Repeated Words in Quran

< >
Total Found : 13
وَلَتَجِدَنَّهُمْ
X
തീര്‍ച്ചയായും നിനക്ക് അവരെ കാണാം
أَحْرَصَ
X
ഏറെ കൊതിയുള്ളവരായി
النَّاسِ
X
ജനങ്ങളില്‍
عَلَىٰ حَيَاةٍ
X
ജീവിതത്തോട്
وَمِنَ الَّذِينَ أَشْرَكُواۚ
X
ബഹുദൈവവിശ്വാസികളെക്കാളും
يَوَدُّ
X
ആഗ്രഹിക്കുന്നു
أَحَدُهُمْ
X
അവരില്‍ ഒരാള്‍
لَوْ يُعَمَّرُ
X
തനിക്ക് ദീര്‍ഘായുസ്സ് നല്‍കപ്പെട്ടിരുന്നുവെങ്കില്‍
أَلْفَ
X
ആയിരം
سَنَةٍ
X
കൊല്ലം
وَمَا هُوَ
X
എന്നാല്‍ അതല്ല
بِمُزَحْزِحِهِ
X
അവനെ അകറ്റിക്കളയുന്നത്
مِنَ الْعَذَابِ
X
ശിക്ഷയില്‍നിന്ന്
أَن يُعَمَّرَۗ
X
ആയുര്‍ദൈര്‍ഘ്യം നല്‍കപ്പെടല്‍
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
بِمَا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
﴿2:96﴾ تِلْكَ
X
അത്
أُمَّةٌ
X
ഒരു സമുദായം
قَدْ خَلَتْۖ
X
അത് കഴിഞ്ഞുപോയി
لَهَا
X
അതിനുണ്ട്
مَا كَسَبَتْ
X
അത് സമ്പാദിച്ചത്
وَلَكُم
X
നിങ്ങള്‍ക്കുമുണ്ട്
مَّا كَسَبْتُمْۖ
X
നിങ്ങള്‍ സമ്പാദിച്ചത്
وَلَا تُسْأَلُونَ
X
നിങ്ങള്‍ ചോദിക്കപ്പെടുകയില്ല
عَمَّا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി
﴿2:134﴾ تِلْكَ
X
അത്
أُمَّةٌ
X
ഒരു സമുദായമാകുന്നു
قَدْ خَلَتْۖ
X
അത് കഴിഞ്ഞുപോയിരിക്കുന്നു
لَهَا
X
അതിനുണ്ട്
مَا كَسَبَتْ
X
അത് സമ്പാദിച്ചത്
وَلَكُم
X
നിങ്ങള്‍ക്കുമുണ്ട്
مَّا كَسَبْتُمْۖ
X
നിങ്ങള്‍ സമ്പാദിച്ചത്
وَلَا تُسْأَلُونَ
X
നിങ്ങള്‍ ചോദിക്കപ്പെടുകയില്ല
عَمَّا كَانُوا
X
അവര്‍ ആയിരുന്നതിനെപ്പറ്റി
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿2:141﴾ قَدْ
X
തീര്‍ച്ചയായും
نَرَىٰ
X
നാം കാണുന്നു
تَقَلُّبَ
X
തിരിഞ്ഞുകൊണ്ടിരിക്കലിനെ
وَجْهِكَ
X
താങ്കളുടെ മുഖത്തിന്റെ
فِي السَّمَاءِۖ
X
ആകാശത്തിലേക്ക്
فَلَنُوَلِّيَنَّكَ
X
അതിനാല്‍ താങ്കളെ നാം തിരിക്കും
قِبْلَةً
X
ഖിബ്‌ലയിലേക്ക്
تَرْضَاهَاۚ
X
താങ്കളതിനെ ഇഷ്ടപ്പെടുന്നു
فَوَلِّ
X
ഇനിമേല്‍ താങ്കള്‍ തിരിക്കുക
وَجْهَكَ
X
താങ്കളുടെ മുഖത്തെ
شَطْرَ
X
നേരെ
الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിന്
وَحَيْثُ مَا كُنتُمْ
X
നിങ്ങളെവിടെയായാലും
فَوَلُّوا
X
നിങ്ങള്‍ തിരിക്കുക
وُجُوهَكُمْ
X
നിങ്ങളുടെ മുഖത്തെ
شَطْرَهُۗ
X
അതിന്റെ നേരെ
وَإِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
أُوتُوا
X
അവര്‍ നല്‍കപ്പെട്ടിരിക്കുന്നു
الْكِتَابَ
X
വേദഗ്രന്ഥം
لَيَعْلَمُونَ
X
അവര്‍ അറിയുക തന്നെ ചെയ്യുന്നു
أَنَّهُ
X
അതാണെന്ന്
الْحَقُّ
X
സത്യം
مِن رَّبِّهِمْۗ
X
തങ്ങളുടെ രക്ഷിതാവില്‍ നിന്ന്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപറ്റി
﴿2:144﴾ إِن تَمْسَسْكُمْ
X
നിങ്ങള്‍ക്ക് ഉണ്ടായാല്‍, നിങ്ങളെ സ്പര്‍ശിച്ചാല്‍
حَسَنَةٌ
X
(എന്തെങ്കിലും) നന്മ
تَسُؤْهُمْ
X
അത് അവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും
وَإِن تُصِبْكُمْ
X
നിങ്ങള്‍ക്ക് ബാധിക്കുന്നുവെങ്കില്‍
سَيِّئَةٌ
X
(വല്ല) തിന്മയും
يَفْرَحُوا
X
അവര്‍ സന്തുഷ്ടരാകും
بِهَاۖ
X
അതില്‍, അതുമുഖേന
وَإِن تَصْبِرُوا
X
നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയും ചെയ്യുകയാണെങ്കില്‍
لَا يَضُرُّكُمْ
X
നിങ്ങള്‍ക്ക് ദ്രോഹം വരുത്തുകയില്ല
كَيْدُهُمْ
X
അവരുടെ കുതന്ത്രം
شَيْئًاۗ
X
ഒട്ടും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا يَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്
مُحِيطٌ
X
സൂക്ഷ്മമായി അറിയുന്നവന്‍(ആകുന്നു)
﴿3:120﴾ هُمْ
X
അവര്‍
دَرَجَاتٌ
X
(വ്യത്യസ്ത) പദവികളിലാണ്
عِندَ اللَّهِۗ
X
അല്ലാഹുവിന്റെ അടുക്കല്‍
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
بِمَا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നത്
﴿3:163﴾ إِنَّمَا التَّوْبَةُ
X
നിശ്ചയം പശ്ചാതാപം
عَلَى اللَّهِ
X
അല്ലാഹുവിന്റെ മേല്‍
