Repeated Words in Quran

< >
Total Found : 1
وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
إِبْرَاهِيمُ
X
ഇബ്റാഹീം
رَبِّ
X
എന്റെ നാഥാ
أَرِنِي
X
എനിക്ക് കാണിച്ചുതരൂ
كَيْفَ تُحْيِي
X
നീ എങ്ങനെ ജീവിപ്പിക്കുന്നു
الْمَوْتَىٰۖ
X
മരിച്ചവരെ
قَالَ
X
(അല്ലാഹു) ചോദിച്ചു
أَوَلَمْ تُؤْمِنۖ
X
നീ വിശ്വസിച്ചിട്ടില്ലേ
قَالَ
X
(ഇബ്റാഹീം) പറഞ്ഞു
بَلَىٰ
X
തീര്‍ച്ചയായും
وَلَٰكِن
X
എങ്കിലും
لِّيَطْمَئِنَّ
X
സമാധാനപ്പെടാന്‍
قَلْبِيۖ
X
എന്റെ മനസ്സ്
قَالَ
X
(അല്ലാഹു) പറഞ്ഞു
فَخُذْ
X
നീ പിടിക്കുക
أَرْبَعَةً
X
നാലെണ്ണത്തെ
مِّنَ الطَّيْرِ
X
പറവകളില്‍ നിന്ന്
فَصُرْهُنَّ
X
എന്നിട്ട് അവയെ ഇണക്കുക, ഇണയാക്കുക
إِلَيْكَ
X
നിന്നിലേക്ക്
ثُمَّ اجْعَلْ
X
പിന്നീടവയെ വെക്കുക
عَلَىٰ كُلِّ جَبَلٍ
X
ഓരോ മലയിലും
مِّنْهُنَّ
X
അവയില്‍ നിന്നുള്ള
جُزْءًا
X
ഓരോ ഭാഗവും
ثُمَّ
X
പിന്നെ
ادْعُهُنَّ
X
അവയെ വിളിക്കുക
يَأْتِينَكَ
X
അവ നിന്നിലേക്ക് വരും
سَعْيًاۚ
X
വേഗത്തില്‍
وَاعْلَمْ
X
അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്ന്
عَزِيزٌ
X
പ്രതാപവാന്‍
حَكِيمٌ
X
യുക്തിമാനും
﴿2:260﴾ وَاللَّاتِي يَأْتِينَ
X
കൊണ്ടുവരുന്ന(ഏര്‍പ്പെടുന്ന)വര്‍
الْفَاحِشَةَ
X
മ്ലേഛ(അവിഹിത)വൃത്തികള്‍
مِن نِّسَائِكُمْ
X
നിങ്ങളുടെ സ്ത്രീകളില്‍ നിന്ന്
فَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷികളെ കൊണ്ട് വരിക
عَلَيْهِنَّ
X
അവര്‍ക്കെതിരെ
أَرْبَعَةً
X
നാലുപേരെ
مِّنكُمْۖ
X
നിങ്ങളില്‍ നിന്ന്
فَإِن شَهِدُوا
X
അവര്‍ സാക്ഷ്യം വഹിച്ചാല്‍
فَأَمْسِكُوهُنَّ
X
നിങ്ങള്‍ അവരെ തടഞ്ഞുവെക്കുക
فِي الْبُيُوتِ
X
വീടുകളില്‍
حَتَّىٰ يَتَوَفَّاهُنَّ
X
അവരെ പൂര്‍ത്തിയാക്കിയെടുക്കുന്ന (പിടികൂടുന്ന)ത് വരെ
الْمَوْتُ
X
മരണം
أَوْ يَجْعَلَ اللَّهُ
X
അല്ലെങ്കില്‍ അല്ലാഹു ആക്കുന്നത് വരെ
لَهُنَّ
X
അവര്‍ക്ക്
سَبِيلًا
X
വല്ല വഴിയും
﴿4:15﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
لَا يَحِلُّ
X
അനുവദനീയമല്ല
لَكُمْ
X
നിങ്ങള്‍ക്ക്
أَن تَرِثُوا
X
നിങ്ങള്‍ അനന്തരമെടുക്കുന്നത്
النِّسَاءَ
X
സ്ത്രീകളെ
كَرْهًاۖ
