Repeated Words in Quran

< >
Total Found : 3
ذَٰلِكَ
X
അത്
بِأَنَّهُمْ
X
കാരണം അവര്‍
قَالُوا
X
അവര്‍ പറഞ്ഞു, വാദിച്ചു
لَن تَمَسَّنَا
X
ഞങ്ങളെ തൊടില്ലെന്ന്
النَّارُ
X
നരകത്തീ
إِلَّا أَيَّامًا
X
ഏതാനും നാളുകള്‍ അല്ലാതെ
مَّعْدُودَاتٍۖ
X
നിര്‍ണിതമായ, എണ്ണപ്പെട്ട
وَغَرَّهُمْ
X
അവരെ വഞ്ചിച്ചിരിക്കുന്നു
فِي دِينِهِم
X
അവരുടെ മതകാര്യത്തില്‍
مَّا كَانُوا يَفْتَرُونَ
X
അവര്‍ സ്വയം കെട്ടിച്ചമച്ചുകൊണ്ടിരുന്നത്
﴿3:24﴾ انظُرْ
X
നീ നോക്കുക
كَيْفَ
X
എങ്ങനെ
يَفْتَرُونَ
X
അവര്‍ കെട്ടിച്ചമക്കുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَۖ
X
കള്ളം
وَكَفَىٰ بِهِ
X
അത് തന്നെ മതി
إِثْمًا
X
പാപമായിട്ട്
مُّبِينًا
X
തെളിഞ്ഞ, സ്പഷ്ടമായ
﴿4:50﴾ مَا جَعَلَ اللَّهُ
X
അല്ലാഹു നിശ്ചയിച്ചിട്ടില്ല
مِن بَحِيرَةٍ
X
യാതൊരു ബഹീറയും
وَلَا سَائِبَةٍ
X
സാഇബയെയും ഇല്ല
وَلَا وَصِيلَةٍ
X
വസ്വീലയെയും ഇല്ല
وَلَا حَامٍۙ
X
ഹാമിനെയും ഇല്ല
وَلَٰكِنَّ
X
എന്നാല്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
يَفْتَرُونَ
X
അവര്‍ കെട്ടിച്ചമക്കുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَۖ
X
കള്ളം
وَأَكْثَرُهُمْ
X
അവരിലേറെപേരും
لَا يَعْقِلُونَ
X
അവര്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ല
﴿5:103﴾ انظُرْ
X
നീ നോക്കു
كَيْفَ
X
എങ്ങനെയെന്ന്
كَذَبُوا
X
അവര്‍ കള്ളം പറഞ്ഞു(കള്ളം പറയുന്നത്)
عَلَىٰ أَنفُسِهِمْۚ
X
തങ്ങളെക്കുറിച്ചുതന്നെ
وَضَلَّ عَنْهُم
X
അവരെവിട്ട് അപ്രത്യക്ഷമായിരിക്കുന്നു
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നത്
﴿6:24﴾ وَكَذَٰلِكَ
X
അവ്വിധം
جَعَلْنَا
X
നാം ആക്കിയിട്ടുണ്ട്
لِكُلِّ
X
എല്ലാ
نَبِيٍّ
X
പ്രവാചകന്നും
عَدُوًّا
X
ശത്രുവായി
شَيَاطِينَ
X
പിശാചുക്കളെ
الْإِنسِ
X
മനുഷ്യരില്‍പെട്ട
وَالْجِنِّ
X
ജിന്നുകളിലുംപെട്ട
يُوحِي
X
(ദുര്‍)ബോധനം ചെയ്യുന്നു
بَعْضُهُمْ
X
അവരില്‍ചിലര്‍
إِلَىٰ بَعْضٍ
X
ചിലരിലേക്ക്
زُخْرُفَ
X
അലംകൃതമായ
الْقَوْلِ
X
വാക്ക്
غُرُورًاۚ
X
വഞ്ചിക്കുന്നവിധം, വഞ്ചിക്കാനായിട്ട്
وَلَوْ
X
എങ്കില്‍
شَاءَ
X
ഇച്ഛിച്ചു
رَبُّكَ
X
നിന്റെ നാഥന്‍
مَا فَعَلُوهُۖ
X
അവരത് ചെയ്യുമായിരുന്നില്ല
فَذَرْهُمْ
