Repeated Words in Quran

< >
Total Found : 21
وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
كَمَا آمَنَ
X
വിശ്വസിച്ചതുപോലെ
النَّاسُ
X
ജനങ്ങള്‍
قَالُوا
X
അവര്‍ ചോദിക്കും
أَنُؤْمِنُ
X
ഞങ്ങള്‍ വിശ്വസിക്കണമെന്നോ
كَمَا آمَنَ
X
വിശ്വസിച്ചപോലെ
السُّفَهَاءُۗ
X
വിഡ്ഢികള്‍
أَلَا
X
അറിയുക
إِنَّهُمْ
X
നിശ്ചയം അവര്‍
هُمُ السُّفَهَاءُ
X
അവര്‍ തന്നെയാണ് വിഡ്ഢികള്‍
وَلَٰكِن
X
പക്ഷേ
لَّا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿2:13﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَسْتَحْيِي
X
ലജ്ജിക്കുന്നില്ല
أَن يَضْرِبَ مَثَلًا
X
ഉദാഹരിക്കാന്‍
مَّا
X
ഏതൊരു ഉപമയും
بَعُوضَةً
X
കൊതുകിനെ
فَمَا فَوْقَهَاۚ
X
അതിലും നിസ്സാരമായതിനെ
فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ വിശ്വാസികള്‍
فَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهُ الْحَقُّ
X
നിശ്ചയം അത് സത്യമാണെന്ന്
مِن رَّبِّهِمْۖ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَأَمَّا الَّذِينَ كَفَرُوا
X
എന്നാല്‍ സത്യനിഷേധികള്‍
فَيَقُولُونَ
X
അവര്‍ പറയും
مَاذَا
X
എന്താണ്
أَرَادَ
X
ഉദ്ദേശിച്ചു (ഉദ്ദേശിച്ചത്)
اللَّهُ
X
അല്ലാഹു
بِهَٰذَا
X
مَثَلًاۘ
X
ഉപമകൊണ്ട്
يُضِلُّ
X
അവന്‍ വഴികേടിലാക്കുന്നു
بِهِ
X
ഇതുകൊണ്ട്
كَثِيرًا
X
നിരവധിപേരെ
وَيَهْدِي بِهِ
X
ഇതുകൊണ്ട് അവന്‍ നേര്‍വഴിയിലുമാക്കുന്നു
كَثِيرًاۚ
X
ഒട്ടനവധിപേരെ
وَمَا يُضِلُّ بِهِ
X
ഇതുകൊണ്ട് അവന്‍ വഴിതെറ്റിക്കുന്നില്ല
إِلَّا الْفَاسِقِينَ
X
അധര്‍മികളെയല്ലാതെ
﴿2:26﴾ أَفَتَطْمَعُونَ
X
നിങ്ങള്‍ ഇനിയും മോഹിക്കുന്നുവോ
أَن يُؤْمِنُوا
X
അവര്‍ വിശ്വസിക്കുമെന്ന്
لَكُمْ
X
നിങ്ങള്‍ക്ക് വേണ്ടി
وَقَدْ كَانَ
X
ആയിരിക്കെ
فَرِيقٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍
يَسْمَعُونَ
X
അവര്‍ കേള്‍ക്കുന്നു
كَلَامَ اللَّهِ
X
ദൈവവചനം
ثُمَّ
X
പിന്നെ
يُحَرِّفُونَهُ
X
അവരതിനെ മാറ്റിമറിക്കുന്നു
مِن بَعْدِ مَا عَقَلُوهُ
X
അവര്‍ അതിനെ നന്നായി ഗ്രഹിച്ചതിന് ശേഷം
وَهُمْ يَعْلَمُونَ
X
അവരറിയുന്നവരായിരിക്കെ
﴿2:75﴾ أَوَلَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നു
مَا يُسِرُّونَ
X
അവര്‍ രഹസ്യമാക്കുന്നത്
وَمَا يُعْلِنُونَ
X
അവര്‍ പരസ്യമാക്കുന്നതും
﴿2:77﴾ وَمِنْهُمْ
X
അവരിലുണ്ട്
أُمِّيُّونَ
X
നിരക്ഷരര്‍
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
الْكِتَابَ
X
വേദഗ്രന്ഥം
إِلَّا أَمَانِيَّ
X
വ്യാമോഹങ്ങള്‍ അല്ലാതെ
وَإِنْ هُمْ
X
അവര്‍ അല്ല
إِلَّا يَظُنُّونَ
X
അവര്‍ ഊഹിക്കുകയല്ലാതെ
﴿2:78﴾ وَلَمَّا جَاءَهُمْ
X
അവരുടെ അടുത്ത് വന്നപ്പോള്‍
رَسُولٌ
X
ദൂതന്‍
مِّنْ عِندِ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍നിന്ന്
مُصَدِّقٌ
X
സത്യപ്പെടുത്തുന്ന
لِّمَا مَعَهُمْ
X
അവരുടെ വശമുള്ളതിനെ
نَبَذَ
X
വലിച്ചെറിഞ്ഞു
فَرِيقٌ
X
ഒരുകൂട്ടര്‍
مِّنَ الَّذِينَ أُوتُوا
X
കിട്ടിയവരില്‍
الْكِتَابَ
X
വേദം
كِتَابَ اللَّهِ
X
അല്ലാഹുവിന്റെ ഗ്രന്ഥത്തെ
وَرَاءَ
X
പിന്നില്‍
ظُهُورِهِمْ
X
അവരുടെ മുതുകുകളുടെ
كَأَنَّهُمْ
X
അവരെന്നപോലെ
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿2:101﴾ وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
X
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
X
പിശാചുക്കള്‍
عَلَىٰ مُلْكِ
X
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
X
സുലൈമാന്റെ
وَمَا كَفَرَ
X
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
X
സുലൈമാന്‍
وَلَٰكِنَّ
X
എന്നാല്‍
الشَّيَاطِينَ
X
പിശാചുക്കള്‍
كَفَرُوا
X
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
X
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
X
ജനങ്ങളെ
السِّحْرَ
X
മാരണം
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
X
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
X
ബാബിലോണിയയിലെ
هَارُوتَ
X
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
X
മാറൂത്തിന്നും
وَمَا يُعَلِّمَانِ
X
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
X
ഒരാളെയും
حَتَّىٰ يَقُولَا
X
അവരിരുവരും പറയുന്നത് വരെ
إِنَّمَا
X
നിശ്ചയം
نَحْنُ
X
ഞങ്ങള്‍
فِتْنَةٌ
X
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
X
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
X
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
X
അവരിരുവരില്‍നിന്നും
مَا
X
യാതൊന്നിനെ
يُفَرِّقُونَ
X
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
X
അതുകൊണ്ട്
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്റെ
وَزَوْجِهِۚ
X
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
X
അവരല്ല
هُم بِضَارِّينَ
X
ദ്രോഹിക്കുന്നവര്‍
بِهِ
X
അതുകൊണ്ട്
مِنْ أَحَدٍ
X
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
X
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
X
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
X
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
X
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
X
അത് വാങ്ങിയവന്‍
مَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്തില്‍
مِنْ خَلَاقٍۚ
X
ഒരു വിഹിതവും
وَلَبِئْسَ
X
എത്ര ചീത്ത
مَا شَرَوْا
X
അവര്‍ വാങ്ങിയത്
بِهِ
X
അതിന് പകരം
أَنفُسَهُمْۚ
X
സ്വന്തത്തെ
لَوْ كَانُوا
X
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:102﴾ وَلَوْ أَنَّهُمْ آمَنُوا
X
നിശ്ചയം അവര്‍ സത്യവിശ്വാസം സ്വീകരിച്ചിരുന്നുവെങ്കില്‍
وَاتَّقَوْا
X
അവര്‍ സൂക്ഷ്മതപുലര്‍ത്തുകയും ചെയ്തു
لَمَثُوبَةٌ
X
തീര്‍ച്ചയായും പ്രതിഫലമാണ്
مِّنْ عِندِ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
خَيْرٌۖ
X
ഉത്തമം
لَّوْ كَانُوا
X
അവര്‍ ആയിരുന്നുവെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:103﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
لَيْسَتِ
X
അല്ല
النَّصَارَىٰ
X
ക്രിസ്ത്യാനികള്‍
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَقَالَتِ النَّصَارَىٰ
X
ക്രിസ്ത്യാനികള്‍ പറഞ്ഞു
لَيْسَتِ الْيَهُودُ
X
യഹൂദരല്ല
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَهُمْ
X
അവരാകട്ടെ
يَتْلُونَ
X
ഓതുന്നു
الْكِتَابَۗ
X
വേദഗ്രന്ഥം
كَذَٰلِكَ
X
അപ്രകാരം
قَالَ
X
പറഞ്ഞിട്ടുണ്ട്
الَّذِينَ لَا يَعْلَمُونَ
