Repeated Words in Quran

< >
Total Found : 20
يَا أَيُّهَا النَّاسُ
X
ജനങ്ങളേ
اعْبُدُوا
X
നിങ്ങള്‍ വഴിപ്പെടുക
رَبَّكُمُ
X
നിങ്ങളുടെ നാഥന്ന്
الَّذِي خَلَقَكُمْ
X
നിങ്ങളെ സൃഷ്ടിച്ചവന്‍
وَالَّذِينَ مِن قَبْلِكُمْ
X
നിങ്ങള്‍ക്ക് മുമ്പുള്ളവരെയും
لَعَلَّكُمْ
X
നിങ്ങള്‍ ആയിത്തീരാന്‍
تَتَّقُونَ
X
നിങ്ങള്‍ സൂക്ഷ്മതപുലര്‍ത്തുന്നു
﴿2:21﴾ يَا أَيُّهَا النَّاسُ
X
ജനങ്ങളേ
كُلُوا
X
നിങ്ങള്‍ ഭക്ഷിക്കുക
مِمَّا فِي الْأَرْضِ
X
ഭൂമിയിലുള്ളതില്‍ നിന്ന്
حَلَالًا
X
അനുവദനീയമായവ
طَيِّبًا
X
ഉത്തമാമായതും
وَلَا تَتَّبِعُوا
X
നിങ്ങള്‍ പിന്‍പറ്റരുത്
خُطُوَاتِ
X
കാല്‍പാടുകളെ
الشَّيْطَانِۚ
X
പിശാചിന്റെ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
لَكُمْ
X
നിങ്ങള്‍ക്ക്
عَدُوٌّ
X
ശത്രുവാണ്
مُّبِينٌ
X
പ്രത്യക്ഷമായ
﴿2:168﴾ يَا أَيُّهَا النَّاسُ
X
അല്ലയോ മനുഷ്യരേ
اتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
رَبَّكُمُ
X
നിങ്ങളുടെ നാഥനെ
الَّذِي خَلَقَكُم
X
നിങ്ങളെ സൃഷ്ടിച്ച
مِّن نَّفْسٍ
X
ആത്മാവില്‍ നിന്ന്
وَاحِدَةٍ
X
ഒരൊറ്റ
وَخَلَقَ
X
അവന്‍ സൃഷ്ടിച്ചു
مِنْهَا
X
അതില്‍ നിന്ന്
زَوْجَهَا
X
അതിന്റെ ഇണയെ
وَبَثَّ
X
അവന്‍ വ്യാപിപ്പിച്ചു
مِنْهُمَا
X
അവ രണ്ടില്‍ നിന്ന്
رِجَالًا
X
പുരുഷന്‍മാരെ
كَثِيرًا
X
ധാരാളം
وَنِسَاءًۚ
X
സ്ത്രീകളെയും
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
الَّذِي تَسَاءَلُونَ بِهِ
X
ഏതൊരുവന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം അവകാശങ്ങള്‍ ചോദിക്കുന്നത്‌
وَالْأَرْحَامَۚ
X
കുടുംബ ബന്ധങ്ങളെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ عَلَيْكُمْ رَقِيبًا
X
നിങ്ങളെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണ്
﴿4:1﴾ يَا أَيُّهَا النَّاسُ
X
ജനങ്ങളേ
قَدْ جَاءَكُمُ
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിരിക്കുന്നു
الرَّسُولُ
X
ദൈവദൂതന്‍
بِالْحَقِّ
X
സത്യസന്ദേശവുമായി
مِن رَّبِّكُمْ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
خَيْرًا لَّكُمْۚ
X
(അതാണ്) നിങ്ങള്‍ക്ക് ഉത്തമം
وَإِن تَكْفُرُوا
X
നിങ്ങള്‍ നഷേധിക്കുകയാണെങ്കില്‍
فَإِنَّ لِلَّهِ
X
എന്നാല്‍ നിശ്ചയമായും അല്ലാഹുവിന്നുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۚ
X
ഭൂമിയിലുള്ളതും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:170﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ
قَدْ جَاءَكُم
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിരിക്കുന്നു
بُرْهَانٌ
X
ന്യായപ്രമാണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
وَأَنزَلْنَا
