Repeated Words in Quran

< >
Total Found : 2
فَنَادَتْهُ
X
അപ്പോള്‍ അദ്ദേഹത്തെ വിളിച്ചു
الْمَلَائِكَةُ
X
മലക്കുകള്‍
وَهُوَ قَائِمٌ
X
അദ്ദേഹം നില്‍ക്കുന്നവനായിരിക്കെ
يُصَلِّي
X
പ്രാര്‍ഥിച്ചുകൊണ്ട് (നമസ്കരിച്ചുകൊണ്ട്)
فِي الْمِحْرَابِ
X
മിഹ്റാബില്‍
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُبَشِّرُكَ
X
നിന്നെ ശുഭവാര്‍ത്ത അറിയിക്കുന്നു
بِيَحْيَىٰ
X
യഹ്‌യായെ സംബന്ധിച്ച
مُصَدِّقًا
X
സത്യപ്പെടുത്തുന്നവനായ
بِكَلِمَةٍ
X
വചനത്തെ
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَسَيِّدًا
X
(അദ്ദേഹം)നേതാവും
وَحَصُورًا
X
ആത്മസംയമനം പാലിക്കുന്നവനും
وَنَبِيًّا
X
പ്രവാചകനും(ആയിരിക്കും)
مِّنَ الصَّالِحِينَ
X
സദ്‌വൃത്തരില്‍പെട്ട
﴿3:39﴾ وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَۖ
X
സകരിയ്യയെയും യഹ്‌യയെയും ഈസയെയും ഇല്‍യാസിനെയും (നാം നേര്‍വഴിയിലാക്കി)
كُلٌّ
X
(അവര്‍) എല്ലാവരും
مِّنَ الصَّالِحِينَ
X
സച്ചരിതരില്‍പെട്ടവരാകുന്നു
﴿6:85﴾ إِذْ
X
സന്ദര്‍ഭം (ഓര്‍ക്കുക)
أَنتُم
X
നിങ്ങള്‍
بِالْعُدْوَةِ
X
താഴ്വരയുടെ ഭാഗത്തായ
الدُّنْيَا
X
അടുത്ത
وَهُم
X
അവര്‍
بِالْعُدْوَةِ
X
ഭാഗത്തും
الْقُصْوَىٰ
X
അകന്ന
وَالرَّكْبُ
X
കച്ചവടസംഘം
أَسْفَلَ
X
താഴെയും
مِنكُمْۚ
X
നിങ്ങള്‍ക്ക്
وَلَوْ تَوَاعَدتُّمْ
X
നിങ്ങള്‍ പരസ്പരം നിശ്ചയിച്ചിരുന്നുവെങ്കില്‍
لَاخْتَلَفْتُمْ
X
നിങ്ങള്‍ വിരുദ്ധമായി പ്രവര്‍ത്തിക്കുമായിരുന്നു
فِي الْمِيعَادِۙ
X
നിശ്ചയത്തിന്
وَلَٰكِن
X
എന്നാല്‍
لِّيَقْضِيَ اللَّهُ
X
അല്ലാഹു നടപ്പില്‍ വരുത്താനാണ്
أَمْرًا
X
ഒരു കാര്യം
كَانَ
X
അതായിരുന്നു
مَفْعُولًا
X
ചെയ്യപ്പെടേണ്ടത്
لِّيَهْلِكَ
X
നശിക്കാന്‍
مَنْ
X
ഒരാള്‍
هَلَكَ
X
അവന്‍ നശിച്ചു
عَن بَيِّنَةٍ
X
വ്യക്തമായ തെളിവോടെ
وَيَحْيَىٰ
X
ജീവിക്കാനും
مَنْ
X
ഒരുത്തന്‍
حَيَّ
X
അവന്‍ ജീവിക്കുന്നു
عَن بَيِّنَةٍۗ
X
