Repeated Words in Quran

< >
Total Found : 3
أَوْ كَصَيِّبٍ
X
അല്ലെങ്കില്‍ ഒരു പെരുമഴപോലെയാകുന്നു
مِّنَ السَّمَاءِ
X
മാനത്തുനിന്നുള്ള
فِيهِ
X
അതിലുണ്ട്
ظُلُمَاتٌ
X
ഇരുട്ടുകള്‍
وَرَعْدٌ
X
ഇടിമുഴക്കവും
وَبَرْقٌ
X
മിന്നല്‍പിണരും
يَجْعَلُونَ
X
അവര്‍ ആക്കുന്നു
أَصَابِعَهُمْ
X
അവരുടെ വിരലുകളെ
فِي آذَانِهِم
X
അവരുടെ ചെവികളില്‍
مِّنَ الصَّوَاعِقِ
X
മേഘഗര്‍ജ്ജനങ്ങള്‍ കാരണം
حَذَرَ
X
ഭീതിയാല്‍
الْمَوْتِۚ
X
മരണം
وَاللَّهُ
X
അല്ലാഹുവാകട്ടെ
مُحِيطٌ
X
വലയം ചെയ്യുന്നവനാകുന്നു
بِالْكَافِرِينَ
X
സത്യനിഷേധികളെ
﴿2:19﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَكُونُوا
X
നിങ്ങള്‍ ആവരുത്
كَالَّذِينَ كَفَرُوا
X
നിഷേധിച്ചവരെപ്പോലെ
وَقَالُوا
X
അവര്‍ പറഞ്ഞു
لِإِخْوَانِهِمْ
X
തങ്ങളുടെ സഹോദരങ്ങളോട്, തങ്ങളുടെ സഹോദരങ്ങളെകുറിച്ച്
إِذَا ضَرَبُوا
X
അവര്‍ സഞ്ചരിച്ചാല്‍(കച്ചവടത്തിന്)
فِي الْأَرْضِ
X
ഭൂമിയില്‍
أَوْ كَانُوا
X
അല്ലെങ്കില്‍ അവര്‍ ആയാല്‍
غُزًّى
X
യോദ്ധാക്കളായി
لَّوْ كَانُوا
X
അവര്‍ ആയിരുന്നുവെങ്കില്‍
عِندَنَا
X
ഞങ്ങളുടെ അടുത്ത്
مَا مَاتُوا
X
അവര്‍ മരിക്കുകയില്ലായിരുന്നു
وَمَا قُتِلُوا
X
അവര്‍ കൊല്ലപ്പെടുകയുമില്ലായിരുന്നു
لِيَجْعَلَ اللَّهُ
X
അല്ലാഹു ആക്കുന്നതിന് വേണ്ടി
ذَٰلِكَ
X
അത്
حَسْرَةً
X
ഖേദം
فِي قُلُوبِهِمْۗ
X
അവരുടെ മനസ്സുകളില്‍
وَاللَّهُ
X
അല്ലാഹുവാണ്
يُحْيِي
X
ജീവിപ്പിക്കുന്നത്
وَيُمِيتُۗ
X
മരിപ്പിക്കുന്നതും
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
﴿3:156﴾ وَلَا يَحْزُنكَ
X
നിന്നെ ദുഃഖിപ്പിക്കാതിരിക്കട്ടെ
الَّذِينَ يُسَارِعُونَ
X
ധൃതിയില്‍ മുന്നേറുന്നവര്‍
فِي الْكُفْرِۚ
X
സത്യനിഷേധത്തില്‍
إِنَّهُمْ
X
നിശ്ചയം അവര്‍
لَن يَضُرُّوا اللَّهَ
X
അവര്‍ അല്ലാഹുവിന് ദോഷം വരുത്തുകയില്ല
شَيْئًاۗ
X
ഒട്ടും
يُرِيدُ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു
أَلَّا يَجْعَلَ
X
ആക്കാതിരിക്കാന്‍(നല്‍കാതിരിക്കാന്‍)
لَهُمْ
X
അവര്‍ക്ക്
حَظًّا
X
ഒരു വിഹിതവും
فِي الْآخِرَةِۖ
X
പരലോകത്ത്
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കൊടിയ, ഭയങ്കരമായ
﴿3:176﴾ وَاللَّاتِي يَأْتِينَ
X
കൊണ്ടുവരുന്ന(ഏര്‍പ്പെടുന്ന)വര്‍
الْفَاحِشَةَ
X
മ്ലേഛ(അവിഹിത)വൃത്തികള്‍
مِن نِّسَائِكُمْ
X
നിങ്ങളുടെ സ്ത്രീകളില്‍ നിന്ന്
فَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷികളെ കൊണ്ട് വരിക
عَلَيْهِنَّ
X
അവര്‍ക്കെതിരെ
أَرْبَعَةً
X
നാലുപേരെ
مِّنكُمْۖ
X
നിങ്ങളില്‍ നിന്ന്
فَإِن شَهِدُوا
X
അവര്‍ സാക്ഷ്യം വഹിച്ചാല്‍
فَأَمْسِكُوهُنَّ
X
നിങ്ങള്‍ അവരെ തടഞ്ഞുവെക്കുക
فِي الْبُيُوتِ
X
വീടുകളില്‍
حَتَّىٰ يَتَوَفَّاهُنَّ
X
അവരെ പൂര്‍ത്തിയാക്കിയെടുക്കുന്ന (പിടികൂടുന്ന)ത് വരെ
الْمَوْتُ
X
മരണം
أَوْ يَجْعَلَ اللَّهُ
X
അല്ലെങ്കില്‍ അല്ലാഹു ആക്കുന്നത് വരെ
لَهُنَّ
X
അവര്‍ക്ക്
سَبِيلًا
X
വല്ല വഴിയും
