Repeated Words in Quran

< >
Total Found : 8
وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
لَيْسَتِ
X
അല്ല
النَّصَارَىٰ
X
ക്രിസ്ത്യാനികള്‍
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَقَالَتِ النَّصَارَىٰ
X
ക്രിസ്ത്യാനികള്‍ പറഞ്ഞു
لَيْسَتِ الْيَهُودُ
X
യഹൂദരല്ല
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَهُمْ
X
അവരാകട്ടെ
يَتْلُونَ
X
ഓതുന്നു
الْكِتَابَۗ
X
വേദഗ്രന്ഥം
كَذَٰلِكَ
X
അപ്രകാരം
قَالَ
X
പറഞ്ഞിട്ടുണ്ട്
الَّذِينَ لَا يَعْلَمُونَ
X
വിവരമില്ലാത്തവര്‍
مِثْلَ
X
പോലെ
قَوْلِهِمْۚ
X
അവരുടെ വാക്ക്
فَاللَّهُ
X
അതിനാല്‍ അല്ലാഹു
يَحْكُمُ
X
അവര്‍ വിധികല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فِيمَا كَانُوا فِيهِ
X
അവര്‍ ആയിരുന്ന കാര്യങ്ങളില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿2:113﴾ الَّذِينَ يَتَرَبَّصُونَ
X
അവര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു, പ്രതീക്ഷിച്ചു
بِكُمْ
X
നിങ്ങളെ
فَإِن كَانَ لَكُمْ
X
നിങ്ങള്‍ക്ക് ഉണ്ടായാല്‍
فَتْحٌ
X
വല്ല വിജയവും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
قَالُوا
X
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَكُن
X
ഞങ്ങള്‍ ആയിരുന്നില്ലേ
مَّعَكُمْ
X
നിങ്ങളോടൊപ്പം
وَإِن كَانَ لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക് ഉണ്ടായാല്‍
نَصِيبٌ
X
ഒരു വിഹിതം, നേട്ടം
قَالُوا
X
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَسْتَحْوِذْ عَلَيْكُمْ
X
ഞങ്ങള്‍ നിങ്ങളെ വലയം ചെയ്തിരുന്നില്ലേ
وَنَمْنَعْكُم
X
(എന്നിട്ട്) ഞങ്ങള്‍ നിങ്ങളെ തടഞ്ഞില്ലേ (രക്ഷിച്ചില്ലേ)
مِّنَ الْمُؤْمِنِينَۚ
X
സത്യവിശ്വാസികളില്‍ നിന്ന്
فَاللَّهُ يَحْكُمُ
X
എന്നാല്‍ അല്ലാഹു തീര്‍പ്പ് കല്‍പിക്കും
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَن يَجْعَلَ اللَّهُ
X
അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കെതിരെ
سَبِيلًا
X
ഒരു മാര്‍ഗവും
﴿4:141﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
أَوْفُوا
X
നിങ്ങള്‍ പാലിക്കുക
بِالْعُقُودِۚ
X
കരാറുകള്‍
أُحِلَّتْ
X
അനുവദിക്കപ്പെട്ടിരിക്കുന്നു
لَكُم
X
നിങ്ങള്‍ക്ക്
بَهِيمَةُ
X
മൃഗം
الْأَنْعَامِ
X
കാലികളില്‍പെട്ട
إِلَّا مَا يُتْلَىٰ
X
വിവരിക്കപ്പെടുന്നത് ഒഴികെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
غَيْرَ
X
അല്ലാതെ
مُحِلِّي