X
വിവരമില്ലാത്തവര്‍
مِثْلَ
X
പോലെ
قَوْلِهِمْۚ
X
അവരുടെ വാക്ക്
فَاللَّهُ
X
അതിനാല്‍ അല്ലാഹു
يَحْكُمُ
X
അവര്‍ വിധികല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فِيمَا كَانُوا فِيهِ
X
അവര്‍ ആയിരുന്ന കാര്യങ്ങളില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿2:113﴾ وَقَالَ
X
പറയുകയും ചെയ്തു
الَّذِينَ لَا يَعْلَمُونَ
X
അറിവില്ലാത്തവര്‍
لَوْلَا يُكَلِّمُنَا
X
ഞങ്ങളോട് സംസാരിക്കാത്തതെന്ത്
اللَّهُ
X
അല്ലാഹു
أَوْ
X
അല്ലെങ്കില്‍
تَأْتِينَا
X
ഞങ്ങള്‍ക്ക് വരാത്തത്
آيَةٌۗ
X
ഒരടയാളം
كَذَٰلِكَ
X
അപ്രകാരം
قَالَ
X
പറഞ്ഞിട്ടുണ്ട്
الَّذِينَ مِن قَبْلِهِم
X
ഇവര്‍ക്ക് മുമ്പുള്ളവര്‍
مِّثْلَ قَوْلِهِمْۘ
X
ഇവരുടെ വാക്ക്പോലെ
تَشَابَهَتْ
X
പരസ്പരം സദൃശമായിരിക്കുന്നു
قُلُوبُهُمْۗ
X
അവരുടെ മനസ്സുകള്‍
قَدْ بَيَّنَّا
X
നാം സുവ്യക്തമാക്കി കൊടുത്തിട്ടുണ്ട്
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനത്തിന്
يُوقِنُونَ
X
അവര്‍ അടിയുറച്ചുവിശ്വസിക്കുന്നു
﴿2:118﴾ قَدْ
X
തീര്‍ച്ചയായും
نَرَىٰ
X
നാം കാണുന്നു
تَقَلُّبَ
X
തിരിഞ്ഞുകൊണ്ടിരിക്കലിനെ
وَجْهِكَ
X
താങ്കളുടെ മുഖത്തിന്റെ
فِي السَّمَاءِۖ
X
ആകാശത്തിലേക്ക്
فَلَنُوَلِّيَنَّكَ
X
അതിനാല്‍ താങ്കളെ നാം തിരിക്കും
قِبْلَةً
X
ഖിബ്‌ലയിലേക്ക്
تَرْضَاهَاۚ
X
താങ്കളതിനെ ഇഷ്ടപ്പെടുന്നു
فَوَلِّ
X
ഇനിമേല്‍ താങ്കള്‍ തിരിക്കുക
وَجْهَكَ
X
താങ്കളുടെ മുഖത്തെ
شَطْرَ
X
നേരെ
الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിന്
وَحَيْثُ مَا كُنتُمْ
X
നിങ്ങളെവിടെയായാലും
فَوَلُّوا
X
നിങ്ങള്‍ തിരിക്കുക
وُجُوهَكُمْ
X
നിങ്ങളുടെ മുഖത്തെ
شَطْرَهُۗ
X
അതിന്റെ നേരെ
وَإِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
أُوتُوا
X
അവര്‍ നല്‍കപ്പെട്ടിരിക്കുന്നു
الْكِتَابَ
X
വേദഗ്രന്ഥം
لَيَعْلَمُونَ
X
അവര്‍ അറിയുക തന്നെ ചെയ്യുന്നു
أَنَّهُ
X
അതാണെന്ന്
الْحَقُّ
X
സത്യം
مِن رَّبِّهِمْۗ
X
തങ്ങളുടെ രക്ഷിതാവില്‍ നിന്ന്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപറ്റി
﴿2:144﴾ الَّذِينَ
X
ഒരു കൂട്ടര്‍
آتَيْنَاهُمُ
X
നാം അവര്‍ക്ക് നല്‍കിയിരിക്കുന്നു
الْكِتَابَ
X
വേദഗ്രന്ഥം
يَعْرِفُونَهُ
X
അവരദ്ദേഹത്തെ അറിയുന്നു
كَمَا يَعْرِفُونَ
X
അവരറിയുന്നത് പോലെ
أَبْنَاءَهُمْۖ
X
അവരുടെ മക്കളെ
وَإِنَّ فَرِيقًا
X
തീര്‍ച്ചയായും ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍പെട്ട
لَيَكْتُمُونَ
X
മറച്ചുവെക്കുന്നു
الْحَقَّ
X
സത്യത്തെ
وَهُمْ
X
അവര്‍
يَعْلَمُونَ
X
അറിയുന്നു
﴿2:146﴾ فَإِن طَلَّقَهَا
X
പിന്നീടവന്‍ അവളെ വിവാഹമോചനം നടത്തിയാല്‍
فَلَا تَحِلُّ لَهُ
X
അവന്ന് അവള്‍ അനുവദനീയമാകുകയില്ല
مِن بَعْدُ
X
പിന്നീട്
حَتَّىٰ تَنكِحَ
X
വിവാഹം ചെയ്യുന്നത് വരെ
زَوْجًا
X
ഒരു ഭര്‍ത്താവിനെ
غَيْرَهُۗ
X
അവനല്ലാതെ
فَإِن طَلَّقَهَا
X
പിന്നീട് അവന്‍ അവളെ വിവാഹമോചനം ചെയ്താല്‍
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِمَا
X
അവര്‍ രണ്ടുപേര്‍ക്കും
أَن يَتَرَاجَعَا
X
മടങ്ങുന്നതിന്
إِن ظَنَّا
X
അവര്‍ കരുതുന്നുവെങ്കില്‍
أَن يُقِيمَا
X
പാലിക്കാന്‍
حُدُودَ اللَّهِۗ
X
അല്ലാഹുവിന്റെ നിയമ പരിധികള്‍
وَتِلْكَ
X
അതാണ്
حُدُودُ اللَّهِ
X
അല്ലാഹുവിന്റെ പരിധികള്‍
يُبَيِّنُهَا
X
അവന്‍ അത് വിവരിച്ചു തരുന്നു
لِقَوْمٍ
X
ഒരു ജനതക്ക്
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:230﴾ وَمِنْ أَهْلِ الْكِتَابِ
X
വേദക്കാരിലുണ്ട്
مَنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِقِنطَارٍ
X
ഒരു (സ്വര്‍ണ)കൂമ്പാരം
يُؤَدِّهِ
X
അത് അവന്‍ തിരിച്ചുതരും
إِلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِدِينَارٍ
X
ഒരു ദീനാര്‍
لَّا يُؤَدِّهِ
X
അത് അവന്‍ തിരിച്ചുനല്‍കുകയില്ല
إِلَيْكَ
X
നിനക്ക്
إِلَّا مَا دُمْتَ عَلَيْهِ قَائِمًاۗ
X
നീ അവനെ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞതുകൊണ്ടാണ്
لَيْسَ
X
ഇല്ല
عَلَيْنَا
X
നമ്മുടെ മേല്‍
فِي الْأُمِّيِّينَ
X
നിരക്ഷരരുടെ കാര്യത്തില്‍
سَبِيلٌ
X
ഒരു മാര്‍ഗവും(ഒരു കുറ്റവും)
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:75﴾ وَإِنَّ مِنْهُمْ
X
തീര്‍ച്ചയായും അവരിലുണ്ട്
لَفَرِيقًا
X
ഒരു വിഭാഗം
يَلْوُونَ
X
അവര്‍ വളക്കുന്നു
أَلْسِنَتَهُم
X
അവരുടെ നാവുകള്‍
بِالْكِتَابِ
X
വേദം കൊണ്ട് (വായിക്കുമ്പോള്‍)
لِتَحْسَبُوهُ
X
നിങ്ങള്‍ അതിനെ ധരിക്കാന്‍ വേണ്ടി
مِنَ الْكِتَابِ
X
വേദപുസ്തകത്തിലുള്ളതാണെന്ന്
وَمَا هُوَ
X
അതല്ല
مِنَ الْكِتَابِ
X
വേദപുസ്തകത്തിലുള്ളത്
وَيَقُولُونَ
X
അവര്‍ പറയുന്നു
هُوَ
X
അത്
مِنْ عِندِ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ളതാണെന്ന്
وَمَا هُوَ
X
അതല്ല
مِنْ عِندِ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ളത്
وَيَقُولُونَ
X
അവര്‍ പറയുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെമേല്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:78﴾ وَالَّذِينَ
X
അവര്‍ ഒരു കൂട്ടരാകുന്നു
إِذَا فَعَلُوا
X
അവര്‍ ചെയ്താല്‍
فَاحِشَةً
X
വല്ല നീചകൃത്യവും
أَوْ ظَلَمُوا
X
അല്ലെങ്കില്‍ അക്രമം കാണിച്ചാല്‍
أَنفُسَهُمْ
X
തങ്ങളോട് തന്നെ
ذَكَرُوا
X
അവര്‍ ഓര്‍ക്കുന്നു(ഓര്‍ക്കും)
اللَّهَ
X
അല്ലാഹുവെ
فَاسْتَغْفَرُوا
X
അപ്പോള്‍ തന്നെ അവര്‍ മാപ്പിരക്കും
لِذُنُوبِهِمْ
X
തങ്ങളുടെ പാപങ്ങള്‍ക്ക്
وَمَن يَغْفِرُ
X
ആര് പൊറുക്കും
الذُّنُوبَ
X
പാപങ്ങള്‍
إِلَّا اللَّهُ
X
അല്ലാഹുവല്ലാതെ
وَلَمْ يُصِرُّوا
X
അവര്‍ ഉറച്ചുനില്‍ക്കുകയുമില്ല
عَلَىٰ مَا فَعَلُوا
X
അവര്‍ പ്രവര്‍ത്തിച്ചതില്‍ (തെറ്റുകളില്‍)
وَهُمْ يَعْلَمُونَ
X
അവര്‍ അറിയുന്നവരായിരിക്കെ
﴿3:135﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
تَعَالَوْا
X
നിങ്ങള്‍ വരിക എന്ന്
إِلَىٰ مَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിലേക്ക്
وَإِلَى الرَّسُولِ
X
ദൈവ ദൂതനിലേക്കും
قَالُوا
X
അവര്‍ പറയും
حَسْبُنَا
X
ഞങ്ങള്‍ക്ക് മതി
مَا وَجَدْنَا
X
ഞങ്ങള്‍ കണ്ട യാതൊന്ന്
عَلَيْهِ
X
അതിന്മേല്‍
آبَاءَنَاۚ
X
ഞങ്ങളുടെ പിതാക്കന്മാരെ
أَوَلَوْ كَانَ
X
ആയിരുന്നാല്‍ പോലുമോ
آبَاؤُهُمْ
X
അവരുടെ പിതാക്കന്മാര്‍
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
شَيْئًا
X
ഒന്നും
وَلَا يَهْتَدُونَ
X
അവര്‍ നേര്‍വഴി പ്രാപിക്കുകയും ചെയ്യുന്നില്ല
﴿5:104﴾ وَقَالُوا
X
അവര്‍ പറഞ്ഞു(ചോദിക്കുന്നു)
لَوْلَا نُزِّلَ
X
അവതരിപ്പിക്കപ്പെടാത്തതെന്ത്?
