Repeated Words in Quran

< >
Total Found : 24
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَسْتَحْيِي
X
ലജ്ജിക്കുന്നില്ല
أَن يَضْرِبَ مَثَلًا
X
ഉദാഹരിക്കാന്‍
مَّا
X
ഏതൊരു ഉപമയും
بَعُوضَةً
X
കൊതുകിനെ
فَمَا فَوْقَهَاۚ
X
അതിലും നിസ്സാരമായതിനെ
فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ വിശ്വാസികള്‍
فَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهُ الْحَقُّ
X
നിശ്ചയം അത് സത്യമാണെന്ന്
مِن رَّبِّهِمْۖ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ സത്യനിഷേധികള്‍
فَيَقُولُونَ
X
അവര്‍ പറയും
مَاذَا
X
എന്താണ്
أَرَادَ
X
ഉദ്ദേശിച്ചു (ഉദ്ദേശിച്ചത്)
اللَّهُ
X
അല്ലാഹു
بِهَٰذَا
X
مَثَلًاۘ
X
ഉപമകൊണ്ട്
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
بِهِ
X
ഇതുകൊണ്ട്
كَثِيرًا
X
നിരവധിപേരെ
وَيَهْدِي بِهِ
X
ഇതുകൊണ്ട് അവന്‍ നേര്‍വഴിയിലുമാക്കുന്നു
كَثِيرًاۚ
X
ഒട്ടനവധിപേരെ
وَمَا يُضِلُّ بِهِ
X
ഇതുകൊണ്ട് അവന്‍ വഴിതെറ്റിക്കുന്നില്ല
إِلَّا الْفَاسِقِينَ
X
അധര്‍മികളെയല്ലാതെ
﴿2:26﴾ فَوَيْلٌ
X
അതിനാല്‍ നാശം
لِّلَّذِينَ يَكْتُبُونَ
X
എഴുതുന്നവര്‍ക്ക്
الْكِتَابَ
X
ഗ്രന്ഥം
بِأَيْدِيهِمْ
X
തങ്ങളുടെ കൈകള്‍കൊണ്ട്
ثُمَّ
X
പിന്നെ
يَقُولُونَ
X
അവര്‍ പറയുന്നു
هَٰذَا
X
ഇത്
مِنْ عِندِ اللَّهِ
X
അല്ലാഹുവിന്റെ പക്കല്‍നിന്നാണ്
لِيَشْتَرُوا
X
അവര്‍ വാങ്ങാന്‍വേണ്ടി
بِهِ
X
അതുകൊണ്ട്
ثَمَنًا
X
വില
قَلِيلًاۖ
X
തുച്ഛമായ
فَوَيْلٌ لَّهُم
X
ആകയാല്‍ അവര്‍ക്ക് നാശം
مِّمَّا كَتَبَتْ
X
എഴുതിയതിനാല്‍
أَيْدِيهِمْ
X
അവരുടെ കൈകള്‍
وَوَيْلٌ
X
നാശവും
لَّهُم
X
അവര്‍ക്കുണ്ട്
مِّمَّا يَكْسِبُونَ
X
അവര്‍ സമ്പാദിച്ചത് കാരണം
﴿2:79﴾ هُوَ
X
അവന്‍
الَّذِي أَنزَلَ
X
ഇറക്കിയവന്‍
عَلَيْكَ
X
താങ്കള്‍ക്ക്
الْكِتَابَ
X
വേദഗ്രന്ഥം
مِنْهُ
X
അതില്‍
آيَاتٌ
X
വാക്യങ്ങള്‍, സൂക്തങ്ങള്‍
مُّحْكَمَاتٌ
X
ഖണ്ഡിതമായ, സുവ്യക്തമായ
هُنَّ
X
അവയാണ്
أُمُّ الْكِتَابِ
X
വേദഗ്രന്ഥത്തിന്റെ കാതല്‍
وَأُخَرُ
X
മറ്റു ചിലത്
مُتَشَابِهَاتٌۖ
X
അസ്പഷ്ടമായവ, തെളിച്ച് പറഞ്ഞിട്ടില്ലാത്തവ
فَأَمَّا
X
എന്നാല്‍
الَّذِينَ فِي قُلُوبِهِمْ
X
തങ്ങളുടെ ഹൃദയത്തിലുള്ളവര്‍
زَيْغٌ
X
വക്രത
فَيَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നു
مَا تَشَابَهَ
X
വ്യക്തതയില്ലാത്തത്
مِنْهُ
X
അതില്‍ നിന്ന്
ابْتِغَاءَ
X
ആഗ്രഹിച്ച്
الْفِتْنَةِ
X
കുഴപ്പം
وَابْتِغَاءَ
X
ആഗ്രഹിച്ചും
تَأْوِيلِهِۗ
X
അതിന്റെ വ്യാഖ്യാനം
وَمَا يَعْلَمُ
X
അറിയുകയില്ല
تَأْوِيلَهُ
X
അതിന്റെ വ്യാഖ്യാനം
إِلَّا اللَّهُۗ
X
അല്ലാഹു ഒഴികെ
وَالرَّاسِخُونَ
X
പക്വത നേടിയവര്‍
فِي الْعِلْمِ
X
അറിവില്‍
يَقُولُونَ
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِهِ
X
അതില്‍
كُلٌّ
X
എല്ലാം
مِّنْ عِندِ رَبِّنَاۗ
X
ഞങ്ങളുടെ നാഥനില്‍ നിന്നുള്ളതാണ്
وَمَا يَذَّكَّرُ
X
ആലോചിച്ചറിയുന്നില്ല, ഓര്‍മിക്കുന്നില്ല
إِلَّا
X
അല്ലാതെ
أُولُو الْأَلْبَابِ
X
ബുദ്ധിമാന്‍മാര്‍
﴿3:7﴾ الَّذِينَ يَقُولُونَ
X
പ്രാര്‍ഥിക്കുന്നവരാണ്
رَبَّنَا
X
ഞങ്ങളുടെ നാഥാ
إِنَّنَا
X
നിശ്ചയം ഞങ്ങള്‍
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
فَاغْفِرْ
X
അതിനാല്‍ പൊറുത്തുതരേണമേ
لَنَا
X
ഞങ്ങള്‍ക്ക്
ذُنُوبَنَا
X
ഞങ്ങളുടെ പാപങ്ങള്‍
وَقِنَا
X
ഞങ്ങളെ രക്ഷിക്കേണമേ
عَذَابَ النَّارِ
X
നരക ശിക്ഷയില്‍ നിന്ന്
﴿3:16﴾ وَمِنْ أَهْلِ الْكِتَابِ
X
വേദക്കാരിലുണ്ട്
مَنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِقِنطَارٍ
X
ഒരു (സ്വര്‍ണ)കൂമ്പാരം
يُؤَدِّهِ
X
അത് അവന്‍ തിരിച്ചുതരും
إِلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِدِينَارٍ
X
ഒരു ദീനാര്‍
لَّا يُؤَدِّهِ
X
അത് അവന്‍ തിരിച്ചുനല്‍കുകയില്ല
إِلَيْكَ
X
നിനക്ക്
إِلَّا مَا دُمْتَ عَلَيْهِ قَائِمًاۗ
X
നീ അവനെ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞതുകൊണ്ടാണ്
لَيْسَ
X
ഇല്ല
عَلَيْنَا
X
നമ്മുടെ മേല്‍
فِي الْأُمِّيِّينَ
X
നിരക്ഷരരുടെ കാര്യത്തില്‍
سَبِيلٌ
X
ഒരു മാര്‍ഗവും(ഒരു കുറ്റവും)
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:75﴾ وَإِنَّ مِنْهُمْ
X
തീര്‍ച്ചയായും അവരിലുണ്ട്
لَفَرِيقًا
X
ഒരു വിഭാഗം
يَلْوُونَ
X
അവര്‍ വളക്കുന്നു
أَلْسِنَتَهُم
X
അവരുടെ നാവുകള്‍
بِالْكِتَابِ
X
വേദം കൊണ്ട് (വായിക്കുമ്പോള്‍)
لِتَحْسَبُوهُ
X
നിങ്ങള്‍ അതിനെ ധരിക്കാന്‍ വേണ്ടി
مِنَ الْكِتَابِ
X
വേദപുസ്തകത്തിലുള്ളതാണെന്ന്
وَمَا هُوَ
X
അതല്ല
مِنَ الْكِتَابِ
X
വേദപുസ്തകത്തിലുള്ളത്
وَيَقُولُونَ
X
അവര്‍ പറയുന്നു
هُوَ
X
അത്
مِنْ عِندِ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ളതാണെന്ന്
وَمَا هُوَ
X
അതല്ല
مِنْ عِندِ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ളത്
وَيَقُولُونَ
X
അവര്‍ പറയുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെമേല്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:78﴾ ثُمَّ
X
പിന്നെ
أَنزَلَ
X
അവന്‍ ഇറക്കി
عَلَيْكُم
X
നിങ്ങള്‍ക്ക് മേല്‍
مِّن بَعْدِ
X
ശേഷം
الْغَمِّ
X
ദുഃഖത്തിന്
أَمَنَةً
X
ശാന്തി
نُّعَاسًا
X
നിദ്രാമയക്കമായി
يَغْشَىٰ
X
അത് പൊതിയുന്നു
طَائِفَةً
X
ഒരു വിഭാഗത്തെ
مِّنكُمْۖ
X
നിങ്ങളില്‍ നിന്നുള്ള
وَطَائِفَةٌ
X
(മറ്റൊരു) വിഭാഗം
قَدْ
X
തീര്‍ച്ചയായും
أَهَمَّتْهُمْ
X
അവരെ അസ്വസ്ഥരാക്കി
أَنفُسُهُمْ
X
അവരുടെ ദേഹങ്ങള്‍, അവരുടെ താല്‍പര്യങ്ങള്‍
يَظُنُّونَ
X
അവര്‍ ധരിച്ച് വെക്കുന്നു
بِاللَّهِ
X
അല്ലാഹുവിനെ സംബന്ധിച്ച്
غَيْرَ الْحَقِّ
X