لِلَّذِينَ يَعْمَلُونَ
X
ചെയ്യുന്നവര്‍ക്ക്(മാത്രമുള്ളതാണ്)
السُّوءَ
X
തെറ്റ്, തിന്മ
بِجَهَالَةٍ
X
അറിവില്ലായ്മ(അവിവേകം) കാരണം
ثُمَّ
X
ശേഷം, പിന്നെ
يَتُوبُونَ
X
അവര്‍ പശ്ചാതപിക്കുന്നു
مِن قَرِيبٍ
X
അടുത്ത് തന്നെ (ഒട്ടും വൈകാതെ)
فَأُولَٰئِكَ
X
അവര്‍
يَتُوبُ
X
പശ്ചാതാപം സ്വീകരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَيْهِمْۗ
X
അവരുടെ മേല്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:17﴾ وَلَيْسَتِ
X
അല്ല
التَّوْبَةُ
X
പശ്ചാത്താപം
لِلَّذِينَ يَعْمَلُونَ
X
ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക്
السَّيِّئَاتِ
X
തെറ്റുകള്‍
حَتَّىٰ إِذَا حَضَرَ
X
അങ്ങനെ ആസന്നമായാല്‍
أَحَدَهُمُ
X
അവരില്‍ ഒരുവന്
الْمَوْتُ
X
മരണം
قَالَ
X
അവന്‍ പറഞ്ഞു (പറയും)
إِنِّي
X
നിശ്ചയം ഞാന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചിരിക്കുന്നു
الْآنَ
X
ഇപ്പോള്‍
وَلَا الَّذِينَ يَمُوتُونَ
X
മരിക്കുന്നവര്‍ക്കുമുള്ളതല്ല
وَهُمْ كُفَّارٌۚ
X
സത്യനിഷേധികളായി
أُولَٰئِكَ
X
അവര്‍
أَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لَهُمْ
X
അവര്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
﴿4:18﴾ يَسْتَخْفُونَ
X
അവര്‍ മറച്ചുവെക്കുന്നു
مِنَ النَّاسِ
X
ജനങ്ങളില്‍ നിന്ന്
وَلَا يَسْتَخْفُونَ
X
അവര്‍ മറച്ചുവെക്കുകയില്ല, അവര്‍ക്ക് മറക്കാനാവില്ല
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
وَهُوَ مَعَهُمْ
X
അവന്‍ അവരോടൊപ്പമുണ്ട്
إِذْ يُبَيِّتُونَ
X
അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തുമ്പോള്‍
مَا لَا يَرْضَىٰ
X
അവന്‍ ഇഷ്ടപ്പെടാത്തത്
مِنَ الْقَوْلِۚ
X
വാക്കുകളില്‍ നിന്ന്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
بِمَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നതൊക്കെ
مُحِيطًا
X
വലയം ചെയ്തവന്‍, സൂക്ഷ്മമായ അറിയുന്നവന്‍
﴿4:108﴾ وَتَرَىٰ
X
നീ കാണുന്നു
كَثِيرًا
X
അനേകം പേരെ
مِّنْهُمْ
X
അവരില്‍
يُسَارِعُونَ
X
അവര്‍ ആവേശത്തോടെ മുന്നേറുന്നു
فِي الْإِثْمِ
X
പാപവൃത്തിയില്‍
وَالْعُدْوَانِ
X
അതിക്രമത്തിലും
وَأَكْلِهِمُ
X
അവര്‍ തിന്നുന്നതിലും
السُّحْتَۚ
X
നിഷിദ്ധ ധനം
لَبِئْسَ
X
നന്നെ നീചംതന്നെ
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
﴿5:62﴾ وَلَوْ
X
എങ്കില്‍
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
أَقَامُوا
X
അവര്‍ യഥാവിധി പ്രയോഗത്തില്‍ വരുത്തി
التَّوْرَاةَ
X
തൗറാത്ത്
وَالْإِنجِيلَ
X
ഇഞ്ചീലും
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതും
إِلَيْهِم
X
അവര്‍ക്ക്
مِّن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
لَأَكَلُوا
X
അവര്‍ ഭൂജിക്കുമായിരുന്നു
مِن فَوْقِهِمْ
X
അവരുടെ മുകള്‍ഭാഗത്തുനിന്ന്
وَمِن تَحْتِ
X
ചുവട്ടില്‍നിന്നും
أَرْجُلِهِمۚ
X
അവരുടെ കാലുകളുടെ
مِّنْهُمْ
X
അവരിലുണ്ട്
أُمَّةٌ
X
ഒരു സമൂഹം
مُّقْتَصِدَةٌۖ
X
നേര്‍വഴി കൈക്കൊണ്ട
وَكَثِيرٌ
X
എന്നാല്‍ ഏറെപേരും
مِّنْهُمْ
X
അവരിലെ
سَاءَ
X
നീചമായി (നീചമാണ്)
مَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നത് (അവരുടെ ചെയ്തികള്‍)
﴿5:66﴾ وَحَسِبُوا
X
അവര്‍ വിചാരിച്ചു
أَلَّا تَكُونَ
X
ഉണ്ടാവില്ലെന്ന്
فِتْنَةٌ
X
കുഴപ്പം
فَعَمُوا
X
അതിനാല്‍ അവര്‍ അന്ധരായിത്തീര്‍ന്നു
وَصَمُّوا
X
അവര്‍ ബധിരരുമായി
ثُمَّ
X
പിന്നീട്
تَابَ اللَّهُ عَلَيْهِمْ
X
അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു
ثُمَّ
X
എന്നാല്‍ പിന്നെയും
عَمُوا
X
അവര്‍ അന്ധരായി
وَصَمُّوا
X
അവര്‍ ബധിരരുമായി
كَثِيرٌ
X
ഏറെപേരും
مِّنْهُمْۚ
X
അവരിലെ
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാണ്
بِمَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നത്
﴿5:71﴾ فَلَوْلَا
X
എന്തുകൊണ്ടില്ല?