X
അനുവദനീയമാക്കുന്നവര്‍
الصَّيْدِ
X
വേട്ടയാടുന്നത്
وَأَنتُمْ
X
നിങ്ങളായിരിക്കെ
حُرُمٌۗ
X
ഇഹ്റാംചെയ്തവര്‍
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
يَحْكُمُ
X
അവന്‍ വിധിക്കുന്നു
مَا يُرِيدُ
X
അവന്‍ ഇച്ഛിക്കുന്നത്
﴿5:1﴾ إِنَّا
X
തീര്‍ച്ചയായും നാം
أَنزَلْنَا
X
നാം അവതരിപ്പിച്ചു
التَّوْرَاةَ
X
തൗറാത്ത്
فِيهَا
X
അതിലുണ്ട്
هُدًى
X
സന്മാര്‍ഗം
وَنُورٌۚ
X
വെളിച്ചവും
يَحْكُمُ
X
വിധിനടത്തുന്നു
بِهَا
X
അതനുസരിച്ച്
النَّبِيُّونَ
X
പ്രവാചകന്മാര്‍
الَّذِينَ أَسْلَمُوا
X
(അല്ലാഹുവിന്) അടിപ്പെട്ട് ജീവിച്ചവരായ
لِلَّذِينَ هَادُوا
X
യഹൂദര്‍ക്ക്
وَالرَّبَّانِيُّونَ
X
പുണ്യപുരുഷന്മാരും
وَالْأَحْبَارُ
X
പണ്ഡിതന്മാരും
بِمَا اسْتُحْفِظُوا
X
അവരെ സംരക്ഷണബാധ്യത ഏല്‍പിക്കപ്പെട്ടിരുന്നതിനാല്‍
مِن كِتَابِ اللَّهِ
X
അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ
وَكَانُوا
X
അവര്‍ ആവുകയും ചെയ്തിരുന്നു
عَلَيْهِ
X
അതിന്
شُهَدَاءَۚ
X
സാക്ഷികള്‍
فَلَا تَخْشَوُا
X
അതിനാല്‍ നിങ്ങള്‍ പേടിക്കരുത്
النَّاسَ
X
ജനങ്ങളെ
وَاخْشَوْنِ
X
എന്നെ പേടിക്കുക
وَلَا تَشْتَرُوا
X
നിങ്ങള്‍ വില്‍ക്കരുത്
بِآيَاتِي
X
എന്റെ വചനങ്ങള്‍
ثَمَنًا
X
വിലയ്ക്ക്
قَلِيلًاۚ
X
നിസ്സാരമായ
وَمَن
X
ആര്‍
لَّمْ يَحْكُم
X
വിധി നടത്തിയിട്ടില്ലയോ
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
فَأُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْكَافِرُونَ
X
അവിശ്വാസികള്‍
﴿5:44﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
الصَّيْدَ
X
വേട്ടമൃഗത്തെ
وَأَنتُمْ
X
നിങ്ങള്‍ ആയിരിക്കെ
حُرُمٌۚ
X
ഹജ്ജിലോ ഉംറയിലോ പ്രവേശിച്ചവര്‍
وَمَن قَتَلَهُ
X
ആരെങ്കിലും അവനതിനെ കൊന്നു(കൊന്നാല്‍)
مِنكُم
X
നിങ്ങളില്‍നിന്ന്
مُّتَعَمِّدًا
X
ബോധപൂര്‍വം
فَجَزَاءٌ
X
അപ്പോള്‍ പരിഹാരം
مِّثْلُ
X
തുല്യമായതാണ്
مَا قَتَلَ
X
അവന്‍ കൊന്നതിന്
مِنَ النَّعَمِ
X
കാലികളില്‍നിന്ന്
يَحْكُمُ
X
വിധിക്കും(തീരുമാനിക്കും)
بِهِ
X
അത്
ذَوَا عَدْلٍ
X
നീതിമാന്മാരായ രണ്ടുപേര്‍
مِّنكُمْ
X
നിങ്ങളിലെ
هَدْيًا
X
ബലിമൃഗമായിട്ട്
بَالِغَ الْكَعْبَةِ
X
കഅ്ബയില്‍ എത്തിച്ചേരേണ്ട
أَوْ
X
അല്ലെങ്കില്‍
كَفَّارَةٌ
X
പ്രായശ്ചിത്തം ചെയ്യണം
طَعَامُ
X
അന്നം നല്‍കലാണ് (അത്)
مَسَاكِينَ
X
അഗതികള്‍ക്ക്
أَوْ
X
അല്ലെങ്കില്‍
عَدْلُ
X
തുല്യമായത്
ذَٰلِكَ
X
അതിന്
صِيَامًا
X
നോമ്പുകള്‍
لِّيَذُوقَ
X
അവന്‍ അനുഭവിക്കാന്‍വേണ്ടി