സത്യമല്ലാത്ത, സത്യവിരുദ്ധമായ
ظَنَّ الْجَاهِلِيَّةِۖ
X
അനിസ്ലാമിക(മൂഢ) ധാരണ
يَقُولُونَ
X
അവര്‍ പറയുന്നു(ചോദിക്കുന്നു)
هَل لَّنَا
X
ഞങ്ങള്‍ക്ക് ഉണ്ടോ
مِنَ الْأَمْرِ
X
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
مِن شَيْءٍۗ
X
വല്ലതും (വല്ല പങ്കും)
قُلْ
X
നീ പറയുക
إِنَّ الْأَمْرَ
X
നിശ്ചയം കാര്യം
كُلَّهُ
X
അതെല്ലാം
لِلَّهِۗ
X
അല്ലാഹുവിനുള്ളതാണ്
يُخْفُونَ
X
അവര്‍ ഒളിച്ചുവെക്കുന്നു
فِي أَنفُسِهِم
X
അവരുടെ മനസ്സുകളില്‍
مَّا لَا يُبْدُونَ
X
അവര്‍ വെളിപ്പെടുത്താത്തത്
لَكَۖ
X
നിന്നോട്
يَقُولُونَ
X
അവര്‍ പറയുന്നു
لَوْ كَانَ
X
ഉണ്ടായിരുന്നെങ്കില്‍
لَنَا
X
നമുക്ക്
مِنَ الْأَمْرِ
X
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
شَيْءٌ
X
വല്ലതും (വല്ല പങ്കും)
مَّا قُتِلْنَا
X
നാം കൊല്ലപ്പെടുമായിരുന്നില്ല
هَاهُنَاۗ
X
ഇവിടെ
قُل
X
താങ്കള്‍ പറയുക
لَّوْ كُنتُمْ
X
നിങ്ങള്‍ ആയിരുന്നാലും
فِي بُيُوتِكُمْ
X
നിങ്ങളുടെ വീടുകളില്‍
لَبَرَزَ
X
(സ്വയം) പുറപ്പെട്ടുവരുമായിരുന്നു
الَّذِينَ كُتِبَ عَلَيْهِمُ
X
വിധിക്കപ്പെട്ടവര്‍
الْقَتْلُ
X
വധം
إِلَىٰ مَضَاجِعِهِمْۖ
X
അവരുടെ മരണ സ്ഥലങ്ങളിലേക്ക്
وَلِيَبْتَلِيَ اللَّهُ
X
അല്ലാഹു പരീക്ഷിക്കാനും
مَا فِي صُدُورِكُمْ
X
നിങ്ങളുടെ നെഞ്ചുകളിലുള്ളത്
وَلِيُمَحِّصَ
X
ശുദ്ധീകരിക്കാനും
مَا فِي قُلُوبِكُمْۗ
X
നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചുകളിലുള്ളത്
﴿3:154﴾ وَلِيَعْلَمَ
X
അവന്‍ തിരിച്ചറിയാനും
الَّذِينَ نَافَقُواۚ
X
കപടവിശ്വാസം കാണിച്ചവരെ
وَقِيلَ
X
പറയപ്പെട്ടു
لَهُمْ
X
അവരോട്
تَعَالَوْا
X
നിങ്ങള്‍ വരൂ
قَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യൂ
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَوِ ادْفَعُواۖ
X
അല്ലെങ്കില്‍ ചെറുത്തുനില്‍ക്കൂ, പ്രതിരോധിക്കൂ
قَالُوا
X
അവര്‍ പറഞ്ഞു
لَوْ نَعْلَمُ
X
ഞങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍
قِتَالًا
X
യുദ്ധം (ഉണ്ടാകുമെന്ന്)
لَّاتَّبَعْنَاكُمْۗ
X
ഞങ്ങള്‍ നിങ്ങളെ പിന്തുടരുമായിരുന്നു
هُمْ
X
അവര്‍
لِلْكُفْرِ
X
സത്യനിഷേധത്തോട്
يَوْمَئِذٍ
X
അന്ന്
أَقْرَبُ
X
കൂടുതല്‍ അടുപ്പം
مِنْهُمْ
X
അവര്‍ക്ക്
لِلْإِيمَانِۚ
X
സത്യവിശ്വാസത്തേക്കാള്‍
يَقُولُونَ
X
അവര്‍ പറയുന്നു
بِأَفْوَاهِهِم
X
അവരുടെ വായകള്‍കൊണ്ട്
مَّا لَيْسَ
X
ഇല്ലാത്തത്
فِي قُلُوبِهِمْۗ
X
അവരുടെ മനസ്സുകളില്‍
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായി അറിയുന്നവന്‍ (ആകുന്നു)
بِمَا يَكْتُمُونَ
X
അവര്‍ മറച്ചുവെക്കുന്നത്
﴿3:167﴾ مِّنَ الَّذِينَ هَادُوا
X
യഹൂദരായവരില്‍ പെട്ടവരത്രെ (ആ ശത്രുക്കള്‍)
يُحَرِّفُونَ
X
അവര്‍ മാറ്റിത്തിരുത്തുന്നു
الْكَلِمَ
X
വാക്യങ്ങളെ
عَن مَّوَاضِعِهِ
X
അതിന്റെ സ്ഥാനങ്ങളില്‍ നിന്ന്
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
وَعَصَيْنَا
X
ഞങ്ങള്‍ ധിക്കരിച്ചു (എന്നും)
وَاسْمَعْ
X
നീ കേള്‍ക്കുക
غَيْرَ مُسْمَعٍ
X
കേള്‍ക്കപ്പെടേണ്ടവനല്ല
وَرَاعِنَا
X
ഞങ്ങളെ പരിഗണിക്കുക എന്നും
لَيًّا
X
വളച്ചൊടിച്ചുകൊണ്ട്
بِأَلْسِنَتِهِمْ
X
അവരുടെ നാവ്
وَطَعْنًا
X
ആക്ഷേപിച്ചും
فِي الدِّينِۚ
X
സത്യമത(ത്തെ)ത്തില്‍
وَلَوْ أَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞിരുന്നുവെങ്കില്‍
سَمِعْنَا
X
ഞങ്ങള്‍ കേട്ടു
وَأَطَعْنَا
X
ഞങ്ങള്‍ അനുസരിച്ചു
وَاسْمَعْ
X
നീ കേള്‍ക്കണേ
وَانظُرْنَا
X
ഞങ്ങളെ ശ്രദ്ധിക്കണമേ
لَكَانَ
X
തീര്‍ച്ചയായും അതാകുമായിരുന്നു
خَيْرًا
X
ഗുണകരം
لَّهُمْ
X
അവര്‍ക്ക്
وَأَقْوَمَ
X
ഏറ്റവും ശരിയായതും
وَلَٰكِن
X
പക്ഷേ
لَّعَنَهُمُ اللَّهُ
X
അല്ലാഹു അവരെ ശപിച്ചിരിക്കുന്നു
بِكُفْرِهِمْ
X
അവരുടെ സത്യനിഷേധം കാരണം
فَلَا يُؤْمِنُونَ
X
അതിനാല്‍ അവര്‍ വിശ്വസിക്കുകയില്ല
إِلَّا قَلِيلًا
X
കുറച്ചല്ലാതെ
﴿4:46﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരെ
نَصِيبًا
X
ഒരു വിഹിതം
مِّنَ الْكِتَابِ
X
വേദത്തില്‍ നിന്ന്
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِالْجِبْتِ
X
മിഥ്യയില്‍ (ക്ഷുദ്രവിദ്യയില്‍)
وَالطَّاغُوتِ
X
ദുശ്ശക്തികളിലും
وَيَقُولُونَ
X
അവര്‍ പറയുന്നു
لِلَّذِينَ كَفَرُوا
X
സത്യനിഷേധികളോട്
هَٰؤُلَاءِ
X
ഇവര്‍
أَهْدَىٰ
X
ഏറെ നേര്‍വഴി പ്രാപിച്ചവര്‍
مِنَ الَّذِينَ آمَنُوا
X
സത്യവിശ്വാസികളേക്കാള്‍
سَبِيلًا
X
വഴിയാല്‍
﴿4:51﴾ وَمَا لَكُمْ
X
നിങ്ങള്‍ക്കെന്താണ്
لَا تُقَاتِلُونَ
X
നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ല
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَالْمُسْتَضْعَفِينَ
X
മര്‍ദ്ദിതരുടെയും
مِنَ الرِّجَالِ
X
പുരുഷന്‍മാരുടെയും
وَالنِّسَاءِ
X
സ്ത്രീകളുടെയും
وَالْوِلْدَانِ
X
കുട്ടികളുടെയും
الَّذِينَ يَقُولُونَ
X
അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരാണ്
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَخْرِجْنَا
X
ഞങ്ങളെ മോചിപ്പിക്കേണമേ
مِنْ هَٰذِهِ الْقَرْيَةِ
X
ഈ നാട്ടില്‍ നിന്ന്
الظَّالِمِ أَهْلُهَا
X
മര്‍ദ്ദകരായ ജനത്തിന്റെ(അധികാരികളുടെ)
وَاجْعَل لَّنَا
X
ഞങ്ങള്‍ക്ക് നീ നിശ്ചയിച്ചുതരേണമേ
مِن لَّدُنكَ
X
നിന്റെ പക്കല്‍ നിന്നും
وَلِيًّا
X
ഒരു രക്ഷകനെ
وَاجْعَل لَّنَا
X
ഞങ്ങള്‍ക്ക് നീ നിശ്ചയിച്ചുതരേണമേ
مِن لَّدُنكَ
X
നിന്റെ പക്കല്‍ നിന്ന്
نَصِيرًا
X
ഒരു സഹായിയെ
﴿4:75﴾ وَيَقُولُونَ
X
അവര്‍ പറയുന്നു
طَاعَةٌ
X
അനുസരണം (ഞങ്ങള്‍ അനുസരണമുള്ളവരാണ്)
فَإِذَا بَرَزُوا
X
എന്നാല്‍ അവര്‍ പിന്തിരിഞ്ഞുപോയാല്‍
مِنْ عِندِكَ
X
നിന്റെ അടുക്കല്‍ നിന്ന്