عَلَيْهِ
X
അദ്ദേഹത്തിന്
آيَةٌ
X
ദൃഷ്ടാന്തം
مِّن رَّبِّهِۚ
X
അദ്ദേഹത്തിന്റെ നാഥനില്‍നിന്ന്
قُلْ
X
നീ പറയുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
قَادِرٌ
X
കഴിവുറ്റവനാണ്
عَلَىٰ أَن يُنَزِّلَ
X
അവന്‍ ഇറക്കാന്‍
آيَةً
X
ദൃഷ്ടാന്തം
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَهُمْ
X
അവരിലേറെപേരും
لَا يَعْلَمُونَ
X
അവരറിയുന്നില്ല
﴿6:37﴾ وَهُوَ
X
അവനാണ്
الَّذِي جَعَلَ
X
ആക്കിയവന്‍
لَكُمُ
X
നിങ്ങള്‍ക്ക്
النُّجُومَ
X
നക്ഷത്രങ്ങളെ
لِتَهْتَدُوا
X
നിങ്ങള്‍ക്ക് വഴികാണാന്‍
بِهَا
X
അവ മുഖേന
فِي ظُلُمَاتِ
X
ഇരുട്ടുകളില്‍
الْبَرِّ
X
കരയിലെ
وَالْبَحْرِۗ
X
കടലിലെയും
قَدْ فَصَّلْنَا
X
നാം വിശദീകരിച്ചിരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനത്തിന്
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿6:97﴾ وَكَذَٰلِكَ
X
അവ്വിധം
نُصَرِّفُ
X
നാം വിശദീകരിച്ചുതരുന്നു
الْآيَاتِ
X
ദൃഷ്ടാന്തങ്ങള്‍
وَلِيَقُولُوا
X
അവന്‍ പറയാന്‍വേണ്ടി
دَرَسْتَ
X
നീ പഠിച്ചുവന്നു (എന്ന്)
وَلِنُبَيِّنَهُ
X
അത് നാം വ്യക്തമാക്കികൊടുക്കാനും വേണ്ടി
لِقَوْمٍ
X
ആളുകള്‍ക്ക്
يَعْلَمُونَ
X
അവര്‍(കാര്യം)മനസ്സിലാക്കുന്നു
﴿6:105﴾ أَفَغَيْرَ اللَّهِ
X
അല്ലാഹു അല്ലാത്തവരെയാണോ
أَبْتَغِي
X
ഞാന്‍ തേടുന്നു(തേടേണ്ടത്?)
حَكَمًا
X
വിധികര്‍ത്താവായി
وَهُوَ
X
അവനായിരിക്കെ
الَّذِي أَنزَلَ
X
ഇറക്കിത്തന്നവന്‍
إِلَيْكُمُ
X
നിങ്ങള്‍ക്ക്
الْكِتَابَ
X
വേദപുസ്തകം
مُفَصَّلًاۚ
X
വിശദീകരിക്കപ്പെട്ടനിലയില്‍
وَالَّذِينَ آتَيْنَاهُمُ
X
നാം നല്‍കിയവര്‍
الْكِتَابَ
X
വേദം
يَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهُ
X
തീര്‍ച്ചയായും അത്
مُنَزَّلٌ
X
അവതീര്‍ണമായതാണെന്ന്
مِّن رَّبِّكَ
X
നിന്റെ നാഥനില്‍നിന്ന്
بِالْحَقِّۖ
X
സത്യവുമായി
فَلَا تَكُونَنَّ
X
അതിനാല്‍ നീ ആകരുത്
مِنَ الْمُمْتَرِينَ
X
സംശയാലുക്കളില്‍
﴿6:114﴾ قُلْ
X
നീ ചോദിക്കുക
مَنْ
X
ആര്
حَرَّمَ
X
നിഷിദ്ധമാക്കി
زِينَةَ اللَّهِ
X
അല്ലാഹുവിന്റെ അലങ്കാരത്തെ
الَّتِي أَخْرَجَ
X
അവന്‍ ഉണ്ടാക്കിയതായ
لِعِبَادِهِ
X
തന്റെ ദാസന്‍മാര്‍ക്ക്
وَالطَّيِّبَاتِ
X
ഉത്തമമായവയെയും
مِنَ الرِّزْقِۚ
X
ആഹാര പദാര്‍ഥങ്ങളില്‍ നിന്ന്
قُلْ
X
നീ പറയുക
هِيَ
X
അവ
لِلَّذِينَ آمَنُوا
X
സത്യവിശ്വാസികള്‍ക്കുള്ളതാണ്
فِي الْحَيَاةِ
X
ജീവിതത്തില്‍
الدُّنْيَا
X
ഇഹലോകം
خَالِصَةً
X
അവര്‍ക്ക് മാത്രമുള്ളതാണ്
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
كَذَٰلِكَ
X
അവ്വിധം
نُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ആളുകള്‍ക്കു വേണ്ടി
يَعْلَمُونَ
X
അവര്‍ മനസ്സിലാക്കുന്നു
﴿7:32﴾ فَإِذَا جَاءَتْهُمُ
X
അവര്‍ക്ക് വന്നാല്‍
الْحَسَنَةُ
X
നന്മ
قَالُوا
X
അവര്‍ പറയും
لَنَا
X
നമുക്കുള്ളതാണ്
هَٰذِهِۖ
X
ഇത്
وَإِن تُصِبْهُمْ
X
ഇനി അവരെ ബാധിച്ചാല്‍
سَيِّئَةٌ
X
വല്ല വിപത്തും
يَطَّيَّرُوا
X
അവന്‍ ദുശ്ശകുനമായി കാണും
بِمُوسَىٰ
X
മൂസായുടെ
وَمَن مَّعَهُۗ
X
അദ്ദേഹത്തിന്റെ കൂടെയുള്ള ആളുകളുടെയും
أَلَا
X
അറിയുക
إِنَّمَا طَائِرُهُمْ
X
അവരുടെ ദുശ്ശകുനം
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കലാണ്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَهُمْ
X
അവരിലേറെ പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿7:131﴾ وَالَّذِينَ كَذَّبُوا
X
എന്നാല്‍ തള്ളിക്കളഞ്ഞവര്‍
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
سَنَسْتَدْرِجُهُم
X
അവരെ നാം ക്രമേണ പിടികൂടും
مِّنْ حَيْثُ
X
ഒരു വിധത്തില്‍
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿7:182﴾ يَسْأَلُونَكَ
X
നിന്നോട് അവര്‍ ചോദിക്കുന്നു
عَنِ السَّاعَةِ
X
ആ അന്ത്യ നിമിഷത്തെപ്പറ്റി
أَيَّانَ مُرْسَاهَاۖ
X
എപ്പോഴാണ് അത് വന്നെത്തുന്നതെന്ന്
قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
عِلْمُهَا
X
അതേകുറിച്ച അറിവ്
عِندَ رَبِّيۖ
X
എന്റെ നാഥന്റെ അടുത്ത്
لَا يُجَلِّيهَا
X
അത് വെളിപ്പെടുത്തുകയില്ല
لِوَقْتِهَا
X
അതിന്റെ സമയത്ത്
إِلَّا هُوَۚ
X
അവനല്ലാതെ
ثَقُلَتْ
X
അത് ഭാരിച്ചതായിരിക്കുന്നു
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَالْأَرْضِۚ
X
ഭൂമിയിലും
لَا تَأْتِيكُمْ
X
അത് നിങ്ങളില്‍ വന്നെത്തുകയില്ല
إِلَّا بَغْتَةًۗ
X
യാദൃശ്ചികമായിട്ടല്ലാതെ
يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
كَأَنَّكَ
X
നീ ആണെന്ന പോലെ
حَفِيٌّ
X
ചുഴിഞ്ഞന്വേഷിച്ചറിഞ്ഞവന്‍
عَنْهَاۖ
X
അതേക്കുറിച്ച്
قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
عِلْمُهَا
X
അതേകുറിച്ചുള്ള അറിവ്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
ജനങ്ങളില്‍ അധികപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿7:187﴾ وَمَا
X
എന്തുണ്ട് (എന്തര്‍ഹതയുണ്ട്)
لَهُمْ
X
അവര്‍ക്ക്
أَلَّا يُعَذِّبَهُمُ
X