വ്യക്തമായ തെളിവോടെ
وَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَسَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿8:42﴾ يَا زَكَرِيَّا
X
ഓ സകരിയ്യാ
إِنَّا
X
നിശ്ചയമായും നാം
نُبَشِّرُكَ
X
നിനക്ക് സന്തോഷവാര്‍ത്തയറിയിക്കുന്നു
بِغُلَامٍ
X
ഒരാണ്‍കുഞ്ഞിനെപ്പറ്റി
اسْمُهُ
X
അവന്റെ പേര്‍
يَحْيَىٰ
X
യഹ്‌യാ (എന്നാകുന്നു)
لَمْ نَجْعَل
X
നാം ആക്കിയിട്ടില്ല
لَّهُ
X
അതിനെ
مِن قَبْلُ
X
മുമ്പ്
سَمِيًّا
X
പേര് വെച്ചതായിട്ട്
﴿19:7﴾ يَا يَحْيَىٰ
X
ഓ യഹ്‌യാ
خُذِ
X
നീ സ്വീകരിക്കുക
الْكِتَابَ
X
വേദഗ്രന്ഥത്തെ
بِقُوَّةٍۖ
X
കരുത്തോടെ
وَآتَيْنَاهُ
X
അദ്ദേഹത്തിന് നാം നല്‍കുകയും ചെയ്തു
الْحُكْمَ
X
വിജ്ഞാനം
صَبِيًّا
X
കുട്ടിയായിരിക്കെ
﴿19:12﴾ إِنَّهُ
X
നിശ്ചയമായും
مَن يَأْتِ
X
വല്ലവനും വന്നാല്‍
رَبَّهُ
X
തന്റെ നാഥന്റെ അടുക്കല്‍
مُجْرِمًا
X
കുറ്റവാളിയായിക്കൊണ്ട്
فَإِنَّ لَهُ
X
അപ്പോള്‍ തീര്‍ച്ചയായും അവനുണ്ട്
جَهَنَّمَ
X
നരകം
لَا يَمُوتُ
X
അവന്‍ മരിക്കുന്നതല്ല
فِيهَا
X
അതില്‍
وَلَا يَحْيَىٰ
X
അവന്‍ ജീവിക്കുന്നതുമല്ല
﴿20:74﴾ فَاسْتَجَبْنَا لَهُ
X
നാം അദ്ദേഹത്തിനുത്തരം നല്‍കി
وَوَهَبْنَا
X
നാം നല്‍കുകയും ചെയ്തു
لَهُ
X
അദ്ദേഹത്തിന്
يَحْيَىٰ
X
യഹ്‌യായെ
وَأَصْلَحْنَا
X
നാം യോഗ്യയാക്കി
لَهُ
X
അദ്ദേഹത്തിന്
زَوْجَهُۚ
X
അദ്ദേഹത്തിന്റെ പത്നിയെ
إِنَّهُمْ
X
തീര്‍ച്ചയായും അവര്‍
كَانُوا
X
അവരായിരുന്നു
يُسَارِعُونَ
X
അവര്‍ ഉത്സാഹിക്കുന്നു
فِي الْخَيْرَاتِ
X
സദ്കാര്യങ്ങളില്‍
وَيَدْعُونَنَا
X
അവര്‍ നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു
رَغَبًا
X
പ്രതീക്ഷയോടെ
وَرَهَبًاۖ
X
ഭീതിയോടെയും
وَكَانُوا
X
അവരായിരുന്നു
لَنَا
X
നമ്മോട്
خَاشِعِينَ
X
താഴ്മകാണിക്കുന്നവര്‍
﴿21:90﴾ ثُمَّ
X
പിന്നെ
لَا يَمُوتُ
X
അവന്‍ മരിക്കുകയില്ല
فِيهَا
X
അതില്‍
وَلَا يَحْيَىٰ
X
അവന്‍ ജീവിക്കുകയുമില്ല
﴿87:13﴾