بَيَّتَ
X
രാത്രിയില്‍ ഗൂഢാലോചന നടത്തുന്നു
طَائِفَةٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍ നിന്നും
غَيْرَ الَّذِي تَقُولُۖ
X
അവര്‍ പറയുന്നതല്ലാത്തത്
وَاللَّهُ
X
അല്ലാഹു
يَكْتُبُ
X
രേഖപ്പെടുത്തുന്നു
مَا يُبَيِّتُونَۖ
X
അവര്‍ രാത്രിയില്‍ നടത്തുന്ന ഗൂഢാലോചന(യൊക്കെയും)
فَأَعْرِضْ
X
അതിനാല്‍ നീ അവഗണിക്കുക
عَنْهُمْ
X
അവരെ
وَتَوَكَّلْ
X
നീ ഭരമേല്‍പ്പിക്കുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹുതന്നെ
وَكِيلًا
X
ഭരമേല്‍പ്പിക്കപ്പെടുന്നവനായി
﴿4:81﴾ إِنَّ الَّذِينَ يَكْفُرُونَ
X
തീര്‍ച്ചയായും നിഷേധിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവിനെ
وَرُسُلِهِ
X
അവന്റെ ദൂതന്മാരെയും
وَيُرِيدُونَ
X
അവര്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു
أَن يُفَرِّقُوا
X
വിവേചനം കല്‍പിക്കാന്‍
بَيْنَ اللَّهِ وَرُسُلِهِ
X
അല്ലാഹുവിനും അവന്റെ ദൂതന്‍മാര്‍ക്കുമിടയില്‍
وَيَقُولُونَ
X
അവര്‍ പറയുന്നു
نُؤْمِنُ
X
ഞങ്ങള്‍ വിശ്വസിക്കുന്നു
بِبَعْضٍ
X
ചിലരെ
وَنَكْفُرُ
X
ഞങ്ങള്‍ നിഷേധിക്കുന്നു
بِبَعْضٍ
X
ചിലരെ
وَيُرِيدُونَ
X
അവര്‍ ഉദ്ദേശിക്കുന്നു
أَن يَتَّخِذُوا
X
സ്വീകരിക്കാന്‍
بَيْنَ ذَٰلِكَ
X
അതിന് ഇടയില്‍
سَبِيلًا
X
ഒരു മാര്‍ഗം
﴿4:150﴾ يَا أَيُّهَا الرَّسُولُ
X
ദൈവദൂതരേ
لَا يَحْزُنكَ
X
താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ
الَّذِينَ يُسَارِعُونَ
X
സത്വരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
فِي الْكُفْرِ
X
സത്യനിഷേധ മാര്‍ഗത്തില്‍
مِنَ الَّذِينَ قَالُوا
X
പറഞ്ഞവരില്‍പെട്ട
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന്
بِأَفْوَاهِهِمْ
X
അവരുടെ വായകള്‍കൊണ്ട്
وَلَمْ تُؤْمِن
X
എന്നാല്‍ വിശ്വസിച്ചിട്ടില്ല
قُلُوبُهُمْۛ
X
അവരുടെ ഹൃദയങ്ങള്‍
وَمِنَ الَّذِينَ هَادُواۛ
X
യഹൂദരില്‍പെട്ടവരും
سَمَّاعُونَ
X
(അവര്‍) കാതോര്‍ക്കുന്നവരാണ്
لِلْكَذِبِ
X
കള്ളത്തിന്
سَمَّاعُونَ
X
കാതോര്‍ക്കുന്നവരും
لِقَوْمٍ آخَرِينَ
X
മറ്റു ആളുകള്‍ക്കുവേണ്ടി
لَمْ يَأْتُوكَۖ
X
അവര്‍ നിന്റെയടുത്ത് വന്നിട്ടില്ല
يُحَرِّفُونَ
X
അവര്‍ മാറ്റി മറിക്കുന്നു
الْكَلِمَ
X
വേദവാക്യങ്ങളെ
مِن بَعْدِ مَوَاضِعِهِۖ
X
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
يَقُولُونَ
X
അവര്‍ പറയുന്നു
إِنْ أُوتِيتُمْ
X
നിങ്ങള്‍ക്ക് നല്‍കപ്പെട്ടാല്‍
هَٰذَا
X
ഇത്
فَخُذُوهُ
X
നിങ്ങളത് സ്വീകരിക്കുക
وَإِن لَّمْ تُؤْتَوْهُ
X
അത് നിങ്ങള്‍ക്ക് നല്‍കപ്പെടുന്നില്ലെങ്കില്‍
فَاحْذَرُواۚ
X
അപ്പോള്‍ നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക(നിരസിക്കുക)
وَمَن
X
ആരെയെങ്കിലും
يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
فِتْنَتَهُ
X
അവനെ നാശത്തിലകപ്പെടുത്താന്‍
فَلَن تَمْلِكَ
X
നേടിയെടുക്കാന്‍ നിനക്കാവില്ല
لَهُ
X
അയാള്‍ക്കുവേണ്ടി
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
شَيْئًاۚ
X
യാതൊന്നും
أُولَٰئِكَ
X
അവര്‍
الَّذِينَ
X
ഒരു കൂട്ടരാകുന്നു
لَمْ يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചിട്ടില്ല
أَن يُطَهِّرَ
X
ശുദ്ധീകരിക്കാന്‍
قُلُوبَهُمْۚ
X
അവരുടെ മനസ്സുകളെ
لَهُمْ
X
അവര്‍ക്കുണ്ട്
فِي الدُّنْيَا
X
ഇഹലോകത്ത്
خِزْيٌۖ
X
അപമാനം
وَلَهُمْ
X
അവര്‍ക്കുണ്ടായിരിക്കും
فِي الْآخِرَةِ
X
പരലോകത്ത്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കൊടിയ
﴿5:41﴾ فَتَرَى
X
എന്നാല്‍ നിനക്ക് കാണാം
الَّذِينَ
X
ഒരു കൂട്ടരെ
فِي قُلُوبِهِم
X
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
X
ദീനം
يُسَارِعُونَ
X
അവര്‍ തിടുക്കം കൂട്ടുന്നു
فِيهِمْ
X
അവരില്‍(അവരുമായി കൂട്ടുകൂടുന്നതിന്)
يَقُولُونَ
X
അവര്‍ പറയുന്നു
نَخْشَىٰ
X
ഞങ്ങള്‍ ആശങ്കപ്പെടുന്നെന്ന്
أَن تُصِيبَنَا
X
ഞങ്ങളെ ബാധിക്കുമെന്ന്
دَائِرَةٌۚ
X
ആപത്ത്
فَعَسَى اللَّهُ
X
എന്നാല്‍ അല്ലാഹു ആയേക്കാം
أَن يَأْتِيَ
X
അവന്‍ നല്‍കാന്‍
بِالْفَتْحِ
X
വിജയം
أَوْ
X
അല്ലെങ്കില്‍
أَمْرٍ
X
വല്ല തീര്‍പ്പും
مِّنْ عِندِهِ
X
അവന്റെ ഭാഗത്തുനിന്ന്
فَيُصْبِحُوا
X
അപ്പോള്‍ അവര്‍ ആയിത്തീരും
عَلَىٰ مَا أَسَرُّوا
X
അവര്‍ മറച്ചുവെച്ചതിന്റെ പേരില്‍
فِي أَنفُسِهِمْ
X
അവരുടെ മനസ്സുകളില്‍
نَادِمِينَ
X
ഖേദിക്കുന്നവര്‍
﴿5:52﴾ لَّقَدْ كَفَرَ
X
തീര്‍ച്ചയായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
X
പറഞ്ഞവര്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
ثَالِثُ ثَلَاثَةٍۘ
X
മൂവരില്‍ ഒരുവനാണെന്ന്
وَمَا مِنْ
X
എന്നാല്‍ ഇല്ല
إِلَٰهٍ
X
ഒരു ദൈവവും
إِلَّا إِلَٰهٌ
X
ദൈവം അല്ലാതെ
وَاحِدٌۚ
X
ഏകനായ
وَإِن لَّمْ يَنتَهُوا
X
അവര്‍ വിരമിക്കുന്നില്ലെങ്കില്‍
عَمَّا يَقُولُونَ
X
അവര്‍ പറയുന്നതില്‍നിന്ന്
لَيَمَسَّنَّ
X
ബാധിക്കുകതന്നെ ചെയ്യും
الَّذِينَ كَفَرُوا
X
സത്യനിഷേധികളെ
مِنْهُمْ
X
അവരിലെ
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿5:73﴾ وَإِذَا سَمِعُوا
X
അവര്‍ കേള്‍ക്കുമ്പോള്‍
مَا أُنزِلَ
X
അവതീര്‍ണമായത്
إِلَى الرَّسُولِ
X
ദൈവദൂതന്
تَرَىٰ
X
നിനക്ക് കാണാം
أَعْيُنَهُمْ
X
അവരുടെ കണ്ണുകളെ
تَفِيضُ
X
ഒഴുകുന്നതായി
مِنَ الدَّمْعِ
X
കണ്ണീരിനാല്‍
مِمَّا عَرَفُوا
X
അവര്‍ മനസ്സിലാക്കിയതിനാല്‍
مِنَ الْحَقِّۖ
X
സത്യം
يَقُولُونَ
X
അവര്‍ പറയുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
فَاكْتُبْنَا
X
അതിനാല്‍ ഞങ്ങളെ നീ രേഖപ്പെടുത്തണമേ
مَعَ الشَّاهِدِينَ
X
സാക്ഷികളുടെ കൂടെ
﴿5:83﴾ قَدْ نَعْلَمُ
X
ഉറപ്പായും നാമറിയുന്നു
إِنَّهُ
X
തീര്‍ച്ചയായും