അവരെ അവന്‍ ശിക്ഷിക്കാതിരിക്കാന്‍
اللَّهُ
X
അല്ലാഹു
وَهُمْ
X
അവരാകട്ടെ
يَصُدُّونَ
X
അവര്‍ തടയുന്നു
عَنِ الْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍ നിന്ന്
وَمَا كَانُوا
X
അവരല്ല (താനും)
أَوْلِيَاءَهُۚ
X
അതിന്റെ മേല്‍നോട്ടക്കാര്‍
إِنْ
X
അല്ല
أَوْلِيَاؤُهُ
X
അതിന്റെ മേല്‍നോട്ടക്കാര്‍
إِلَّا
X
അല്ലാതെ
الْمُتَّقُونَ
X
ദൈവഭക്തന്‍മാര്‍
وَلَٰكِنَّ
X
പക്ഷേ
أَكْثَرَهُمْ
X
അവരിലേറെപ്പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿8:34﴾ وَإِنْ أَحَدٌ
X
ആരെങ്കിലും
مِّنَ الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളില്‍പെട്ട
اسْتَجَارَكَ
X
നിന്നോട് അഭയം തേടിയാല്‍
فَأَجِرْهُ
X
അവന് നീ അഭയം നല്‍കുക
حَتَّىٰ يَسْمَعَ
X
അവന്‍ കേള്‍ക്കാന്‍ വേണ്ടി
كَلَامَ اللَّهِ
X
അല്ലാഹുവിന്റെ വചനം
ثُمَّ أَبْلِغْهُ
X
പിന്നെ അവനെ എത്തിച്ചുകൊടുക്കുക
مَأْمَنَهُۚ
X
അവന്റെ സുരക്ഷാ സ്ഥാനത്ത്
ذَٰلِكَ
X
ഇതെല്ലാം ചെയ്യുന്നത്
بِأَنَّهُمْ
X
നിശ്ചയം അവര്‍ ആയതിനാലാണ്
قَوْمٌ لَّا يَعْلَمُونَ
X
അറിവില്ലാത്ത ജനത
﴿9:6﴾ فَإِن تَابُوا
X
ഇനി അവര്‍ പശ്ചാതപിച്ചാല്‍
وَأَقَامُوا
X
നിഷ്ഠയോടെ നിര്‍വ്വഹിക്കുകയും
الصَّلَاةَ
X
നമസ്കാരം
وَآتَوُا
X
നല്‍കുകയും
الزَّكَاةَ
X
സകാത്ത്
فَإِخْوَانُكُمْ
X
അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്
فِي الدِّينِۗ
X
മത(ആദര്‍ശ)ത്തില്‍
وَنُفَصِّلُ
X
നാം വിശദീകരിക്കുന്നു
الْآيَاتِ
X
ദൃഷ്ടാന്തങ്ങള്‍
لِقَوْمٍ
X
ഒരു ജനത്തിനായി
يَعْلَمُونَ
X
അവര്‍ (കാര്യം)മനസ്സിലാക്കുന്നു
﴿9:11﴾ إِنَّمَا السَّبِيلُ
X
നിശ്ചയമായും മാര്‍ഗമുള്ളത്
عَلَى الَّذِينَ يَسْتَأْذِنُونَكَ
X
നിന്നോട് അനുമതി തേടുന്നവരുടെ കാര്യത്തിലാകുന്നു
وَهُمْ أَغْنِيَاءُۚ
X
അവര്‍ സമ്പന്നരായിരിക്കെ
رَضُوا
X
അവര്‍ തൃപ്തിയടയുകയും ചെയ്തു
بِأَن يَكُونُوا
X
അവരാകുന്നതില്‍
مَعَ الْخَوَالِفِ
X
പിന്തിരിഞ്ഞുനിന്നവരോടൊപ്പം
وَطَبَعَ
X
മുദ്രവെച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളില്‍
فَهُمْ
X
അതിനാല്‍ അവര്‍
لَا يَعْلَمُونَ
X
ഒന്നും അറിയുന്നില്ല
﴿9:93﴾ هُوَ
X
അവന്‍
الَّذِي
X
ഒരുവനാകുന്നു
جَعَلَ
X
അവന്‍ ആക്കി
الشَّمْسَ
X
സൂര്യനെ
ضِيَاءً
X
പ്രകാശം
وَالْقَمَرَ
X
ചന്ദ്രനെ
نُورًا
X
ശോഭ
وَقَدَّرَهُ
X
അതിനവന്‍ നിശ്ചയിച്ചു
مَنَازِلَ
X
(വൃദ്ധിക്ഷയ) മണ്ഡലങ്ങള്‍
لِتَعْلَمُوا
X
നിങ്ങള്‍ക്കറിയാന്‍
عَدَدَ السِّنِينَ
X
കൊല്ലങ്ങളുടെ എണ്ണം
وَالْحِسَابَۚ
X
കണക്കും
مَا خَلَقَ اللَّهُ
X
അല്ലാഹു സൃഷ്ടിച്ചിട്ടില്ല
ذَٰلِكَ
X
അതൊക്കെ
إِلَّا بِالْحَقِّۚ
X
യാഥാര്‍ത്ഥ്യ നിഷ്ടമായല്ലാതെ
يُفَصِّلُ
X
അവന്‍ വിശദീകരിക്കുകയാണ്
الْآيَاتِ
X
തെളിവുകള്‍
لِقَوْمٍ
X
ജനതക്ക്
يَعْلَمُونَ
X
അവര്‍ ഗ്രഹിക്കുന്നു (കാര്യം ഗ്രഹിക്കുന്ന)
﴿10:5﴾ أَلَا
X
ശ്രദ്ധിക്കുക
إِنَّ لِلَّهِ
X
നിശ്ചയം, അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۗ
X
ഭൂമിയിലുള്ളതും
أَلَا
X
ശ്രദ്ധിക്കുവിന്‍
إِنَّ وَعْدَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
X
സത്യമാണ്
وَلَٰكِنَّ
X
എങ്കിലും
أَكْثَرَهُمْ
X
അവരില്‍ ഏറെ പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿10:55﴾ قَالَ
X
അല്ലാഹു പറഞ്ഞു
قَدْ أُجِيبَت
X
തീര്‍ച്ചയായും സ്വീകരിക്കപ്പെട്ടിരിക്കുന്നു
دَّعْوَتُكُمَا
X
നിങ്ങളിരുവരുടെയും പ്രാര്‍ഥന
فَاسْتَقِيمَا
X
അതിനാല്‍ സ്ഥൈര്യത്തോടെ നിലകൊള്ളുവിന്‍
وَلَا تَتَّبِعَانِّ
X
നിങ്ങളിരുവരും പിന്തുടരരുത്
سَبِيلَ
X
മാര്‍ഗം
الَّذِينَ لَا يَعْلَمُونَ
X
അറിവില്ലാത്തവരുടെ
﴿10:89﴾ وَقَالَ
X
പറഞ്ഞു
الَّذِي اشْتَرَاهُ
X
അവനെ വാങ്ങിയവന്‍
مِن مِّصْرَ
X
ഈജിപ്തില്‍
لِامْرَأَتِهِ
X
തന്റെ പത്നിയോട്
أَكْرِمِي
X
നീ മാന്യമാക്കിത്തീര്‍ക്കുക
مَثْوَاهُ
X
ഇവന്റെ വാസസ്ഥലം
عَسَىٰ أَن يَنفَعَنَا
X
ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം
أَوْ نَتَّخِذَهُ
X
അല്ലെങ്കില്‍ നമുക്കിവനെ സ്വീകരിക്കാം
وَلَدًاۚ
X
ഒരു മകനായി
وَكَذَٰلِكَ
X
അങ്ങനെ
مَكَّنَّا
X
നാം സൗകര്യമൊരുക്കികൊടുത്തു
لِيُوسُفَ
X
യൂസുഫിന്
فِي الْأَرْضِ
X
ആ ഭൂപ്രദേശത്ത്
وَلِنُعَلِّمَهُ
X
നാം അവനെ പഠിപ്പിക്കാനും
مِن تَأْوِيلِ الْأَحَادِيثِۚ
X
(സ്വപ്ന)വാര്‍ത്തകളുടെ വ്യാഖ്യാനം
وَاللَّهُ
X
അല്ലാഹു
غَالِبٌ
X
അതിജയിക്കുന്നവനാകുന്നു
عَلَىٰ أَمْرِهِ
X
തന്റെ കാര്യത്തില്‍
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
മനുഷ്യരിലേറേപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿12:21﴾ مَا تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നില്ല
مِن دُونِهِ
X
അവനെക്കുടാതെ
إِلَّا أَسْمَاءً
X
ചില പേരുകളല്ലാതെ
سَمَّيْتُمُوهَا
X
അവയെ നിങ്ങള്‍ നാമകരണം ചെയ്തിരിക്കുന്നു
أَنتُمْ
X
നിങ്ങള്‍
وَآبَاؤُكُم
X
നിങ്ങളുടെ പിതാക്കളും
مَّا أَنزَلَ
X
അവതരിപ്പിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
