‍ നിങ്ങളായിരുന്നോ
شُهَدَاءَ
X
സാക്ഷികള്‍
إِذْ
X
സന്ദര്‍ഭത്തില്‍
وَصَّاكُمُ اللَّهُ
X
നിങ്ങളെ അല്ലാഹു ഉപദേശിച്ചു(ച്ച)
بِهَٰذَاۚ
X
ഇത്
فَمَنْ
X
അപ്പോള്‍ ആരുണ്ട്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളെക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
لِّيُضِلَّ
X
അവന്‍ പിഴപ്പിക്കാന്‍വേണ്ടി
النَّاسَ
X
ജനങ്ങളെ
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനതയെ
الظَّالِمِينَ
X
അക്രമികളായ
﴿6:144﴾ أَوَلَمْ يَهْدِ
X
(അവരെ) നേര്‍വഴിക്കു നയിക്കുന്നില്ലേ
لِلَّذِينَ يَرِثُونَ
X
അനന്തരാവകാശികളായിത്തീരുന്നവര്‍ക്ക്
الْأَرْضَ
X
ഭൂമിയുടെ
مِن بَعْدِ أَهْلِهَا
X
അതിന്റെ അവകാശികള്‍ക്കു ശേഷം
أَن لَّوْ نَشَاءُ
X
നാം ഇച്ഛിക്കുന്നുവെങ്കില്‍
أَصَبْنَاهُم
X
നാം അവരെ ശിക്ഷ ബാധിപ്പിക്കുന്നതാണ് (എന്ന ബോധം)
بِذُنُوبِهِمْۚ
X
അവരുടെ പാപങ്ങളുടെ പേരില്‍
وَنَطْبَعُ
X
നാം മുദ്ര വെക്കുകയും ചെയ്യും
عَلَىٰ قُلُوبِهِمْ
X
അവരുടെ മനസ്സുകളില്‍
فَهُمْ
X
അതോടെ അവര്‍
لَا يَسْمَعُونَ
X
അവര്‍ കേള്‍ക്കുകയില്ല
﴿7:100﴾ وَاتَّخَذَ
X
ഉണ്ടാക്കി
قَوْمُ مُوسَىٰ
X
മൂസായുടെ ജനത
مِن بَعْدِهِ
X
അദ്ദേഹത്തിനു ശേഷം
مِنْ حُلِيِّهِمْ
X
തങ്ങളുടെ ആഭരണങ്ങള്‍ കൊണ്ട്
عِجْلًا
X
ഒരു കാളക്കുട്ടിയെ
جَسَدًا
X
ഒരു ശരീരം
لَّهُ
X
അതിനുണ്ട്
خُوَارٌۚ
X
മുക്ര
أَلَمْ يَرَوْا
X
അവര്‍ കണ്ടില്ലേ
أَنَّهُ
X
തീര്‍ച്ചയായും അത്
لَا يُكَلِّمُهُمْ
X
അതവരോട് സംസാരിക്കുന്നില്ലെന്ന്
وَلَا يَهْدِيهِمْ
X
അതവരെ നയിക്കുന്നില്ലെന്നും
سَبِيلًاۘ
X
വഴിയില്‍
اتَّخَذُوهُ
X
അതിനെ അവര്‍ (ദൈവമായി) സ്വീകരിച്ചു
وَكَانُوا
X
അവരായിരിക്കുന്നു
ظَالِمِينَ
X
അക്രമികള്‍
﴿7:148﴾ مَن
X
ആരെ
يَهْدِ اللَّهُ
X
അല്ലാഹു നേര്‍വഴിയിലാക്കുന്നു
فَهُوَ الْمُهْتَدِيۖ
X
അവനാണ് നേര്‍വഴി പ്രാപിച്ചവന്‍
وَمَن يُضْلِلْ
X
ആരെ അവന്‍ വഴിപിഴപ്പിക്കുന്നു(വോ)
فَأُولَٰئِكَ هُمُ
X
അവര്‍ തന്നെയാണ്
الْخَاسِرُونَ
X
നഷ്ടം പറ്റിയവര്‍
﴿7:178﴾ أَجَعَلْتُمْ
X
നിങ്ങള്‍ ആക്കിയോ
سِقَايَةَ
X
വെള്ളം കുടിക്കാന്‍ കൊടുക്കുന്നത്
الْحَاجِّ
X
തീര്‍ഥാടകന്ന്
وَعِمَارَةَ
X
പരിപാലിക്കുന്നതും
الْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാം
كَمَنْ آمَنَ
X
വിശ്വസിച്ചവന്റെ പ്രവര്‍ത്തനം പോലെ
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَجَاهَدَ
X
സമരം നടത്തിയവന്റെയും
فِي سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
لَا يَسْتَوُونَ
X
അവര്‍ ഒരുപോലെയാവുകയില്ല
عِندَ اللَّهِۗ
X
അല്ലാഹുവിന്റെയടുക്കല്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ الظَّالِمِينَ
X
അക്രമികളായ ജനത്തെ
﴿9:19﴾ قُلْ
X
പറയുക
إِن كَانَ
X
ആണെങ്കില്‍
آبَاؤُكُمْ
X
നിങ്ങളുടെ പിതാക്കള്‍
وَأَبْنَاؤُكُمْ
X
നിങ്ങളുടെ പുത്രന്മാരും
وَإِخْوَانُكُمْ
X
നിങ്ങളുടെ സഹോദരങ്ങളും
وَأَزْوَاجُكُمْ
X
നിങ്ങളുടെ ഇണകളും
وَعَشِيرَتُكُمْ
X
നിങ്ങളുടെ കുടുംബക്കാരും
وَأَمْوَالٌ
X
സ്വത്തുക്കളും
اقْتَرَفْتُمُوهَا
X
നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ
وَتِجَارَةٌ
X
കച്ചവടവും
تَخْشَوْنَ
X
നിങ്ങള്‍ ഭയപ്പെടുന്ന
كَسَادَهَا
X
അതിന്റെ നഷ്ടം
وَمَسَاكِنُ
X
പാര്‍പ്പിടങ്ങളും
تَرْضَوْنَهَا
X
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
أَحَبَّ
X
പ്രിയപ്പെട്ടവ
إِلَيْكُم
X
നിങ്ങള്‍ക്ക്
مِّنَ اللَّهِ
X
അല്ലാഹുവെക്കാള്‍
وَرَسُولِهِ
X
അവന്റെ ദൂതനെക്കാളും
وَجِهَادٍ
X
സമരത്തെക്കാളും
فِي سَبِيلِهِ
X
അവന്റെ മാര്‍ഗത്തിലെ
فَتَرَبَّصُوا
X
നിങ്ങള്‍ കാത്തിരുന്നു കൊള്ളുക
حَتَّىٰ يَأْتِيَ
X
കൊണ്ടുവരുന്നത് വരെ
اللَّهُ
X
അല്ലാഹു
بِأَمْرِهِۗ
X
തന്റെ കല്‍പന