لَيَحْزُنُكَ
X
നിന്നെ ദുഃഖിപ്പിക്കുന്നുണ്ടെന്ന്
الَّذِي يَقُولُونَۖ
X
അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്
فَإِنَّهُمْ
X
എന്നാല്‍ തീര്‍ച്ചയായും അവര്‍
لَا يُكَذِّبُونَكَ
X
അവര്‍ തള്ളിപ്പറയുന്നത് നിന്നെയല്ല
وَلَٰكِنَّ الظَّالِمِينَ
X
മറിച്ച് ആ അക്രമികള്‍
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
يَجْحَدُونَ
X
അവര്‍ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നു
﴿6:33﴾ فَخَلَفَ
X
പിന്നീട് പിന്‍ഗാമികളായി വന്നു
مِن بَعْدِهِمْ
X
അവര്‍ക്കു പിറകെ
خَلْفٌ
X
ഒരു (ദുഷ്ട) തലമുറ
وَرِثُوا
X
അവര്‍ അനന്തരമെടുത്തു
الْكِتَابَ
X
വേദഗ്രന്ഥം
يَأْخُذُونَ
X
അവര്‍ ശേഖരിക്കുന്നു
عَرَضَ
X
വിഭവം
هَٰذَا الْأَدْنَىٰ
X
ഈ അധമലോകത്തിന്റെ
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
سَيُغْفَرُ لَنَا
X
ഞങ്ങള്‍ക്ക് പൊറുക്കപ്പെടും
وَإِن يَأْتِهِمْ
X
അവര്‍ക്ക് വന്നുകിട്ടിയാല്‍
عَرَضٌ
X
വിഭവം
مِّثْلُهُ
X
അത്തരത്തിലുള്ള
يَأْخُذُوهُۚ
X
അതവര്‍ സ്വീകരിക്കും
أَلَمْ يُؤْخَذْ
X
വാങ്ങുക(യും) ചെയ്തിട്ടില്ലേ
عَلَيْهِم
X
അവരോട്
مِّيثَاقُ
X
കരാര്‍
الْكِتَابِ
X
വേദഗ്രന്ഥത്തിലൂടെ
أَن لَّا يَقُولُوا
X
അവര്‍ പറയുകയില്ലെന്ന്
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
إِلَّا الْحَقَّ
X
സത്യമല്ലാതെ
وَدَرَسُوا
X
അവര്‍ പഠിക്കുകയും ചെയ്തു
مَا فِيهِۗ
X
അതിലുള്ളത്
وَالدَّارُ الْآخِرَةُ
X
പരലോക ഭവനമാണ്
خَيْرٌ
X
ഉത്തമം
لِّلَّذِينَ يَتَّقُونَۗ
X
ഭക്തി പുലര്‍ത്തുന്നവര്‍ക്ക്
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ആലോചിച്ചറിയുന്നില്ലേ
﴿7:169﴾ وَمِنْهُمُ
X
അവരിലുണ്ട്
الَّذِينَ يُؤْذُونَ
X
ദ്രോഹിക്കുന്ന ചിലര്‍
النَّبِيَّ
X
നബിയെ
وَيَقُولُونَ
X
അവര്‍ പറയുന്നു (ആക്ഷേപിക്കുന്നു)
هُوَ
X
അദ്ദേഹം
أُذُنٌۚ
X
എല്ലാറ്റിനും ചെവികൊടുക്കുന്നവനാണെന്ന്
قُلْ
X
പറയുക
أُذُنُ خَيْرٍ
X
(അദ്ദേഹം) ഗുണകരമായത് ചെവികൊള്ളുന്നവനാണ്
لَّكُمْ
X
നിങ്ങള്‍ക്ക്
يُؤْمِنُ
X
അദ്ദേഹം വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَيُؤْمِنُ
X
വിശ്വാസമര്‍പ്പിക്കുന്നു
لِلْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
وَرَحْمَةٌ
X
(അദ്ദേഹം) അനുഗ്രഹവുമാണ്
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക്
مِنكُمْۚ
X
നിങ്ങളില്‍
وَالَّذِينَ يُؤْذُونَ
X
ദ്രോഹിക്കുന്നവര്‍
رَسُولَ اللَّهِ
X
അല്ലാഹുവിന്റെ ദൂതനെ
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿9:61﴾ وَيَعْبُدُونَ
X
അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
مَا لَا يَضُرُّهُمْ
X
അവര്‍ക്ക് ദ്രോഹം വരുത്താത്തവയെ
وَلَا يَنفَعُهُمْ
X
ഗുണം വരുത്താത്തവയെയും
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
هَٰؤُلَاءِ
X
ഇവര്‍
شُفَعَاؤُنَا
X
ഞങ്ങളുടെ ശുപാര്‍ശകരാണ്
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
قُلْ
X
നീ പറയുക
أَتُنَبِّئُونَ
X
നിങ്ങള്‍ അറിയിച്ചുകൊടുക്കുകയാണോ
اللَّهَ
X
അല്ലാഹുവിന്
بِمَا لَا يَعْلَمُ
X
അവനറിയാത്ത കാര്യങ്ങള്‍
فِي السَّمَاوَاتِ
X
ആകാശങ്ങളിലും
وَلَا فِي الْأَرْضِۚ
X
ഭൂമിയിലും
سُبْحَانَهُ
X
അവനെത്ര പരിശുദ്ധന്‍
وَتَعَالَىٰ
X
അവന്‍ പരമോന്നതനായിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നൊക്കെ
﴿10:18﴾ وَيَقُولُونَ
X
അവര്‍ ചോദിക്കുന്നു
لَوْلَا أُنزِلَ
X
അവതരിപ്പിക്കപ്പെടാത്തതെന്ത്
عَلَيْهِ
X
അദ്ദേഹത്തിന്
آيَةٌ
X
ഒരു ദൃഷ്ടാന്തം
مِّن رَّبِّهِۖ
X
തന്റെ നാഥനില്‍ നിന്ന്
فَقُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
الْغَيْبُ
X
അദൃശ്യമായ അറിവ്
لِلَّهِ
X
അല്ലാഹുവിന്ന്
فَانتَظِرُوا
X
അതിനാല്‍ നിങ്ങള്‍ കാത്തിരിക്കുക
إِنِّي
X
നിശ്ചയമായും ഞാന്‍
مَعَكُم
X
നിങ്ങളോടൊപ്പം
مِّنَ الْمُنتَظِرِينَ
X
കാത്തിരിക്കുന്നവരിലാണ്
﴿10:20﴾ قُلْ
X
നീ ചോദിക്കുക
مَن يَرْزُقُكُم
X
നിങ്ങള്‍ക്ക് അന്നം നല്‍കുന്നതാരാണ്
مِّنَ السَّمَاءِ
X
ആകാശത്ത് നിന്ന്
وَالْأَرْضِ
X
ഭൂമിയില്‍ നിന്നും
أَمَّن يَمْلِكُ
X
ആരാണ് അധീനപ്പെടുത്തുന്നത്
السَّمْعَ
X
കേള്‍വിയെ
وَالْأَبْصَارَ
X
കാഴ്ചകളെയും
وَمَن يُخْرِجُ
X
പുറത്തെടുക്കുന്നതാരാണ്
الْحَيَّ
X
ജീവനുള്ളതിനെ
مِنَ الْمَيِّتِ
X
ജീവനില്ലാത്തതില്‍ നിന്ന്
وَيُخْرِجُ
X
പുറത്തെടുക്കുന്നവനും
الْمَيِّتَ
X
ജീവനില്ലാത്തതിനെ
مِنَ الْحَيِّ
X
ജീവനുള്ളതില്‍ നിന്ന്
وَمَن يُدَبِّرُ
X
നിയന്ത്രിക്കുന്നതാരാണ്
الْأَمْرَۚ
X
കാര്യം
فَسَيَقُولُونَ
X
അവര്‍ പറയും
اللَّهُۚ
X
അല്ലാഹു
فَقُلْ
X
അപ്പോള്‍ അവരോട് ചോദിക്കുക
أَفَلَا تَتَّقُونَ
X
എന്നിട്ടും നിങ്ങള്‍ സൂക്ഷമത പാലിക്കുന്നില്ലേ
﴿10:31﴾ أَمْ يَقُولُونَ
X
അതല്ല, അവര്‍ പറയുന്നുവോ
افْتَرَاهُۖ
X
ഇത് പ്രവാചകന്‍ കെട്ടിച്ചമച്ചതാണെന്ന്
قُلْ
X
നീ പറയുക
فَأْتُوا
X
എങ്കില്‍ നിങ്ങള്‍ കൊണ്ട് വരിക
بِسُورَةٍ
X
ഒരദ്ധ്യായം
مِّثْلِهِ
X
അതിന് സമാനമായ
وَادْعُوا
X
നിങ്ങള്‍ വിളിച്ചുകൊള്ളുക
مَنِ اسْتَطَعْتُم
X
നിങ്ങള്‍ക്ക് കഴിയുന്നവരെയൊക്കെ
مِّن دُونِ اللَّهِ
X
അല്ലാഹുവെ കൂടാതെ
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
X
സത്യവാന്മാര്‍
﴿10:38﴾ وَيَقُولُونَ
X
അവര്‍ ചോദിക്കുന്നു
مَتَىٰ
X
എപ്പോഴാണ്
هَٰذَا الْوَعْدُ
X
ഈ വാഗ്ദാനം(പുലരുക)
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യവാന്മാര്‍
﴿10:48﴾ أَمْ يَقُولُونَ
X
അതല്ല, അവര്‍ വാദിക്കുന്നുവോ
افْتَرَاهُۖ
X
ഇത് അദ്ദേഹം കെട്ടിച്ചമച്ചു
قُلْ
X
നീ പറയുക
فَأْتُوا
X
എങ്കില്‍ നിങ്ങള്‍ കൊണ്ടുവരിക
بِعَشْرِ سُوَرٍ