X
അതിനാല്‍ അവരെ വിട്ടേക്കുക
وَمَا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമക്കുന്നവയെയും
﴿6:112﴾ وَكَذَٰلِكَ
X
അതുപോലെത്തന്നെ
زَيَّنَ
X
ഭംഗിയായി തോന്നിപ്പിക്കപ്പെട്ടിരിക്കുന്നു
لِكَثِيرٍ
X
ധാരാളം പേര്‍ക്ക്
مِّنَ الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളില്‍നിന്നുള്ള
قَتْلَ
X
കൊല്ലുന്നത്
أَوْلَادِهِمْ
X
തങ്ങളുടെ മക്കളെ
شُرَكَاؤُهُمْ
X
അവരുടെ പങ്കാളികള്‍
لِيُرْدُوهُمْ
X
ഇവരെ അവര്‍ നാശത്തില്‍പെടുത്താന്‍വേണ്ടി
وَلِيَلْبِسُوا
X
അവര്‍ അവ്യക്തമാക്കാന്‍വേണ്ടിയും
عَلَيْهِمْ
X
ഇവര്‍ക്ക്
دِينَهُمْۖ
X
ഇവരുടെ ജീവിതക്രമം
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
مَا فَعَلُوهُۖ
X
അവരങ്ങനെ ചെയ്യുമായിരുന്നില്ല
فَذَرْهُمْ
X
അതിനാല്‍ അവരെ നീ വിട്ടേക്കുക
وَمَا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നവയെയും
﴿6:137﴾ وَقَالُوا
X
അവര്‍ പറഞ്ഞു
هَٰذِهِ
X
ഇവ
أَنْعَامٌ
X
കാലികളാകുന്നു
وَحَرْثٌ
X
കൃഷിയുമാകുന്നു
حِجْرٌ
X
വിലക്കപ്പെട്ട
لَّا يَطْعَمُهَا
X
അവ തിന്നുകയില്ല
إِلَّا
X
അല്ലാതെ
مَن نَّشَاءُ
X
ഞങ്ങളുദ്ദേശിക്കുന്നവര്‍
بِزَعْمِهِمْ
X
അവര്‍ സ്വയം കെട്ടിച്ചമച്ച വാദമനുസരിച്ച്
وَأَنْعَامٌ
X
ചില മൃഗങ്ങളുണ്ട്
حُرِّمَتْ
X
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു
ظُهُورُهَا
X
അവയുടെ പുറങ്ങള്‍(പുറങ്ങള്‍ ഉപയോഗിക്കുന്നത്)
وَأَنْعَامٌ
X
മറ്റു മൃഗങ്ങളുമുണ്ട്
لَّا يَذْكُرُونَ
X
അവര്‍ ഉച്ചരിക്കുകയില്ല
اسْمَ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَيْهَا
X
അവയുടെമേല്‍
افْتِرَاءً
X
കെട്ടിച്ചമച്ചുണ്ടാക്കിക്കൊണ്ട്(കെട്ടിച്ചമച്ചുണ്ടാക്കിയതാണ്)
عَلَيْهِۚ
X
അവന്റെ പേരില്‍
سَيَجْزِيهِم
X
അവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കും
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചുണ്ടാക്കുന്നു
﴿6:138﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നുവോ
إِلَّا
X
അല്ലാതെ
تَأْوِيلَهُۚ
X
അതിന്റെ പുലര്‍ച്ച
يَوْمَ
X
നാളില്‍
يَأْتِي
X
വരുന്ന
تَأْوِيلُهُ
X
അതിന്റെ പുലര്‍ച്ച
يَقُولُ
X
പറയും
الَّذِينَ نَسُوهُ
X
അതിനെ മറന്നിരുന്നവര്‍
مِن قَبْلُ
X
മുമ്പ്