بِهَا
X
അതിന്ന്, അവയെപ്പറ്റി
مِن سُلْطَانٍۚ
X
ഒരു പ്രമാണവും
إِنِ الْحُكْمُ
X
ശാസനാധികാരമില്ല
إِلَّا لِلَّهِۚ
X
അല്ലാഹുവിനല്ലാതെ
أَمَرَ
X
അവന്‍ ആജ്ഞാപിച്ചിരിക്കുന്നു
أَلَّا تَعْبُدُوا
X
നിങ്ങള്‍ അടിമപ്പെടരുതെന്ന്
إِلَّا إِيَّاهُۚ
X
അവന്നല്ലാതെ
ذَٰلِكَ
X
അതാണ്
الدِّينُ
X
ജീവിതക്രമം
الْقَيِّمُ
X
ഏറ്റം ശരിയായ
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
അധികജനവും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿12:40﴾ يُوسُفُ
X
യൂസുഫേ,
أَيُّهَا الصِّدِّيقُ
X
തികഞ്ഞ സത്യസന്ധാ
أَفْتِنَا
X
താങ്കള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നാലും
فِي سَبْعِ بَقَرَاتٍ
X
ഏഴുപശുക്കളുടെ കാര്യത്തില്‍
سِمَانٍ
X
തടിച്ചുകൊഴുത്ത
يَأْكُلُهُنَّ
X
അവയെ തിന്നുന്നു
سَبْعٌ
X
ഏഴ്(പശുക്കള്‍)
عِجَافٌ
X
മെലിഞ്ഞ
وَسَبْعِ سُنبُلَاتٍ
X
ഏഴ് കതിരുകളുടെ കാര്യത്തിലും
خُضْرٍ
X
പച്ചയായ
وَأُخَرَ
X
വേറെയും(ഏഴ് കതിരുകളില്‍)
يَابِسَاتٍ
X
ഉണങ്ങിയ
لَّعَلِّي أَرْجِعُ
X
എനിക്ക് മടങ്ങാമല്ലോ
إِلَى النَّاسِ
X
ജനങ്ങളുടെ അടുത്തേക്ക്
لَعَلَّهُمْ يَعْلَمُونَ
X
അവര്‍ കാര്യം ഗ്രഹിക്കുന്നതിന്
﴿12:46﴾ وَلَمَّا دَخَلُوا
X
അവര്‍ പ്രവേശിച്ചപ്പോള്‍
مِنْ حَيْثُ أَمَرَهُمْ
X
അവരോട് കല്‍പിച്ചവിധം
أَبُوهُم
X
തങ്ങളുടെ പിതാവ്
مَّا كَانَ
X
അത് തടുത്ത്നിര്‍ത്തുമായിരുന്നില്ല
يُغْنِي عَنْهُم
X
അവരില്‍നിന്ന്
مِّنَ اللَّهِ
X
അല്ലാഹുവിന്റെ വിധിയില്‍നിന്ന്
مِن شَيْءٍ
X
യാതൊന്നും
إِلَّا حَاجَةً
X
ഒരാവശ്യംമാത്രമാണത്
فِي نَفْسِ يَعْقُوبَ
X
യഅ്ഖൂബിന്റെ മനസ്സിലുള്ള
قَضَاهَاۚ
X
അതദ്ദേഹം പൂര്‍ത്തീകരിച്ചു
وَإِنَّهُ
X
നിശ്ചയമായും അദ്ദേഹം
لَذُو عِلْمٍ
X
അറിവുള്ളവനാണ്
لِّمَا عَلَّمْنَاهُ
X
നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തതിനാല്‍
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَ النَّاسِ
X
മനുഷ്യരില്‍ ഏറെപ്പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿12:68﴾ ذَرْهُمْ
X
നീ അവരെ വിട്ടേക്കുക
يَأْكُلُوا
X
അവര്‍ തിന്നട്ടെ
وَيَتَمَتَّعُوا
X
അവര്‍ സുഖിക്കട്ടെ
وَيُلْهِهِمُ
X
അവരെ അശ്രദ്ധയിലാക്കുകയും ചെയ്യട്ടെ
الْأَمَلُۖ
X
വ്യാമോഹം
فَسَوْفَ
X
എന്നാല്‍ പിറകെ
يَعْلَمُونَ
X
അവര്‍ അറിയും
﴿15:3﴾ الَّذِينَ يَجْعَلُونَ
X
ആക്കിയവരായ
مَعَ اللَّهِ
X
അല്ലാഹുവിന്റെകൂടെ
إِلَٰهًا
X
ദൈവത്തെ
آخَرَۚ
X
മറ്റൊരു
فَسَوْفَ يَعْلَمُونَ
X
അടുത്ത്തന്നെ അവര്‍ അറിയും
﴿15:96﴾ وَأَقْسَمُوا
X
അവര്‍ ആണയിട്ടു(പറഞ്ഞു)
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
جَهْدَ أَيْمَانِهِمْۙ
X
ശക്തമായ സത്യം
لَا يَبْعَثُ اللَّهُ
X
അല്ലാഹു പുനര്‍ജീവിപ്പിക്കുകയില്ല
مَن يَمُوتُۚ
X
മരണപ്പെടുന്നവരെ
بَلَىٰ
X
അതെ
وَعْدًا
X
ഒരു വാഗ്ദാനമാണത്
عَلَيْهِ
X
അവന്റെ മേല്‍(ബാധ്യതയുള്ള)
حَقًّا
X
സത്യമായ
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ
X
അധിക പേരും
النَّاسِ
X
ജനങ്ങളിലെ
لَا يَعْلَمُونَ
X
അവരറിയുന്നില്ല
﴿16:38﴾ وَالَّذِينَ هَاجَرُوا
X
(എന്നാല്‍) പലായനം ചെയ്തവര്‍
فِي اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
مِن بَعْدِ
X
ശേഷം
مَا ظُلِمُوا
X
അവര്‍ അക്രമിക്കപ്പെട്ടതിന്റെ
لَنُبَوِّئَنَّهُمْ
X
അവര്‍ക്ക് നാം പാര്‍പ്പിടം ഒരുക്കിക്കൊടുക്കുക തന്നെ ചെയ്യും
فِي الدُّنْيَا
X
ഇഹലോകത്ത്
حَسَنَةًۖ
X
മെച്ചമായ(നല്ല)
وَلَأَجْرُ الْآخِرَةِ
X
പരലോകത്തിലെ പ്രതിഫലം തന്നെയാണ്
أَكْبَرُۚ
X
ഏറ്റവും വലുത്
لَوْ كَانُوا
X
അവര്‍ ആയിരുന്നുവെങ്കില്‍
يَعْلَمُونَ
X
അറിയുന്നവര്‍
﴿16:41﴾ وَيَجْعَلُونَ
X
അവര്‍ നിശ്ചയിക്കുന്നു
لِمَا لَا يَعْلَمُونَ
X
അവര്‍ക്ക് തന്നെ (ശരിയായ) അറിവില്ലാത്ത ചിലതിന്
نَصِيبًا
X
ഒരു വിഹിതം
مِّمَّا رَزَقْنَاهُمْۗ
X
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
تَاللَّهِ
X
അല്ലാഹുവാണ് സത്യം
لَتُسْأَلُنَّ
X
നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും
عَمَّا كُنتُمْ
X
നിങ്ങള്‍ ആയിരുന്നതിനെക്കുറിച്ച്
تَفْتَرُونَ
X
കെട്ടിച്ചമയ്കുന്നവര്‍
﴿16:56﴾ ضَرَبَ اللَّهُ
X
അല്ലാഹു വിവരിച്ചിരിക്കുന്നു
مَثَلًا
X
ഒരുപമ
عَبْدًا
X
ഒരടിമയെ
مَّمْلُوكًا
X
(മറ്റൊരാളുടെ) ഉടമസ്ഥതയിലുള്ള
لَّا يَقْدِرُ
X
അയാള്‍ക്ക് കഴിയുകയില്ല
عَلَىٰ شَيْءٍ
X
ഒന്നിനും, യാതൊന്നും
وَمَن
X
ഒരുത്തനെയും
رَّزَقْنَاهُ
X
നാം അവന് നല്‍കി
مِنَّا
X
നമ്മില്‍ നിന്നും
رِزْقًا
X
വിഭവം
حَسَنًا
X
നല്ല
فَهُوَ
X
എന്നിട്ടവന്‍
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
مِنْهُ
X
അതില്‍ നിന്ന്
سِرًّا
X
രഹസ്യമായും
وَجَهْرًاۖ
X
പരസ്യമായും
هَلْ يَسْتَوُونَۚ
X
അവര്‍ തുല്യരാവുമോ
الْحَمْدُ
X
സര്‍വ സ്തുതിയും അല്ലാഹുവിനാകുന്നു
لِلَّهِۚ
X
എന്നാല്‍
بَلْ أَكْثَرُهُمْ
X
അവരില്‍ അധികപേരും
لَا يَعْلَمُونَ
X