X
ബലാല്‍കാരമായി
وَلَا تَعْضُلُوهُنَّ
X
നിങ്ങള്‍ അവരെ തടയുകയും ചെയ്യരുത്
لِتَذْهَبُوا
X
നിങ്ങള്‍ തട്ടിയെടുക്കുന്നതിന് വേണ്ടി
بِبَعْضِ
X
ചിലത്
مَا آتَيْتُمُوهُنَّ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കിയ (വിവാഹമൂല്യത്തില്‍ നിന്ന്‌)
إِلَّا أَن يَأْتِينَ
X
അവര്‍ ഏര്‍പ്പെട്ടാലല്ലാതെ
بِفَاحِشَةٍ
X
ദുര്‍നടപ്പില്‍
مُّبَيِّنَةٍۚ
X
വ്യക്തമായ
وَعَاشِرُوهُنَّ
X
നിങ്ങള്‍ അവരോട് സഹവസിക്കുക
بِالْمَعْرُوفِۚ
X
മാന്യമായി
فَإِن كَرِهْتُمُوهُنَّ
X
നിങ്ങള്‍ അവരെ വെറുത്താല്‍
فَعَسَىٰ أَن تَكْرَهُوا
X
നിങ്ങള്‍ വെറുത്തുവെന്ന് വരാം
شَيْئًا
X
ഒരു കാര്യം
وَيَجْعَلَ اللَّهُ
X
അല്ലാഹു ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാകും
فِيهِ
X
അതില്‍
خَيْرًا
X
നന്മ
كَثِيرًا
X
ധാരാളം
﴿4:19﴾ وَنَرِثُهُ
X
നാം അവനില്‍നിന്ന് അനന്തരമെടുക്കും
مَا يَقُولُ
X
അവന്‍ പറയുന്നത്
وَيَأْتِينَا
X
അവന്‍ നമ്മുടെ അടുത്ത് വരികയും ചെയ്യും
فَرْدًا
X
ഒറ്റക്ക്
﴿19:80﴾ وَقَالُوا
X
അവര്‍ പറഞ്ഞു
لَوْلَا يَأْتِينَا
X
എന്ത് കൊണ്ട് ഇയാള്‍ ഞങ്ങളുടെയടുത്ത് വരുന്നില്ല
بِآيَةٍ
X
ഒരു ദൃഷ്ടാന്തവുമായി
مِّن رَّبِّهِۚ
X
അവന്റെ നാഥനില്‍ നിന്ന്
أَوَلَمْ تَأْتِهِم
X
അവര്‍ക്ക് വന്നിട്ടില്ലേ
بَيِّنَةُ
X
ഒരു വ്യക്തമായ തെളിവും
مَا فِي الصُّحُفِ
X
ഏടുകളിലുള്ള
الْأُولَىٰ
X
ആദ്യത്തെ
﴿20:133﴾ وَأَذِّن
X
നീ വിളംബരം ചെയ്യുക
فِي النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
بِالْحَجِّ
X
ഹജ്ജിന് വേണ്ടി
يَأْتُوكَ
X
അവര്‍ നിന്റെയടുത്ത് എത്തിച്ചേരും
رِجَالًا
X
നടന്നുംകൊണ്ട്
وَعَلَىٰ كُلِّ ضَامِرٍ
X
മെലിഞ്ഞ ഒട്ടകങ്ങളില്‍ സഞ്ചരിച്ചും
يَأْتِينَ
X
അവര്‍ എത്തിച്ചേരും
مِن كُلِّ فَجٍّ
X
എല്ലാവഴികളിലൂടെയൂം
عَمِيقٍ
X
വിദൂരമായ
﴿22:27﴾ يَا أَيُّهَا النَّبِيُّ
X
പ്രവാചകരേ
إِذَا جَاءَكَ
X
നിന്റെ അടുത്ത് വന്നാല്‍
الْمُؤْمِنَاتُ
X
സത്യവിശ്വാസിനികള്‍
يُبَايِعْنَكَ
X
അവര്‍ നിന്നോട് പ്രതിജ്ഞ ചെയ്തു കൊണ്ട്
عَلَىٰ أَن لَّا يُشْرِكْنَ
X
അവര്‍ പങ്കുചേര്‍ക്കുകയില്ലെന്ന്
بِاللَّهِ
X
അല്ലാഹുവില്‍