قَدْ جَاءَتْ
X
തീര്‍ച്ചയായും വന്നിരിക്കുന്നു
رُسُلُ
X
ദൂതന്‍മാര്‍
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
بِالْحَقِّ
X
സത്യവുമായി
فَهَل لَّنَا
X
ഇനി ഞങ്ങള്‍ക്കുണ്ടോ
مِن شُفَعَاءَ
X
ശിപാര്‍ശക്കാര്‍
فَيَشْفَعُوا
X
എങ്കില്‍ അവര്‍ ശിപാര്‍ശ ചെയ്യും
لَنَا
X
ഞങ്ങള്‍ക്കു വേണ്ടി
أَوْ
X
അല്ലെങ്കില്‍
نُرَدُّ
X
ഞങ്ങള്‍ (ഒന്ന്) തിരിച്ചയക്കപ്പെടു(മോ)
فَنَعْمَلَ
X
എങ്കില്‍ ഞങ്ങള്‍ ചെയ്യുമായിരുന്നു
غَيْرَ
X
അല്ലാത്തത്
الَّذِي كُنَّا نَعْمَلُۚ
X
(മുമ്പ്) ഞങ്ങള്‍ ചെയ്തിരുന്നത്
قَدْ خَسِرُوا
X
അവര്‍ നഷ്ടത്തില്‍ അകപ്പെടുത്തി
أَنفُسَهُمْ
X
തങ്ങളെത്തന്നെ
وَضَلَّ عَنْهُم
X
വിട്ടകലുകയും ചെയ്തു
مَّا
X
അവരെ
كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നത്
﴿7:53﴾ هُنَالِكَ
X
അവിടെ വെച്ച്
تَبْلُو
X
പരീക്ഷിച്ചറിയും
كُلُّ نَفْسٍ
X
ഓരോ മനുഷ്യനും
مَّا أَسْلَفَتْۚ
X
താന്‍ നേരത്തെ ചെയ്തുകൂട്ടിയത്
وَرُدُّوا
X
അവര്‍ മടക്കപ്പെടും
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
مَوْلَاهُمُ
X
തങ്ങളുടെ രക്ഷകനായ
الْحَقِّۖ
X
യഥാര്‍ത്ഥ
وَضَلَّ
X
തെറ്റിപ്പോകും
عَنْهُم
X
അവരില്‍ നിന്ന്
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയവ
﴿10:30﴾ وَمَا ظَنُّ
X
വിചാരം എന്തായിരിക്കും
الَّذِينَ يَفْتَرُونَ
X
കള്ളം ചമച്ചുണ്ടാക്കുന്നവരുടെ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى النَّاسِ
X
ജനത്തോട്
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَهُمْ
X
അവരിലേറെപ്പേരും
لَا يَشْكُرُونَ
X
നന്ദി കാണിക്കുന്നില്ല
﴿10:60﴾ قُلْ
X
നീ പറയുക
إِنَّ الَّذِينَ يَفْتَرُونَ
X
നിശ്ചയം, കെട്ടിചമയ്ക്കുന്നവര്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
لَا يُفْلِحُونَ
X
അവര്‍ വിജയിക്കുകയില്ല
﴿10:69﴾ أُولَٰئِكَ
X
അവര്‍
الَّذِينَ خَسِرُوا
X
നഷ്ടത്തിലകപ്പെടുത്തിയവരാണ്
أَنفُسَهُمْ
X
തങ്ങളെതന്നെ
وَضَلَّ عَنْهُم
X
അവരില്‍നിന്ന് അകന്നുപോയി
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നത്
﴿11:21﴾ وَأَلْقَوْا
X
അവര്‍ ഇട്ടുകൊടുക്കും
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
يَوْمَئِذٍ
X
അന്നേദിവസം