إِذْ جَاءَهُم
X
അവരെ ബാധിച്ചപ്പോള്‍
بَأْسُنَا
X
നമ്മുടെ ദുരിതം
تَضَرَّعُوا
X
അവര്‍ വിനീതരായി
وَلَٰكِن
X
എന്നാല്‍
قَسَتْ
X
കടുത്തുപോയി
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
وَزَيَّنَ
X
ഭംഗിയായി തോന്നിപ്പിച്ചു
لَهُمُ
X
അവര്‍ക്ക്
الشَّيْطَانُ
X
പിശാച്
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
﴿6:43﴾ ذَٰلِكَ
X
അതാണ്
هُدَى اللَّهِ
X
അല്ലാഹുവിന്റെ സന്മാര്‍ഗം
يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുന്നു
بِهِ
X
അതുമുഖേന
مَن
X
ചിലരെ
يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നു(ഇച്ഛിക്കുന്ന)
مِنْ عِبَادِهِۚ
X
തന്റെ ദാസന്മാരില്‍നിന്ന്
وَلَوْ
X
എങ്കില്‍
أَشْرَكُوا
X
അവര്‍ (അല്ലാഹുവില്‍)പങ്കുകാരെ സങ്കല്‍പിച്ചിരുന്നു
لَحَبِطَ
X
പാഴായിപ്പോകുമായിരുന്നു
عَنْهُم
X
അവര്‍ക്ക്
مَّا
X
യാതൊരു(പ്രവൃത്തികള്‍)
كَانُوا
X
അവരായിരുന്നു
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿6:88﴾ وَلَا تَسُبُّوا
X
നിങ്ങള്‍ ശകാരിക്കരുത്
الَّذِينَ يَدْعُونَ
X
അവര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവരെ
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
فَيَسُبُّوا اللَّهَ
X
അങ്ങനെ ചെയ്താല്‍ അവര്‍ അല്ലാഹുവെ ശകാരിക്കും
عَدْوًا
X
അന്യായമായി
بِغَيْرِ
X
ഇല്ലാത്തതിനാല്‍
عِلْمٍۗ
X
അറിവ്
كَذَٰلِكَ
X
അപ്രകാരം
زَيَّنَّا
X
നാം ഭംഗിയായി തോന്നിപ്പിച്ചു
لِكُلِّ
X
എല്ലാവര്‍ക്കും
أُمَّةٍ
X
ജനവിഭാഗം
عَمَلَهُمْ
X
അവരുടെ ചെയ്തിയെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّهِم
X
അവരുടെ നാഥന്റെ അടുത്തേക്ക്
مَّرْجِعُهُمْ
X
അവരുടെ മടക്കം
فَيُنَبِّئُهُم
X
അപ്പോള്‍ അവരെ അവന്‍ വിവരമറിയിക്കും
بِمَا
X
ഒന്നിനെക്കുറിച്ച്
كَانُوا
X
അവരായിരുന്നു
يَعْمَلُونَ
X
അവര്‍ ചെയ്യുന്നു
﴿6:108﴾ أَوَمَن
X
ഒരുവനാണോ?
كَانَ
X
അവന്‍ ആയിരുന്നു
مَيْتًا
X
ജീവനില്ലാത്തവന്‍
فَأَحْيَيْنَاهُ
X
എന്നിട്ട് അവന് നാം ജീവന്‍നല്‍കി
وَجَعَلْنَا
X
നാം നല്‍കുകയും ചെയ്തു
لَهُ
X
അവന്
نُورًا
X
ഒരു വെളിച്ചം
يَمْشِي
X
അവന്‍ നടക്കുന്നു
بِهِ
X
അതുമായി
فِي النَّاسِ
X
ജനങ്ങള്‍ക്കിടയിലൂടെ
كَمَن
X
ഒരാളെപ്പോലെയാണോ
مَّثَلُهُ
X
അവന്റെ അവസ്ഥ
فِي الظُّلُمَاتِ
X
ഇരുട്ടുകളില്‍(പെട്ടിരിക്കുന്നു)
لَيْسَ
X
അവനല്ല
بِخَارِجٍ
X
പുറത്ത്കടക്കുന്നവന്‍
مِّنْهَاۚ
X
അതില്‍നിന്ന്
كَذَٰلِكَ
X
അവ്വിധം
زُيِّنَ
X
ചേതോഹരമായി തോന്നിപ്പിക്കപ്പെട്ടു
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരുന്നത്
﴿6:122﴾ لَهُمْ
X
അവര്‍ക്കുണ്ട്
دَارُ
X
മന്ദിരം
السَّلَامِ
X
ശാന്തിയുടെ
عِندَ
X
അടുത്ത്
رَبِّهِمْۖ
X
അവരുടെ നാഥന്റെ
وَهُوَ
X
അവനാണ്
وَلِيُّهُم
X
അവരുടെ രക്ഷാധികാരി
بِمَا كَانُوا
X
അവര്‍ ആയിരുന്നത്കാരണം
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿6:127﴾ وَلِكُلٍّ
X
ഓരോരുത്തര്‍ക്കുമുണ്ട്
دَرَجَاتٌ
X
പദവികള്‍
مِّمَّا عَمِلُواۚ
X
തങ്ങള്‍ പ്രവര്‍ത്തിച്ചതനുസരിച്ച്
وَمَا رَبُّكَ
X
നിന്റെ നാഥന്‍ അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച്
﴿6:132﴾ فَوَقَعَ
X
അങ്ങനെ സ്ഥാപിതമായി
الْحَقُّ
X
സത്യം
وَبَطَلَ
X
നിഷ്ഫലമാവുകയും ചെയ്തു
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തു കൊണ്ടിരുന്നത്
﴿7:118﴾ إِنَّ هَٰؤُلَاءِ
X