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ الْفَاسِقِينَ
X
കുറ്റവാളികളായ ജനത്തെ
﴿9:24﴾ إِنَّمَا النَّسِيءُ
X
(വിലക്കിയമാസങ്ങള്‍) പുറകോട്ട് മാറ്റുന്നത്
زِيَادَةٌ
X
വര്‍ദ്ധനവ് തന്നെയാകുന്നു
فِي الْكُفْرِۖ
X
സത്യനിഷേധത്തില്‍
يُضَلُّ بِهِ
X
അതുവഴി കൂടുതല്‍ തെറ്റിക്കപ്പെടുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
يُحِلُّونَهُ
X
അവര്‍ അത്(യുദ്ധം)അനുവദനീയമാക്കുന്നു
عَامًا
X
ഒരു വര്‍ഷം
وَيُحَرِّمُونَهُ
X
അവരത് നിഷിദ്ധമാക്കുന്നു
عَامًا
X
മറ്റൊരു വര്‍ഷം
لِّيُوَاطِئُوا
X
അവര്‍ യോജിക്കുന്നതിന്
عِدَّةَ
X
എണ്ണവുമായി
مَا حَرَّمَ اللَّهُ
X
അല്ലാഹു നിഷിദ്ധമാക്കിയ (മാസങ്ങളുമായി)
فَيُحِلُّوا
X
അങ്ങനെ അവര്‍ അനുവദനീയമാക്കുന്നു
مَا حَرَّمَ اللَّهُۚ
X
അല്ലാഹു വിലക്കിയത്
زُيِّنَ لَهُمْ
X
അവര്‍ക്ക് അലങ്കാരമാക്കപ്പെട്ടിരിക്കുന്നു
سُوءُ أَعْمَالِهِمْۗ
X
അവരുടെ ദുഷ്ചെയ്തികള്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ الْكَافِرِينَ
X
സത്യനിഷേധികളായ ജനത്തെ
﴿9:37﴾ اسْتَغْفِرْ
X
നീ മാപ്പപേക്ഷിക്കുക
لَهُمْ
X
അവര്‍ക്കു വേണ്ടി
أَوْ لَا تَسْتَغْفِرْ
X
അല്ലെങ്കില്‍ മാപ്പപേക്ഷിക്കാതിരിക്കുക
لَهُمْ
X
അവര്‍ക്കു വേണ്ടി
إِن تَسْتَغْفِرْ
X
നീ മാപ്പപേക്ഷിച്ചാല്‍
لَهُمْ
X
അവര്‍ക്കു വേണ്ടി
سَبْعِينَ مَرَّةً
X
എഴുപത് പ്രാവശ്യം
فَلَن يَغْفِرَ اللَّهُ
X
അല്ലാഹു പൊറുത്തു കൊടുക്കുകയേയില്ല
لَهُمْۚ
X
അവര്‍ക്ക്
ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവര്‍ ആയത് കൊണ്ട്
كَفَرُوا
X
അവര്‍ നിഷേധിച്ചു
بِاللَّهِ
X
അല്ലാഹുവിനെ
وَرَسُولِهِۗ
X
അവന്റെ ദൂതനെയും
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الْفَاسِقِينَ
X
അധാര്‍മികരായ
﴿9:80﴾ أَفَمَنْ أَسَّسَ
X
സ്ഥാപിച്ചവനാണോ
بُنْيَانَهُ
X
തന്റെ കെട്ടിടം
عَلَىٰ تَقْوَىٰ
X
ഭക്തിയിന്മേല്‍
مِنَ اللَّهِ
X
അല്ലാഹുവോടുള്ള
وَرِضْوَانٍ
X
പ്രീതിയിലും
خَيْرٌ
X
ഉത്തമന്‍
أَم مَّنْ أَسَّسَ
X
അതോ സ്ഥാപിച്ചവനോ
بُنْيَانَهُ
X
തന്റെ കെട്ടിടം
عَلَىٰ شَفَا
X
വക്കില്‍
جُرُفٍ
X
മണല്‍ത്തട്ടിന്റെ
هَارٍ
X
പൊളിഞ്ഞുവീഴാന്‍ പോകുന്ന
فَانْهَارَ
X
അങ്ങനെ അത് തകര്‍ന്ന് വീണു
بِهِ
X
അവനെയും കൊണ്ട്
فِي نَارِ جَهَنَّمَۗ
X
നരകത്തീയില്‍
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿9:109﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം വിശ്വസിച്ചവര്‍
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
يَهْدِيهِمْ
X
അവരെ നേര്‍വഴിയിലേക്ക് നയിക്കും
رَبُّهُم
X
അവരുടെ നാഥന്‍
بِإِيمَانِهِمْۖ
X
അവരുടെ വിശ്വാസം കാരണം
تَجْرِي
X
ഒഴുകിക്കൊണ്ടിരിക്കും
مِن تَحْتِهِمُ
X
അവരുടെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُ
X
അരുവികള്‍
فِي جَنَّاتِ
X
സ്വര്‍ഗീയാരാമങ്ങളില്‍
النَّعِيمِ
X
അനുഗ്രഹങ്ങളുടെ
﴿10:9﴾ وَاللَّهُ
X
അല്ലാഹു
يَدْعُو
X
ക്ഷണിക്കുന്നു
إِلَىٰ دَارِ السَّلَامِ
X
സമാധാനത്തിന്റെ ഭവനത്തിലേക്ക്
وَيَهْدِي
X
അവന്‍ നയിക്കുന്നു
مَن يَشَاءُ
X
അവന്‍ ഇഛിക്കുന്നവരെ
إِلَىٰ صِرَاطٍ مُّسْتَقِيمٍ
X
നേര്‍വഴിയിലേക്ക്
﴿10:25﴾ قُلْ
X
നീ ചോദിക്കുക
هَلْ
X
ഉണ്ടോ
مِن شُرَكَائِكُم
X
നിങ്ങള്‍(അല്ലാഹുവില്‍) പങ്കാളികളാക്കിയവരില്‍
مَّن يَهْدِي
X
നയിക്കുന്നവര്‍
إِلَى الْحَقِّۚ
X
സത്യത്തിലേക്ക്
قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
يَهْدِي
X
മാര്‍ഗ ദര്‍ശനം നല്‍കുന്നു
لِلْحَقِّۗ
X
സത്യത്തിലേക്ക്
أَفَمَن يَهْدِي
X
അപ്പോള്‍ മാര്‍ഗദര്‍ശനം ചെയ്യുന്നവനാണോ
إِلَى الْحَقِّ
X
സത്യത്തിലേക്ക്
أَحَقُّ
X
ഏറ്റവും അര്‍ഹന്‍
أَن يُتَّبَعَ
X
പിന്‍തുടരപ്പെടാന്‍
أَمَّن لَّا يَهِدِّي
X
അതോ സ്വയം നേര്‍വഴികാണാത്തവനോ