X
നാം ഇറക്കിയിരിക്കുന്നു
إِلَيْكُمْ
X
നിങ്ങള്‍ക്ക്
نُورًا
X
പ്രകാശം
مُّبِينًا
X
തെളിയിച്ചു കാണിക്കുന്ന
﴿4:174﴾ قُلْ
X
നീ പറയുക
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
إِنِّي
X
തീര്‍ച്ചയായും ഞാന്‍
رَسُولُ اللَّهِ
X
അല്ലാഹുവിന്റെ ദൂതനാണ്
إِلَيْكُمْ
X
നിങ്ങളിലേക്കുള്ള
جَمِيعًا
X
എല്ലാവരിലേക്കും
الَّذِي
X
യാതൊരുവന്‍
لَهُ
X
അവന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۖ
X
ഭൂമിയുടെയും
لَا إِلَٰهَ
X
ഇല്ല ദൈവം
إِلَّا هُوَ
X
അവനല്ലാതെ
يُحْيِي
X
അവന്‍ ജീവിപ്പിക്കുന്നു
وَيُمِيتُۖ
X
അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرَسُولِهِ
X
അവന്റെ ദൂതനിലും
النَّبِيِّ
X
അഥവാ പ്രവാചകനില്‍
الْأُمِّيِّ
X
നിരക്ഷരനായ
الَّذِي
X
യാതൊരുവന്‍
يُؤْمِنُ
X
അദ്ദേഹം വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَكَلِمَاتِهِ
X
അവന്റെ വചനങ്ങളിലും
وَاتَّبِعُوهُ
X
അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുക
لَعَلَّكُمْ
X
നിങ്ങള്‍ ആയേക്കാം
تَهْتَدُونَ
X
നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നു
﴿7:158﴾ فَلَمَّا أَنجَاهُمْ
X
അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തിയപ്പോള്‍
إِذَا هُمْ
X
അങ്ങനെ അവരതാ
يَبْغُونَ
X
അതിക്രമം പ്രവര്‍ത്തിക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّۗ
X
അന്യായമായി
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
إِنَّمَا بَغْيُكُمْ
X
നിശ്ചയം നിങ്ങളുടെ അതിക്രമം
عَلَىٰ أَنفُسِكُمۖ
X
നിങ്ങള്‍ക്കെതിരെ തന്നെയാകുന്നു
مَّتَاعَ
X
സുഖാസ്വാദനമാണത്
الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തിലെ
ثُمَّ
X
പിന്നെ
إِلَيْنَا
X
നമ്മുടെ അടുക്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَنُنَبِّئُكُم
X
അപ്പോള്‍ നിങ്ങളെ നാം വിവരമറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി
﴿10:23﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ
قَدْ جَاءَتْكُم
X
നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
مَّوْعِظَةٌ
X
സദുപദേശം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്നുള്ള
وَشِفَاءٌ
X
ശമനവും
لِّمَا فِي الصُّدُورِ
X
മനസ്സുകളിലുള്ള രോഗത്തിന്
وَهُدًى
X
മാര്‍ഗദര്‍ശനവും
وَرَحْمَةٌ
X
കാരുണ്യവും
لِّلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
﴿10:57﴾ قُلْ
X
നീ പറയൂ
يَا أَيُّهَا النَّاسُ
X
ജനങ്ങളേ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
فِي شَكٍّ
X
സംശയത്തില്‍
مِّن دِينِي
X
എന്റെ ദീനിനെക്കുറിച്ച്
فَلَا أَعْبُدُ
X
എന്നാല്‍ ഞാന്‍ ആരാധിക്കുന്നില്ല