തീര്‍ച്ചയായും ഇക്കൂട്ടര്‍
مُتَبَّرٌ
X
നശിപ്പിക്കപ്പെടുന്നതാണ്
مَّا
X
യാതൊന്ന്
هُمْ
X
അവര്‍
فِيهِ
X
അതിലാണ്
وَبَاطِلٌ
X
നിഷ്ഫലവുമാണ്
مَّا
X
യാതൊന്ന്
كَانُوا
X
അവരായിരുന്നു
يَعْمَلُونَ
X
അവര്‍ ചെയ്യുന്നു
﴿7:139﴾ وَالَّذِينَ كَذَّبُوا
X
തള്ളിപ്പറഞ്ഞവര്‍
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَلِقَاءِ
X
അഭിമുഖീകരിക്കലിനെയും
الْآخِرَةِ
X
പരലോകത്തെ
حَبِطَتْ
X
പാഴായിരിക്കുന്നു
أَعْمَالُهُمْۚ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
هَلْ يُجْزَوْنَ
X
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ
إِلَّا
X
അല്ലാതെ
مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്
﴿7:147﴾ وَلِلَّهِ
X
അല്ലാഹുവിനുണ്ട്
الْأَسْمَاءُ
X
നാമങ്ങള്‍
الْحُسْنَىٰ
X
അത്യുല്‍കൃഷ്ടമായ
فَادْعُوهُ
X
അതിനാല്‍ നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ഥിക്കുക
بِهَاۖ
X
അവ കൊണ്ട്
وَذَرُوا
X
നിങ്ങള്‍ വിട്ടുകളയുക
الَّذِينَ يُلْحِدُونَ
X
കൃത്രിമം കാണിക്കുന്നവരെ
فِي أَسْمَائِهِۚ
X
അവന്റെ നാമങ്ങളില്‍
سَيُجْزَوْنَ
X
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടും
مَا كَانُوا
X
അവര്‍ ആയിരുന്നതിന്റെ
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿7:180﴾ وَقَاتِلُوهُمْ
X
നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക
حَتَّىٰ لَا تَكُونَ
X
ഇല്ലാതാവുന്നതുവരെ
فِتْنَةٌ
X
കുഴപ്പം
وَيَكُونَ
X
ആവുന്നതു വരെയും
الدِّينُ
X
വിധേയത്വം
كُلُّهُ
X
അത് മുഴുവനും
لِلَّهِۚ
X
അല്ലാഹുവിന്ന്
فَإِنِ انتَهَوْا
X
ഇനി അവര്‍ വിരമിക്കുകയാണെങ്കില്‍
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِمَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നതിനെ
بَصِيرٌ
X
കണ്ടറിയുന്നവനാണ്
﴿8:39﴾ وَلَا تَكُونُوا
X
നിങ്ങളാകരുത്
كَالَّذِينَ خَرَجُوا
X
ഇറങ്ങിപ്പോന്നവരെപ്പോലെ
مِن دِيَارِهِم
X
തങ്ങളുടെ വീടുകളില്‍ നിന്ന്
بَطَرًا
X
അഹങ്കാരത്തോടെ
وَرِئَاءَ
X
കാണിക്കാനും
النَّاسِ
X
ജനങ്ങളെ
وَيَصُدُّونَ
X
അവര്‍ തടയുകയും ചെയ്യുന്നു
عَن سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَاللَّهُ
X
അല്ലാഹു
بِمَا يَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നതൊക്കെ
مُحِيطٌ
X
നന്നായി നിരീക്ഷിക്കുന്നവനാണ്
﴿8:47﴾ اشْتَرَوْا
X
അവര്‍ വിറ്റു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങള്‍
ثَمَنًا
X
വിലക്ക്
قَلِيلًا
X
തുഛമായ
فَصَدُّوا
X
അവര്‍ തടയുകയും ചെയ്തു
عَن سَبِيلِهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
إِنَّهُمْ
X
നിശ്ചയം അവര്‍
سَاءَ
X
ചീത്തയായിരിക്കുന്നു
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരുന്നത്
﴿9:9﴾ وَلَا يُنفِقُونَ
X
അവര്‍ ചെലവഴിക്കുകയില്ല
نَفَقَةً
X
വല്ല ചെലവും
صَغِيرَةً
X
ചെറിയത്
وَلَا كَبِيرَةً
X
വലിയതും
وَلَا يَقْطَعُونَ
X
അവര്‍ മുറിച്ചുകടക്കുകയില്ല
وَادِيًا
X
താഴ്വര
إِلَّا كُتِبَ
X
രേഖപ്പെടുത്താതെ
لَهُمْ
X
അവര്‍ക്ക്
لِيَجْزِيَهُمُ
X
അവര്‍ക്ക് പ്രതിഫലം നല്‍കാനാണിത്
اللَّهُ
X
അല്ലാഹു
أَحْسَنَ
X
അത്യുത്തമമായ കാര്യത്തിന്
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരുന്ന
﴿9:121﴾ وَإِذَا مَسَّ
X
ബാധിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