X
പത്ത് അധ്യായങ്ങള്‍
مِّثْلِهِ
X
ഇത്പോലുള്ള
مُفْتَرَيَاتٍ
X
കെട്ടിച്ചമച്ച
وَادْعُوا
X
നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക
مَنِ اسْتَطَعْتُم
X
നിങ്ങള്‍ക്ക് കഴിയുന്നവരെ
مِّن دُونِ اللَّهِ
X
അല്ലാഹുവിന്ന് പുറമെ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യവാന്‍മാര്‍
﴿11:13﴾ أَمْ يَقُولُونَ
X
അതല്ല, അവര്‍ പറയുന്നുവോ
افْتَرَاهُۖ
X
അദ്ദേഹം ഇത് കെട്ടിച്ചമച്ചുവെന്ന്
قُلْ
X
നീ പറയുക
إِنِ افْتَرَيْتُهُ
X
ഞാനത് കെട്ടിച്ചമച്ചുവെങ്കില്‍
فَعَلَيَّ
X
എനിക്കുതന്നെയായിരിക്കും
إِجْرَامِي
X
എന്റെ പാപത്തിന്റെ ദോഷഫലം
وَأَنَا
X
ഞാന്‍
بَرِيءٌ
X
മുക്തനാണ്
مِّمَّا تُجْرِمُونَ
X
നിങ്ങള്‍ ചെയ്യുന്ന കുറ്റങ്ങളില്‍നിന്ന്
﴿11:35﴾ وَلَقَدْ نَعْلَمُ
X
തീര്‍ച്ചയായും നാം അറിയും
أَنَّكَ
X
തീര്‍ച്ചയായും താങ്കള്‍
يَضِيقُ
X
ഇടുങ്ങുന്നു
صَدْرُكَ
X
നിന്റെ മനസ്സ്
بِمَا يَقُولُونَ
X
അവര്‍ പറഞ്ഞുപരത്തുന്നതു കാരണം
﴿15:97﴾ الَّذِينَ
X
ഒരു വിഭാഗം ആളുകള്‍
تَتَوَفَّاهُمُ
X
അവരെ മരിപ്പിക്കും
الْمَلَائِكَةُ
X
മലക്കുകള്‍
طَيِّبِينَۙ
X
വിശുദ്ധരായിരിക്കെ
يَقُولُونَ
X
അവര്‍ പറയും
سَلَامٌ عَلَيْكُمُ
X
നിങ്ങള്‍ക്ക് ശാന്തി
ادْخُلُوا
X
നിങ്ങള്‍ പ്രവേശിച്ചുകൊള്ളുക
الْجَنَّةَ
X
സ്വര്‍ഗ്ഗത്തില്‍
بِمَا كُنتُمْ
X
നിങ്ങള്‍ ആയിരുന്നതിനാല്‍
تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു
﴿16:32﴾ وَلَقَدْ نَعْلَمُ
X
തീര്‍ച്ചയായും നമുക്കറിയാം
أَنَّهُمْ يَقُولُونَ
X
തീര്‍ച്ചയായും അവര്‍ പറയുന്നുവെന്ന്
إِنَّمَا
X
നിശ്ചയം
يُعَلِّمُهُ
X
അദ്ദേഹത്തെ പഠിപ്പിക്കുന്നത്
بَشَرٌۗ
X
ഒരു മനുഷ്യന്‍ മാത്രമാണ്
لِّسَانُ
X
ഭാഷ
الَّذِي
X
ഒരുത്തന്റെ
يُلْحِدُونَ إِلَيْهِ
X
അയാളിലേക്ക് അവര്‍ ദുസ്സൂചന നല്‍കുന്നു
أَعْجَمِيٌّ
X
അനറബിയാണ്
وَهَٰذَا
X
ഇതാകട്ടെ
لِسَانٌ
X
ഭാഷ
عَرَبِيٌّ
X
അറബിയാണ്
مُّبِينٌ
X
വ്യക്തമായ
﴿16:103﴾ قُل
X
പറയുക
لَّوْ كَانَ
X
ഉണ്ടെങ്കില്‍
مَعَهُ
X
അവന്റെ കൂടെ
آلِهَةٌ
X
(വേറെ) ദൈവങ്ങള്‍
كَمَا يَقُولُونَ
X
അവര്‍ പറയുന്നത് പോലെ
إِذًا
X
അപ്പോള്‍
لَّابْتَغَوْا
X
തീര്‍ച്ചയായും അവര്‍ തേടുമായിരുന്നു
إِلَىٰ ذِي الْعَرْشِ
X
സിംഹാസനാധിപനിലേക്ക്
سَبِيلًا
X
മാര്‍ഗം
﴿17:42﴾ سُبْحَانَهُ
X
അവന്‍ പരിശുദ്ധനാകുന്നു
وَتَعَالَىٰ
X
അവന്‍ ഉന്നതനുമായിരിക്കുന്നു
عَمَّا يَقُولُونَ
X
അവര്‍ പറയുന്നതില്‍നിന്ന്
عُلُوًّا
X
ഉയര്‍ച്ച
كَبِيرًا
X
വലിയ
﴿17:43﴾ أَوْ
X
അല്ലെങ്കില്‍
خَلْقًا
X
ഒരു സൃഷ്ടി
مِّمَّا يَكْبُرُ
X
വലുതായി (തോന്നുന്ന)
فِي صُدُورِكُمْۚ
X
നിങ്ങളുടെ മനസ്സുകളില്‍
فَسَيَقُولُونَ
X
അപ്പോള്‍ അവര്‍ പറയും
مَن
X
ആരാണ്
يُعِيدُنَاۖ
X
നമ്മെ മടക്കുക
قُلِ
X
പറയുക
الَّذِي فَطَرَكُمْ
X
നിങ്ങളെ സൃഷ്ടിച്ചവന്‍
أَوَّلَ مَرَّةٍۚ
X
ആദ്യത്തെ തവണ
فَسَيُنْغِضُونَ
X
അന്നേരം അവര്‍ ആട്ടും(പരിഹാസപൂര്‍വം)
إِلَيْكَ
X
നിന്റെ നേരെ
رُءُوسَهُمْ
X
അവരുടെ തലകളെ
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യും
مَتَىٰ
X
എപ്പോഴാണ്
هُوَۖ
X
അത് (ഉണ്ടാവുക)
قُلْ
X
പറയുക
عَسَىٰ
X
ആയേക്കാം
أَن يَكُونَ
X
അത് ആവുന്നത്
قَرِيبًا
X
സമീപത്ത്
﴿17:51﴾ وَيَقُولُونَ
X
അവര്‍ പറയും
سُبْحَانَ
X
പരിശുദ്ധന്‍
رَبِّنَا
X
ഞങ്ങളുടെ നാഥന്‍
إِن كَانَ
X
തീര്‍ച്ചയായും ആകുന്നു
وَعْدُ
X
വാഗ്ദാനം
رَبِّنَا
X
നമ്മുടെ നാഥന്റെ
لَمَفْعُولًا
X
നിറവേറ്റപ്പെടുന്നത് തന്നെ
﴿17:108﴾ مَّا لَهُم
X
അവര്‍ക്കില്ല
بِهِ
X
അതിനെ സംബന്ധിച്ച്
مِنْ عِلْمٍ
X
ഒരറിവും
وَلَا لِآبَائِهِمْۚ
X
അവരുടെ പിതാക്കള്‍ക്കുമില്ല
كَبُرَتْ
X
ഗുരുതരമായിരിക്കുന്നു
كَلِمَةً
X
വാക്ക്
تَخْرُجُ
X
പുറത്തുവരുന്ന
مِنْ أَفْوَاهِهِمْۚ
X
അവരുടെ വായകളിലൂടെ
إِن يَقُولُونَ
X
അവര്‍ പറയുന്നില്ല
إِلَّا كَذِبًا
X
കളവല്ലാതെ
﴿18:5﴾ سَيَقُولُونَ
X
അവര്‍ (ഒരു കൂട്ടര്‍) പറയുന്നു
ثَلَاثَةٌ
X
(അവര്‍) മൂന്ന് പേരാണ്
رَّابِعُهُمْ
X
അവരില്‍ നാലാമത്തേത്
كَلْبُهُمْ
X
അവരുടെ നായയും
وَيَقُولُونَ
X
അവര്‍ (മറ്റൊരു കൂട്ടര്‍) പറയുന്നു
خَمْسَةٌ
X
(അവര്‍) അഞ്ചാണ്
سَادِسُهُمْ
X
അവരില്‍ ആറാമത്തേത്
كَلْبُهُمْ
X
അവരുടെ നായയും
رَجْمًا
X
ഊഹിച്ചു കൊണ്ട്
بِالْغَيْبِۖ
X
അദൃശ്യ കാര്യത്തെപ്പറ്റി
وَيَقُولُونَ
X
അവര്‍ (വേറെ ഒരു കൂട്ടര്‍) പറയുന്നു
سَبْعَةٌ
X
(അവര്‍) ഏഴാണ്
وَثَامِنُهُمْ
X
അവരില്‍ എട്ടാമത്തേത്
كَلْبُهُمْۚ
X
അവരുടെ നായയും
قُل
X
നീ പറയുക
رَّبِّي
X
എന്റെ നാഥന്‍
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِعِدَّتِهِم
X
അവരുടെ എണ്ണത്തെപ്പറ്റി
مَّا يَعْلَمُهُمْ
X
അവരെ കുറിച്ച് അറിയുകയില്ല
إِلَّا قَلِيلٌۗ
X
കുറച്ചു പേരൊഴികെ
فَلَا تُمَارِ
X
അതിനാല്‍ നീ തര്‍ക്കിക്കരുത്
فِيهِمْ
X
അവരെപ്പറ്റി, അവരുടെ കാര്യത്തില്‍
إِلَّا مِرَاءً
X
തര്‍ക്കമല്ലാതെ
ظَاهِرًا
X
വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള
وَلَا تَسْتَفْتِ
X
നീ അഭിപ്രായമാരായുകയും ചെയ്യരുത്
فِيهِم
X
അവരെപ്പറ്റി
مِّنْهُمْ
X
അവരില്‍ നിന്ന്
أَحَدًا
X
ഒരാളോടും
﴿18:22﴾ وَوُضِعَ
X
വെക്കപ്പെടുകയായി
الْكِتَابُ
X
ആ ഗ്രന്ഥം (കര്‍മ രേഖ)
فَتَرَى
X
അപ്പോള്‍ നിനക്ക് കാണാം
الْمُجْرِمِينَ
X
കുറ്റവാളികളെ
مُشْفِقِينَ
X
ഭയപ്പെടുന്നവരായി
مِمَّا فِيهِ
X
അതിലുള്ളതിനെ സംബന്ധിച്ച്
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യും
يَا وَيْلَتَنَا
X
അയ്യോ ഞങ്ങള്‍ക്ക് നാശം
مَالِ هَٰذَا الْكِتَابِ
X
ഈ ഗ്രന്ഥത്തിനെന്ത്
لَا يُغَادِرُ
X
അത് വിട്ടുകളയുന്നില്ല
صَغِيرَةً
X
ഒരു ചെറിയതും
وَلَا كَبِيرَةً
X
ഒരു വലിയതും ഇല്ല