الَّذِينَ تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നവരെ
مِن دُونِ اللَّهِ
X
അല്ലാഹുവിനു പുറമെ
وَلَٰكِنْ
X
എന്നാല്‍
أَعْبُدُ
X
ഞാന്‍ ആരാധിക്കുന്നു
اللَّهَ
X
അല്ലാഹുവിനെ
الَّذِي يَتَوَفَّاكُمْۖ
X
നിങ്ങളെ മരിപ്പിക്കുന്നവനായ
وَأُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أَكُونَ
X
ഞാന്‍ ആകാന്‍
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
﴿10:104﴾ قُلْ
X
നീ പറയുക
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
قَدْ جَاءَكُمُ
X
നിങ്ങള്‍ക്കു സമാഗതമായിരിക്കുന്നു
الْحَقُّ
X
സത്യം
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്നുള്ള
فَمَنِ اهْتَدَىٰ
X
അതിനാല്‍, ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ
فَإِنَّمَا يَهْتَدِي
X
തീര്‍ച്ചയായും അവന്‍ സന്മാര്‍ഗം സ്വീകരിക്കുന്നു
لِنَفْسِهِۖ
X
അവനുവേണ്ടിതന്നെ
وَمَن ضَلَّ
X
അരെങ്കിലും വഴിമാറിപ്പോവുകയാണെങ്കില്‍
فَإِنَّمَا يَضِلُّ
X
തീര്‍ച്ചയായും അവന്‍ വഴികേടിലകപ്പെടുന്നു
عَلَيْهَاۖ
X
അവനു പ്രതികൂലമായി
وَمَا أَنَا
X
ഞാനല്ല
عَلَيْكُم
X
നിങ്ങളുടെ മേല്‍
بِوَكِيلٍ
X
ഒരു ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവന്‍
﴿10:108﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ
اتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
رَبَّكُمْۚ
X
നിങ്ങളുടെ നാഥനെ
إِنَّ
X
തീര്‍ച്ചയായും
زَلْزَلَةَ
X
പ്രകമ്പനം
السَّاعَةِ
X
അന്ത്യനാളിന്റെ
شَيْءٌ
X
കാര്യമാണ്
عَظِيمٌ
X
ഭയാനകമായ
﴿22:1﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
فِي رَيْبٍ
X
സംശയത്തില്‍
مِّنَ الْبَعْثِ
X
പുനരുഃത്ഥാനത്തെപ്പറ്റി
فَإِنَّا
X
തീര്‍ച്ചയായും നാം
خَلَقْنَاكُم
X
നാം നിങ്ങളെ സൃഷ്ടിച്ചു
مِّن تُرَابٍ
X
മണ്ണില്‍ നിന്ന്
ثُمَّ
X
പിന്നെ
مِن نُّطْفَةٍ
X
ബീജത്തില്‍ നിന്ന്
ثُمَّ
X
പിന്നെ
مِنْ عَلَقَةٍ
X
രക്തപിണ്ഡത്തില്‍ നിന്ന്
ثُمَّ
X
പിന്നെ
مِن مُّضْغَةٍ
X
മാംസപിണ്ഡത്തില്‍ നിന്ന്
مُّخَلَّقَةٍ
X
രൂപം നല്‍കപ്പെട്ട
وَغَيْرِ مُخَلَّقَةٍ
X
രൂപമില്ലാത്തതുമായ
لِّنُبَيِّنَ
X
നാം വ്യക്തമാക്കിത്തരാന്‍
لَكُمْۚ
X
നിങ്ങള്‍ക്ക്
وَنُقِرُّ
X
നാം നിലനിര്‍ത്തുന്നു, നിവസിപ്പിക്കുന്നു
فِي الْأَرْحَامِ
X
ഗര്‍ഭാശയങ്ങളില്‍
مَا نَشَاءُ
X
നാം ഉദ്ദേശിക്കുന്നതിനെ
إِلَىٰ أَجَلٍ
X
ഒരവധി വരെ
مُّسَمًّى
X
നിര്‍ണ്ണയിക്കപ്പെട്ട
ثُمَّ نُخْرِجُكُمْ
X
പിന്നെ നാം നിങ്ങളെ പുറത്ത് കൊണ്ട് വരുന്നു
طِفْلًا
X
ശിശുവായി
ثُمَّ
X
പിന്നെ
لِتَبْلُغُوا
X
നിങ്ങള്‍ പ്രാപിക്കാന്‍
أَشُدَّكُمْۖ
X
നിങ്ങളുടെ യൗവനം
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُتَوَفَّىٰ
X
മരിപ്പിക്കപ്പെടുന്നവര്‍
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرَدُّ
X
തള്ളപ്പെടുന്നവര്‍
إِلَىٰ أَرْذَلِ الْعُمُرِ
X
ഏറ്റവും അവശമായ പ്രായത്തിലേക്ക്
لِكَيْلَا يَعْلَمَ
X
അറിയാതിരിക്കുമാറ്
مِن بَعْدِ عِلْمٍ
X
അറിവിന് ശേഷം
شَيْئًاۚ
X
ഒന്നും തന്നെ
وَتَرَى
X
നീ കാണുന്നു
الْأَرْضَ
X
ഭൂമിയെ
هَامِدَةً
X
വരണ്ടുണങ്ങിയതായി
فَإِذَا أَنزَلْنَا
X
നാം ഇറക്കിയാല്‍
عَلَيْهَا
X
അതിന്മേല്‍
الْمَاءَ
X
വെള്ളം
اهْتَزَّتْ
X
അത് തുടിക്കുന്നു
وَرَبَتْ
X
വികസിക്കുന്നു
وَأَنبَتَتْ
X
മുളപ്പിക്കുന്നു
مِن كُلِّ زَوْجٍ
X
എല്ലാതരം
بَهِيجٍ
X
കൗതുകമുണര്‍ത്തുന്ന
﴿22:5﴾ قُلْ
X
പറയുക
يَا أَيُّهَا النَّاسُ
X
ഹേ ജനങ്ങളേ
إِنَّمَا أَنَا
X
നിശ്ചയം ഞാന്‍
لَكُمْ
X
നിങ്ങള്‍ക്ക്
نَذِيرٌ
X
മുന്നറിയിപ്പുകാരനാകുന്നു
مُّبِينٌ
X
വ്യക്തമായ
﴿22:49﴾ يَا أَيُّهَا النَّاسُ
X
ജനങ്ങളേ
ضُرِبَ مَثَلٌ
X
ഒരു ഉദാഹരണം വിവരിക്കപ്പെട്ടിരിക്കുന്നു
فَاسْتَمِعُوا لَهُۚ
X
നിങ്ങള്‍ അത് ശ്രദ്ധിച്ച് കേള്‍ക്കുക
إِنَّ الَّذِينَ تَدْعُونَ
X
നിശ്ചയമായും നിങ്ങള്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നവര്
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
لَن يَخْلُقُوا
X
അവര്‍ സൃഷ്ടിക്കുകയില്ല
ذُبَابًا
X
ഒരീച്ചയെ (പോലും)
وَلَوِ اجْتَمَعُوا
X
അവരൊത്തുകൂടിയാലും
لَهُۖ
X
അതിന് വേണ്ടി
وَإِن يَسْلُبْهُمُ
X
അവരില്‍ നിന്ന് തട്ടിയെടുത്താല്‍
الذُّبَابُ
X
ഈച്ച
شَيْئًا
X
വല്ലതും
لَّا يَسْتَنقِذُوهُ
X
അതവര്‍ രക്ഷിച്ചെടുക്കുകയില്ല
مِنْهُۚ
X
അതില്‍ നിന്ന്
ضَعُفَ
X
ദുര്‍ബലമായി
الطَّالِبُ
X
സഹായം തേടുന്നവനും
وَالْمَطْلُوبُ
X
സഹായമര്‍ത്ഥിക്കപ്പെടുന്നവനും
﴿22:73﴾ وَوَرِثَ
X
അനന്തരമെടുത്തു
سُلَيْمَانُ
X
സുലൈമാന്‍
دَاوُودَۖ
X
ദാവൂദിനെ
وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا أَيُّهَا النَّاسُ
X
അല്ലയോ ജനങ്ങളേ
عُلِّمْنَا
X
നാം പഠിപ്പിക്കപ്പെട്ടിരിക്കുന്നു
مَنطِقَ
X
ഭാഷ
الطَّيْرِ
X
പക്ഷികളുടെ
وَأُوتِينَا
X
നമുക്ക് നല്‍കപ്പടുകയും ചെയ്തിരിക്കുന്നു
مِن كُلِّ شَيْءٍۖ
X
എല്ലാ വസ്തുക്കളും
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇത്
لَهُوَ الْفَضْلُ
X
ഇതു തന്നെയാണ് അനുഗ്രഹം
الْمُبِينُ
X
പ്രത്യക്ഷമായ
﴿27:16﴾ يَا أَيُّهَا النَّاسُ
X
അല്ലയോ മനുഷ്യരേ
اتَّقُوا
X
നിങ്ങള്‍ സുക്ഷിക്കുക
رَبَّكُمْ
X
നിങ്ങളുടെ നാഥനെ
وَاخْشَوْا
X
നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക
يَوْمًا
X
ഒരു നാളിനെ
لَّا يَجْزِي
X
പ്രയോജനപ്പെടുകയില്ല
وَالِدٌ
X
പിതാവ്
عَن وَلَدِهِ
X
തന്റെ മകന്
وَلَا مَوْلُودٌ
X
മകനും അല്ല