﴿4:15﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
لَا يَحِلُّ
X
അനുവദനീയമല്ല
لَكُمْ
X
നിങ്ങള്‍ക്ക്
أَن تَرِثُوا
X
നിങ്ങള്‍ അനന്തരമെടുക്കുന്നത്
النِّسَاءَ
X
സ്ത്രീകളെ
كَرْهًاۖ
X
ബലാല്‍കാരമായി
وَلَا تَعْضُلُوهُنَّ
X
നിങ്ങള്‍ അവരെ തടയുകയും ചെയ്യരുത്
لِتَذْهَبُوا
X
നിങ്ങള്‍ തട്ടിയെടുക്കുന്നതിന് വേണ്ടി
بِبَعْضِ
X
ചിലത്
مَا آتَيْتُمُوهُنَّ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കിയ (വിവാഹമൂല്യത്തില്‍ നിന്ന്‌)
إِلَّا أَن يَأْتِينَ
X
അവര്‍ ഏര്‍പ്പെട്ടാലല്ലാതെ
بِفَاحِشَةٍ
X
ദുര്‍നടപ്പില്‍
مُّبَيِّنَةٍۚ
X
വ്യക്തമായ
وَعَاشِرُوهُنَّ
X
നിങ്ങള്‍ അവരോട് സഹവസിക്കുക
بِالْمَعْرُوفِۚ
X
മാന്യമായി
فَإِن كَرِهْتُمُوهُنَّ
X
നിങ്ങള്‍ അവരെ വെറുത്താല്‍
فَعَسَىٰ أَن تَكْرَهُوا
X
നിങ്ങള്‍ വെറുത്തുവെന്ന് വരാം
شَيْئًا
X
ഒരു കാര്യം
وَيَجْعَلَ اللَّهُ
X
അല്ലാഹു ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാകും
فِيهِ
X
അതില്‍
خَيْرًا
X
നന്മ
كَثِيرًا
X
ധാരാളം
﴿4:19﴾ الَّذِينَ يَتَرَبَّصُونَ
X
അവര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു, പ്രതീക്ഷിച്ചു
بِكُمْ
X
നിങ്ങളെ
فَإِن كَانَ لَكُمْ
X
നിങ്ങള്‍ക്ക് ഉണ്ടായാല്‍
فَتْحٌ
X
വല്ല വിജയവും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
قَالُوا
X
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَكُن
X
ഞങ്ങള്‍ ആയിരുന്നില്ലേ
مَّعَكُمْ
X
നിങ്ങളോടൊപ്പം
وَإِن كَانَ لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക് ഉണ്ടായാല്‍
نَصِيبٌ
X
ഒരു വിഹിതം, നേട്ടം
قَالُوا
X
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَسْتَحْوِذْ عَلَيْكُمْ
X
ഞങ്ങള്‍ നിങ്ങളെ വലയം ചെയ്തിരുന്നില്ലേ
وَنَمْنَعْكُم
X
(എന്നിട്ട്) ഞങ്ങള്‍ നിങ്ങളെ തടഞ്ഞില്ലേ (രക്ഷിച്ചില്ലേ)
مِّنَ الْمُؤْمِنِينَۚ
X
സത്യവിശ്വാസികളില്‍ നിന്ന്
فَاللَّهُ يَحْكُمُ
X
എന്നാല്‍ അല്ലാഹു തീര്‍പ്പ് കല്‍പിക്കും
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَن يَجْعَلَ اللَّهُ
X
അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കെതിരെ
سَبِيلًا
X
ഒരു മാര്‍ഗവും
﴿4:141﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا قُمْتُمْ
X
നിങ്ങള്‍ നിന്നാല്‍(ഒരുങ്ങിയാല്‍)
إِلَى الصَّلَاةِ
X
നമസ്കാരത്തിന്
فَاغْسِلُوا
X
നിങ്ങള്‍ കഴുകുക
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങള്‍
وَأَيْدِيَكُمْ
X
നിങ്ങളുടെ കൈകളും
إِلَى الْمَرَافِقِ
X
മുട്ടുകള്‍ വരെ
وَامْسَحُوا
X
നിങ്ങള്‍ തടവുകയും ചെയ്യുക
بِرُءُوسِكُمْ
X
നിങ്ങളുടെ തലകള്‍
وَأَرْجُلَكُمْ
X
നിങ്ങളുടെ കാലുകളും(കഴുകുക)
إِلَى الْكَعْبَيْنِۚ
X
ഞെരിയാണികള്‍വരെ
وَإِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
جُنُبًا
X
വലിയ അശുദ്ധിയുള്ളവര്‍
فَاطَّهَّرُواۚ
X
(കുളിച്ച്)ശുദ്ധി കൈവരിക്കുക
وَإِن كُنتُم
X
നിങ്ങള്‍ ആണെങ്കില്‍
مَّرْضَىٰ
X
രോഗികള്‍