إِلَّا أَن يُهْدَىٰۖ
X
മാര്‍ഗദര്‍ശനം നല്‍കപ്പെട്ടാലല്ലാതെ
فَمَا لَكُمْ
X
നിങ്ങള്‍ക്കെന്തുപറ്റി
كَيْفَ
X
എങ്ങനെയാണ്
تَحْكُمُونَ
X
നിങ്ങള്‍ തീരുമാനമെടുക്കുന്നത്
﴿10:35﴾ ذَٰلِكَ
X
അത്
لِيَعْلَمَ
X
അദ്ദേഹം(പ്രഭു)അറിയാനാണ്
أَنِّي
X
നിശ്ചയമായും ഞാന്‍
لَمْ أَخُنْهُ
X
ഞാനദ്ദേഹത്തെ (പ്രഭുവിനെ) വഞ്ചിച്ചിട്ടില്ല
بِالْغَيْبِ
X
അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
അവന്‍ ലക്ഷ്യത്തിലെത്തിക്കുകയില്ല
كَيْدَ
X
കുതന്ത്രത്തെ
الْخَائِنِينَ
X
വഞ്ചകന്മാരുടെ
﴿12:52﴾ وَيَقُولُ
X
പറയുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لَوْلَا أُنزِلَ
X
എന്തുകൊണ്ടാണ് ഇറക്കപ്പെടാത്തത്
عَلَيْهِ
X
ഇയാള്‍ക്ക്
آيَةٌ
X
അടയാളം
مِّن رَّبِّهِۗ
X
ഇയാളുടെ നാഥനില്‍ നിന്ന്
قُلْ
X
നീ പറയുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
وَيَهْدِي
X
അവന്‍ മാര്‍ഗദര്‍ശനം നല്‍കുന്നു
إِلَيْهِ
X
അവങ്കലേക്ക്
مَنْ أَنَابَ
X
പശ്ചാത്തപിച്ചുമടങ്ങുന്നവരെ
﴿13:27﴾ وَمَا أَرْسَلْنَا
X
നാം അയച്ചിട്ടില്ല
مِن رَّسُولٍ
X
ഒരു ദൂതനെയും
إِلَّا بِلِسَانِ
X
ഭാഷയിലല്ലാതെ
قَوْمِهِ
X
തന്റെ ജനതയുടെ
لِيُبَيِّنَ
X
അദ്ദേഹം വിശദീകരിക്കാന്‍ വേണ്ടി
لَهُمْۖ
X
അവര്‍ക്ക്
فَيُضِلُّ
X
അങ്ങനെ വഴികേടിലാക്കുന്നു
اللَّهُ
X
അല്ലാഹു
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
وَيَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഇച്ഛിക്കുന്നവരെ
وَهُوَ
X
അവന്‍
الْعَزِيزُ
X
പ്രതാപിയാണ്
الْحَكِيمُ
X
യുക്തിമാനാണ്
﴿14:4﴾ إِن تَحْرِصْ
X
താങ്കള്‍ അതിയായി ആഗ്രഹിക്കുന്നുവെങ്കില്‍
عَلَىٰ هُدَاهُمْ
X
അവരുടെ നേര്‍മാര്‍ഗ്ഗത്തിന്
فَإِنَّ اللَّهَ
X
എന്നാല്‍ നിശ്ചയമായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍മാര്‍ഗ്ഗത്തിലാക്കുകയില്ല
مَن يُضِلُّۖ
X
അവന്‍ ദുര്‍മാഗ്ഗത്തിലാക്കുന്നവനെ
وَمَا لَهُم
X
അവര്‍ക്ക് ഇല്ല (താനും)
مِّن نَّاصِرِينَ
X
സഹായികളില്‍ നിന്ന് (ഒരുത്തനും)
﴿16:37﴾ وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍
لَجَعَلَكُمْ
X
നിങ്ങളെ അവന്‍ ആക്കുമായിരുന്നു
أُمَّةً وَاحِدَةً
X
ഒറ്റ സമുദായം
وَلَٰكِن
X
പക്ഷേ
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
مَن يَشَاءُ
X
അവന്‍ ഉദ്ദേശിച്ചവരെ
وَيَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَلَتُسْأَلُنَّ
X
തീര്‍ച്ചയായും നിങ്ങള്‍ ചോദിക്കപ്പെടുക തന്നെ ചെയ്യും
عَمَّا كُنتُمْ
X
നിങ്ങളായിരുന്നതിനെ കുറിച്ച്
تَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നവര്‍
﴿16:93﴾ إِنَّ
X
നിശ്ചയമായും
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
بِآيَاتِ
X
ദൃഷ്ടാന്തങ്ങളില്‍
اللَّهِ
X
അല്ലാഹുവിന്റെ
لَا يَهْدِيهِمُ
X
അവരെ നേര്‍വഴിയിലാക്കുന്നതല്ല
اللَّهُ
X
അല്ലാഹു
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿16:104﴾ ذَٰلِكَ
X
അത്
بِأَنَّهُمُ اسْتَحَبُّوا
X
അവര്‍ ഇഷ്ടപ്പെട്ടതിനാലാണ്
الْحَيَاةَ الدُّنْيَا
X
ഐഹിക ജീവിതം
عَلَى الْآخِرَةِ
X
പരലോകത്തേക്കാള്‍
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
സന്‍മാര്‍ഗത്തിലാക്കുകയില്ല (എന്നതിനാലും)
الْقَوْمَ
X
ജനത്തെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿16:107﴾ إِنَّ هَٰذَا الْقُرْآنَ
X
നിശ്ചയമായും ഈ ഖുര്‍ആന്‍
يَهْدِي
X
മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നു
لِلَّتِي هِيَ أَقْوَمُ
X
ഏറ്റവും ചൊവ്വായതിലേക്ക്
وَيُبَشِّرُ
X
അത് സന്തോഷവാര്‍ത്ത അറിയിക്കുകയുംചെയ്യുന്നു
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
الَّذِينَ يَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നവരായ