الضُّرُّ
X
വിപത്ത്
دَعَانَا
X
അവന്‍ നമ്മോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും
لِجَنبِهِ
X
കിടന്ന് കൊണ്ട്
أَوْ قَاعِدًا
X
അല്ലെങ്കില്‍ ഇരുന്നുകൊണ്ട്
أَوْ قَائِمًا
X
അല്ലെങ്കില്‍ നിന്നുകൊണ്ട്
فَلَمَّا كَشَفْنَا
X
അങ്ങനെ നാം നീക്കിയാല്‍
عَنْهُ
X
അവനില്‍ നിന്ന്
ضُرَّهُ
X
ആ വിപത്തിനെ
مَرَّ
X
അവന്‍ നടന്നു കളയുന്നു
كَأَن لَّمْ يَدْعُنَا
X
നമ്മോടവന്‍ പ്രാര്‍ത്ഥിച്ചിട്ടേയില്ലന്ന വിധം
إِلَىٰ ضُرٍّ
X
വിപത്തിന്റെ കാര്യത്തില്‍
مَّسَّهُۚ
X
അവനെ ബാധിച്ചു
كَذَٰلِكَ
X
അവ്വിധം
زُيِّنَ
X
അലംകൃതമാക്കപ്പെട്ടിരിക്കുന്നു
لِلْمُسْرِفِينَ
X
അതിരുകവിയുന്നവര്‍ക്ക്
مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്
﴿10:12﴾ أُولَٰئِكَ
X
അവര്‍
الَّذِينَ
X
ഒരു വിഭാഗമാണ്
لَيْسَ لَهُمْ
X
അവര്‍ക്കില്ല
فِي الْآخِرَةِ
X
പരലോകത്ത്
إِلَّا النَّارُۖ
X
നരകത്തീയല്ലാതെ
وَحَبِطَ
X
നശിച്ചു
مَا صَنَعُوا
X
അവര്‍ ഉണ്ടാക്കിയത്
فِيهَا
X
ഇവിടെ (ഇഹലോകത്ത്)
وَبَاطِلٌ
X
നിഷ്ഫലവുമാണ്
مَّا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്
﴿11:16﴾ وَجَاءَهُ
X
അദ്ദേഹത്തിന്റെയടുത്തെത്തി
قَوْمُهُ
X
തന്റെ ജനത
يُهْرَعُونَ
X
ഓടിക്കൊണ്ട്
إِلَيْهِ
X
അദ്ദേഹത്തിന്റെയടുത്തേക്ക്
وَمِن قَبْلُ
X
മുമ്പ്
كَانُوا
X
അവരായിരുന്നു
يَعْمَلُونَ
X
അവര്‍ ചെയ്യുന്നു
السَّيِّئَاتِۚ
X
നീചവൃത്തികള്‍
قَالَ
X
(ലൂത്വ്)പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
هَٰؤُلَاءِ
X
ഇതാ
بَنَاتِي
X
എന്റെ പെണ്‍കുട്ടികള്‍
هُنَّ
X
ഇവരാണ്
أَطْهَرُ
X
ഏറ്റവും വിശുദ്ധിയള്ളവര്‍
لَكُمْۖ
X
നിങ്ങള്‍ക്ക്
فَاتَّقُوا
X
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുക
اللَّهَ
X
അല്ലാഹുവിനെ
وَلَا تُخْزُونِ
X
എന്നെ നിങ്ങള്‍ അപമാനിക്കരുത്
فِي ضَيْفِيۖ
X
എന്റെ അതിഥികളുടെ കാര്യത്തില്‍
أَلَيْسَ مِنكُمْ
X
നിങ്ങളിലില്ലേ
رَجُلٌ
X
ഒരാളും
رَّشِيدٌ
X
വിവേകമുള്ള
﴿11:78﴾ وَإِنَّ كُلًّا لَّمَّا
X
നിശ്ചയമായും അവരോരോരുത്തനും
لَيُوَفِّيَنَّهُمْ
X
അവര്‍ക്കു പൂര്‍ണമായി നല്‍കുകതന്നെ ചെയ്യും
رَبُّكَ
X
നിന്റെ നാഥന്‍
أَعْمَالَهُمْۚ
X
അവരുടെ പ്രവര്‍ത്തനഫലം
إِنَّهُ
X
നിശ്ചയം അവന്‍
بِمَا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
خَبِيرٌ
X
നന്നായറിയുന്നവനാണ്
﴿11:111﴾ وَجَاءَتْ
X
വന്നു
سَيَّارَةٌ
X
ഒരു യാത്രാസംഘം
فَأَرْسَلُوا
X
അവര്‍ അയച്ചു
وَارِدَهُمْ
X
തങ്ങളുടെ വെള്ളംകോരിയെ
فَأَدْلَىٰ
X
അയാള്‍ ഇറക്കി
دَلْوَهُۖ
X
തന്റെ തൊട്ടി
قَالَ
X
അയാള്‍ പറഞ്ഞു
يَا بُشْرَىٰ
X
ഹായ്, സന്തോഷം
هَٰذَا
X
ഇതാ
غُلَامٌۚ
X
ഒരു ബാലന്‍
وَأَسَرُّوهُ
X
അവര്‍ അവനെ ഒളിപ്പിച്ചുവെച്ചു
بِضَاعَةًۚ
X
ഒരു കച്ചവടച്ചരക്കായി
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِمَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നതിനെപ്പറ്റി
﴿12:19﴾ وَلَمَّا دَخَلُوا
X
അവര്‍ പ്രവേശിച്ചപ്പോള്‍
عَلَىٰ يُوسُفَ
X
യൂസുഫിന്റെ സന്നിധിയില്‍
آوَىٰ
X
അദ്ദേഹം അടുപ്പിച്ചു
إِلَيْهِ
X
തന്നിലേക്ക്
أَخَاهُۖ
X
തന്റെ സഹോദരനെ
قَالَ
X
അദ്ദേഹം പറഞ്ഞു
إِنِّي
X
നിശ്ചയം ഞാന്‍
أَنَا
X
ഞാന്‍ തന്നെയാണ്
أَخُوكَ
X
നിന്റെ സഹോദരന്‍
فَلَا تَبْتَئِسْ
X
അതിനാല്‍ നീ ദുഃഖിക്കേണ്ടതില്ല
بِمَا كَانُوا يَعْمَلُونَ
X
ഇവര്‍ ചെയ്തുകൊണ്ടിരുന്നതിനെക്കുറിച്ച്