أَوْ
X
അല്ലെങ്കില്‍
عَلَىٰ سَفَرٍ
X
യാത്രയില്‍ (യാത്രയിലോ)
أَوْ
X
അല്ലെങ്കില്‍
جَاءَ أَحَدٌ
X
ഒരുവന്‍ വന്നു
مِّنكُم
X
നിങ്ങളിലെ
مِّنَ الْغَائِطِ
X
വിസര്‍ജനസ്ഥലത്തുനിന്ന്(വിസര്‍ജിച്ച്)
أَوْ
X
അല്ലെങ്കില്‍
لَامَسْتُمُ
X
നിങ്ങള്‍ സംസര്‍ഗം നടത്തി
النِّسَاءَ
X
സ്ത്രീകളുമായി
فَلَمْ تَجِدُوا
X
എന്നിട്ട് നിങ്ങള്‍ക്ക് കിട്ടിയതുമില്ല
مَاءً
X
വെള്ളം
فَتَيَمَّمُوا
X
അപ്പോള്‍ നിങ്ങള്‍ തേടിക്കൊള്ളുക
صَعِيدًا
X
മണ്ണ് (ഭൂമുഖം)
طَيِّبًا
X
ശുദ്ധമായ
فَامْسَحُوا
X
അങ്ങനെ നിങ്ങള്‍ തടവുക
بِوُجُوهِكُمْ
X
നിങ്ങളുടെ മുഖങ്ങള്‍
وَأَيْدِيكُم
X
നിങ്ങളുടെ കൈകളും
مِّنْهُۚ
X
അതില്‍നിന്ന് (എടുത്ത്)
مَا يُرِيدُ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നില്ല
لِيَجْعَلَ
X
ഉണ്ടാക്കാന്‍
عَلَيْكُم
X
നിങ്ങള്‍ക്ക്
مِّنْ حَرَجٍ
X
പ്രയാസം
وَلَٰكِن
X
എന്നാല്‍
يُرِيدُ
X
അവന്‍ ഉദ്ദേശിക്കുന്നു
لِيُطَهِّرَكُمْ
X
അവന്‍ നിങ്ങളെ ശുദ്ധീകരിക്കാന്‍
وَلِيُتِمَّ
X
അവന്‍ പൂര്‍ത്തീകരിക്കാനും
نِعْمَتَهُ
X
അവന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
لَعَلَّكُمْ
X
നിങ്ങള്‍ ആയേക്കാം
تَشْكُرُونَ
X
നിങ്ങള്‍ നന്ദികാണിക്കുന്നു (നിങ്ങള്‍ നന്ദിയുള്ളവരായേക്കാം)
﴿5:6﴾ وَالَّذِينَ كَذَّبُوا
X
തള്ളിക്കളഞ്ഞവര്‍
بِآيَاتِنَا
X
നമ്മുടെ തെളിവുകളെ
صُمٌّ
X
ബധിരരാകുന്നു
وَبُكْمٌ
X
മൂകരുമാകുന്നു
فِي الظُّلُمَاتِۗ
X
ഇരുട്ടുകളില്‍ അകപ്പെട്ടവരും
مَن
X
ഏതൊരുവന്‍
يَشَإِ اللَّهُ
X
അല്ലാഹു ഇച്ഛിക്കുന്നു
يُضْلِلْهُ
X
അവന്‍ അയാളെ ദുര്‍മാര്‍ഗത്തിലാക്കുന്നു
وَمَن
X
ഏതൊരുവന്‍
يَشَأْ
X
അവന്‍ ഇച്ഛിക്കുന്നു
يَجْعَلْهُ
X
അയാളെ അവന്‍ ആക്കുന്നു
عَلَىٰ صِرَاطٍ
X
വഴിയില്‍
مُّسْتَقِيمٍ
X
നേരായ
﴿6:39﴾ وَإِذَا جَاءَتْهُمْ
X
അവര്‍ക്ക് വന്നെത്തിയാല്‍
آيَةٌ
X
വല്ല ദൃഷ്ടാന്തവും
قَالُوا
X
അവര്‍ പറഞ്ഞു(പറയുന്നു)
لَن نُّؤْمِنَ
X
ഞങ്ങള്‍ വിശ്വസിക്കുകയില്ല
حَتَّىٰ نُؤْتَىٰ
X
ഞങ്ങള്‍ക്ക് നല്‍കപ്പെടുന്നതുവരെ
مِثْلَ
X
തുല്യമായത്
مَا أُوتِيَ
X
നല്‍കപ്പെട്ടതിന്
رُسُلُ اللَّهِۘ
X
അല്ലാഹുവിന്റെ ദൂതന്മാര്‍ക്ക്
اللَّهُ أَعْلَمُ
X
അല്ലാഹു നന്നായി അറിയുന്നവനാണ്
حَيْثُ
X
എവിടെ
يَجْعَلُ
X
അവന്‍ ഏല്‍പിക്കണമെന്ന്
رِسَالَتَهُۗ
X
തന്റെ സന്ദേശം
سَيُصِيبُ
X
ബാധിക്കും
الَّذِينَ أَجْرَمُوا
X
അധര്‍മം പ്രവര്‍ത്തിച്ചവരെ
صَغَارٌ
X
നിന്ദ്യത
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَعَذَابٌ
X
ശിക്ഷയും
شَدِيدٌ
X
കഠിനമായ
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَمْكُرُونَ
X
അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു
﴿6:124﴾ فَمَن
X
അതിനാല്‍ ആരെയെങ്കിലും
يُرِدِ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നു(ഉദ്ദേശിച്ചാല്‍)
أَن يَهْدِيَهُ
X
അയാളെ അവന്‍ നേര്‍വഴിയിലാക്കാന്‍
يَشْرَحْ
X
അവന്‍ തുറന്നുകൊടുക്കുന്നു
صَدْرَهُ
X
അയാളുടെ മനസ്സിനെ
لِلْإِسْلَامِۖ
X