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
أَنَّ لَهُمْ
X
അവര്‍ക്കുണ്ടെന്ന്
أَجْرًا
X
പ്രതിഫലം
كَبِيرًا
X
വലിയ
﴿17:9﴾ وَمَن
X
ആരെ
يَهْدِ اللَّهُ
X
അല്ലാഹു നേര്‍വഴിയിലാക്കുന്നു
فَهُوَ
X
അപ്പോള്‍ അവനാണ്
الْمُهْتَدِۖ
X
നേര്‍മാര്‍ഗം പ്രാപിച്ചവന്‍
وَمَن
X
ആരെ
يُضْلِلْ
X
അവന്‍ ദുര്‍മാര്‍ഗത്തിലാക്കുന്നു
فَلَن تَجِدَ
X
അപ്പോള്‍ നീ കണ്ടെത്തുകയില്ല
لَهُمْ
X
അവര്‍ക്ക്
أَوْلِيَاءَ
X
യാതൊരു രക്ഷകനെയും
مِن دُونِهِۖ
X
അവനെ കൂടാതെ
وَنَحْشُرُهُمْ
X
അവരെ നാം ഒരുമിച്ചുകൂട്ടുന്നതുമാണ്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
عَلَىٰ وُجُوهِهِمْ
X
അവരുടെ മുഖങ്ങളിലായി (മുഖംകുത്തി)
عُمْيًا
X
അന്ധരായിട്ടും
وَبُكْمًا
X
ഊമകളായിട്ടും
وَصُمًّاۖ
X
ബധിരന്മാരായിട്ടും
مَّأْوَاهُمْ
X
അവരുടെ സങ്കേതം
جَهَنَّمُۖ
X
നരകമാകുന്നു
كُلَّمَا خَبَتْ
X
അത് അണയുമ്പോഴെല്ലാം
زِدْنَاهُمْ
X
അവര്‍ക്ക് നാം വര്‍ദ്ധിപ്പിച്ചുകൊടുക്കും
سَعِيرًا
X
ആളിക്കത്തുന്ന തീ
﴿17:97﴾ وَتَرَى
X
നിനക്കു കാണാം
الشَّمْسَ
X
സൂര്യനെ
إِذَا طَلَعَت
X
അത് ഉദിക്കുമ്പോള്‍
تَّزَاوَرُ
X
അത് തെറ്റുന്നു
عَن كَهْفِهِمْ
X
അവരുടെ ഗുഹയില്‍ നിന്ന്
ذَاتَ الْيَمِينِ
X
വലത്തോട്ട്
وَإِذَا غَرَبَت
X
അത് അസ്തമിച്ചാല്‍
تَّقْرِضُهُمْ
X
അത് അവരെ മുറിച്ചു കടക്കുന്നു
ذَاتَ الشِّمَالِ
X
ഇടത്തോട്ട്
وَهُمْ
X
അവരാകട്ടെ
فِي فَجْوَةٍ
X
ഒരു വിശാലസ്ഥലത്താകുന്നു
مِّنْهُۚ
X
അതിലെ
ذَٰلِكَ
X
അത്
مِنْ آيَاتِ
X
ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു
اللَّهِۗ
X
അല്ലാഹുവിന്റെ
مَن يَهْدِ اللَّهُ
X
ആരെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുന്നുവോ
فَهُوَ
X
അപ്പോള്‍ അവന്‍ തന്നെയാണ്
الْمُهْتَدِۖ
X
നേര്‍വഴി പ്രാപിച്ചവന്‍
وَمَن يُضْلِلْ
X
ആരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ
فَلَن تَجِدَ
X
അപ്പോള്‍ ഒരിക്കലും നീ കണ്ടെത്തുകയില്ല
لَهُ
X
അവന്ന്
وَلِيًّا
X
ഒരു രക്ഷകനെയും
مُّرْشِدًا
X
നേര്‍വഴി കാണിച്ചു കൊടുക്കുന്നവനായ
﴿18:17﴾ إِلَّا أَن يَشَاءَ اللَّهُۚ
X
അല്ലാഹു ഉദ്ദേശിച്ചാല്‍ (എന്നു പറഞ്ഞു കൊണ്ട്) അല്ലാതെ
وَاذْكُر
X
നീ സ്മരിക്കുക
رَّبَّكَ
X
നിന്റെ നാഥനെ
إِذَا نَسِيتَ
X
നീ മറന്നു പോയാല്‍
وَقُلْ
X
നീ പറയുകയും ചെയ്യുക
عَسَىٰ أَن يَهْدِيَنِ
X
എന്നെ നയിച്ചേക്കാം
رَبِّي
X
എന്റെ നാഥന്‍
لِأَقْرَبَ
X
കൂടുതല്‍ അടുത്തതിലേക്ക്
مِنْ هَٰذَا
X
ഇതിനേക്കാള്‍
رَشَدًا
X
നേര്‍മാര്‍ഗത്തോട്
﴿18:24﴾ أَفَلَمْ يَهْدِ
X
മാര്‍ഗ്ഗദര്‍ശനം നല്‍കിയിരുന്നില്ലേ
لَهُمْ
X
അവര്‍ക്ക്
كَمْ
X
എത്രയാണ്
أَهْلَكْنَا
X
നാം നശിപ്പിച്ചുകളഞ്ഞത്
قَبْلَهُم
X
ഇവര്‍ക്കുമുമ്പ്
مِّنَ الْقُرُونِ
X
തലമുറകളില്‍ നിന്ന്
يَمْشُونَ
X
ഇവര്‍ നടന്നു പോവുന്നു
فِي مَسَاكِنِهِمْۗ
X
അവരുടെ വാസസ്ഥലത്തുകൂടി
إِنَّ
X
നിശ്ചയമായും
فِي ذَٰلِكَ
X
അതിലുണ്ട്
لَآيَاتٍ
X
ദൃഷ്ടാന്തങ്ങള്‍
لِّأُولِي النُّهَىٰ
X
ബുദ്ധിമാന്മാര്‍ക്ക്
﴿20:128﴾ كُتِبَ
X
രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു
عَلَيْهِ
X
അവന്റെ കാര്യത്തില്‍
أَنَّهُ
X
തീര്‍ച്ചയായും
مَن تَوَلَّاهُ
X
അവനെ മിത്രമായി സ്വീകരിക്കുന്നവന്‍
فَأَنَّهُ
X
നിശ്ചയമായും
يُضِلُّهُ
X
അവനെ അവന്‍ പിഴപ്പിക്കും
وَيَهْدِيهِ
X
അവനെ നയിക്കുകയും ചെയ്യും
إِلَىٰ عَذَابِ
X
ശിക്ഷയിലേക്ക്
السَّعِيرِ
X
നരകത്തിന്റെ
﴿22:4﴾ وَكَذَٰلِكَ
X
അപ്രകാരം
أَنزَلْنَاهُ
X
നാമതിനെ ഇറക്കിയിരിക്കുന്നു
آيَاتٍ
X
ദൃഷ്ടാന്തങ്ങളായിട്ട്
بَيِّنَاتٍ
X
വ്യക്തമായ
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَهْدِي
X
നേര്‍വഴിയിലാക്കുന്നു
مَن يُرِيدُ
X
അവനുദ്ദേശിക്കുന്നവനെ
﴿22:16﴾ اللَّهُ
X