إِلَّا أَحْصَاهَاۚ
X
അത് കണക്കാക്കി (രേഖപ്പെടുത്തി)യിട്ടല്ലാതെ
وَوَجَدُوا
X
അവര്‍ കണ്ടെത്തുകയായി
مَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചത്
حَاضِرًاۗ
X
മുമ്പില്‍ വന്നെത്തിയതായി
وَلَا يَظْلِمُ
X
അനീതി കാണിക്കുന്നതല്ല
رَبُّكَ
X
നിന്റെ നാഥന്‍
أَحَدًا
X
ഒരാളോടും
﴿18:49﴾ نَّحْنُ
X
നാം
أَعْلَمُ
X
ഏറ്റവും നന്നായറിയുന്നവനാണ്
بِمَا يَقُولُونَ
X
അവര്‍ പറയുന്നതിനെകുറിച്ച്
إِذْ يَقُولُ
X
പറയുന്ന സന്ദര്‍ഭം
أَمْثَلُهُمْ طَرِيقَةً
X
അവരില്‍ ഉത്തമനായ നടപടിക്കാരന്‍
إِن لَّبِثْتُمْ
X
നിങ്ങള്‍ താമസിച്ചിട്ടില്ല
إِلَّا يَوْمًا
X
ഒരു ദിവസമല്ലാതെ
﴿20:104﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
عَلَىٰ مَا يَقُولُونَ
X
ഇവര്‍ പറയുന്നതിനെപ്പറ്റി
وَسَبِّحْ
X
നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക
بِحَمْدِ
X
സ്തുതിച്ചുകൊണ്ട്
رَبِّكَ
X
നിന്റെ നാഥനെ
قَبْلَ
X
മുമ്പായി
طُلُوعِ
X
ഉദയത്തിന്റെ
الشَّمْسِ
X
സൂര്യന്റെ
وَقَبْلَ
X
മുമ്പായും
غُرُوبِهَاۖ
X
അതിന്റെ അസ്തമയത്തിനും
وَمِنْ آنَاءِ
X
ചിലയാമങ്ങളിലും
اللَّيْلِ
X
രാത്രിയിലെ
فَسَبِّحْ
X
എന്നിട്ട് നീ പ്രകീര്‍ത്തിക്കുക
وَأَطْرَافَ
X
അറ്റങ്ങളിലും
النَّهَارِ
X
പകലിന്റെ
لَعَلَّكَ
X
നീ ആയേക്കാം
تَرْضَىٰ
X
നീ തൃപ്തിപ്പെടുന്നു
﴿20:130﴾ وَيَقُولُونَ
X
അവര്‍ ചോദിക്കുന്നു
مَتَىٰ
X
എപ്പോഴാണ്
هَٰذَا الْوَعْدُ
X
ഈ വാഗ്ദാനം
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യവാന്‍മാര്‍
﴿21:38﴾ أَمْ يَقُولُونَ
X
അതോ അവര്‍ പറയുന്നുവോ
بِهِ
X
അദ്ദേഹത്തിനുണ്ടെന്ന്
جِنَّةٌۚ
X
ഭ്രാന്ത്
بَلْ
X
എന്നാല്‍
جَاءَهُم
X
അദ്ദേഹം അവരുടെ അടുത്ത് വന്നിരിക്കുന്നു
بِالْحَقِّ
X
സത്യവുമായി
وَأَكْثَرُهُمْ
X
അവരിലധികപേരും
لِلْحَقِّ
X
സത്യത്തെ
كَارِهُونَ
X
വെറുക്കുന്നവരാണ്
﴿23:70﴾ سَيَقُولُونَ
X
അവര്‍ പറയും
لِلَّهِۚ
X
അല്ലാഹുവിന്റേതാണ്
قُلْ
X
നീ ചോദിക്കൂ
أَفَلَا تَذَكَّرُونَ
X
(എന്നിട്ടും) നിങ്ങള്‍ ബോധവാന്‍മാരാകുന്നില്ലേ
﴿23:85﴾ سَيَقُولُونَ
X
അവര്‍ പറയും
لِلَّهِۚ
X
അല്ലാഹുവിനാണ്
قُلْ
X
നീ ചോദിക്കൂ
أَفَلَا تَتَّقُونَ
X
എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ
﴿23:87﴾ سَيَقُولُونَ
X
അവര്‍ പറയും
لِلَّهِۚ
X
അല്ലാഹുവിനാണ്
قُلْ
X
നീ ചോദിക്കൂ
فَأَنَّىٰ تُسْحَرُونَ
X
പിന്നെ നിങ്ങളെങ്ങനെ മായാവലയത്തില്‍പെടുന്നു
﴿23:89﴾ إِنَّهُ
X
തീര്‍ച്ചയായും കാര്യം
كَانَ فَرِيقٌ
X
ഒരു വിഭാഗമുണ്ടായിരുന്നു
مِّنْ عِبَادِي
X
എന്റെ ദാസന്‍മാരില്‍
يَقُولُونَ
X
അവര്‍ പറയുമായിരുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചു
فَاغْفِرْ لَنَا
X
അതിനാല്‍ നീ ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَارْحَمْنَا
X
ഞങ്ങളോട് കരുണകാണിക്കേണമേ
وَأَنتَ
X
നീയാണ്
خَيْرُ
X
ഉത്തമന്‍
الرَّاحِمِينَ
X
കരുണകാണിക്കുന്നവരില്‍
﴿23:109﴾ الْخَبِيثَاتُ
X
ദുഷിച്ച സ്ത്രീകള്‍
لِلْخَبِيثِينَ
X
ദുഷിച്ചപുരുഷന്മാര്‍ക്കും
وَالْخَبِيثُونَ
X
ദുഷിച്ചപുരുഷന്മാര്‍
لِلْخَبِيثَاتِۖ
X
ദുഷിച്ച സ്ത്രീകള്‍ക്കും
وَالطَّيِّبَاتُ
X
പരിശുദ്ധ സ്ത്രീകള്‍
لِلطَّيِّبِينَ
X
പരിശുദ്ധരായ പുരുഷന്മാര്‍ക്കും
وَالطَّيِّبُونَ
X
പരിശുദ്ധ പുരുഷന്മാര്‍
لِلطَّيِّبَاتِۚ
X
പരിശുദ്ധസ്ത്രീകള്‍ക്കും ആകുന്നു
أُولَٰئِكَ
X
അവര്‍
مُبَرَّءُونَ
X
നിരപരാധരാണ്
مِمَّا يَقُولُونَۖ
X
മറ്റുള്ളവര്‍ ആരോപിക്കുന്നതില്‍ നിന്ന്
لَهُم
X
അവര്‍ക്കുണ്ട്
مَّغْفِرَةٌ
X
പാപമോചനം
وَرِزْقٌ
X
വിഭവങ്ങളും
كَرِيمٌ
X
മാന്യമായ
﴿24:26﴾ وَيَقُولُونَ
X
അവര്‍ പറയുന്നു
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَبِالرَّسُولِ
X
ദൂതനിലും
وَأَطَعْنَا
X
ഞങ്ങളനുസരിച്ചു
ثُمَّ
X
പിന്നെ
يَتَوَلَّىٰ
X
പിന്തിരിഞ്ഞു പോകുന്നു
فَرِيقٌ مِّنْهُم
X
അവരിലൊരുവിഭാഗം
مِّن بَعْدِ ذَٰلِكَۚ
X
അതിന് ശേഷം
وَمَا أُولَٰئِكَ
X
അവരല്ല
بِالْمُؤْمِنِينَ
X
വിശ്വസിക്കുന്നവര്‍
﴿24:47﴾ يَوْمَ يَرَوْنَ
X
അവര്‍ കണ്ടുമുട്ടുന്ന ദിവസം
الْمَلَائِكَةَ
X
മലക്കുകളെ
لَا بُشْرَىٰ
X
ഒരു ശുഭവാര്‍ത്തയുമില്ല
يَوْمَئِذٍ
X
അന്നാളില്‍
لِّلْمُجْرِمِينَ
X
കുറ്റവാളികള്‍ക്ക്
وَيَقُولُونَ
X
അവര്‍ (മലക്കുകള്‍)പറയും
حِجْرًا مَّحْجُورًا
X
(നിങ്ങള്‍ക്ക്) ശക്തമായ വിലക്കുണ്ട്
﴿25:22﴾ وَالَّذِينَ يَقُولُونَ
X
പറയുന്നവരുമാണ്
رَبَّنَا
X
ഞങ്ങളുടെ നാഥാ
اصْرِفْ عَنَّا
X
ഞങ്ങളില്‍നിന്ന് തട്ടിനീക്കേണമേ
عَذَابَ
X
ശിക്ഷയെ
جَهَنَّمَۖ
X
നരകത്തിന്റെ
إِنَّ عَذَابَهَا
X
തീര്‍ച്ചയായും അതിന്റെ ശിക്ഷ
كَانَ غَرَامًا
X
വിട്ടൊഴിയാത്തതാകുന്നു
﴿25:65﴾ وَالَّذِينَ
X
ഒരു കൂട്ടരുമാണ്
يَقُولُونَ
X
അവര്‍ പറയുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
هَبْ لَنَا
X
ഞങ്ങള്‍ക്ക് നല്‍കേണമേ
مِنْ أَزْوَاجِنَا
X
ഞങ്ങളുടെ ഇണകളില്‍നിന്ന്
وَذُرِّيَّاتِنَا
X
ഞങ്ങളുടെ സന്തതികളില്‍നിന്നും
قُرَّةَ أَعْيُنٍ
X
കണ്‍കുളിര്‍മ
وَاجْعَلْنَا
X
ഞങ്ങളെ നീ ആക്കേണമേ
لِلْمُتَّقِينَ
X
ഭക്തിപുലര്‍ത്തുന്നവര്‍ക്ക്
إِمَامًا
X
മാതൃക
﴿25:74﴾ وَأَنَّهُمْ
X
തീര്‍ച്ചയായും അവര്‍
يَقُولُونَ
X
പറയുന്നവരാണ്
مَا لَا يَفْعَلُونَ
X
അവര്‍ ചെയ്യാത്തത്
﴿26:226﴾ وَيَقُولُونَ
X
അവര്‍ ചോദിക്കുന്നു
مَتَىٰ
X
എപ്പോഴാണ്
هَٰذَا الْوَعْدُ
X
ഈ വാഗ്ദാനം
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യവാദികള്‍
﴿27:71﴾ وَأَصْبَحَ
X
ആയി
الَّذِينَ
X
ഒരു കൂട്ടര്‍
تَمَنَّوْا
X
അവര്‍ ആഗ്രഹിച്ചു
مَكَانَهُ
X
അവന്റെ സ്ഥാനം
بِالْأَمْسِ
X
ഇന്നലെ
يَقُولُونَ
X
അവര്‍ പറയുന്നു
وَيْكَأَنَّ
X
അഹോ കഷ്ടം!