وَبَالَ
X
ഭവിഷ്യത്ത്
أَمْرِهِۗ
X
അവന്റെ കാര്യത്തിന്റെ(ചെയ്തിയുടെ)
عَفَا اللَّهُ
X
അല്ലാഹു മാപ്പാക്കിയിരിക്കുന്നു
عَمَّا سَلَفَۚ
X
നേരത്തെ കഴിഞ്ഞുപോയത്
وَمَنْ عَادَ
X
എന്നാല്‍ ആരെങ്കിലും അവന്‍ ആവര്‍ത്തിച്ചു(ആവര്‍ത്തിച്ചാല്‍)
فَيَنتَقِمُ
X
ശിക്ഷാനടപടി സ്വീകരിക്കും
اللَّهُ
X
അല്ലാഹു
مِنْهُۗ
X
അവന്റെമേല്‍
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപിയാണ്
ذُو انتِقَامٍ
X
ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാണ്
﴿5:95﴾ وَجَعَلُوا
X
അവര്‍ നിശ്ചയിച്ചുകൊടുത്തു
لِلَّهِ
X
അല്ലാഹുവിന്
مِمَّا ذَرَأَ
X
അവന്‍ സൃഷ്ടിച്ചതില്‍നിന്ന്
مِنَ الْحَرْثِ
X
കൃഷിയില്‍നിന്ന്
وَالْأَنْعَامِ
X
കാലികളില്‍നിന്നും
نَصِيبًا
X
ഒരു വിഹിതം
فَقَالُوا
X
എന്നിട്ടവര്‍ പറഞ്ഞു(പറയുന്നു)
هَٰذَا
X
ഇത്
لِلَّهِ
X
അല്ലാഹുവിനുള്ളതാണ്
بِزَعْمِهِمْ
X
അവരുടെ ജല്‍പനമനുസരിച്ച്
وَهَٰذَا
X
ഇത് (മറ്റേത്)
لِشُرَكَائِنَاۖ
X
ഞങ്ങളുടെ പങ്കാളികള്‍ക്കും(പങ്കാളികളാക്കിവച്ച ദൈവങ്ങള്‍ക്ക്)
فَمَا كَانَ
X
എന്നാല്‍ ഉള്ളത്
لِشُرَكَائِهِمْ
X
അവരുടെ പങ്കാളികള്‍ക്ക്
فَلَا يَصِلُ
X
അത് എത്തിച്ചേരുകയില്ല
إِلَى اللَّهِۖ
X
അല്ലാഹുവിലേക്ക്
وَمَا كَانَ
X
ഉള്ളത്
لِلَّهِ
X
അല്ലാഹുവിന്
فَهُوَ
X
അത്
يَصِلُ
X
അത് എത്തിച്ചേരും
إِلَىٰ شُرَكَائِهِمْۗ
X
അവരുടെ പങ്കാളികള്‍ക്ക്
سَاءَ
X
ചീത്തയായിരിക്കുന്നു
مَا يَحْكُمُونَ
X
അവര്‍ തീരുമാനിക്കുന്നത്
﴿6:136﴾ أَوَلَمْ يَرَوْا
X
അവര്‍ കാണുന്നില്ലേ
أَنَّا
X
തീര്‍ച്ചയായും നാം
نَأْتِي
X
നാം വരുന്നു
الْأَرْضَ
X
ഭൂമിയില്‍
نَنقُصُهَا
X
നാം അതിനെ (ഭൂമിയെ) ചുരുക്കിക്കൊണ്ട്
مِنْ أَطْرَافِهَاۚ
X
അതിന്റെ ഭാഗങ്ങളില്‍ നിന്ന്
وَاللَّهُ
X
അല്ലാഹു
يَحْكُمُ
X
അവന്‍ വിധിക്കുന്നു
لَا مُعَقِّبَ
X
മാറ്റിമറിക്കുന്നവനില്ല
لِحُكْمِهِۚ
X
അവന്റെ വിധി
وَهُوَ
X
അവന്‍
سَرِيعُ الْحِسَابِ
X
വേഗത്തില്‍ കണക്കുനോക്കുന്നവനാണ്
﴿13:41﴾ يَتَوَارَىٰ
X
അയാള്‍ ഒളിഞ്ഞുനില്‍ക്കുന്നു
مِنَ الْقَوْمِ
X
ജനങ്ങളില്‍ നിന്ന്
مِن سُوءِ
X
ഹീനതയാല്‍
مَا بُشِّرَ بِهِۚ
X
അവന്‍ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടതിന്റെ
أَيُمْسِكُهُ
X
അയാള്‍ അതിനെ വെച്ച്കൊണ്ടിരിക്കണമോ
عَلَىٰ هُونٍ
X
അപമാനത്തോടെ
أَمْ
X
അതോ
يَدُسُّهُ
X
അതിനെ കുഴിച്ചുമൂടണമോ
فِي التُّرَابِۗ
X
മണ്ണില്‍
أَلَا
X
അറിയുക
سَاءَ مَا يَحْكُمُونَ
X
അവ എടുക്കുന്ന തീരുമാനം വളരെ നീചം