അല്ലാഹു
نُورُ
X
വെളിച്ചമാകുന്നു
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭൂമിയുടേയും
مَثَلُ نُورِهِ
X
അവന്റെ വെളിച്ചത്തിന്റെ ഉപമ
كَمِشْكَاةٍ
X
ഒരു വിളക്കുമാടം പോലെയാണ്
فِيهَا
X
അതിലുണ്ട്
مِصْبَاحٌۖ
X
ഒരു വിളക്ക്
الْمِصْبَاحُ
X
ആ വിളക്ക്
فِي زُجَاجَةٍۖ
X
ഒരു സഫടികക്കൂട്ടില്‍
الزُّجَاجَةُ
X
ആ സ്ഫടികം
كَأَنَّهَا كَوْكَبٌ
X
അത് ഒരു നക്ഷത്രം പോലെയാണ്
دُرِّيٌّ
X
വെട്ടിത്തിളങ്ങുന്ന
يُوقَدُ
X
അത് കത്തിക്കപ്പെട്ടിരിക്കുന്നു
مِن شَجَرَةٍ
X
മരം കൊണ്ട്
مُّبَارَكَةٍ
X
അനുഗ്രഹീതമായ
زَيْتُونَةٍ
X
ഒലീവ് മരം
لَّا شَرْقِيَّةٍ
X
കിഴക്ക് ഭാഗത്തുള്ളതല്ല
وَلَا غَرْبِيَّةٍ
X
പടിഞ്ഞാറ് ഭാഗത്തുള്ളതുമല്ല
يَكَادُ زَيْتُهَا يُضِيءُ
X
അതിന്റെ എണ്ണ പ്രകാശിക്കുമാറാകും
وَلَوْ لَمْ تَمْسَسْهُ
X
അതിനെ സ്പര്‍ശിച്ചില്ലെങ്കില്‍ പോലും
نَارٌۚ
X
തീ
نُّورٌ عَلَىٰ نُورٍۗ
X
വെളിച്ചത്തിനു മേല്‍ വെളിച്ചം
يَهْدِي اللَّهُ
X
അല്ലാഹു വഴി കാണിക്കുന്നു
لِنُورِهِ
X
അവന്റെ വെളിച്ചത്തിന്
مَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവരെ
وَيَضْرِبُ اللَّهُ
X
അല്ലാഹു വെക്കുന്നു
الْأَمْثَالَ
X
ഉദാഹരണങ്ങള്‍
لِلنَّاسِۗ
X
ജനങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെ കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿24:35﴾ لَّقَدْ أَنزَلْنَا
X
തീര്‍ച്ചയായും നാമിറക്കി
آيَاتٍ مُّبَيِّنَاتٍۚ
X
വ്യക്തമാക്കുന്ന വചനങ്ങള്‍
وَاللَّهُ يَهْدِي
X
അല്ലാഹു നേര്‍വഴിക്ക് നയിക്കുന്നു
مَن يَشَاءُ
X
അവനുദ്ദേശിക്കുന്നവര്
إِلَىٰ صِرَاطٍ
X
മാര്‍ഗത്തിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿24:46﴾ قَالَ
X
മൂസ പറഞ്ഞു
كَلَّاۖ
X
ഒരിക്കലുമില്ല
إِنَّ مَعِيَ
X
തീര്‍ച്ചയായും എന്റെ കൂടെയുണ്ട്
رَبِّي
X
എന്റെ നാഥന്‍
سَيَهْدِينِ
X
അവന്‍ എനിക്ക് രക്ഷാമാര്‍ഗം കാണിച്ചുതരും
﴿26:62﴾ الَّذِي
X
യാതൊരുത്തന്‍
خَلَقَنِي
X
അവന്‍ എന്നെ സൃഷ്ടിച്ചിരിക്കുന്നു
فَهُوَ
X
അവന്‍ തന്നെയാണ്
يَهْدِينِ
X
എന്നെ നേര്‍വഴിയിലാക്കുന്നതും
﴿26:78﴾ أَمَّن يَهْدِيكُمْ
X
അഥവാ നിങ്ങള്‍ക്ക് വഴികാണിക്കുന്നവനോ
فِي ظُلُمَاتِ
X
കൂരിരുളില്‍
الْبَرِّ
X
കരയിലെ
وَالْبَحْرِ
X
കടലിലെയും
وَمَن يُرْسِلُ
X
അയക്കുകയും ചെയ്യുന്നവന്‍
الرِّيَاحَ
X
കാറ്റുകളെ
بُشْرًا
X
ശുഭവാര്‍ത്തയുമായി
بَيْنَ يَدَيْ
X
മുന്നോടിയായി
رَحْمَتِهِۗ
X
തന്റെ അനുഗ്രഹത്തിന്റെ
أَإِلَٰهٌ
X
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ اللَّهِۚ
X
അല്ലാഹുവിന്റെ കൂടെ
تَعَالَى اللَّهُ
X
അല്ലാഹു അതീതനായിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം
﴿27:63﴾ وَلَمَّا تَوَجَّهَ
X
അദ്ദേഹം യാത്രതിരിച്ചപ്പോള്‍
تِلْقَاءَ مَدْيَنَ
X
മദ്യന്റെനേരെ
قَالَ
X
അദ്ദേഹം പറഞ്ഞു
عَسَىٰ رَبِّي
X
എന്റെ നാഥന്‍ ആയേക്കാം
أَن يَهْدِيَنِي
X
എന്നെ നയിക്കുന്നവന്‍
سَوَاءَ السَّبِيلِ
X
ശരിയായ വഴിയിലൂടെ
﴿28:22﴾ فَإِن لَّمْ يَسْتَجِيبُوا
X
അവര്‍ ഉത്തരം നല്‍കുന്നില്ലെങ്കില്‍
لَكَ
X
നിനക്ക്
فَاعْلَمْ
X
നീ അറിയുക
أَنَّمَا
X
നിശ്ചയം
يَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നത്
أَهْوَاءَهُمْۚ
X
അവരുടെ തന്നിഷ്ടങ്ങളെ(മാത്രമാണെന്ന്)
وَمَنْ أَضَلُّ
X
വഴിപിഴച്ചവന്‍ ആരുണ്ട്
مِمَّنِ اتَّبَعَ
X
പിന്‍പറ്റിയവനെക്കാള്‍
هَوَاهُ
X
തന്നിഷ്ടത്തെ
بِغَيْرِ هُدًى
X
മാര്‍ഗദര്‍ശനമില്ലാതെ
مِّنَ اللَّهِۚ
X
അല്ലാഹുവിങ്കല്‍നിന്നുള്ള
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿28:50﴾ إِنَّكَ
X
നിശ്ചയം നീ
لَا تَهْدِي
X
നീ നേര്‍വഴിയിലാക്കുകയില്ല
مَنْ أَحْبَبْتَ
X
നീ ഇഷ്ടപ്പെടുന്നവരെ
وَلَٰكِنَّ اللَّهَ
X
എന്നാല്‍ അല്ലാഹു
يَهْدِي
X
