Repeated Words in Quran

< >
Total Found : 2
إِنَّمَا التَّوْبَةُ
X
നിശ്ചയം പശ്ചാതാപം
عَلَى اللَّهِ
X
അല്ലാഹുവിന്റെ മേല്‍
لِلَّذِينَ يَعْمَلُونَ
X
ചെയ്യുന്നവര്‍ക്ക്(മാത്രമുള്ളതാണ്)
السُّوءَ
X
തെറ്റ്, തിന്മ
بِجَهَالَةٍ
X
അറിവില്ലായ്മ(അവിവേകം) കാരണം
ثُمَّ
X
ശേഷം, പിന്നെ
يَتُوبُونَ
X
അവര്‍ പശ്ചാതപിക്കുന്നു
مِن قَرِيبٍ
X
അടുത്ത് തന്നെ (ഒട്ടും വൈകാതെ)
فَأُولَٰئِكَ
X
അവര്‍
يَتُوبُ
X
പശ്ചാതാപം സ്വീകരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَيْهِمْۗ
X
അവരുടെ മേല്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:17﴾ فَمَن تَابَ
X
എന്നാല്‍ ആരെങ്കിലും പശ്ചാത്തപിച്ചു(പശ്ചാത്തപിച്ചാല്‍)
مِن بَعْدِ ظُلْمِهِ
X
താന്‍ അക്രമം ചെയ്തശേഷം
وَأَصْلَحَ
X
അവന്‍ നന്നാവുകയും ചെയ്തു
فَإِنَّ اللَّهَ
X
എങ്കില്‍ തീര്‍ച്ചയായും അല്ലാഹു
يَتُوبُ عَلَيْهِۗ
X
അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
ദയാപരനും
﴿5:39﴾ أَفَلَا يَتُوبُونَ
X
അവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നില്ലേ?
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَيَسْتَغْفِرُونَهُۚ
X
അവര്‍ അവനോട് മാപ്പിരക്കുകയും ചെയ്യുന്നു(ചെയ്യുന്നില്ലേ)
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
പരമ ദയാലുവും
﴿5:74﴾ وَيُذْهِبْ
X
അവന്‍ നീക്കിക്കളയും ചെയ്യും
غَيْظَ
X
വെറുപ്പ്
قُلُوبِهِمْۗ
X
അവരുടെ മനസ്സുകളിലെ
وَيَتُوبُ
X
പശ്ചാത്താപം സ്വീകരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَىٰ مَن يَشَاءُۗ
X
അവനിച്ഛിക്കുന്നവരുടെ
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിജ്ഞനുമാണ്
﴿9:15﴾ ثُمَّ
X
പിന്നെ
يَتُوبُ اللَّهُ
X
അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നു
مِن بَعْدِ ذَٰلِكَ
X
അതിനു ശേഷം
عَلَىٰ مَن يَشَاءُۗ
X
അവനിച്ഛിക്കുന്നവരുടെ
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമദയാലുവുമാണ്
﴿9:27﴾ يَحْلِفُونَ
X
അവര്‍ ആണയിടുന്നു
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا قَالُوا
X
തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന്
وَلَقَدْ قَالُوا
X
എന്നാല്‍ ഉറപ്പായും അവര്‍ ഉരുവിട്ടിരിക്കുന്നു
كَلِمَةَ
X
വാക്ക്
الْكُفْرِ
X
സത്യനിഷേധത്തിന്റെ
وَكَفَرُوا
X
അവര്‍ സത്യനിഷേധികളാവുകയും ചെയ്തു
بَعْدَ إِسْلَامِهِمْ
X
ഇസ്‌ലാം സ്വീകരിച്ച ശേഷം
وَهَمُّوا
X
അവര്‍ മുതിരുകയും ചെയ്തു
بِمَا لَمْ يَنَالُواۚ
X
തങ്ങള്‍ക്ക് ചെയ്യാനാവാത്ത കാര്യത്തിന്
وَمَا نَقَمُوا
X
അവര്‍ ശത്രുത വെക്കുന്നില്ല
إِلَّا أَنْ أَغْنَاهُمُ
X
അവര്‍ക്കു സുഭിക്ഷത നല്‍കി എന്നതിനാലല്ലാതെ
اللَّهُ
X
അല്ലാഹു
وَرَسُولُهُ
X
അവന്റെ ദൂതനും
مِن فَضْلِهِۚ
X
അല്ലാഹുവിന്റെ അനുഗ്രഹത്താല്‍
فَإِن يَتُوبُوا
X
ഇനിയെങ്കിലും അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍
يَكُ
X
അതായിരിക്കും
خَيْرًا
X
ഉത്തമം
لَّهُمْۖ
X
അവര്‍ക്ക്