മനസിലാക്കുന്നില്ല
﴿16:75﴾ وَإِذَا بَدَّلْنَا
X
നാം പകരമാക്കിയാല്‍
آيَةً
X
ഒരു വചനത്തെ
مَّكَانَ
X
സ്ഥാനത്ത്
آيَةٍۙ
X
ഒരു വചനത്തിന്റെ
وَاللَّهُ
X
അല്ലാഹുവാകട്ടെ
أَعْلَمُ
X
ഏറ്റവും നന്നായറിയുന്നവന്‍
بِمَا يُنَزِّلُ
X
അവന്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച്
قَالُوا
X
അവര്‍ പറയുകയായി
إِنَّمَا أَنتَ
X
നിശ്ചയമായും നീ
مُفْتَرٍۚ
X
കെട്ടിച്ചമക്കുന്നവന്‍ (മാത്രമാണ്)
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധിക പേരും
لَا يَعْلَمُونَ
X
(അവര്‍) അറിയുന്നില്ല
﴿16:101﴾ قُلْ
X
പറയുക
مَن كَانَ
X
വല്ലവനും ആയാല്‍
فِي الضَّلَالَةِ
X
ദുര്‍മാര്‍ഗത്തില്‍
فَلْيَمْدُدْ
X
അപ്പോള്‍ അയച്ചുവിടുന്നതാണ്
لَهُ
X
അവന്ന് വേണ്ടി
الرَّحْمَٰنُ
X
കാരുണ്യവാന്‍
مَدًّاۚ
X
ഒരയച്ചുവിടല്‍
حَتَّىٰ إِذَا رَأَوْا
X
അങ്ങിനെ അവര്‍ കാണുമ്പോള്‍
مَا يُوعَدُونَ
X
അവരോട് വാഗ്ദാനം ചെയ്യുന്ന (കാര്യം)
إِمَّا الْعَذَابَ
X
ഒന്നുകില്‍ ശിക്ഷയെ
وَإِمَّا السَّاعَةَ
X
ഒന്നുകില്‍ അന്ത്യനാളിനെ
فَسَيَعْلَمُونَ
X
അപ്പോള്‍ അവരറിയും
مَنْ هُوَ
X
അതാരാണെന്ന്
شَرٌّ مَّكَانًا
X
മോശമായ അവസ്ഥയില്‍(എന്നും)
وَأَضْعَفُ جُندًا
X
ഏറ്റവും ദുര്‍ബലസൈന്യമുള്ളവര്‍ എന്നും
﴿19:75﴾ أَمِ اتَّخَذُوا
X
അവര്‍ സ്വീകരിച്ചുവോ
مِن دُونِهِ
X
അവനു പുറമെ
آلِهَةًۖ
X
ദൈവങ്ങളെ
قُلْ
X
പറയൂ
هَاتُوا
X
നിങ്ങള്‍ കൊണ്ടുവരൂ
بُرْهَانَكُمْۖ
X
നിങ്ങളുടെ തെളിവ്
هَٰذَا
X
ഇത്
ذِكْرُ
X
ഉല്‍ബോധനമാണ്
مَن مَّعِيَ
X
എന്റെ കൂടെയുള്ളവര്‍ക്കുള്ള
وَذِكْرُ
X
ഉല്‍ബോധനവും
مَن قَبْلِيۗ
X
എന്റെ മുമ്പുള്ളവര്‍ക്കുള്ള
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരിലധികപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
الْحَقَّۖ
X
സത്യം
فَهُم
X
അതിനാലവര്‍
مُّعْرِضُونَ
X
തിരിഞ്ഞുകളയുന്നവരാണ്
﴿21:24﴾ يَوْمَئِذٍ
X
അന്നാളില്‍
يُوَفِّيهِمُ اللَّهُ
X
അല്ലാഹു പൂര്‍ത്തീകരിച്ചുകൊടുക്കും
دِينَهُمُ
X
അവരുടെ പ്രതിഫലം
الْحَقَّ
X
അര്‍ഹമായ
وَيَعْلَمُونَ
X
അവര്‍ അറിയും
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ
X
അവന്‍തന്നെയാണ്
الْحَقُّ الْمُبِينُ
X
പ്രത്യക്ഷമായ സത്യം
﴿24:25﴾ إِن كَادَ لَيُضِلُّنَا
X
നമ്മെ തെറ്റിക്കാറായിരിക്കുന്നു
عَنْ آلِهَتِنَا
X
നമ്മുടെ ദൈവങ്ങളില്‍നിന്ന്
لَوْلَا أَن صَبَرْنَا
X
നാം ക്ഷമിച്ചില്ലായിരുന്നുവെങ്കില്‍
عَلَيْهَاۚ
X
അവയുടെ കാര്യത്തില്‍
وَسَوْفَ يَعْلَمُونَ
X
പിന്നീടവരറിയും
حِينَ يَرَوْنَ
X
അവര്‍ കാണുന്നേരം
الْعَذَابَ
X
ശിക്ഷയെ
مَنْ
X
ആരാണ്
أَضَلُّ
X
ഏറ്റവും പിഴച്ചവന്‍
سَبِيلًا
X
വഴി
﴿25:42﴾ فَتِلْكَ
X
അതാ
بُيُوتُهُمْ
X
അവരുടെ വീടുകള്‍
خَاوِيَةً
X
തകര്‍ന്നു വിജനമായി
بِمَا ظَلَمُواۗ
X
അവര്‍ അക്രമം പ്രവര്‍ത്തിച്ചതിനാല്‍
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَةً
X
ദൃഷ്ടാന്തം
لِّقَوْمٍ
X
ജനത്തിന്
يَعْلَمُونَ
X
മനസ്സിലാക്കുന്ന
﴿27:52﴾ أَمَّن جَعَلَ
X
അഥവാ ആക്കിയവനോ
الْأَرْضَ
X
ഭൂമിയെ
قَرَارًا
X
പാര്‍ക്കാന്‍ പറ്റിയത്
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
خِلَالَهَا
X
അതിന്റെ ഇടയില്‍
أَنْهَارًا
X
നദികളെ
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
لَهَا
X
അതിന് (ഭൂമിക്ക്)
رَوَاسِيَ
X
നങ്കൂരങ്ങള്‍ (മലകള്‍)
وَجَعَلَ
X
അവന്‍ ഉണ്ടാക്കുകയും ചെയ്തു
بَيْنَ
X
ഇടയില്‍
الْبَحْرَيْنِ
X
രണ്ട് ജലാശയങ്ങള്‍ക്ക്
حَاجِزًاۗ
X
മറ
أَإِلَٰهٌ
X
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ اللَّهِۚ
X
അല്ലാഹുവിന്റെ കൂടെ
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരിലേറെ പേരും
لَا يَعْلَمُونَ
X
അറിവില്ലാത്തവരാണ്
﴿27:61﴾ فَرَدَدْنَاهُ
X
അങ്ങനെ നാം അദ്ദേഹത്തെ (മൂസയെ) തിരിച്ചേല്‍പിച്ചു
إِلَىٰ أُمِّهِ
X
തന്റെ മാതാവിന്ന്
كَيْ تَقَرَّ
X
കുളിര്‍ക്കാന്‍
عَيْنُهَا
X
അവളുടെ കണ്ണ്
وَلَا تَحْزَنَ
X
അവള്‍ ദുഃഖിക്കാതിരിക്കാനും
وَلِتَعْلَمَ
X
അവളറിയാനും
أَنَّ وَعْدَ اللَّهِ
X
അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
X
സത്യമാണെന്ന്
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَهُمْ
X
അവരിലധികപേരും
لَا يَعْلَمُونَ
X
കാര്യം മനസ്സിലാക്കുന്നവരല്ല
﴿28:13﴾ وَقَالُوا
X
അവര്‍ പറയുന്നു
إِن نَّتَّبِعِ
X
ഞങ്ങള്‍ പിന്‍തുടര്‍ന്നാല്‍
الْهُدَىٰ
X
നേര്‍വഴി
مَعَكَ
X
നിന്നോടൊപ്പം
نُتَخَطَّفْ
X
ഞങ്ങള്‍ റാഞ്ചപ്പെടും
مِنْ أَرْضِنَاۚ
X
ഞങ്ങളുടെ നാട്ടില്‍നിന്ന്
أَوَلَمْ نُمَكِّن
X
നാം ഒരുക്കിക്കൊടുത്തില്ലെയോ
لَّهُمْ
X
അവര്‍ക്ക്
حَرَمًا
X
ഹറമിനെ
آمِنًا
X
നിര്‍ഭയമായ
يُجْبَىٰ
X
ശേഖരിച്ചുകൊണ്ടുവരപ്പെടുന്നു
إِلَيْهِ
X
അതിലേക്ക്
ثَمَرَاتُ
X
പഴങ്ങള്‍
كُلِّ شَيْءٍ
X
എല്ലായിനം
رِّزْقًا
X
ഉപജീവനമാണത്
مِّن لَّدُنَّا
X
നമ്മുടെപക്കല്‍നിന്നുള്ള
وَلَٰكِنَّ
X
പക്ഷെ
أَكْثَرَهُمْ
X
അവരിലധികപേരും
لَا يَعْلَمُونَ