﴿12:69﴾ عَمَّا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപറ്റി
﴿15:93﴾ مَا عِندَكُمْ
X
നിങ്ങളുടെ പക്കലുള്ളത്
يَنفَدُۖ
X
തീര്‍ന്നുപോവും
وَمَا عِندَ اللَّهِ
X
അല്ലാഹുവിന്റെ വശമുള്ളതാണ്
بَاقٍۗ
X
അവശേഷിക്കുന്നത്
وَلَنَجْزِيَنَّ
X
നാം പ്രതിഫലം നല്‍കുക തന്നെ ചെയ്യും
الَّذِينَ صَبَرُوا
X
ക്ഷമ പാലിച്ചവര്‍ക്ക്
أَجْرَهُم
X
അവരുടെ പ്രതിഫലം
بِأَحْسَنِ
X
ഏറ്റവും നല്ലതിനനുസരിച്ച്
مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
﴿16:96﴾ مَنْ
X
ആര്
عَمِلَ
X
പ്രവര്‍ത്തിച്ചു
صَالِحًا
X
നല്ലത്
مِّن ذَكَرٍ
X
ആണില്‍ നിന്നോ
أَوْ
X
അല്ലെങ്കില്‍
أُنثَىٰ
X
പെണ്ണില്‍ നിന്നോ
وَهُوَ
X
അയാള്‍ ആയിരിക്കെ
مُؤْمِنٌ
X
സത്യവിശ്വാസി
فَلَنُحْيِيَنَّهُ
X
അയാളെ തീര്‍ച്ചയായും നാം ജീവിപ്പിക്കുക തന്നെ ചെയ്യും
حَيَاةً
X
ജീവിതം
طَيِّبَةًۖ
X
മെച്ചമായ
وَلَنَجْزِيَنَّهُمْ
X
നിശ്ചയം അവര്‍ക്കു നാം പ്രതിഫലം നല്‍കും
أَجْرَهُم
X
അവരുടെ പ്രതിഫലം
بِأَحْسَنِ
X
ഏറ്റവും നല്ലതിനനുസരിച്ച്
مَا كَانُوا
X
അവരായിരുന്നതിന്റെ
يَعْمَلُونَ
X
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു
﴿16:97﴾ إِنَّ هَٰذَا الْقُرْآنَ
X
നിശ്ചയമായും ഈ ഖുര്‍ആന്‍
يَهْدِي
X
മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നു
لِلَّتِي هِيَ أَقْوَمُ
X
ഏറ്റവും ചൊവ്വായതിലേക്ക്
وَيُبَشِّرُ
X
അത് സന്തോഷവാര്‍ത്ത അറിയിക്കുകയുംചെയ്യുന്നു
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
الَّذِينَ يَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നവരായ
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
أَنَّ لَهُمْ
X
അവര്‍ക്കുണ്ടെന്ന്
أَجْرًا
X
പ്രതിഫലം
كَبِيرًا
X
വലിയ
﴿17:9﴾ قَيِّمًا
X
ചൊവ്വായ (വേദഗ്രന്ഥം)
لِّيُنذِرَ
X
താക്കീതു നല്‍കുന്നതിനു വേണ്ടി
بَأْسًا
X
ശിക്ഷയെ കുറിച്ച്
شَدِيدًا
X
കഠിനമായ
مِّن لَّدُنْهُ
X
അവന്റെ പക്കല്‍നിന്നുള്ള
وَيُبَشِّرَ
X
സന്തോഷ വാര്‍ത്ത അറിയിക്കുന്നതിനും
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
الَّذِينَ يَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നവരായ
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്കുണ്ടെന്ന്
أَجْرًا
X
പ്രതിഫലം
حَسَنًا
X
നല്ലതായ
﴿18:2﴾ أَمَّا السَّفِينَةُ
X
എന്തെന്നാല്‍ ആ കപ്പല്‍
فَكَانَتْ
X
അതായിരുന്നു
لِمَسَاكِينَ
X
ചില പാവങ്ങളുടേത്
يَعْمَلُونَ
X
അവര്‍ ജോലി ചെയ്യുന്നു
فِي الْبَحْرِ
X
കടലില്‍
فَأَرَدتُّ
X
അതിനാല്‍ ഞാന്‍ ഉദ്ദേശിച്ചു
أَنْ أَعِيبَهَا
X
അത് കേടുവരുത്താന്‍
وَكَانَ
X
ഉണ്ടായിരുന്നു
وَرَاءَهُم
X
അവരുടെ പിന്നാലെ
مَّلِكٌ
X
ഒരു രാജാവ്
يَأْخُذُ
X
പിടിച്ചെടുക്കുന്ന
كُلَّ سَفِينَةٍ
X
എല്ലാ കപ്പലുകളെയും
غَصْبًا
X
ബലാല്‍ക്കാരമായി
﴿18:79﴾ لَا يَسْبِقُونَهُ
X
അവര്‍ അവനെ മുന്‍കടക്കില്ല
بِالْقَوْلِ
X
സംസാരത്തില്‍
وَهُم
X
അവര്‍
بِأَمْرِهِ
X
അവന്റെ കല്‍പനയനുസരിച്ച്
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿21:27﴾ وَمِنَ الشَّيَاطِينِ
X
പിശാചുക്കളില്‍നിന്ന്
مَن
X
ഒരു വിഭാഗത്തെ
يَغُوصُونَ
X
അവര്‍ മുങ്ങുന്നു
لَهُ
X
അദ്ദേഹത്തിന് വേണ്ടി
وَيَعْمَلُونَ
X
അവര്‍ ചെയ്യുന്നു
عَمَلًا
X
ജോലി
دُونَ ذَٰلِكَۖ
X
അതിനുപുറമെ
وَكُنَّا
X
നാം ആയിരുന്നു
لَهُمْ
X