ഇസ്‌ലാമിന്നായി
وَمَن
X
ആരെയെങ്കിലും
يُرِدْ
X
അവന്‍ ഉദ്ദേശിക്കുന്നു(ഉദ്ദേശിക്കുന്നുവെങ്കില്‍)
أَن يُضِلَّهُ
X
അയാളെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കാന്‍
يَجْعَلْ
X
അവന്‍ ആക്കുന്നു
صَدْرَهُ
X
അയാളുടെ ഹൃദയത്തെ
ضَيِّقًا
X
ഇടുങ്ങിയത്
حَرَجًا
X
സങ്കുചിതവും
كَأَنَّمَا يَصَّعَّدُ
X
അവന്‍ കയറിപ്പോകുംപോലെ
فِي السَّمَاءِۚ
X
ആകാശത്തേക്ക്
كَذَٰلِكَ
X
അപ്രകാരം
يَجْعَلُ اللَّهُ
X
അല്ലാഹു ഏര്‍പ്പെടുത്തുന്നു
الرِّجْسَ
X
ശിക്ഷ
عَلَى الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍ക്ക്
﴿6:125﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
إِن تَتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുകയാണെങ്കില്‍
اللَّهَ
X
അല്ലാഹുവിനെ
يَجْعَل
X
അവന്‍ ഉണ്ടാക്കിത്തരും
لَّكُمْ
X
നിങ്ങള്‍ക്ക്
فُرْقَانًا
X
സത്യാസത്യങ്ങളെ വിവേചിച്ചറിയാനുള്ള കഴിവ്
وَيُكَفِّرْ
X
അവന്‍ മായ്ച്ചു കളയുകയും ചെയ്യും
عَنكُمْ
X
നിങ്ങളില്‍ നിന്ന്
سَيِّئَاتِكُمْ
X
നിങ്ങളുടെ തിന്മകള്‍
وَيَغْفِرْ
X
അവന്‍ മാപ്പേകുകയും ചെയ്യും
لَكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
ذُو
X
ഉള്ളവനാണ്
الْفَضْلِ
X
അനുഗ്രഹം
الْعَظِيمِ
X
മഹത്തായ
﴿8:29﴾ لِيَمِيزَ اللَّهُ
X
അല്ലാഹു വേര്‍തിരിച്ചെടുക്കാന്‍വേണ്ടി
الْخَبِيثَ
X
തിന്മയെ
مِنَ الطَّيِّبِ
X
നന്മയില്‍നിന്ന്
وَيَجْعَلَ
X
ആക്കാനും വേണ്ടി
الْخَبِيثَ
X
ചീത്തയെ
بَعْضَهُ
X
അതില്‍ചിലതിനെ
عَلَىٰ بَعْضٍ
X
ചിലതിന്‍മേല്‍
فَيَرْكُمَهُ
X
അങ്ങനെ അതിനെ കൂമ്പാരമാക്കാനും
جَمِيعًا
X
ഒന്നിച്ച്
فَيَجْعَلَهُ
X
അങ്ങനെ അവന്‍ അതിനെ ആക്കും
فِي جَهَنَّمَۚ
X
നരകത്തില്‍
أُولَٰئِكَ
X
അക്കൂട്ടര്‍ തന്നെയാണ്
هُمُ الْخَاسِرُونَ
X
നഷ്ടപ്പെട്ടവര്‍
﴿8:37﴾ وَمَا كَانَ لِنَفْسٍ
X
ഒരു വ്യക്തിക്കുമാവുകയില്ല
أَن تُؤْمِنَ
X
സത്യവിശ്വാസം സ്വീകരിക്കാന്‍
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടുകൂടിയല്ലാതെ
وَيَجْعَلُ
X
അല്ലാഹു ആക്കുന്നു
الرِّجْسَ
X
മാലിന്യം
عَلَى الَّذِينَ
X
ഒരു കൂട്ടരുടെ മേല്‍
لَا يَعْقِلُونَ
X
അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ല
﴿10:100﴾ فَلَمَّا ذَهَبُوا بِهِ
X
അങ്ങനെ അവര്‍ അവനെ കൊണ്ടുപോയപ്പോള്‍
وَأَجْمَعُوا
X
അവര്‍ തീരുമാനിക്കുകയും ചെയ്തു
أَن يَجْعَلُوهُ
X
അവനെ തള്ളാന്‍
فِي غَيَابَتِ
X
അഗാധതയില്‍
الْجُبِّۚ
X
കിണറിന്റെ
وَأَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَيْهِ
X
അവന്
لَتُنَبِّئَنَّهُم
X
ഉറപ്പായും നീ വഴിയെ അവര്‍ക്ക് വിവരിച്ചുകൊടുക്കുമെന്ന്‌
بِأَمْرِهِمْ هَٰذَا
X
അവരുടെ ഈ ചെയ്തിയെക്കുറിച്ച്
وَهُمْ
X
അവര്‍
لَا يَشْعُرُونَ
X
അവര്‍ ബോധവാന്മാരായിരിക്കുകയില്ല
﴿12:15﴾ الَّذِينَ يَجْعَلُونَ
X
ആക്കിയവരായ
مَعَ اللَّهِ
X
അല്ലാഹുവിന്റെകൂടെ
إِلَٰهًا
X
ദൈവത്തെ
آخَرَۚ
X
മറ്റൊരു
فَسَوْفَ يَعْلَمُونَ
X
അടുത്ത്തന്നെ അവര്‍ അറിയും
﴿15:96﴾ وَيَجْعَلُونَ
X