اللَّهَ
X
അല്ലാഹു
يَبْسُطُ
X
ഉദാരമാക്കും
الرِّزْقَ
X
ഉപജീവനം
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്മാരില്‍
وَيَقْدِرُۖ
X
ഇടുക്കം വരുത്തുകയും ചെയ്യും
لَوْلَا أَن مَّنَّ اللَّهُ
X
അല്ലാഹു ഔദാര്യം കാണിച്ചില്ലായിരുന്നെങ്കില്‍
عَلَيْنَا
X
നമ്മോട്
لَخَسَفَ
X
അവന്‍ ആഴ്ത്തുമായിരുന്നു
بِنَاۖ
X
നമ്മെയും
وَيْكَأَنَّهُ
X
അഹോ കഷ്ടം!
لَا يُفْلِحُ
X
വിജയം വരിക്കുകയില്ല
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿28:82﴾ أَمْ يَقُولُونَ
X
അതല്ല, അവര്‍ പറയുന്നുവോ
افْتَرَاهُۚ
X
അദ്ദേഹം ഇത് കെട്ടിച്ചമച്ചുവെന്ന്
بَلْ
X
എന്നാല്‍
هُوَ
X
ഇത്
الْحَقُّ
X
സത്യമാണ്
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്നുള്ള
لِتُنذِرَ
X
നീ മുന്നറിയിപ്പ് നല്‍കാന്‍ വേണ്ടി
قَوْمًا
X
ഒരു ജനതക്ക്
مَّا أَتَاهُم
X
അവര്‍ക്ക് വന്നിട്ടില്ല
مِّن نَّذِيرٍ
X
ഒരു മുന്നറിയിപ്പുകാരന്‍
مِّن قَبْلِكَ
X
നിനക്ക് മുമ്പ്
لَعَلَّهُمْ
X
അവര്‍ ആയേക്കാം
يَهْتَدُونَ
X
അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നു
﴿32:3﴾ وَيَقُولُونَ
X
അവര്‍ ചോദിക്കുന്നു
مَتَىٰ
X
എപ്പോഴാണ് (ഉണ്ടാവുക എന്ന്)
هَٰذَا الْفَتْحُ
X
ഈ തീരുമാനം
إِن كُنتُمْ صَادِقِينَ
X
നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍
﴿32:28﴾ وَإِذْ قَالَت
X
പറഞ്ഞതോര്‍ക്കുക
طَّائِفَةٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍
يَا أَهْلَ يَثْرِبَ
X
യഥ്‌രിബുകാരേ
لَا مُقَامَ لَكُمْ
X
നിങ്ങള്‍ക്കിനി ഇവിടെ നില്‍ക്കാനാവില്ല
فَارْجِعُواۚ
X
അതിനാല്‍ നിങ്ങള്‍ മടങ്ങി പോയിക്കൊള്ളൂ
وَيَسْتَأْذِنُ
X
അനുവാദം തേടുകയായിരുന്നു
فَرِيقٌ
X
മറ്റൊരു വിഭാഗം
مِّنْهُمُ
X
അവരില്‍
النَّبِيَّ
X
പ്രവാചകനോട്
يَقُولُونَ
X
പറഞ്ഞുകൊണ്ട്
إِنَّ بُيُوتَنَا
X
ഞങ്ങളുടെ വീടുകള്‍
عَوْرَةٌ
X
അപകടാവസ്ഥയിലാണ്
وَمَا هِيَ
X
യഥാര്‍ത്ഥത്തില്‍ അവയല്ല
بِعَوْرَةٍۖ
X
ഒരപകടാവസ്ഥയിലും
إِن يُرِيدُونَ
X
അവര്‍ ഉദ്ദേശിക്കുന്നില്ല
إِلَّا فِرَارًا
X
രംഗം വിട്ടോടാനല്ലാതെ
﴿33:13﴾ يَوْمَ تُقَلَّبُ
X
തിരിച്ചുമറിക്കപ്പെടുന്ന ദിനം
وُجُوهُهُمْ
X
അവരുടെ മുഖങ്ങള്‍
فِي النَّارِ
X
നരകത്തീയില്‍
يَقُولُونَ
X
അന്ന് അവര്‍ പറയും
يَا لَيْتَنَا أَطَعْنَا
X
ഞങ്ങള്‍ അനുസരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ
اللَّهَ
X
അല്ലാഹുവിനെ
وَأَطَعْنَا الرَّسُولَا
X
ഞങ്ങള്‍ പ്രവാചകനെ അനുസരിച്ചിരുന്നെങ്കിലും
﴿33:66﴾ وَيَقُولُونَ
X
അവര്‍ ചോദിക്കുന്നു
مَتَىٰ
X
എപ്പോഴാണ്(പുലരുക)
هَٰذَا الْوَعْدُ
X
ഈ വാഗ്ദാനം
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യവാദികള്‍
﴿34:29﴾ وَيَقُولُونَ
X
അവര്‍ ചോദിക്കുന്നു
مَتَىٰ هَٰذَا
X
എപ്പോഴാണ് പുലരുക
الْوَعْدُ
X
ഈ വാഗ്ദാനം
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യവാന്‍മാര്‍
﴿36:48﴾ وَيَقُولُونَ
X
അവര്‍ ചോദിക്കുമായിരുന്നു
أَئِنَّا لَتَارِكُو
X
ഞങ്ങള്‍ ഉപേക്ഷിക്കണമെന്നോ
آلِهَتِنَا
X
ഞങ്ങളുടെ ദൈവങ്ങളെ
لِشَاعِرٍ
X
ഒരു കവിക്ക് വേണ്ടി
مَّجْنُونٍ
X
ഭ്രാന്തനായ
﴿37:36﴾ أَلَا
X
അറിയുക
إِنَّهُم
X
തീര്‍ച്ചായും അവര്‍
مِّنْ إِفْكِهِمْ
X
അവരുടെ ജല്‍പനങ്ങളില്‍ പെട്ടതാണ്
لَيَقُولُونَ
X
അവര്‍ പറയുന്നു
﴿37:151﴾ وَإِن كَانُوا لَيَقُولُونَ
X
ഇക്കൂട്ടര്‍ പറയാറുണ്ടായിരുന്നു
﴿37:167﴾ اصْبِرْ
X
നീ ക്ഷമിക്കുക
عَلَىٰ مَا يَقُولُونَ
X
അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നതില്‍
وَاذْكُرْ
X
നീ അനുസ്മരിക്കുകയും ചെയ്യുക
عَبْدَنَا
X
നമ്മുടെ ദാസനെ
دَاوُودَ
X
ദാവൂദിനെ
ذَا الْأَيْدِۖ
X
കരുത്തനായ
إِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
أَوَّابٌ
X
(അല്ലാഹുവിലേക്ക്) ധാരാളമായി ഖേദിച്ചു മടങ്ങിയവനാകുന്നു
﴿38:17﴾ أَمْ يَقُولُونَ
X
അല്ല, അവര്‍ പറയുകയാണോ
افْتَرَىٰ
X
അദ്ദേഹം കെട്ടിച്ചമച്ചുവെന്ന്
عَلَى اللَّهِ
X
അല്ലാഹുവിന്റെപേരില്‍
كَذِبًاۖ
X
കള്ളം
فَإِن يَشَإِ اللَّهُ
X
എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍
يَخْتِمْ
X
അവര്‍ മുദ്രവെക്കുമായിരുന്നു
عَلَىٰ قَلْبِكَۗ
X
നിന്റെ ഹൃദയത്തിന്മല്‍
وَيَمْحُ
X
തുടച്ചുമാറ്റുന്നു
اللَّهُ
X
അല്ലാഹു
الْبَاطِلَ
X
അസത്യത്തെ
وَيُحِقُّ
X
അവന്‍ സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്നു
الْحَقَّ
X
സത്യത്തെ
بِكَلِمَاتِهِۚ
X
തന്റെ വചനങ്ങളിലൂടെ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
ഹൃദയങ്ങളിലുള്ളത്
﴿42:24﴾ وَمَن يُضْلِلِ
X
ഒരുവനെ ദുര്‍മാര്‍ഗത്തിലാക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
അവന്നില്ല
مِن وَلِيٍّ
X
ഒരു രക്ഷകനും
مِّن بَعْدِهِۗ
X
അതിനുശേഷം
وَتَرَى
X
നിനക്കുകാണാം
الظَّالِمِينَ
X
അക്രമികളെ
لَمَّا رَأَوُا
X
അവര്‍ നേരില്‍ കാണുമ്പോള്‍
الْعَذَابَ
X
ശിക്ഷ
يَقُولُونَ
X
അവര്‍ ചോദിക്കുന്നതായി
هَلْ إِلَىٰ مَرَدٍّ
X
ഒരു തിരിച്ചുപോക്കിനുണ്ടോ
مِّن سَبِيلٍ
X
വല്ല വഴിയും?