അവര്‍ക്ക്
حَافِظِينَ
X
മേല്‍നോട്ടക്കാര്‍
﴿21:82﴾ يَوْمَ
X
ദിവസം
تَشْهَدُ
X
സാക്ഷിനില്‍ക്കും
عَلَيْهِمْ
X
അവര്‍ക്കെതിരെ
أَلْسِنَتُهُمْ
X
അവരുടെ നാവുകള്‍
وَأَيْدِيهِمْ
X
അവരുടെ കൈകളും
وَأَرْجُلُهُم
X
അവരുടെ കാലുകളും
بِمَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച്
﴿24:24﴾ قَالَ
X
അദ്ദേഹം പറഞ്ഞു
وَمَا عِلْمِي
X
എനിക്കെന്തറിയാം
بِمَا كَانُوا
X
അവര്‍ ആയിരിക്കുന്നതിനെപറ്റി
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿26:112﴾ رَبِّ
X
എന്റെ നാഥാ
نَجِّنِي
X
എന്നെ നീ രക്ഷിക്കേണമേ
وَأَهْلِي
X
എന്റെ കുടുംബത്തെയും
مِمَّا يَعْمَلُونَ
X
ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നതില്‍ നിന്ന്
﴿26:169﴾ مَن جَاءَ
X
ഒരാള്‍ വരുന്നതായാല്‍
بِالْحَسَنَةِ
X
നന്മയുമായി
فَلَهُ
X
അവന്നുകിട്ടും
خَيْرٌ
X
മെച്ചമായത്
مِّنْهَاۖ
X
അതിനേക്കാള്‍
وَمَن جَاءَ
X
വല്ലവനും വന്നാല്‍
بِالسَّيِّئَةِ
X
തിന്മയുമായി
فَلَا يُجْزَى
X
പ്രതിഫലം നല്‍കപ്പെടുകയില്ല
الَّذِينَ
X
ഒരു കൂട്ടര്‍ക്ക്
عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചു
السَّيِّئَاتِ
X
തിന്മകള്‍
إِلَّا
X
അല്ലാതെ
مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ (ഫലം)
﴿28:84﴾ أَمْ حَسِبَ
X
അഥവാ ധരിച്ചുവോ
الَّذِينَ يَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നവര്‍
السَّيِّئَاتِ
X
തിന്‍മകള്‍
أَن يَسْبِقُونَاۚ
X
അവര്‍ നമ്മെ മറികടന്നു (തോല്‍പിച്ചു) കളയുമെന്ന്
سَاءَ
X
വളരെ മോശം
مَا يَحْكُمُونَ
X
അവര്‍ വിധി കല്‍പിക്കുന്നത്
﴿29:4﴾ وَالَّذِينَ
X
ഒരു കൂട്ടര്‍
آمَنُوا
X
അവര്‍ വിശ്വസിച്ചു
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
لَنُكَفِّرَنَّ
X
നാം മായ്ചുകളയുക തന്നെ ചെയ്യും
عَنْهُمْ
X
അവരില്‍ നിന്ന്
سَيِّئَاتِهِمْ
X
അവരുടെ തിന്‍മകള്‍
وَلَنَجْزِيَنَّهُمْ
X
അവര്‍ക്ക് നാം പ്രതിഫലം നല്‍കുകയും ചെയ്യും
أَحْسَنَ الَّذِي
X
യാതൊന്നില്‍വച്ച് നല്ലതിന്, യാതൊന്നിനേക്കാള്‍ മെച്ചമായതിന്‌
كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്ന
﴿29:7﴾ فَلَا تَعْلَمُ
X
അറിയുന്നില്ല
نَفْسٌ
X
ഒരാളും
مَّا أُخْفِيَ
X
എന്തൊക്കെയാണ് രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളതെന്ന്‌
لَهُم
X
അവര്‍ക്കായി
مِّن قُرَّةِ أَعْيُنٍ
X
കണ്‍കുളിര്‍പ്പിക്കുന്ന
جَزَاءً
X
പ്രതിഫലമായി
بِمَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനുള്ള
﴿32:17﴾ أَمَّا الَّذِينَ
X
എന്നാല്‍ ഒരു കൂട്ടര്‍
آمَنُوا
X
അവര്‍ സത്യവിശ്വാസം സ്വീകരിച്ചു
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
فَلَهُمْ
X
(അതിനാല്‍) അവര്‍ക്കുണ്ട്
جَنَّاتُ
X
സ്വര്‍ഗത്തോപ്പുകള്‍
الْمَأْوَىٰ
X
താമസത്തിന്റെ (താമസിക്കാന്‍)
نُزُلًا
X
ആതിഥ്യമായിക്കൊണ്ട്
بِمَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പേരില്‍
﴿32:19﴾ يَعْمَلُونَ
X
അവര്‍ ഉണ്ടാക്കിക്കൊടുക്കുന്നു
لَهُ
X
അദ്ദേഹത്തിന്
مَا يَشَاءُ
X
അദ്ദേഹമുദ്ദേശിക്കുന്നത്
مِن مَّحَارِيبَ
X
കൂറ്റന്‍ കെട്ടിടങ്ങള്‍
وَتَمَاثِيلَ
X
പ്രതിമകള്‍
وَجِفَانٍ
X
തളികകള്‍
كَالْجَوَابِ
X
തടാകങ്ങള്‍ പോലുള്ള
وَقُدُورٍ
X
പാചക പാത്രങ്ങളും
رَّاسِيَاتٍۚ
X
നിലത്ത് ഉറപ്പിച്ചുനിര്‍ത്തിയ
اعْمَلُوا
X
നിങ്ങള്‍ പ്രവര്‍ത്തിക്കുക
آلَ دَاوُودَ
X