നേര്‍വഴിയിലാക്കുന്നു
مَن يَشَاءُۚ
X
അവനിച്ഛിക്കുന്നവരെ
وَهُوَ
X
അവന്‍
أَعْلَمُ
X
നന്നായി അറിയുന്നവനാണ്
بِالْمُهْتَدِينَ
X
നേര്‍വഴിതേടുന്നവരെ
﴿28:56﴾ بَلِ
X
എന്നാല്‍
اتَّبَعَ
X
പിന്‍പറ്റി
الَّذِينَ ظَلَمُوا
X
അക്രമികള്‍
أَهْوَاءَهُم
X
തങ്ങളുടെ ഇച്ഛകളെ
بِغَيْرِ عِلْمٍۖ
X
യാതൊരു വിവരവും ഇല്ലാതെ
فَمَن يَهْدِي
X
അപ്പോള്‍ ആര് നേര്‍വഴിയിലാക്കും
مَنْ أَضَلَّ اللَّهُۖ
X
അല്ലാഹു വഴി തെറ്റിച്ചവനെ
وَمَا لَهُم
X
അവര്‍ക്കില്ല
مِّن نَّاصِرِينَ
X
സഹായികളായി ആരും
﴿30:29﴾ أَوَلَمْ يَهْدِ
X
വഴി കാണിച്ചിട്ടില്ലേ (ഗുണപാഠം നല്‍കിയിട്ടില്ലേ)
لَهُمْ
X
ഇവര്‍ക്ക്
كَمْ أَهْلَكْنَا
X
എത്രയോ നാം തകര്‍ത്തു കളഞ്ഞിട്ടുണ്ട് (എന്നത്)
مِن قَبْلِهِم
X
അവര്‍ക്കുമുമ്പ്
مِّنَ الْقُرُونِ
X
തലമുറകളെ
يَمْشُونَ
X
ഇവര്‍ നടക്കുന്നു (സഞ്ചരിക്കുന്നു)
فِي مَسَاكِنِهِمْۚ
X
അവരുടെ പാര്‍പ്പിടങ്ങളില്‍കൂടി
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَاتٍۖ
X
ദൃഷ്ടാന്തങ്ങള്‍
أَفَلَا يَسْمَعُونَ
X
(എന്നിട്ടും) അവര്‍ കേട്ടറിയുന്നില്ലേ
﴿32:26﴾ مَّا جَعَلَ
X
ഉണ്ടാക്കിയിട്ടില്ല
اللَّهُ
X
അല്ലാഹു
لِرَجُلٍ
X
ഒരാള്‍ക്കും
مِّن قَلْبَيْنِ
X
രണ്ടുഹൃദയങ്ങള്‍
فِي جَوْفِهِۚ
X
അവന്റെ ഉള്ളില്‍
وَمَا جَعَلَ
X
അവന്‍ ആക്കിയിട്ടില്ല
أَزْوَاجَكُمُ
X
നിങ്ങളുടെ ഭാര്യമാരെ
اللَّائِي تُظَاهِرُونَ مِنْهُنَّ
X
നിങ്ങള്‍ ളിഹാര്‍ ചെയ്യുന്ന
أُمَّهَاتِكُمْۚ
X
നിങ്ങളുടെ മാതാക്കള്‍
وَمَا جَعَلَ
X
അവന്‍ ആക്കിയിട്ടില്ല
أَدْعِيَاءَكُمْ
X
നിങ്ങളിലേക്ക് ചേര്‍ത്തുവിളിക്കുന്നവരെ
أَبْنَاءَكُمْۚ
X
നിങ്ങളുടെ പുത്രന്‍മാര്‍
ذَٰلِكُمْ
X
അതൊക്കെ
قَوْلُكُم
X
നിങ്ങളുടെ വെറും വാക്കുകളാണ്
بِأَفْوَاهِكُمْۖ
X
നിങ്ങളുടെ വായകള്‍ കൊണ്ടുള്ള
وَاللَّهُ يَقُولُ
X
അല്ലാഹു പറയുന്നു
الْحَقَّ
X
സത്യം
وَهُوَ يَهْدِي
X
അവന്‍ നയിക്കുകയും ചെയ്യുന്നു
السَّبِيلَ
X
നേര്‍വഴിയില്‍
﴿33:4﴾ وَيَرَى
X
കാണുന്നുണ്ട്
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവര്‍
الْعِلْمَ
X
ജ്ഞാനം
الَّذِي أُنزِلَ
X
ഇറക്കപ്പെട്ട
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
هُوَ الْحَقَّ
X
അതാണ് സത്യം
وَيَهْدِي
X
അത് നയിക്കുകയും ചെയ്യുന്നു
إِلَىٰ صِرَاطِ
X
മാര്‍ഗത്തിലേക്ക്
الْعَزِيزِ
X
പ്രതാപിയായവന്റെ
الْحَمِيدِ
X
സ്തുത്യര്‍ഹനും
﴿34:6﴾ أَفَمَن زُيِّنَ لَهُ
X
അപ്പോള്‍ അലംകൃതമായി തോന്നിയവന്റെ സ്ഥിതിയോ
سُوءُ عَمَلِهِ
X
തന്റെ ചീത്ത പ്രവൃത്തി
فَرَآهُ
X
അങ്ങനെ അവന്‍ അത് കാണുകയും ചെയ്തു
حَسَنًاۖ
X
നല്ലതായി
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُضِلُّ
X
വഴികേടിലാക്കുന്നു
مَن يَشَاءُ
X
അവനിഛിക്കുന്നവരെ
وَيَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുന്നു
مَن يَشَاءُۖ
X
താന്‍ ഇഛിക്കുന്നവരെ
فَلَا تَذْهَبْ
X
അതിനാല്‍ പോകാതിരിക്കട്ടെ
نَفْسُكَ
X
നിന്റെ ജീവന്‍
عَلَيْهِمْ
X
അവരെക്കുറിച്ചോര്‍ത്ത്
حَسَرَاتٍۚ
X
കൊടും ദുഃഖത്താല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِمَا يَصْنَعُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
﴿35:8﴾ وَقَالَ
X
ഇബ്റാഹീം പറഞ്ഞു
إِنِّي ذَاهِبٌ
X
ഞാന്‍ പോവുകയാണ്
إِلَىٰ رَبِّي
X
എന്റെ നാഥന്റെയടുത്തേക്ക്
سَيَهْدِينِ
X
അവനെന്നെ നേര്‍വഴിയില്‍ നയിക്കും
﴿37:99﴾ أَلَا
X
അറിയുക
لِلَّهِ
X
അല്ലാഹുവിന് മാത്രം (അവകാശപ്പെട്ടതാണ്)
الدِّينُ
X
കീഴ്വണക്കം
الْخَالِصُۚ
X
കളങ്കമറ്റ
وَالَّذِينَ اتَّخَذُوا
X
സ്വീകരിച്ചവര്‍
مِن دُونِهِ
X
അവനു പുറമെ
أَوْلِيَاءَ
X
രക്ഷാധികാരികളെ
مَا نَعْبُدُهُمْ
X
ഞങ്ങള്‍ അവരെ ആരാധിക്കുന്നില്ല
إِلَّا لِيُقَرِّبُونَا
X
അവര്‍ ഞങ്ങളെ അടുപ്പിക്കുന്നതിനല്ലാതെ