﴿16:59﴾ إِنَّمَا
X
തീര്‍ച്ചയായും
جُعِلَ
X
നിശ്ചയിക്കപ്പെട്ടു
السَّبْتُ
X
സാബത്ത് ദിനാചരണം
عَلَى
X
ഒരു കൂട്ടര്‍ക്ക് മാത്രമാണ്
الَّذِينَ اخْتَلَفُوا
X
അവര്‍ ഭിന്നിച്ചിരിക്കുന്നു
فِيهِۚ
X
അതില്‍
وَإِنَّ
X
നിശ്ചയമായും
رَبَّكَ
X
നിന്റെ നാഥന്‍
لَيَحْكُمُ
X
തീര്‍പ്പ് കല്‍പിക്കുക തന്നെ ചെയ്യും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
فِيمَا
X
ഒരു കാര്യത്തില്‍
كَانُوا
X
അവരായിരുന്നു
فِيهِ
X
അതില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿16:124﴾ الْمُلْكُ
X
അധികാരം
يَوْمَئِذٍ
X
അന്നാളില്‍
لِّلَّهِ
X
അല്ലാഹുവിനാണ്
يَحْكُمُ
X
അവന്‍ തീര്‍പ്പുകല്‍പിക്കും
بَيْنَهُمْۚ
X
അവര്‍ക്കിടയില്‍
فَالَّذِينَ آمَنُوا
X
സത്യവിശ്വാസം കൈകൊണ്ടവര്‍
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സുകൃതങ്ങള്‍
فِي جَنَّاتِ
X
സ്വര്‍ഗ്ഗത്തോപ്പുകളിലായിരിക്കും
النَّعِيمِ
X
അനുഗ്രഹീതമായ
﴿22:56﴾ اللَّهُ يَحْكُمُ
X
അല്ലാഹു തീര്‍പ്പ് കല്‍പിക്കുന്നു
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
പുനരുത്ഥാന നാളില്‍
فِيمَا كُنتُمْ فِيهِ
X
നിങ്ങളായിരിക്കുന്നതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്നു
﴿22:69﴾ أَمْ حَسِبَ
X
അഥവാ ധരിച്ചുവോ
الَّذِينَ يَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നവര്‍
السَّيِّئَاتِ
X
തിന്‍മകള്‍
أَن يَسْبِقُونَاۚ
X
അവര്‍ നമ്മെ മറികടന്നു (തോല്‍പിച്ചു) കളയുമെന്ന്
سَاءَ
X
വളരെ മോശം
مَا يَحْكُمُونَ
X
അവര്‍ വിധി കല്‍പിക്കുന്നത്
﴿29:4﴾ أَلَا
X
അറിയുക
لِلَّهِ
X
അല്ലാഹുവിന് മാത്രം (അവകാശപ്പെട്ടതാണ്)
الدِّينُ
X
കീഴ്വണക്കം
الْخَالِصُۚ
X
കളങ്കമറ്റ
وَالَّذِينَ اتَّخَذُوا
X
സ്വീകരിച്ചവര്‍
مِن دُونِهِ
X
അവനു പുറമെ
أَوْلِيَاءَ
X
രക്ഷാധികാരികളെ
مَا نَعْبُدُهُمْ
X
ഞങ്ങള്‍ അവരെ ആരാധിക്കുന്നില്ല
إِلَّا لِيُقَرِّبُونَا
X
അവര്‍ ഞങ്ങളെ അടുപ്പിക്കുന്നതിനല്ലാതെ
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
زُلْفَىٰ
X
ഒരു അടുപ്പിക്കല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَحْكُمُ
X
അവന്‍ തീര്‍പ്പുകല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
فِي مَا
X
യാതൊരു കാര്യത്തില്‍
هُمْ
X
അവര്‍
فِيهِ
X
അതില്‍
يَخْتَلِفُونَۗ
X
അവര്‍ ഭിന്നതപുലര്‍ത്തുന്നു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുകയില്ല
مَنْ
X
ഒരുത്തനെ
هُوَ
X
അവന്‍
كَاذِبٌ
X