അവര്‍ നിശ്ചയിക്കുന്നു
لِمَا لَا يَعْلَمُونَ
X
അവര്‍ക്ക് തന്നെ (ശരിയായ) അറിവില്ലാത്ത ചിലതിന്
نَصِيبًا
X
ഒരു വിഹിതം
مِّمَّا رَزَقْنَاهُمْۗ
X
നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
تَاللَّهِ
X
അല്ലാഹുവാണ് സത്യം
لَتُسْأَلُنَّ
X
നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും
عَمَّا كُنتُمْ
X
നിങ്ങള്‍ ആയിരുന്നതിനെക്കുറിച്ച്
تَفْتَرُونَ
X
കെട്ടിച്ചമയ്കുന്നവര്‍
﴿16:56﴾ وَيَجْعَلُونَ
X
അവര്‍ സ്ഥാപിക്കുന്നു
لِلَّهِ
X
അല്ലാഹുവിന്ന്
الْبَنَاتِ
X
പെണ്‍മക്കളെ
سُبْحَانَهُۙ
X
അവന്‍ പരിശുദ്ധന്‍
وَلَهُم
X
അവര്‍ക്കാകട്ടെ
مَّا يَشْتَهُونَ
X
അവര്‍ ആഗ്രഹിക്കുന്നത്
﴿16:57﴾ وَيَجْعَلُونَ
X
അവര്‍ ആക്കുന്നു
لِلَّهِ
X
അല്ലാഹുവിന്
مَا يَكْرَهُونَ
X
അവര്‍ വെറുക്കുന്നതിനെ
وَتَصِفُ
X
കെട്ടിപ്പറയുന്നു
أَلْسِنَتُهُمُ
X
അവരുടെ നാവുകള്‍
الْكَذِبَ
X
വ്യാജം
أَنَّ لَهُمُ
X
നിശ്ചയം അവര്‍ക്കുണ്ടാവുമെന്ന
الْحُسْنَىٰۖ
X
ഏറ്റവും നല്ലത്
لَا جَرَمَ
X
സംശയമില്ല
أَنَّ لَهُمُ
X
നിശ്ചയം അവര്‍ക്കുണ്ട്
النَّارَ
X
നരകം
وَأَنَّهُم مُّفْرَطُونَ
X
നിശ്ചയം അവര്‍ (അങ്ങോട്ട്) മുമ്പില്‍ നയിക്കപ്പെടുന്നവരുമാണ്‌
﴿16:62﴾ الْحَمْدُ
X
സര്‍വ സ്തുതിയും
لِلَّهِ
X
അല്ലാഹുവിന്നാകുന്നു
الَّذِي أَنزَلَ
X
ഇറക്കിക്കൊടുത്തവനായ
عَلَىٰ عَبْدِهِ
X
തന്റെ ദാസന്
الْكِتَابَ
X
ഈ വേദഗ്രന്ഥം
وَلَمْ يَجْعَل
X
അവന്‍ ഉണ്ടാക്കിയിട്ടില്ല
لَّهُ
X
അതിന്ന്
عِوَجًاۜ
X
ഒരു വക്രതയും
﴿18:1﴾ وَبَرًّا
X
നന്മ പ്രവര്‍ത്തിക്കണമെന്ന്
بِوَالِدَتِي
X
എന്റെ മാതാവിനോട്
وَلَمْ يَجْعَلْنِي
X
അവന്‍ എന്നെ ആക്കിയിട്ടുമില്ല
جَبَّارًا
X
ക്രൂരന്‍
شَقِيًّا
X
ഭാഗ്യംകെട്ടവനും
﴿19:32﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയമായും വിശ്വസിച്ചവര്‍
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
سَيَجْعَلُ
X
ഉണ്ടാക്കും
لَهُمُ
X
അവരോട്
الرَّحْمَٰنُ
X
കാരുണ്യവാന്‍
وُدًّا
X
സ്നേഹബന്ധം
﴿19:96﴾ لِّيَجْعَلَ
X
ആക്കാന്‍
مَا يُلْقِي الشَّيْطَانُ
X
പിശാച് ഇടപെടുന്നതിനെ
فِتْنَةً
X
ഒരു പരീക്ഷണം
لِّلَّذِينَ
X
ഒരു കൂട്ടര്‍ക്ക്
فِي قُلُوبِهِم
X
അവരുടെ മനസ്സുകളിലുണ്ട്
مَّرَضٌ
X
രോഗം
وَالْقَاسِيَةِ
X
കാഠിന്യമേറിയവര്‍ക്കും
قُلُوبُهُمْۗ
X
അവരുടെ മനസ്സുകള്‍
وَإِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
لَفِي شِقَاقٍ
X
ധിക്കാരത്തില്‍ തന്നെയാണ്
بَعِيدٍ
X
വളരെ അകന്ന
﴿22:53﴾ أَوْ كَظُلُمَاتٍ
X
അല്ലെങ്കില്‍, കൂരിരുട്ടുപോലെയാണ്
فِي بَحْرٍ لُّجِّيٍّ
X
ആഴക്കടലില്‍
يَغْشَاهُ
X
അതിനെ മൂടും
مَوْجٌ
X
ഒരു തിരമാല
مِّن فَوْقِهِ
X
അതിന് മീതെ
مَوْجٌ
X
മറ്റൊരു തിരമാല
مِّن فَوْقِهِ
X
അതിന് മീതെ
سَحَابٌۚ
X
മേഘം
ظُلُمَاتٌ
X
ഇരുട്ടുകള്‍
بَعْضُهَا
X
അതില്‍ ചിലത്
فَوْقَ بَعْضٍ
X
ചിലതിന് മീതെ
إِذَا أَخْرَجَ
X
ഒരാള്‍ പുറത്തെടുത്താല്‍
يَدَهُ
X
അവന്റെ കൈ
لَمْ يَكَدْ يَرَاهَاۗ
X
അതിനെ കാണുകയില്ല(കാണാനാവാത്ത)