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
زُلْفَىٰ
X
ഒരു അടുപ്പിക്കല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَحْكُمُ
X
അവന്‍ തീര്‍പ്പുകല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
فِي مَا
X
യാതൊരു കാര്യത്തില്‍
هُمْ
X
അവര്‍
فِيهِ
X
അതില്‍
يَخْتَلِفُونَۗ
X
അവര്‍ ഭിന്നതപുലര്‍ത്തുന്നു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
مَنْ
X
ഒരുത്തനെ
هُوَ
X
അവന്‍
كَاذِبٌ
X
കള്ളം പറയുന്നവനാകുന്നു
كَفَّارٌ
X
നിഷേധിക്കുന്നവനും
﴿39:3﴾ اللَّهُ
X
അല്ലാഹു
نَزَّلَ
X
അവന്‍ അവതരിപ്പിച്ചു
أَحْسَنَ الْحَدِيثِ
X
അത്യുല്‍കൃഷ്ടമായ വചനം
كِتَابًا
X
ഗ്രന്ഥം
مُّتَشَابِهًا
X
പരസ്പരം സാമ്യമുള്ള
مَّثَانِيَ
X
ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതുമായ
تَقْشَعِرُّ
X
രോമാഞ്ചമുണ്ടാകുന്നു
مِنْهُ
X
അത് നിമിത്തം
جُلُودُ
X
ചര്‍മങ്ങള്‍ക്ക്
الَّذِينَ يَخْشَوْنَ
X
ഭയപ്പെടുന്നവരുടെ
رَبَّهُمْ
X
തങ്ങളുടെ നാഥനെ
ثُمَّ
X
പിന്നീട്
تَلِينُ
X
വിനീതമാകുന്നു
جُلُودُهُمْ
X
അവരുടെ ചര്‍മങ്ങള്‍
وَقُلُوبُهُمْ
X
അവരുടെ ഹൃദയങ്ങളും
إِلَىٰ ذِكْرِ اللَّهِۚ
X
അല്ലാഹുവെ സ്മരിക്കുന്നതിനായി
ذَٰلِكَ
X
അതത്രെ
هُدَى اللَّهِ
X
അല്ലാഹുവിന്റെ സന്‍മാര്‍ഗം
يَهْدِي بِهِ
X
അത് മുഖേന അവന്‍ സന്‍മാര്‍ഗത്തിലേക്ക് നയിക്കുന്നു
مَن يَشَاءُۚ
X
താനിച്ഛിക്കുന്നവരെ
وَمَن يُضْلِلِ اللَّهُ
X
(അല്ലാഹു) വഴികേടിലാക്കുന്നവന്‍
فَمَا لَهُ
X
അവന്നില്ല
مِنْ هَادٍ
X
സന്‍മാര്‍ഗ ദര്‍ശകനായി ആരും
﴿39:23﴾ وَمَن يَهْدِ
X
വല്ലവനെയും നേര്‍വഴിയിലാക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
പിന്നെ അവന്നില്ല
مِن مُّضِلٍّۗ
X
അവനെ വഴി പിഴപ്പിക്കുന്നവനായി ആരും
أَلَيْسَ اللَّهُ
X
അല്ലാഹു അല്ലയോ
بِعَزِيزٍ
X
പ്രതാപി
ذِي انتِقَامٍ
X
ശിക്ഷാ നടപടി സ്വീകരിക്കുന്നവനും
﴿39:37﴾ وَقَالَ
X
പറഞ്ഞു
رَجُلٌ
X
ഒരാള്‍
مُّؤْمِنٌ
X
സത്യവിശ്വാസിയായ
مِّنْ آلِ فِرْعَوْنَ
X
ഫറവോന്റെ വംശത്തില്‍പെട്ട
يَكْتُمُ
X
അദ്ദേഹം മറച്ചുവെക്കുന്നു
إِيمَانَهُ
X
തന്റെ വിശ്വാസം
أَتَقْتُلُونَ
X
നിങ്ങള്‍ കൊല്ലുകയാണോ
رَجُلًا
X
ഒരു മനുഷ്യനെ
أَن يَقُولَ
X
അദ്ദേഹം പറയുന്നതിനാല്‍
رَبِّيَ
X
എന്റെ നാഥന്‍
اللَّهُ
X
അല്ലാഹുവാകുന്നു (എന്ന്)
وَقَدْ جَاءَكُم
X
അദ്ദേഹം നിങ്ങളുടെയടുക്കല്‍ വന്നിട്ടുമുണ്ട്
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍ നിന്ന്
وَإِن يَكُ
X
അദ്ദേഹമാണെങ്കില്‍
كَاذِبًا
X
കള്ളം പറയുന്നവന്‍
فَعَلَيْهِ
X
അദ്ദേഹത്തിനു തന്നെയാണ് ദോഷകരമാകുന്നത്
كَذِبُهُۖ
X
അദ്ദേഹത്തിന്റെ കളവ്
وَإِن يَكُ
X
ഇനി അദ്ദേഹമാണെങ്കില്‍
صَادِقًا
X
സത്യവാന്‍
يُصِبْكُم
X
നിങ്ങളെ ബാധിക്കും
بَعْضُ
X
ചിലത്
الَّذِي يَعِدُكُمْۖ
X
അദ്ദേഹം നിങ്ങളെ താക്കീതു ചെയ്യുന്നതില്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
مَنْ
X
ഒരുവനെ
هُوَ
X
അവന്‍
مُسْرِفٌ
X
പരിധി വിടുന്നവനാകുന്നു
كَذَّابٌ
X
കള്ളം പറയുന്നവനും
﴿40:28﴾ شَرَعَ
X
അവന്‍ നിയമമാക്കിയിരിക്കുന്നു
لَكُم
X
നിങ്ങള്‍ക്ക്
مِّنَ الدِّينِ
X
മതത്തില്‍
مَا وَصَّىٰ بِهِ
X
അവന്‍ കല്‍പിച്ച കാര്യം
نُوحًا
X
നൂഹിനോടും
وَالَّذِي أَوْحَيْنَا
X
നാം ദിവ്യബോധനം നല്‍കിയ കാര്യം
إِلَيْكَ
X
നിനക്ക്
وَمَا وَصَّيْنَا بِهِ
X
നാം അനുശാസിച്ചതും
إِبْرَاهِيمَ
X
ഇബ്റാഹീമിനോട്
وَمُوسَىٰ
X
മൂസയോടും
وَعِيسَىٰۖ
X
ഈസയോടും
أَنْ أَقِيمُوا
X
(അതായത്) നിങ്ങള്‍ നിലനിര്‍ത്തുവിന്‍ എന്ന്
الدِّينَ
X
ഈ ദീനിനെ
وَلَا تَتَفَرَّقُوا
X
നിങ്ങള്‍ ഭിന്നിക്കാതിരിക്കുകയും ചെയ്യുവിന്‍
فِيهِۚ
X
അതില്‍
كَبُرَ
X
വലിയ ഭാരമായി തോന്നിയിരിക്കുന്നു
عَلَى الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികള്‍ക്ക്