شَيْئًا
X
ഒന്നിനെയും
وَلَا يَسْرِقْنَ
X
അവര്‍ മോഷ്ടിക്കുകയില്ലെന്നും
وَلَا يَزْنِينَ
X
അവര്‍ വ്യഭിചരിക്കുകയില്ലെന്നും
وَلَا يَقْتُلْنَ
X
അവര്‍ വധിക്കുകയില്ലെന്നും
أَوْلَادَهُنَّ
X
അവരുടെ സന്താനങ്ങളെ
وَلَا يَأْتِينَ
X
അവര്‍ കൊണ്ടുവരികയില്ലെന്നും
بِبُهْتَانٍ
X
യാതൊരു വ്യാജവും
يَفْتَرِينَهُ
X
അതിനെ അവര്‍ മെനഞ്ഞുണ്ടാക്കും
بَيْنَ أَيْدِيهِنَّ
X
അവരുടെ കൈകള്‍ക്കിടയില്‍
وَأَرْجُلِهِنَّ
X
അവരുടെ കാലുകള്‍ക്കും
وَلَا يَعْصِينَكَ
X
അവര്‍ നിന്നോട് അനുസരണക്കേട് കാണിക്കുകയില്ലെന്നും
فِي مَعْرُوفٍۙ
X
ഒരു നല്ല കാര്യത്തിലും
فَبَايِعْهُنَّ
X
അപ്പോള്‍ നീ അവരുമായി പ്രതിജ്ഞ ചെയ്തുകൊള്ളുക
وَاسْتَغْفِرْ
X
നീ പാപമോചനം തേടുകയും ചെയ്യുക
لَهُنَّ
X
അവര്‍ക്കുവേണ്ടി
اللَّهَۖ
X
അല്ലാഹുവിനോട്
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿60:12﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
إِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്യുകയാണെങ്കില്‍
النِّسَاءَ
X
സ്ത്രീകളെ
فَطَلِّقُوهُنَّ
X
നിങ്ങള്‍ അവരെ വിവാഹമോചനം നടത്തുക
لِعِدَّتِهِنَّ
X
അവരുടെ ഇദ്ദാസമയത്ത്
وَأَحْصُوا
X
നിങ്ങള്‍ കൃത്യമായി കണക്കാക്കുകയും ചെയ്യുക
الْعِدَّةَۖ
X
ഇദ്ദാകാലം
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
رَبَّكُمْۖ
X
നിങ്ങളുടെ നാഥനായ
لَا تُخْرِجُوهُنَّ
X
നിങ്ങള്‍ അവരെ പുറത്താക്കരുത്
مِن بُيُوتِهِنَّ
X
അവരുടെ വീടുകളില്‍നിന്ന്
وَلَا يَخْرُجْنَ
X
അവര്‍ പുറത്തുപോവുകയും അരുത്
إِلَّا أَن يَأْتِينَ
X
അവര്‍ കൊണ്ടുവന്നാലല്ലാതെ
بِفَاحِشَةٍ
X
ഒരു ദുര്‍വൃത്തി
مُّبَيِّنَةٍۚ
X
വ്യക്തമായ
وَتِلْكَ
X
അത്
حُدُودُ اللَّهِۚ
X
അല്ലാഹുവിന്റെ നിയമപരിധികളാകുന്നു
وَمَن
X
ആര്‍
يَتَعَدَّ
X
ലംഘിക്കുന്നു
حُدُودَ اللَّهِ
X
അല്ലാഹുവിന്റെ നിയമപരിധികളെ
فَقَدْ ظَلَمَ
X
തീര്‍ച്ചയായും അവന്‍ അക്രമം ചെയ്തു
نَفْسَهُۚ
X
തന്നോടുതന്നെ
لَا تَدْرِي
X
നീ അറിയുന്നില്ല
لَعَلَّ اللَّهَ
X
ഒരു പക്ഷേ അല്ലാഹു
يُحْدِثُ
X
അവന്‍ പുതുതായി ഉണ്ടാക്കും
بَعْدَ ذَٰلِكَ
X
അതിനുശേഷം
أَمْرًا
X
വല്ല കാര്യവും
﴿65:1﴾