هُوَ
X
അവന്‍
جَازٍ
X
പ്രയോജനപ്പെടുന്നവന്‍
عَن وَالِدِهِ
X
തന്റെ പിതാവിന്
شَيْئًاۚ
X
ഒട്ടും
إِنَّ
X
നിശ്ചയം
وَعْدَ
X
വാഗ്ദാനം
اللَّهِ
X
അല്ലാഹുവിന്റെ
حَقٌّۖ
X
സത്യമാണ്
فَلَا تَغُرَّنَّكُمُ
X
അതിനാല്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ
الْحَيَاةُ الدُّنْيَا
X
ഐഹിക ജീവിതം
وَلَا يَغُرَّنَّكُم
X
നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ
بِاللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
الْغَرُورُ
X
കൊടും വഞ്ചകന്‍
﴿31:33﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ,
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍
عَلَيْكُمْۚ
X
നിങ്ങളുടെമേല്‍, നിങ്ങള്‍ക്ക്
هَلْ مِنْ خَالِقٍ
X
വല്ല സ്രഷ്ടാവുമുണ്ടോ
غَيْرُ اللَّهِ
X
അല്ലാഹുവല്ലാത്ത
يَرْزُقُكُم
X
നിങ്ങള്‍ക്ക് അന്നംനല്‍കുന്ന
مِّنَ السَّمَاءِ
X
ആകാശത്തില്‍നിന്ന്
وَالْأَرْضِۚ
X
ഭുമിയില്‍നിന്നും
لَا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَۖ
X
അവനല്ലാതെ
فَأَنَّىٰ تُؤْفَكُونَ
X
പിന്നെ എങ്ങിനെയാണ് നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്
﴿35:3﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ,
إِنَّ وَعْدَ اللَّهِ
X
നിശ്ചയം അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّۖ
X
സത്യമാണ്
فَلَا تَغُرَّنَّكُمُ
X
അതിനാല്‍ നിങ്ങളെ ചതിക്കാതിരിക്കട്ടെ
الْحَيَاةُ الدُّنْيَاۖ
X
ഇഹലോകജീവിതം
وَلَا يَغُرَّنَّكُم
X
നിങ്ങളെ ചതിക്കാതിരിക്കട്ടെ
بِاللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
الْغَرُورُ
X
പരമ വഞ്ചകനും (ചെകുത്താനും)
﴿35:5﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ
أَنتُمُ
X
നിങ്ങള്‍
الْفُقَرَاءُ
X
ആശ്രിതരാണ്
إِلَى اللَّهِۖ
X
അല്ലാഹുവിന്റെ
وَاللَّهُ
X
അല്ലാഹുവോ
هُوَ
X
അവനാകുന്നു
الْغَنِيُّ
X
സ്വയംപര്യാപ്തന്‍
الْحَمِيدُ
X
സ്തുത്യര്‍ഹനും
﴿35:15﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ
إِنَّا
X
നിശ്ചയമായും നാം
خَلَقْنَاكُم
X
നാം നിങ്ങളെ സൃഷ്ടിച്ചു
مِّن ذَكَرٍ
X
ഒരാണില്‍നിന്ന്
وَأُنثَىٰ
X
ഒരു പെണ്ണില്‍നിന്നും
وَجَعَلْنَاكُمْ
X
നിങ്ങളെ നാം ആക്കി
شُعُوبًا
X
ജനവിഭാഗങ്ങള്‍
وَقَبَائِلَ
X
ഗോത്രങ്ങളും
لِتَعَارَفُواۚ
X
നിങ്ങളന്യോന്യം തിരിച്ചറിയുന്നതിന്
إِنَّ أَكْرَمَكُمْ
X
നിശ്ചയം നിങ്ങളിലേറ്റം ആദരണീയന്‍
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുത്ത്
أَتْقَاكُمْۚ
X
നിങ്ങളില്‍ ഏറെ ഭക്തിയുള്ളവനാകുന്നു
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
عَلِيمٌ
X
സര്‍വജ്ഞനാകുന്നു
خَبِيرٌ
X
സൂക്ഷ്മജ്ഞനും
﴿49:13﴾