ദാവൂദ് കുടുംബമേ
شُكْرًاۚ
X
നന്ദിപൂര്‍വം
وَقَلِيلٌ
X
വിരളമാണ്
مِّنْ عِبَادِيَ
X
എന്റെ ദാസന്‍മാരില്‍
الشَّكُورُ
X
നന്ദിയുള്ളവര്‍
﴿34:13﴾ وَقَالَ
X
പറയും
الَّذِينَ اسْتُضْعِفُوا
X
ബലഹീനരായി ഗണിക്കപ്പെട്ടിരുന്നവര്‍
لِلَّذِينَ اسْتَكْبَرُوا
X
വലുപ്പം നടിച്ചിരുന്നവരോട്
بَلْ
X
അല്ല
مَكْرُ
X
കുതന്ത്രമാണ്
اللَّيْلِ
X
രാത്രിയിലെ
وَالنَّهَارِ
X
പകലിലേയും
إِذْ تَأْمُرُونَنَا
X
നിങ്ങള്‍ ഞങ്ങളോട് കല്‍പിച്ചുകൊണ്ടിരുന്നപ്പോള്‍
أَن نَّكْفُرَ
X
ഞങ്ങള്‍ നിഷേധിക്കാന്‍
بِاللَّهِ
X
അല്ലാഹുവെ
وَنَجْعَلَ
X
ഞങ്ങള്‍ സങ്കല്‍പിക്കാനും
لَهُ
X
അവന്
أَندَادًاۚ
X
സമന്‍മാരെ
وَأَسَرُّوا
X
അവര്‍ ഉള്ളിലൊളിപ്പിക്കും
النَّدَامَةَ
X
ഖേദം
لَمَّا رَأَوُا
X
അവര്‍ കാണുമ്പോള്‍
الْعَذَابَ
X
ശിക്ഷ
وَجَعَلْنَا
X
നാം വെക്കും
الْأَغْلَالَ
X
ചങ്ങലകള്‍
فِي أَعْنَاقِ
X
കഴുത്തുകളില്‍
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളുടെ
هَلْ يُجْزَوْنَ
X
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ
إِلَّا مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ
﴿34:33﴾ لِيُكَفِّرَ
X
മായ്ച്ചു കളയേണ്ടതിന്
اللَّهُ
X
അല്ലാഹു
عَنْهُمْ
X
അവരില്‍ നിന്ന്
أَسْوَأَ
X
ഏറ്റവും ചീത്തയായതിനെ
الَّذِي عَمِلُوا
X
അവര്‍ ചെയ്തുപോയ(തില്‍)
وَيَجْزِيَهُمْ أَجْرَهُم
X
അവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കാനും
بِأَحْسَنِ
X
ഏറ്റവും വിശിഷ്ടമായതിനനുസരിച്ച്
الَّذِي كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തു കൊണ്ടിരുന്ന(തില്‍)
﴿39:35﴾ حَتَّىٰ إِذَا مَا جَاءُوهَا
X
അങ്ങനെ അവരവിടെ എത്തിയാല്‍
شَهِدَ
X
സാക്ഷി പറയും
عَلَيْهِمْ
X
അവര്‍ക്കെതിരെ
سَمْعُهُمْ
X
അവരുടെ കാത്
وَأَبْصَارُهُمْ
X
അവരുടെ കണ്ണുകളും
وَجُلُودُهُم
X
അവരുടെ ചര്‍മങ്ങളും
بِمَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്
﴿41:20﴾ فَلَنُذِيقَنَّ
X
തീര്‍ച്ചയായും നാം ആസ്വദിപ്പിക്കുക തന്നെ ചെയ്യും
الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവരെ
عَذَابًا
X
ശിക്ഷ
شَدِيدًا
X
കഠിനമായ
وَلَنَجْزِيَنَّهُمْ
X
അവര്‍ക്ക് നാം പ്രതിഫലം നല്‍കുകയും ചെയ്യും
أَسْوَأَ
X
അതിനീചമായതിന്
الَّذِي كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരുന്നതില്‍
﴿41:27﴾ أُولَٰئِكَ
X
അവരാണ്
أَصْحَابُ الْجَنَّةِ
X
സ്വര്‍ഗാവകാശികള്‍
خَالِدِينَ
X
നിത്യവാസികള്‍
فِيهَا
X
അതില്‍
جَزَاءً
X
പ്രതിഫലം
بِمَا
X
യാതൊന്നിനുള്ള
كَانُوا
X
അവരായിരുന്നു
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿46:14﴾ جَزَاءً
X
പ്രതിഫലമായി
بِمَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള
﴿56:24﴾ أَعَدَّ اللَّهُ
X
അല്ലാഹു ഒരുക്കിവെച്ചിട്ടുണ്ട്
لَهُمْ
X
അവര്‍ക്ക്
عَذَابًا
X
ശിക്ഷ
شَدِيدًاۖ
X
കഠിനമായ
إِنَّهُمْ
X
നിശ്ചയം, അവര്‍
سَاءَ
X
ചീത്തയായിരിക്കുന്നു
مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നത്
﴿58:15﴾ اتَّخَذُوا
X
അവരാക്കി
أَيْمَانَهُمْ
X
അവരുടെ ശപഥങ്ങളെ
جُنَّةً
X
ഒരു പരിച
فَصَدُّوا
X
അങ്ങനെ അവര്‍ തടഞ്ഞു
عَن سَبِيلِ
X
മാര്‍ഗത്തില്‍നിന്ന്
اللَّهِۚ
X
അല്ലാഹുവിന്റെ
إِنَّهُمْ
X
നിശ്ചയം അവര്‍
سَاءَ
X
ചീത്തയായിരിക്കുന്നു
مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്
﴿63:2﴾