وَمَن
X
ഒരുത്തന്‍
لَّمْ يَجْعَلِ اللَّهُ
X
അല്ലാഹു നല്‍കിയില്ല
لَهُ
X
അവന്
نُورًا
X
വെളിച്ചം
فَمَا لَهُ
X
അവന് ഇല്ല
مِن نُّورٍ
X
ഒരു വെളിച്ചവും
﴿24:40﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُزْجِي
X
തെളിക്കുന്നു
سَحَابًا
X
മേഘത്തെ
ثُمَّ
X
പിന്നെ
يُؤَلِّفُ
X
കൂട്ടിച്ചേര്‍ക്കുന്നു
بَيْنَهُ
X
അതിനിടയില്‍
ثُمَّ
X
പിന്നെ
يَجْعَلُهُ
X
അതിനെയാക്കുന്നു
رُكَامًا
X
കട്ടപിടിച്ചത്
فَتَرَى
X
അപ്പോള്‍ നീ കാണും
الْوَدْقَ
X
മഴത്തുള്ളി
يَخْرُجُ
X
പുറപ്പെടുന്നു
مِنْ خِلَالِهِ
X
അതിനിടയില്‍ നിന്ന്
وَيُنَزِّلُ
X
അവന്‍ ഇറക്കുന്നു
مِنَ السَّمَاءِ
X
ആകാശത്തില്‍ നിന്ന്
مِن جِبَالٍ فِيهَا
X
അതില്‍ മല പോലുള്ള മേഘത്തില്‍ നിന്ന്
مِن بَرَدٍ
X
ആലിപ്പഴം
فَيُصِيبُ بِهِ
X
അത് ബാധിക്കും
مَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَيَصْرِفُهُ
X
അതിനെ തിരിച്ചുവിടുന്നു
عَن مَّن يَشَاءُۖ
X
അവനുദ്ദേശിക്കുന്നവരില്‍ നിന്ന്
يَكَادُ
X
ആവാറാകും
سَنَا
X
പ്രകാശം
بَرْقِهِ
X
അതിന്റെ മിന്നലിന്റെ
يَذْهَبُ
X
പോകും
بِالْأَبْصَارِ
X
കാഴ്ചകളുമായി
﴿24:43﴾ تَبَارَكَ
X
അവന്‍ അനുഗ്രഹമുള്ളവനാണ്
الَّذِي
X
യാതൊരുത്തന്‍
إِن شَاءَ
X
അവനുദ്ദേശിച്ചാല്‍
جَعَلَ لَكَ
X
താങ്കള്‍ക്ക് അവന്‍ ഉണ്ടാക്കിവെക്കും
خَيْرًا
X
ഉത്തമമായതിനെ
مِّن ذَٰلِكَ
X
അതിനേക്കാള്‍
جَنَّاتٍ
X
ആരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തുകൂടി
الْأَنْهَارُ
X
നദികള്‍
وَيَجْعَل
X
അവന്‍ ഉണ്ടാക്കിയേക്കാം
لَّكَ
X
താങ്കള്‍ക്ക്
قُصُورًا
X
കൊട്ടാരങ്ങള്‍
﴿25:10﴾ أَمَّن يُجِيبُ
X
അഥവാ ഉത്തരം നല്‍കുന്നവനോ
الْمُضْطَرَّ
X
പ്രയാസമനുഭവിക്കുന്നവന്
إِذَا دَعَاهُ
X
അവന്‍ അവനോട് പ്രാര്‍ഥിക്കുമ്പോള്‍
وَيَكْشِفُ
X
അകറ്റുകയും ചെയ്യുന്നവന്‍
السُّوءَ
X
ദുരിതം
وَيَجْعَلُكُمْ
X
നിങ്ങളെ ആക്കുന്നതും
خُلَفَاءَ
X
പ്രതിനിധികള്‍
الْأَرْضِۗ
X
ഭൂമിയിലെ
أَإِلَٰهٌ
X
മറ്റൊരു ദൈവമുണ്ടോ
مَّعَ اللَّهِۚ
X
അല്ലാഹുവിന്റെ കൂടെ
قَلِيلًا
X
അല്‍പം മാത്രമേ
مَّا تَذَكَّرُونَ
X
നിങ്ങള്‍ ചിന്തിക്കുന്നുള്ളൂ
﴿27:62﴾ اللَّهُ
X
അല്ലാഹുവാകുന്നു
الَّذِي يُرْسِلُ
X
അയക്കുന്നവന്‍
الرِّيَاحَ
X
കാറ്റുകളെ
فَتُثِيرُ
X
അങ്ങനെ അവ ഇളക്കിവിടുന്നു (ചലിപ്പിക്കുന്നു)
سَحَابًا
X
മേഘത്തെ
فَيَبْسُطُهُ
X
എന്നിട്ട് അതിനെ പരത്തുന്നു (വ്യാപിപ്പിക്കുന്നു)
فِي السَّمَاءِ
X
ആകാശത്ത്
كَيْفَ يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം
وَيَجْعَلُهُ
X
അവന്‍ അതിനെ ആക്കുകയും ചെയ്യുന്നു
كِسَفًا
X
പല കഷ്ണങ്ങള്‍
فَتَرَى
X
അപ്പോള്‍ നിനക്ക് കാണാം
الْوَدْقَ
X
മഴത്തുള്ളികള്‍
يَخْرُجُ
X
പുറത്തുവരുന്നതായി
مِنْ خِلَالِهِۖ
X
അവക്കിടയില്‍ നിന്ന്
فَإِذَا أَصَابَ بِهِ
X
എന്നിട്ട് അവന്‍ എത്തിച്ചു കൊടുത്താല്‍
مَن يَشَاءُ
X
താനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
X
തന്റെ ദാസന്‍മാരില്‍ നിന്ന്
إِذَا هُمْ
X