مَا
X
യാതൊന്ന് (യാതൊരു സന്ദേശം)
تَدْعُوهُمْ
X
നിങ്ങള്‍ അവരെ ക്ഷണിക്കുന്നു
إِلَيْهِۚ
X
അതിലേക്ക്
اللَّهُ
X
അല്ലാഹു
يَجْتَبِي
X
അവന്‍ തെരഞ്ഞെടുക്കുന്നു
إِلَيْهِ
X
അവങ്കലേക്ക്
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
وَيَهْدِي
X
അവന്‍ വഴികാട്ടിക്കൊടുക്കുകയും ചെയ്യുന്നു
إِلَيْهِ
X
തന്നിലേക്ക്
مَن يُنِيبُ
X
(അവങ്കലേക്ക്) മടങ്ങുന്നവരെ
﴿42:13﴾ إِلَّا الَّذِي فَطَرَنِي
X
എന്നെ സൃഷ്ടിച്ചവനില്‍നിന്നൊഴികെ
فَإِنَّهُ
X
തീര്‍ച്ചയായും അവന്‍
سَيَهْدِينِ
X
അവന്‍ എന്നെ നേര്‍വഴിയിലാക്കും
﴿43:27﴾ أَفَرَأَيْتَ
X
നീ കണ്ടോ
مَنِ اتَّخَذَ
X
ആക്കിയവനെ
إِلَٰهَهُ
X
തന്റെ ദൈവമായി
هَوَاهُ
X
തന്റെ ദേഹേഛയെ
وَأَضَلَّهُ
X
അവനെ വഴികേടിലാക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَىٰ عِلْمٍ
X
അറിഞ്ഞുകൊണ്ടുതന്നെ
وَخَتَمَ
X
അവന്‍ മുദ്രവെച്ചിരിക്കുന്നു
عَلَىٰ سَمْعِهِ
X
അവന്റെ കാതിന്
وَقَلْبِهِ
X
അവന്റെ മനസ്സിനും
وَجَعَلَ
X
അവന്‍ ഉണ്ടാക്കിയിരിക്കുന്നു
عَلَىٰ بَصَرِهِ
X
അവന്റെ കണ്ണിനുമേല്‍
غِشَاوَةً
X
മൂടി
فَمَن يَهْدِيهِ
X
അപ്പോള്‍ അവനെ നേര്‍വഴിയിലാക്കാനാരുണ്ട്
مِن بَعْدِ اللَّهِۚ
X
അല്ലാഹുവെക്കൂടാതെ
أَفَلَا تَذَكَّرُونَ
X
എന്നിട്ടും നിങ്ങളൊട്ടും ചിന്തിച്ചറിയുന്നില്ലേ
﴿45:23﴾ قُلْ
X
നീ പറയുക(ചോദിക്കുക)
أَرَأَيْتُمْ
X
നിങ്ങള്‍ ചിന്തിച്ചോ?
إِن كَانَ
X
ഇതാണെങ്കില്‍
مِنْ عِندِ اللَّهِ
X
അല്ലാഹുവില്‍നിന്നുവന്നത്
وَكَفَرْتُم
X
നിങ്ങള്‍ നിഷേധിച്ചു
بِهِ
X
ഇതിനെ
وَشَهِدَ
X
സാക്ഷ്യപ്പെടുത്തി
شَاهِدٌ
X
ഒരു സാക്ഷി
مِّن بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളില്‍നിന്നുള്ള
عَلَىٰ مِثْلِهِ
X
ഇതുപോലുള്ളതിനെ
فَآمَنَ
X
അങ്ങനെ അയാള്‍ വിശ്വസിച്ചു
وَاسْتَكْبَرْتُمْۖ
X
നിങ്ങള്‍ അഹംഭാവം നടിച്ചു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
ആക്രമികളായ
﴿46:10﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا قَوْمَنَا
X
ഞങ്ങളുടെ സമുദായമേ
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
كِتَابًا
X
ഒരു വേദഗ്രന്ഥം
أُنزِلَ
X
അത് അവതരിപ്പിക്കപ്പെട്ടു (അവതീര്‍ണമായ)
مِن بَعْدِ مُوسَىٰ
X
മൂസാക്കുശേഷം
مُصَدِّقًا
X
സത്യപ്പെടുത്തുന്ന
لِّمَا بَيْنَ يَدَيْهِ
X
അതിനു മുമ്പുള്ളതിനെ
يَهْدِي
X
അത് വഴികാണിക്കുന്നു
إِلَى الْحَقِّ
X
സത്യത്തിലേക്ക്
وَإِلَىٰ طَرِيقٍ
X
മാര്‍ഗത്തിലേക്കും
مُّسْتَقِيمٍ
X
നേരായ
﴿46:30﴾ سَيَهْدِيهِمْ
X
അവന്‍ അവരെ നേര്‍വഴിയിലാക്കും
وَيُصْلِحُ
X
അവന്‍ മെച്ചപ്പെടുത്തും
بَالَهُمْ
X
അവരുടെ സ്ഥിതി
﴿47:5﴾ لِّيَغْفِرَ
X
പൊറുത്തുതരുന്നതിന്
لَكَ
X
നിനക്ക്
اللَّهُ
X
അല്ലാഹു
مَا تَقَدَّمَ
X
മുമ്പ് സംഭവിച്ചത്
مِن ذَنبِكَ
X
നിന്റെ പാപത്തില്‍നിന്ന്
وَمَا تَأَخَّرَ
X
പിന്നീട് സംഭവിച്ചതും
وَيُتِمَّ
X
അവന്‍ നിറവേറ്റിത്തരുന്നതിനും
نِعْمَتَهُ
X
അവന്റെ അനുഗ്രഹം
عَلَيْكَ
X
നിനക്ക്
وَيَهْدِيَكَ
X
നിന്നെ നയിക്കാനും
صِرَاطًا مُّسْتَقِيمًا
X
നേരായ മാര്‍ഗത്തിലൂടെ
﴿48:2﴾ وَعَدَكُمُ
X
നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
X
അല്ലാഹു
مَغَانِمَ
X
സമരാര്‍ജിത സമ്പത്തുകള്‍
كَثِيرَةً
X
ധാരാളം
تَأْخُذُونَهَا
X
നിങ്ങളവ പിടിച്ചെടുക്കും
فَعَجَّلَ
X
എന്നാല്‍ അവന്‍ മുന്‍കൂട്ടിത്തന്നിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
هَٰذِهِ
X
ഇത്
وَكَفَّ
X
അവന്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തു
أَيْدِيَ
X
കൈകളെ
النَّاسِ
X
ജനത്തിന്റെ
عَنكُمْ
X
നിങ്ങളില്‍നിന്ന്
وَلِتَكُونَ
X
അതാകുന്നതിനു വേണ്ടിയും
آيَةً
X
ഒരടയാളം
لِّلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
﴿48:20﴾