കള്ളം പറയുന്നവനാകുന്നു
كَفَّارٌ
X
നിഷേധിക്കുന്നവനും
﴿39:3﴾ أَمْ حَسِبَ
X
കരുതുന്നോ
الَّذِينَ اجْتَرَحُوا
X
ചെയ്തുകൂട്ടിയവന്‍
السَّيِّئَاتِ
X
ചീത്തവൃത്തികള്‍
أَن نَّجْعَلَهُمْ
X
നാം അവരെ ആക്കുമെന്ന്
كَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവരെപ്പോലെ
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരെപ്പോലെയും
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
سَوَاءً
X
ഒരുപോലെയാണ്
مَّحْيَاهُمْ
X
അവരുടെ ജീവിതം
وَمَمَاتُهُمْۚ
X
അവരുടെ മരണവും
سَاءَ مَا
X
ചീത്തതന്നെ
يَحْكُمُونَ
X
അവരുടെ വിധിതീര്‍പ്പ്
﴿45:21﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا جَاءَكُمُ
X
നിങ്ങളുടെ അടുത്ത് വന്നാല്‍
الْمُؤْمِنَاتُ
X
വിശ്വാസിനികള്‍
مُهَاجِرَاتٍ
X
അഭയാര്‍ഥികളായി
فَامْتَحِنُوهُنَّۖ
X
അപ്പോള്‍ നിങ്ങള്‍ അവരെ പരീക്ഷിച്ചുനോക്കുക
اللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റവും നന്നായറിയുന്നവനാണ്
بِإِيمَانِهِنَّۖ
X
അവരുടെ വിശ്വാസത്തെപ്പറ്റി
فَإِنْ عَلِمْتُمُوهُنَّ
X
അങ്ങനെ നിങ്ങള്‍ക്കവരെ ബോധ്യമായാല്‍
مُؤْمِنَاتٍ
X
വിശ്വാസിനികളാണെന്ന്
فَلَا تَرْجِعُوهُنَّ
X
പിന്നെ നിങ്ങള്‍ അവരെ തിരിച്ചയക്കരുത്
إِلَى الْكُفَّارِۖ
X
സത്യനിഷേധികളിലേക്ക്
لَا هُنَّ
X
അവര്‍(ആ വിശ്വാസിനികള്‍) അല്ല
حِلٌّ
X
അനുവദനീയം
لَّهُمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ല
يَحِلُّونَ
X
അവര്‍ അനുവദനീയമാവുക(യില്ല)
لَهُنَّۖ
X
അവര്‍(വിശ്വാസിനികള്‍)ക്ക്
وَآتُوهُم
X
നിങ്ങള്‍ അവര്‍ക്കു നല്‍കുക
مَّا أَنفَقُواۚ
X
അവര്‍ വ്യയം ചെയ്തത്
وَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്ക്
أَن تَنكِحُوهُنَّ
X
നിങ്ങള്‍ അവരെ വിവാഹം ചെയ്യുന്നതില്‍
إِذَا آتَيْتُمُوهُنَّ
X
അവര്‍ക്ക് നിങ്ങള്‍ നല്‍കുകയാണെങ്കില്‍
أُجُورَهُنَّۚ
X
അവരുടെ വിവാഹമൂല്യം
وَلَا تُمْسِكُوا
X
നിങ്ങള്‍ നിലനിര്‍ത്തരുത്
بِعِصَمِ
X
ബന്ധങ്ങളെ
الْكَوَافِرِ
X
സത്യനിഷേധിനികളുമായുള്ള
وَاسْأَلُوا
X
നിങ്ങള്‍ ചോദിച്ചുകൊള്ളുക
مَا أَنفَقْتُمْ
X
നിങ്ങള്‍ ചെലവഴിച്ചത്
وَلْيَسْأَلُوا
X
അവരും ചോദിച്ചുകൊള്ളട്ടെ
مَا أَنفَقُواۚ
X
അവര്‍ ചെലവഴിച്ചത്
ذَٰلِكُمْ
X
അതാണ്
حُكْمُ اللَّهِۖ
X
അല്ലാഹുവിന്റെ വിധി
يَحْكُمُ
X
അവന്‍ വിധി കല്‍പിക്കുന്നു
بَيْنَكُمْۚ
X
നിങ്ങള്‍ക്കിടയില്‍
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
സര്‍വജ്ഞനാണ്
حَكِيمٌ
X
യുക്തിമാനും
﴿60:10﴾