അപ്പോഴതാ അവര്‍
يَسْتَبْشِرُونَ
X
(അവര്‍) ആഹ്ലാദഭരിതരാകുന്നു
﴿30:48﴾ أَلَمْ تَرَ
X
നീ കാണുന്നില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
أَنزَلَ
X
അവന്‍ ഇറക്കി
مِنَ السَّمَاءِ
X
ആകാശത്തില്‍നിന്ന്
مَاءً
X
വെള്ളം
فَسَلَكَهُ
X
എന്നിട്ട് അവന്‍ അതിനെ പ്രവേശിപ്പിച്ചു
يَنَابِيعَ
X
ഉറവിടങ്ങളില്‍
فِي الْأَرْضِ
X
ഭൂമിയിലെ
ثُمَّ
X
പിന്നീട്
يُخْرِجُ
X
അവന്‍ ഉല്‍പാദിപ്പിക്കുന്നു
بِهِ
X
അത് മുഖേന
زَرْعًا
X
വിള
مُّخْتَلِفًا
X
വ്യത്യസ്തമായ
أَلْوَانُهُ
X
അതിന്റെ വര്‍ണങ്ങള്‍
ثُمَّ
X
പിന്നെ
يَهِيجُ
X
അത് ഉണങ്ങുന്നു
فَتَرَاهُ
X
അപ്പോള്‍ നിനക്കതിനെ കാണാം
مُصْفَرًّا
X
മഞ്ഞനിറം കൈകൊണ്ടതായി
ثُمَّ
X
പിന്നെ
يَجْعَلُهُ
X
അവന്‍ അതിനെ ആക്കുന്നു
حُطَامًاۚ
X
വൈക്കോല്‍തുരുമ്പ്
إِنَّ فِي ذَٰلِكَ
X
നിശ്ചയം അതിലുണ്ട്
لَذِكْرَىٰ
X
ഗുണപാഠം
لِأُولِي الْأَلْبَابِ
X
ബുദ്ധിമാന്‍മാര്‍ക്ക്
﴿39:21﴾ أَوْ يُزَوِّجُهُمْ
X
അല്ലെങ്കില്‍ അവന്‍ അവര്‍ക്ക് ഇടകലര്‍ത്തി കൊടുക്കുന്നു
ذُكْرَانًا
X
ആണ്‍മക്കളെ
وَإِنَاثًاۖ
X
പെണ്‍മക്കളെയും
وَيَجْعَلُ
X
അവന്‍ ആക്കുന്നു
مَن يَشَاءُ
X
അവനിച്ഛിക്കുന്നവരെ
عَقِيمًاۚ
X
വന്ധ്യന്‍
إِنَّهُ
X
തീര്‍ച്ചയായും അവന്‍
عَلِيمٌ
X
സകലതും അറിയുന്നവനാണ്
قَدِيرٌ
X
എന്തിനും കഴിവുറ്റവനും
﴿42:50﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
اتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക
وَآمِنُوا
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുക
بِرَسُولِهِ
X
അവന്റെ ദൂതനില്‍
يُؤْتِكُمْ
X
അവന്‍ നിങ്ങള്‍ക്കു നല്‍കും
كِفْلَيْنِ
X
രണ്ട് ഓഹരി
مِن رَّحْمَتِهِ
X
അവന്റെ കാരുണ്യത്തില്‍നിന്ന്
وَيَجْعَل لَّكُمْ
X
അവന്‍ നിങ്ങള്‍ക്ക് ഉണ്ടാക്കിത്തരികയും ചെയ്യും
نُورًا
X
വെളിച്ചം
تَمْشُونَ
X
നിങ്ങള്‍ നടക്കും
بِهِ
X
അതിലൂടെ
وَيَغْفِرْ لَكُمْۚ
X
അവന്‍ നിങ്ങള്‍ക്ക് മാപ്പേകുകയും ചെയ്യും
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿57:28﴾ عَسَى اللَّهُ
X
അല്ലാഹു ആയേക്കാം
أَن يَجْعَلَ
X
അവന്‍ ഉണ്ടാക്കി(യേക്കാം)
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
وَبَيْنَ الَّذِينَ عَادَيْتُم
X
നിങ്ങള്‍ ശത്രുത പുലര്‍ത്തുന്നവര്‍ക്കിടയിലും
مِّنْهُم
X
അവരില്‍നിന്ന്
مَّوَدَّةًۚ
X
സ്നേഹം
وَاللَّهُ قَدِيرٌۚ
X
അല്ലാഹു കഴിവുറ്റവനാണ്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿60:7﴾ فَإِذَا بَلَغْنَ
X
അങ്ങനെ അവര്‍ എത്തിയാല്‍
أَجَلَهُنَّ
X
അവരുടെ അവധി
فَأَمْسِكُوهُنَّ
X
നിങ്ങള്‍ അവരെ പിടിച്ചുനിര്‍ത്തുക
بِمَعْرُوفٍ
X
നല്ല നിലയില്‍
أَوْ
X
അല്ലെങ്കില്‍
فَارِقُوهُنَّ
X
നിങ്ങള്‍ അവരുമായി വേര്‍പിരിയുക
بِمَعْرُوفٍ
X
നല്ല നിലയില്‍
وَأَشْهِدُوا
X
നിങ്ങള്‍ സാക്ഷിയാക്കുകയും ചെയ്യുക
ذَوَيْ عَدْلٍ
X
നീതിമാന്മാരായ രണ്ടുപേരെ
مِّنكُمْ
X
നിങ്ങളില്‍നിന്ന്
وَأَقِيمُوا
X
നിങ്ങള്‍ നേരാംവിധം നിലനിര്‍ത്തുകയും ചെയ്യുക