X
അവര്‍ (കാര്യം) മനസ്സിലാക്കുന്നില്ല
﴿28:57﴾ مَثَلُ
X
ഉപമ
الَّذِينَ اتَّخَذُوا
X
സ്വീകരിച്ചവരുടെ
مِن دُونِ اللَّهِ
X
അല്ലാഹുവിനെ കൂടാതെ
أَوْلِيَاءَ
X
രക്ഷാധികാരികളെ
كَمَثَلِ الْعَنكَبُوتِ
X
എട്ടുകാലിയുടേത് പോലെയാണ്
اتَّخَذَتْ
X
അത് ഉണ്ടാക്കി, ഉണ്ടാക്കിയിട്ടുള്ള
بَيْتًاۖ
X
ഒരു വീട്
وَإِنَّ أَوْهَنَ
X
നിശ്ചയം ഏറ്റവും ദുര്‍ബലം
الْبُيُوتِ
X
വീടുകളില്‍
لَبَيْتُ
X
വീടുതന്നെയാണ്
الْعَنكَبُوتِۖ
X
എട്ടുകാലിയുടെ
لَوْ كَانُوا
X
അവരായിരുന്നെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿29:41﴾ وَمَا هَٰذِهِ الْحَيَاةُ
X
ഈ ജീവിതമല്ല
الدُّنْيَا
X
ഐഹികമായ
إِلَّا لَهْوٌ
X
വിനോദമല്ലാതെ
وَلَعِبٌۚ
X
കളിയും
وَإِنَّ
X
നിശ്ചയം
الدَّارَ الْآخِرَةَ
X
പരലോക ഭവനം
لَهِيَ
X
അത് തന്നെയാണ്
الْحَيَوَانُۚ
X
(യഥാര്‍ഥ) ജീവിതം
لَوْ كَانُوا يَعْلَمُونَ
X
അവര്‍ കാര്യം ഗ്രഹിച്ചിരുന്നുവെങ്കില്‍
﴿29:64﴾ لِيَكْفُرُوا
X
അങ്ങനെ അവര്‍ നന്ദികേടു കാണിക്കട്ടെ
بِمَا آتَيْنَاهُمْ
X
അവര്‍ക്ക് നാം നല്‍കിയതിനോട്
وَلِيَتَمَتَّعُواۖ
X
അവര്‍ സുഖഭോഗമാസ്വദിക്കുകയും ചെയ്യട്ടെ
فَسَوْفَ يَعْلَمُونَ
X
എന്നാല്‍ അടുത്തു തന്നെ അവരറിയും
﴿29:66﴾ وَعْدَ اللَّهِۖ
X
അല്ലാഹുവിന്റെ വാഗ്ദാനമാണിത്
لَا يُخْلِفُ اللَّهُ
X
അല്ലാഹു ലംഘിക്കുകയില്ല
وَعْدَهُ
X
തന്റെ വാഗ്ദാനം
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
ജനങ്ങളിലധികപേരും
لَا يَعْلَمُونَ
X
അവര്‍ (ഇത്) അറിയുന്നില്ല
﴿30:6﴾ يَعْلَمُونَ
X
അവര്‍ അറിയുന്നു
ظَاهِرًا
X
ബാഹ്യവശം (മാത്രം)
مِّنَ الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
وَهُمْ
X
അവര്‍
عَنِ الْآخِرَةِ
X
പരലോകത്തെപ്പറ്റി
هُمْ
X
അവര്‍
غَافِلُونَ
X
അശ്രദ്ധരാണ്
﴿30:7﴾ فَأَقِمْ
X
അതിനാല്‍ നീ ഉറപ്പിച്ചു നിര്‍ത്തുക
وَجْهَكَ
X
നിന്റെ മുഖം
لِلدِّينِ
X
ജീവിത ദര്‍ശനത്തിനുനേരെ
حَنِيفًاۚ
X
നേരെ നിലകൊള്ളുന്നവനായി
فِطْرَتَ اللَّهِ
X
അല്ലാഹുവിന്റെ പ്രകൃതി
الَّتِي فَطَرَ النَّاسَ عَلَيْهَاۚ
X
ജനങ്ങളെ അവന്‍ സൃഷ്ടിച്ചതായ
لَا تَبْدِيلَ
X
മാറ്റമില്ല
لِخَلْقِ اللَّهِۚ
X
അല്ലാഹുവിന്റെ സൃഷ്ടിവ്യവസ്ഥക്ക്
ذَٰلِكَ
X
ഇത് തന്നെയാണ്
الدِّينُ
X
ജീവിത ദര്‍ശനം
الْقَيِّمُ
X
ഏറ്റം ചൊവ്വായ, വക്രതയില്ലാത്ത
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
ജനങ്ങളിലധികപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿30:30﴾ كَذَٰلِكَ
X
ഇവ്വിധം
يَطْبَعُ
X
മുദ്ര വയ്ക്കുന്നു
اللَّهُ
X
അല്ലാഹു
عَلَىٰ قُلُوبِ
X
ഹൃദയങ്ങള്‍ക്ക്
الَّذِينَ لَا يَعْلَمُونَ
X
കാര്യം ഗ്രഹിക്കാ(ന്‍ ഒരുക്കമില്ലാ)ത്തവരുടെ
﴿30:59﴾ وَلَئِن سَأَلْتَهُم
X
നീ അവരോട് ചോദിച്ചാല്‍
مَّنْ
X
ആര്
خَلَقَ
X
സൃഷ്ടിച്ചു (എന്ന്)
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
അവര്‍ പറയുക തന്നെ ചെയ്യും
اللَّهُۚ
X
അല്ലാഹു(വാണെന്ന്)
قُلِ
X
പറയുക
الْحَمْدُ لِلَّهِۚ
X
അല്ലാഹുവിന്ന് സ്തുതി
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധികപേരും
لَا يَعْلَمُونَ
X
(അവര്‍) അറിയുന്നില്ല, മനസ്സിലാക്കുന്നില്ല
﴿31:25﴾ فَلَمَّا قَضَيْنَا
X
പിന്നീട് നാം വിധിച്ചപ്പോള്‍
عَلَيْهِ
X
അദ്ദേഹത്തിന് (സുലൈമാന്)
الْمَوْتَ
X
മരണം
مَا دَلَّهُمْ
X
അവരെ (ജിന്നുകളെ) അറിയിച്ചില്ല
عَلَىٰ مَوْتِهِ
X
അദ്ദേഹത്തിന്റെ മരണം
إِلَّا دَابَّةُ الْأَرْضِ
X
ചിതലുകളല്ലാതെ
تَأْكُلُ
X
തിന്നുകൊണ്ടിരുന്ന
مِنسَأَتَهُۖ
X
അദ്ദേഹത്തിന്റെ ഊന്നുവടി
فَلَمَّا خَرَّ
X
അങ്ങനെ അദ്ദേഹം നിലം പതിച്ചപ്പോള്‍
تَبَيَّنَتِ
X
ബോധ്യമായി, വ്യക്തമായി
الْجِنُّ
X
ജിന്നുകള്‍ക്ക്
أَن لَّوْ كَانُوا يَعْلَمُونَ
X
തങ്ങള്‍ക്ക് അറിയുമായിരുന്നെങ്കില്‍ എന്ന്
الْغَيْبَ
X
അദൃശ്യകാര്യങ്ങള്‍
مَا لَبِثُوا
X
തങ്ങള്‍ക്ക് കഴിഞ്ഞുകൂടേണ്ടിവരില്ലായിരുന്നു
فِي الْعَذَابِ
X
ശിക്ഷയില്‍
الْمُهِينِ
X
അപമാനകരമായ
﴿34:14﴾ وَمَا أَرْسَلْنَاكَ
X
നിന്നെ നാം അയച്ചിട്ടില്ല
إِلَّا كَافَّةً
X
ഒന്നടങ്കമായിട്ടല്ലാതെ
لِّلنَّاسِ
X
മനുഷ്യര്‍ക്ക്
بَشِيرًا
X
ശുഭവാര്‍ത്തയറിയിക്കുന്നവനായി
وَنَذِيرًا
X
മുന്നറിയിപ്പു നല്‍കുന്നവനായും
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
ജനങ്ങളില്‍ ഏറെപേരും
لَا يَعْلَمُونَ
X
അവരറിയുന്നില്ല
﴿34:28﴾ قُلْ
X
നീ പറയുക
إِنَّ رَبِّي
X
നിശ്ചയം എന്റെ നാഥന്‍
يَبْسُطُ
X
വിപുലീകരിച്ച് കൊടുക്കുന്നു
الرِّزْقَ
X
ഉപജീവനം
لِمَن يَشَاءُ
X
അവനിഛിക്കുന്നവര്‍ക്ക്
وَيَقْدِرُ
X
അവന്‍ ചുരുക്കുകയും ചെയ്യും
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
അധികമാളുകളും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿34:36﴾ قِيلَ
X
(അദ്ദേഹത്തോട്) പറയപ്പെട്ടു
ادْخُلِ
X
നീ പ്രവേശിച്ചുകൊള്ളുക
الْجَنَّةَۖ
X
സ്വര്‍ഗത്തില്‍
قَالَ
X
അദ്ദേഹം പറഞ്ഞു
يَا لَيْتَ قَوْمِي يَعْلَمُونَ
X
ഹാ, എന്റെ ജനത ഇതറിഞ്ഞിരുന്നെങ്കില്‍ !