﴿42:44﴾ إِنَّ هَٰؤُلَاءِ
X
തീര്‍ച്ചയായും ഇക്കൂട്ടര്‍
لَيَقُولُونَ
X
അവര്‍ പറയുക തന്നെ ചെയ്യുന്നു
﴿44:34﴾ أَمْ يَقُولُونَ
X
അതല്ല അവര്‍ പറയുന്നുവോ?
افْتَرَاهُۖ
X
അദ്ദേഹം ഇത് ചമച്ചുണ്ടാക്കിയെന്ന്
قُلْ
X
നീ പറയുക
إِنِ افْتَرَيْتُهُ
X
ഞാന്‍ ഇത് ചമച്ചുണ്ടാക്കിയെങ്കില്‍
فَلَا تَمْلِكُونَ
X
നിങ്ങള്‍ അധീനപ്പെടുത്തിത്തരികയില്ല
لِي
X
എനിക്ക്
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
شَيْئًاۖ
X
യാതൊന്നും(ഒരു രക്ഷാമാര്‍ഗവും)
هُوَ
X
അവന്‍
أَعْلَمُ
X
ഏറ്റം അറിയുന്നവനാകുന്നു
بِمَا تُفِيضُونَ
X
നിങ്ങള്‍ സംസാരിക്കുന്നതിനെപ്പറ്റി
فِيهِۖ
X
ഇതിന്റെ (ഖുര്‍ആന്റെ) കാര്യത്തില്‍
كَفَىٰ
X
മതി
بِهِ
X
അവന്‍തന്നെ
شَهِيدًا
X
സാക്ഷിയായി
بَيْنِي وَبَيْنَكُمْۖ
X
എനിക്കും നിങ്ങള്‍ക്കുമിടയില്‍
وَهُوَ
X
അവന്‍
الْغَفُورُ
X
ഏറെ പൊറുക്കുന്നവനാണ്
الرَّحِيمُ
X
പരമദയാലുവും
﴿46:8﴾ وَقَالَ
X
പറഞ്ഞു
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
لِلَّذِينَ آمَنُوا
X
വിശ്വസിച്ചവരെപ്പറ്റി
لَوْ كَانَ
X
ഇതായിരുന്നുവെങ്കില്‍
خَيْرًا
X
നല്ലത്
مَّا سَبَقُونَا
X
ഇവര്‍ ഞങ്ങളെ മുന്‍കടക്കുമായിരുന്നില്ല
إِلَيْهِۚ
X
അതിലേക്ക്
وَإِذْ لَمْ يَهْتَدُوا
X
അവര്‍ നേര്‍വഴിയിലായിട്ടില്ലെന്നതിനാല്‍
بِهِ
X
ഇതുമുഖേന
فَسَيَقُولُونَ
X
അവര്‍ പറഞ്ഞേക്കും
هَٰذَا
X
ഇത്
إِفْكٌ
X
കെട്ടുകഥ
قَدِيمٌ
X
പഴഞ്ചന്‍
سَيَقُولُ
X
പറയും
لَكَ
X
നിന്നോട്
الْمُخَلَّفُونَ
X
പിന്‍മാറി നിന്നവര്‍
مِنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍നിന്ന്
شَغَلَتْنَا
X
ഞങ്ങളെ ജോലിത്തിരക്കുകളിലകപ്പെടുത്തി
أَمْوَالُنَا
X
ഞങ്ങളുടെ സ്വത്തുക്കള്‍
وَأَهْلُونَا
X
ഞങ്ങളുടെ സ്വന്തക്കാരും
فَاسْتَغْفِرْ
X
അതിനാല്‍ നീ പാപമോചനത്തിനായി പ്രാര്‍ഥിക്കുക
لَنَاۚ
X
ഞങ്ങള്‍ക്കുവേണ്ടി
يَقُولُونَ
X
അവര്‍ പറയുന്നു
بِأَلْسِنَتِهِم
X
അവരുടെ നാവുകള്‍കൊണ്ട്
مَّا لَيْسَ
X
ഇല്ലാത്തത്
فِي قُلُوبِهِمْۚ
X
അവരുടെ മനസ്സുകളില്‍
قُلْ
X
നീ പറയുക (ചോദിക്കുക)
فَمَن
X
ആര്‍
يَمْلِكُ
X
അധീനപ്പെടുത്തിത്തരും
لَكُم
X
നിങ്ങള്‍ക്ക്
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
شَيْئًا
X
വല്ലതിനെയും
إِنْ أَرَادَ
X
അവന്‍ ഉദ്ദേശിച്ചാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
ضَرًّا
X
എന്തെങ്കിലും ഉപദ്രവം
أَوْ أَرَادَ
X
അല്ലെങ്കില്‍ അവന്‍ ഉദ്ദേശിച്ചാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
نَفْعًاۚ
X
എന്തെങ്കിലും ഉപകാരം
بَلْ كَانَ اللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവയെപ്പറ്റി
خَبِيرًا
X
നന്നായറിയുന്നവന്‍
﴿48:11﴾ سَيَقُولُ
X
പറയും
الْمُخَلَّفُونَ
X
പിന്മാറി നിന്നവര്‍
إِذَا انطَلَقْتُمْ
X
നിങ്ങള്‍ പോവുകയാണെങ്കില്‍
إِلَىٰ مَغَانِمَ
X
സമരാര്‍ജിത സ്വത്തുക്കളിലേക്ക്
لِتَأْخُذُوهَا
X
നിങ്ങള്‍ അവ കൈവശപ്പെടുത്തുന്നതിന്
ذَرُونَا
X
ഞങ്ങളെ വിട്ടേക്കൂ
نَتَّبِعْكُمْۖ
X
ഞങ്ങളും നിങ്ങളുടെ കൂടെ വരാം
يُرِيدُونَ
X
അവര്‍ ഉദ്ദേശിക്കുന്നു
أَن يُبَدِّلُوا
X
അവര്‍ മാറ്റിമറിക്കാന്‍
كَلَامَ اللَّهِۚ
X
അല്ലാഹുവിന്റെ വചനങ്ങളെ
قُل
X
നീ പറയുക
لَّن تَتَّبِعُونَا
X
നിങ്ങള്‍ക്കൊരിക്കലും ഞങ്ങളോടൊത്ത് വരാനാവില്ല
كَذَٰلِكُمْ
X
അപ്രകാരം
قَالَ اللَّهُ
X
അല്ലാഹു പറഞ്ഞിട്ടുണ്ട്
مِن قَبْلُۖ
X
മുമ്പുതന്നെ
فَسَيَقُولُونَ
X
അപ്പോള്‍ അവര്‍ പറയും
بَلْ تَحْسُدُونَنَاۚ
X
അല്ല നിങ്ങള്‍ ഞങ്ങളോട് അസൂയ കാണിക്കുകയാണ്
بَلْ
X
അല്ല
كَانُوا
X
അവരായിരിക്കുന്നു
لَا يَفْقَهُونَ
X
അവര്‍ ഗ്രഹിക്കുന്നില്ല (ഗ്രഹിക്കാത്തവര്‍)
إِلَّا قَلِيلًا
X
അല്‍പം മാത്രമല്ലാതെ
﴿48:15﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
عَلَىٰ مَا يَقُولُونَ
X
അവര്‍ പറയുന്നത്
وَسَبِّحْ
X
നീ വാഴ്ത്തുക
بِحَمْدِ
X
സ്തുതിക്കുന്നതോടൊപ്പം
رَبِّكَ
X
നിന്റെ നാഥനെ
قَبْلَ
X
മുമ്പ്
طُلُوعِ
X
ഉദയത്തിന്
الشَّمْسِ
X
സൂര്യന്റെ
وَقَبْلَ
X
മുമ്പും
الْغُرُوبِ
X
അസ്തമയത്തിന്
﴿50:39﴾ نَّحْنُ
X
നാം
أَعْلَمُ
X
നാം നന്നായറിയുന്നവനാണ്
بِمَا يَقُولُونَۖ
X
അവര്‍ പറയുന്നതിനെപ്പറ്റി
وَمَا أَنتَ
X
നീയല്ല
عَلَيْهِم
X
അവരുടെമേല്‍
بِجَبَّارٍۖ
X
നിര്‍ബന്ധം ചെലുത്തേണ്ടവന്‍
فَذَكِّرْ
X
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക
بِالْقُرْآنِ
X
ഖുര്‍ആന്‍ കൊണ്ട്
مَن
X
യാതൊരുവനെ
يَخَافُ
X
അവന്‍ ഭയപ്പെടും
وَعِيدِ
X
എന്റെ താക്കീതിനെ
﴿50:45﴾ أَمْ يَقُولُونَ
X
അതല്ല, അവര്‍ പറയുന്നുവോ
شَاعِرٌ
X
ഒരു കവിയാണെന്ന്
نَّتَرَبَّصُ
X
ഞങ്ങള്‍ കാത്തിരിക്കുകയാണ്
﴿52:30﴾