السَّلَمَۖ
X
കീഴ്വണക്കം
وَضَلَّ عَنْهُم
X
അവരില്‍ നിന്നകന്നു പോവുകയും ചെയ്യും
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചവ
﴿16:87﴾ وَلَا تَقُولُوا
X
നിങ്ങള്‍ പറയരുത്
لِمَا تَصِفُ
X
വിശേഷിപ്പിക്കുന്നതനുസരിച്ച്
أَلْسِنَتُكُمُ
X
നിങ്ങളുടെ നാവുകള്‍
الْكَذِبَ
X
കളവ്
هَٰذَا
X
ഇത്
حَلَالٌ
X
അനുവദനീയം
وَهَٰذَا
X
ഇത്
حَرَامٌ
X
നിഷിദ്ധം
لِّتَفْتَرُوا
X
നിങ്ങള്‍ കെട്ടിച്ചമക്കാന്‍
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَۚ
X
കളവ്
إِنَّ
X
നിശ്ചയമായും ഒരുത്തര്‍
الَّذِينَ يَفْتَرُونَ
X
അവര്‍ കെട്ടിച്ചമക്കുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കളവ്
لَا يُفْلِحُونَ
X
അവര്‍ വിജയിക്കുകയില്ല
﴿16:116﴾ وَنَزَعْنَا
X
നാം രംഗത്ത് വരുത്തും
مِن كُلِّ أُمَّةٍ
X
എല്ലാ ഓരോ സമുദായത്തില്‍നിന്നും
شَهِيدًا
X
ഓരോ സാക്ഷിയെ
فَقُلْنَا
X
എന്നിട്ട് നാം അവരോട് പറയും
هَاتُوا
X
നിങ്ങള്‍ കൊണ്ട് വരൂ
بُرْهَانَكُمْ
X
നിങ്ങളുടെ തെളിവ്
فَعَلِمُوا
X
അപ്പോള്‍ അവരറിയും
أَنَّ الْحَقَّ
X
തീര്‍ച്ചയായും സത്യം
لِلَّهِ
X
അല്ലാഹുവിന്റെതാണെന്ന്
وَضَلَّ
X
തെന്നിമാറും, വിട്ടുമാറും
عَنْهُم
X
അവരില്‍നിന്ന്
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നതെല്ലാം
﴿28:75﴾ وَلَيَحْمِلُنَّ
X
അവര്‍ വഹിക്കുക തന്നെ ചെയ്യും
أَثْقَالَهُمْ
X
തങ്ങളുടെ പാപഭാരങ്ങള്‍
وَأَثْقَالًا
X
വേറെയും പാപഭാരങ്ങള്‍
مَّعَ أَثْقَالِهِمْۖ
X
അവരുടെ പാപഭാരങ്ങളോടൊപ്പം
وَلَيُسْأَلُنَّ
X
അവര്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുനേല്‍പുനാളില്‍
عَمَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നതിനെ കുറിച്ച്
﴿29:13﴾ فَلَوْلَا نَصَرَهُمُ
X
എന്തുകൊണ്ട് അവരെ സഹായിച്ചില്ല
الَّذِينَ اتَّخَذُوا
X
അവര്‍ സ്വീകരിച്ചവര്‍
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
قُرْبَانًا
X
(അല്ലാഹുവിന്റെ) സാമീപ്യം സിദ്ധിക്കുന്നതിന്
آلِهَةًۖ
X
ദൈവങ്ങളായി
بَلْ
X
എന്നാല്‍
ضَلُّوا
X
അവര്‍ അപ്രത്യക്ഷരായി
عَنْهُمْۚ
X
അവരില്‍ നിന്ന്
وَذَٰلِكَ
X
അത്
إِفْكُهُمْ
X
അവരുടെ വ്യാജജല്‍പനമാണ്
وَمَا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നതും
﴿46:28﴾