الشَّهَادَةَ
X
സാക്ഷ്യം
لِلَّهِۚ
X
അല്ലാഹുവിനുവേണ്ടി
ذَٰلِكُمْ
X
അത്
يُوعَظُ
X
ഉപദേശിക്കപ്പെടുന്നു
بِهِ
X
അതുകൊണ്ട്
مَن
X
ഒരുത്തരെ
كَانَ يُؤْمِنُ
X
അവര്‍ വിശ്വസിക്കുന്നവരായിരുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۚ
X
അന്ത്യദിനത്തിലും
وَمَن
X
ആര്‍
يَتَّقِ
X
ഭക്തി പുലര്‍ത്തുന്നു
اللَّهَ
X
അല്ലാഹുവിനെ
يَجْعَل
X
അവന്‍ (അല്ലാഹു) ഉണ്ടാക്കും
لَّهُ
X
അവന്ന്
مَخْرَجًا
X
ഒരു മോചനമാര്‍ഗം
﴿65:2﴾ وَاللَّائِي
X
യാതൊരുത്തര്‍
يَئِسْنَ
X
നിരാശരാകുന്ന
مِنَ الْمَحِيضِ
X
ആര്‍ത്തവത്തെപ്പറ്റി
مِن نِّسَائِكُمْ
X
നിങ്ങളുടെ സ്ത്രീകളില്‍നിന്ന്
إِنِ ارْتَبْتُمْ
X
നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍
فَعِدَّتُهُنَّ
X
അവരുടെ ഇദ്ദ
ثَلَاثَةُ أَشْهُرٍ
X
മൂന്നു മാസമാണ്
وَاللَّائِي لَمْ يَحِضْنَۚ
X
ഋതുമതികളായിട്ടില്ലാത്തവരുടേതും
وَأُولَاتُ الْأَحْمَالِ
X
ഗര്‍ഭിണികള്‍
أَجَلُهُنَّ
X
അവരുടെ കാലാവധി
أَن يَضَعْنَ
X
അവര്‍ പ്രസവിക്കലാകുന്നു
حَمْلَهُنَّۚ
X
അവരുടെ ഗര്‍ഭം
وَمَن
X
ആര്‍
يَتَّقِ
X
ഭക്തരാകുന്നു
اللَّهَ
X
അല്ലാഹുവോട്
يَجْعَل
X
അവന്‍(അല്ലാഹു)ഉണ്ടാക്കും
لَّهُ
X
അവന്ന്
مِنْ أَمْرِهِ
X
അവന്റെ കാര്യത്തില്‍
يُسْرًا
X
എളുപ്പം
﴿65:4﴾ لِيُنفِقْ
X
ചെലവ് ചെയ്യട്ടെ
ذُو سَعَةٍ
X
കഴിവുള്ളവന്‍
مِّن سَعَتِهِۖ
X
തന്റെ കഴിവിനനുസരിച്ച്
وَمَن
X
ആര്‍
قُدِرَ
X
ഇടുക്കമുള്ളതാക്കപ്പെട്ടു
عَلَيْهِ
X
അവന്ന്
رِزْقُهُ
X
തന്റെ ഉപജീവനം
فَلْيُنفِقْ
X
അവന്‍ ചെലവിനു നല്‍കട്ടെ
مِمَّا
X
യാതൊന്നില്‍നിന്ന്
آتَاهُ اللَّهُۚ
X
അല്ലാഹു അവന്ന് നല്‍കിയ
لَا يُكَلِّفُ اللَّهُ
X
അല്ലാഹു നിര്‍ബന്ധിക്കുന്നില്ല
نَفْسًا
X
ഒരാത്മാവിനെയും
إِلَّا
X
യാതൊന്നിനല്ലാതെ
مَا آتَاهَاۚ
X
അതിന്ന് അല്ലാഹു നല്‍കിയ
سَيَجْعَلُ اللَّهُ
X
അല്ലാഹു ഉണ്ടാക്കും
بَعْدَ عُسْرٍ
X
പ്രയാസത്തിനുശേഷം
يُسْرًا
X
എളുപ്പം
﴿65:7﴾ وَيُمْدِدْكُم
X
അവന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും
بِأَمْوَالٍ
X
സമ്പത്തുക്കള്‍കൊണ്ട്
وَبَنِينَ
X
സന്താനങ്ങള്‍കൊണ്ടും
وَيَجْعَل
X
അവന്‍ ഉണ്ടാക്കിത്തരും
لَّكُمْ
X
നിങ്ങള്‍ക്ക്
جَنَّاتٍ
X
തോട്ടങ്ങള്‍
وَيَجْعَل
X
അവന്‍ ഉണ്ടാക്കിത്തരും
لَّكُمْ
X
നിങ്ങള്‍ക്ക്
أَنْهَارًا
X
ആറുകള്‍
﴿71:12﴾ قُلْ
X
നീ പറയുക
إِنْ أَدْرِي
X
എനിക്കറിയില്ല
أَقَرِيبٌ
X
ആസന്നമാണോ?
مَّا تُوعَدُونَ
X
നിങ്ങള്‍ക്ക് താക്കീത് നല്‍കപ്പെടുന്നത്
أَمْ يَجْعَلُ لَهُ
X
അതല്ല അതിന് നിശ്ചയിക്കുമോ?
رَبِّي
X
എന്റെ നാഥന്‍
أَمَدًا
X
ഒരവധി
﴿72:25﴾ فَكَيْفَ
X
പിന്നെ എങ്ങനെ
تَتَّقُونَ
X
നിങ്ങള്‍ സൂക്ഷിക്കും
إِن كَفَرْتُمْ
X
നിങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍
يَوْمًا
X
ഒരു ദിനത്തെ
يَجْعَلُ
X
ആക്കുന്ന
الْوِلْدَانَ
X
കുട്ടികളെ
شِيبًا
X
നരച്ചവര്‍
﴿73:17﴾ أَلَمْ يَجْعَلْ
X
അവന്‍ ആക്കിയില്ലേ?
كَيْدَهُمْ
X
അവരുടെ കുതന്ത്രത്തെ
فِي تَضْلِيلٍ
X
പിഴവില്‍
﴿105:2﴾