وَإِن يَتَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍
يُعَذِّبْهُمُ
X
അവരെ ശിക്ഷിക്കും
اللَّهُ
X
അല്ലാഹു
عَذَابًا
X
ശിക്ഷ
أَلِيمًا
X
നോവേറിയ
فِي الدُّنْيَا
X
ഇഹത്തില്‍
وَالْآخِرَةِۚ
X
പരത്തിലും
وَمَا لَهُمْ
X
അവര്‍ക്ക് ഇല്ല
فِي الْأَرْضِ
X
ഭൂമിയില്‍
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയും
﴿9:74﴾ وَآخَرُونَ
X
മറ്റൊരു കൂട്ടരുമുണ്ട്
مُرْجَوْنَ
X
(പ്രശ്നം) മാറ്റിവെക്കപ്പെട്ടവരായ
لِأَمْرِ اللَّهِ
X
അല്ലാഹുവിന്റെ തീരുമാനത്തിനായി
إِمَّا يُعَذِّبُهُمْ
X
ഒന്നുകില്‍ അവന്‍ അവരെ ശിക്ഷിക്കും
وَإِمَّا يَتُوبُ
X
അല്ലെങ്കില്‍ പശ്ചാത്താപം സ്വീകരിക്കും
عَلَيْهِمْۗ
X
അവരുടെ
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:106﴾ وَعَلَى الثَّلَاثَةِ
X
മൂന്നാളുകള്‍ക്കും (അവന്‍ മാപ്പേകിയിരിക്കുന്നു)
الَّذِينَ خُلِّفُوا
X
തീരുമാനം മാറ്റിവെക്കപ്പെട്ട
حَتَّىٰ إِذَا ضَاقَتْ
X
അങ്ങനെ ഇടുങ്ങിയതായി
عَلَيْهِمُ
X
അവര്‍ക്ക്
الْأَرْضُ
X
ഭൂമി
بِمَا رَحُبَتْ
X
അത് ഏറെവിശാലമായിട്ടുകൂടി
وَضَاقَتْ
X
ദുര്‍വഹമായി മാറി
عَلَيْهِمْ
X
അവര്‍ക്ക്
أَنفُسُهُمْ
X
തങ്ങളുടെ മനസ്സുകള്‍
وَظَنُّوا
X
അവര്‍ക്ക് ബോധ്യമായി
أَن لَّا مَلْجَأَ
X
അഭയകേന്ദ്രമില്ലായെന്ന്
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന് രക്ഷപ്പെടാന്‍
إِلَّا إِلَيْهِ
X
അവങ്കലല്ലാതെ
ثُمَّ تَابَ
X
പിന്നെ അല്ലാഹു കരുണകാണിച്ചു
عَلَيْهِمْ
X
അവരോട്
لِيَتُوبُواۚ
X
അവര്‍ പശ്ചാത്തപിച്ചുമടങ്ങാന്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ التَّوَّابُ
X
അവന്‍ പശ്ചാത്താപം ധാരാളമായി സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
പരമദയാലുവും
﴿9:118﴾ أَوَلَا يَرَوْنَ
X
അവര്‍ കാണുന്നില്ലേ
أَنَّهُمْ
X
നിശ്ചയമായും അവര്‍
يُفْتَنُونَ
X
പരീക്ഷിക്കപ്പെടുന്നു
فِي كُلِّ عَامٍ
X
ഓരോ കൊല്ലവും
مَّرَّةً
X
ഒരിക്കല്‍
أَوْ مَرَّتَيْنِ
X
അല്ലെങ്കില്‍ രണ്ടുതവണ
ثُمَّ لَا يَتُوبُونَ
X
എന്നിട്ടും അവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നില്ല
وَلَا هُمْ يَذَّكَّرُونَ
X
അവര്‍ ചിന്തിച്ചറിയുന്നുമില്ല
﴿9:126﴾ وَمَن تَابَ
X
വല്ലവനും പശ്ചാത്തപിച്ചാല്‍
وَعَمِلَ صَالِحًا
X
സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്താല്‍
فَإِنَّهُ
X
തീര്‍ച്ചയായും അവന്‍
يَتُوبُ
X
അവന്‍ മടങ്ങുന്നു
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
مَتَابًا
X
മടങ്ങേണ്ടുന്ന മുറപ്രകാരം
﴿25:71﴾ إِنَّ الَّذِينَ فَتَنُوا
X
നിശ്ചയം മര്‍ദിച്ചവര്‍
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികളെയും
ثُمَّ
X
പിന്നെ
لَمْ يَتُوبُوا
X
അവര്‍ പശ്ചാത്തപിച്ചതുമില്ല
فَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابُ
X
ശിക്ഷ
جَهَنَّمَ
X
നരകത്തിന്റെ
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابُ
X
ശിക്ഷ
الْحَرِيقِ
X
ചുട്ടുകരിക്കുന്ന
﴿85:10﴾