﴿36:26﴾ سُبْحَانَ
X
എത്ര പരിശുദ്ധന്‍
الَّذِي خَلَقَ
X
സൃഷ്ടിച്ച
الْأَزْوَاجَ
X
ഇണകളായി
كُلَّهَا
X
എല്ലാറ്റിനേയും
مِمَّا تُنبِتُ
X
മുളപ്പിക്കുന്നവയില്‍
الْأَرْضُ
X
ഭൂമി
وَمِنْ أَنفُسِهِمْ
X
അവരുടെ സ്വന്തം വര്‍ഗങ്ങളിലും
وَمِمَّا لَا يَعْلَمُونَ
X
അവര്‍ക്കറിയാത്ത മറ്റു വസ്തുക്കളിലും
﴿36:36﴾ فَكَفَرُوا
X
എന്നിട്ടും അവര്‍ തള്ളിപ്പറയുകയായിരുന്നു
بِهِۖ
X
അതിനെ
فَسَوْفَ يَعْلَمُونَ
X
അതിനാല്‍ അടുത്തുതന്നെ അവരെല്ലാം അറിയും
﴿37:170﴾ أَمَّنْ
X
യാതൊരുവനാണോ
هُوَ
X
അവന്‍
قَانِتٌ
X
കീഴ്വണങ്ങുന്നവനാകുന്നു
آنَاءَ اللَّيْلِ
X
രാത്രി വേളകളില്‍
سَاجِدًا
X
സാഷ്ടാംഗം പ്രണമിക്കുന്നവനായി
وَقَائِمًا
X
അല്ലെങ്കില്‍ നില്‍ക്കുന്നവനായി
يَحْذَرُ
X
അവന്‍ ഭയപ്പെടുന്നു
الْآخِرَةَ
X
പരലോകത്തെ
وَيَرْجُو
X
അവന്‍ കൊതിക്കുകയും ചെയ്യുന്നു
رَحْمَةَ
X
കാരുണ്യം
رَبِّهِۗ
X
തന്റെ നാഥന്റെ
قُلْ
X
നീ ചോദിക്കുക
هَلْ يَسْتَوِي
X
സമമാകുമോ
الَّذِينَ يَعْلَمُونَ
X
അറിയുന്നവര്‍, അറിവുള്ളവര്‍
وَالَّذِينَ لَا يَعْلَمُونَۗ
X
അറിയാത്തവരും, അറിവില്ലാത്തവരും
إِنَّمَا يَتَذَكَّرُ
X
തീര്‍ച്ചയായും ഉല്‍ബോധനം സ്വീകരിക്കുന്നു
أُولُو الْأَلْبَابِ
X
ബുദ്ധിമാന്‍മാര്‍ (മാത്രം)
﴿39:9﴾ فَأَذَاقَهُمُ
X
അങ്ങനെ അവരെ അനുഭവിപ്പിച്ചു
اللَّهُ
X
അല്ലാഹു
الْخِزْيَ
X
നിന്ദ്യത
فِي الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവതത്തില്‍
وَلَعَذَابُ الْآخِرَةِ
X
പരലോക ശിക്ഷ തന്നെയാണ്
أَكْبَرُۚ
X
ഏറ്റവും ഗുരുതരം
لَوْ كَانُوا يَعْلَمُونَ
X
അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍
﴿39:26﴾ ضَرَبَ اللَّهُ
X
അല്ലാഹു വിവരിച്ചിരിക്കുന്നു
مَثَلًا
X
ഉദാഹരണമായി
رَّجُلًا
X
ഒരു മനുഷ്യനെ
فِيهِ
X
അവനില്‍ (ഉടമസ്ഥാവകാശമുള്ളവരായി) ഉണ്ട്
شُرَكَاءُ
X
പങ്കാളികള്‍
مُتَشَاكِسُونَ
X
പരസ്പരം കലഹിക്കുന്നവരായ
وَرَجُلًا
X
മറ്റൊരു മനുഷ്യനെയും
سَلَمًا
X
കീഴ്പെട്ടു കഴിയുന്ന
لِّرَجُلٍ
X
ഒരാള്‍ക്ക് (ഒരു യജമാനനു) മാത്രം
هَلْ يَسْتَوِيَانِ
X
ഈ രണ്ടു പേരും ഒരു പോലെയാകുമോ
مَثَلًاۚ
X
ഉപമയില്‍
الْحَمْدُ لِلَّهِۚ
X
അല്ലാഹുവിന് സ്തുതി
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ ഏറെ പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿39:29﴾ فَإِذَا مَسَّ
X
ബാധിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
ضُرٌّ
X
വല്ല വിപത്തും
دَعَانَا
X
അവന്‍ നമ്മെ വിളിച്ചു പ്രാര്‍ഥിക്കും
ثُمَّ
X
പിന്നീട്
إِذَا خَوَّلْنَاهُ
X
അവന് നാം നല്‍കിയാല്‍
نِعْمَةً
X
അനുഗ്രഹം
مِّنَّا
X
നമ്മില്‍ നിന്ന്
قَالَ
X
അവന്‍ പറയും
إِنَّمَا أُوتِيتُهُ
X
തീര്‍ച്ചയായും ഇതെനിക്ക് നല്‍കപ്പെട്ടിരിക്കുന്നു
عَلَىٰ عِلْمٍۚ
X
എന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്
بَلْ
X
അല്ല
هِيَ
X
അത്
فِتْنَةٌ
X
ഒരു പരീക്ഷണമാണ്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَهُمْ
X
അവരിലേറെപേരും
لَا يَعْلَمُونَ
X
അവരറിയുന്നില്ല
﴿39:49﴾ لَخَلْقُ
X
സൃഷ്ടി തന്നെയാണ്
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
أَكْبَرُ
X
ഏറെ വലിയ കാര്യം
مِنْ خَلْقِ النَّاسِ
X
മനുഷ്യരെ സൃഷ്ടിക്കുന്നതിനേക്കാള്‍
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
മനുഷ്യരില്‍ അധികപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿40:57﴾ الَّذِينَ كَذَّبُوا
X
തള്ളിപ്പറഞ്ഞവരാണവര്‍
بِالْكِتَابِ
X
വേദഗ്രന്ഥത്തെ
وَبِمَا
X
യാതൊരു സന്ദേശത്തെയും
أَرْسَلْنَا
X
നാം അയച്ചു
بِهِ
X
അതുമായി
رُسُلَنَاۖ
X
നമ്മുടെ ദൂതന്‍മാരെ
فَسَوْفَ يَعْلَمُونَ
X
അടുത്തു തന്നെ അവരറിയും
﴿40:70﴾ كِتَابٌ
X
ഒരു ഗ്രന്ഥം
فُصِّلَتْ
X
വിശദീകരിക്കപ്പെട്ടിരിക്കുന്നു
آيَاتُهُ
X
അതിലെ സൂക്തങ്ങള്‍
قُرْآنًا
X
ഖുര്‍ആന്‍, പാരായണം ചെയ്യപ്പെടുന്ന
عَرَبِيًّا
X
അറബി ഭാഷയിലുള്ള
لِّقَوْمٍ
X
ജനത്തിനു വേണ്ടി
يَعْلَمُونَ
X
അവര്‍ മനസ്സിലാക്കുന്നു
﴿41:3﴾ يَسْتَعْجِلُ
X
ധൃതി കൂട്ടുന്നു
بِهَا
X
അതിനായി
الَّذِينَ لَا يُؤْمِنُونَ بِهَاۖ
X
അതില്‍ വിശ്വസിക്കാത്തവര്‍
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
مُشْفِقُونَ
X
ഭയവിഹ്വലരാകുന്നു
مِنْهَا
X
അതേപ്പറ്റി
وَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهَا
X
തീര്‍ച്ചയായും അതാണെന്ന്
الْحَقُّۗ
X
സത്യം
أَلَا
X
അറിയുക
إِنَّ الَّذِينَ يُمَارُونَ
X
തീര്‍ച്ചയായും തര്‍ക്കിക്കുന്നവര്‍
فِي السَّاعَةِ
X
അന്ത്യസമയത്തെകുറിച്ച്
لَفِي ضَلَالٍ
X
വഴികേടിലാകുന്നു
بَعِيدٍ
X
വിദൂരമായ
﴿42:18﴾ وَلَا يَمْلِكُ
X
അധികാരമില്ല
الَّذِينَ يَدْعُونَ
X
അവര്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവര്‍ക്ക്
مِن دُونِهِ
X
അവനെക്കൂടാതെ
الشَّفَاعَةَ
X
ശിപാര്‍ശക്ക്
إِلَّا مَن شَهِدَ
X
സാക്ഷ്യംവഹിച്ചവരൊഴികെ
بِالْحَقِّ
X
സത്യത്തിന്ന്
وَهُمْ يَعْلَمُونَ
X
അവര്‍ അറിയുന്നവരായിരിക്കെ
﴿43:86﴾ فَاصْفَحْ
X
അതിനാല്‍ നീ വിട്ടുവീഴ്ചയോടെ വര്‍ത്തിക്കുക
عَنْهُمْ
X
അവരോട്
وَقُلْ
X
നീ പറയുകയും ചെയ്യുക
سَلَامٌۚ
X
സലാം
فَسَوْفَ يَعْلَمُونَ
X
അടുത്തുതന്നെ അവര്‍ അറിഞ്ഞുകൊള്ളും
﴿43:89﴾ مَا خَلَقْنَاهُمَا
X
നാമവയെ സൃഷ്ടിച്ചിട്ടില്ല
إِلَّا بِالْحَقِّ
X
തികഞ്ഞ യാഥാര്‍ത്ഥ്യത്തോടെയല്ലാതെ
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَهُمْ
X
ഇവരിലേറെപേരും
لَا يَعْلَمُونَ
X
അറിയുന്നില്ല
﴿44:39﴾ ثُمَّ
X
പിന്നീട്
جَعَلْنَاكَ
X
നിന്നെ നാം ആക്കിയിരിക്കുന്നു
عَلَىٰ شَرِيعَةٍ
X
വ്യക്തമായ നിയമവ്യവസ്ഥയില്‍
مِّنَ الْأَمْرِ
X
(മത)കാര്യത്തില്‍
فَاتَّبِعْهَا
X
അതിനാല്‍ നീ ആ മാര്‍ഗം പിന്തുടരുക
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَ
X
തന്നിഷ്ടങ്ങളെ
الَّذِينَ لَا يَعْلَمُونَ
X
വിവരമില്ലാത്തവരുടെ
﴿45:18﴾ قُلِ
X
പറയുക
﴿45:26﴾