Repeated Words in Quran

< >
Total Found : 84
وَبَشِّرِ
X
നീ ശുഭവാര്‍ത്ത അറിയിക്കുക
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
X
അവര്‍ അനുഷ്ഠിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്ക് ഉണ്ടെന്ന്
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۖ
X
അരുവികള്‍
كُلَّمَا رُزِقُوا
X
അവര്‍ നല്‍കപ്പെടുമ്പോഴെല്ലാം
مِنْهَا
X
അതിലെ
مِن ثَمَرَةٍ
X
വല്ല കനിയും
رِّزْقًاۙ
X
ആഹാരമായി
قَالُوا
X
അവര്‍ പറയും
هَٰذَا
X
ഇത്
الَّذِي رُزِقْنَا
X
നമുക്ക് നല്‍കപ്പെട്ടതാകുന്നു
مِن قَبْلُۖ
X
നേരത്തെ
وَأُتُوا بِهِ
X
അവര്‍ക്കത് നല്‍കപ്പെട്ടിരിക്കുന്നു
مُتَشَابِهًاۖ
X
പരസ്പരം സമാനതയുള്ളതായി
وَلَهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അതില്‍
أَزْوَاجٌ
X
ഇണകള്‍
مُّطَهَّرَةٌۖ
X
വിശുദ്ധരായ
وَهُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
സ്ഥിരവാസികളാണ്
﴿2:25﴾ أَفَتَطْمَعُونَ
X
നിങ്ങള്‍ ഇനിയും മോഹിക്കുന്നുവോ
أَن يُؤْمِنُوا
X
അവര്‍ വിശ്വസിക്കുമെന്ന്
لَكُمْ
X
നിങ്ങള്‍ക്ക് വേണ്ടി
وَقَدْ كَانَ
X
ആയിരിക്കെ
فَرِيقٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍
يَسْمَعُونَ
X
അവര്‍ കേള്‍ക്കുന്നു
كَلَامَ اللَّهِ
X
ദൈവവചനം
ثُمَّ
X
പിന്നെ
يُحَرِّفُونَهُ
X
അവരതിനെ മാറ്റിമറിക്കുന്നു
مِن بَعْدِ مَا عَقَلُوهُ
X
അവര്‍ അതിനെ നന്നായി ഗ്രഹിച്ചതിന് ശേഷം
وَهُمْ يَعْلَمُونَ
X
അവരറിയുന്നവരായിരിക്കെ
﴿2:75﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
لَيْسَتِ
X
അല്ല
النَّصَارَىٰ
X
ക്രിസ്ത്യാനികള്‍
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَقَالَتِ النَّصَارَىٰ
X
ക്രിസ്ത്യാനികള്‍ പറഞ്ഞു
لَيْسَتِ الْيَهُودُ
X
യഹൂദരല്ല
عَلَىٰ شَيْءٍ
X
യാതൊന്നിലും
وَهُمْ
X
അവരാകട്ടെ
يَتْلُونَ
X
ഓതുന്നു
الْكِتَابَۗ
X
വേദഗ്രന്ഥം
كَذَٰلِكَ
X
അപ്രകാരം
قَالَ
X
പറഞ്ഞിട്ടുണ്ട്
الَّذِينَ لَا يَعْلَمُونَ
X
വിവരമില്ലാത്തവര്‍
مِثْلَ
X
പോലെ
قَوْلِهِمْۚ
X
അവരുടെ വാക്ക്
فَاللَّهُ
X
അതിനാല്‍ അല്ലാഹു
يَحْكُمُ
X
അവര്‍ വിധികല്‍പിക്കും
بَيْنَهُمْ
X
അവര്‍ക്കിടയില്‍
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
فِيمَا كَانُوا فِيهِ
X
അവര്‍ ആയിരുന്ന കാര്യങ്ങളില്‍
يَخْتَلِفُونَ
X
അവര്‍ ഭിന്നിക്കുന്നു
﴿2:113﴾ الَّذِينَ
X
ഒരു കൂട്ടര്‍
آتَيْنَاهُمُ
X
നാം അവര്‍ക്ക് നല്‍കിയിരിക്കുന്നു
الْكِتَابَ
X
വേദഗ്രന്ഥം
يَعْرِفُونَهُ
X
അവരദ്ദേഹത്തെ അറിയുന്നു
كَمَا يَعْرِفُونَ
X
അവരറിയുന്നത് പോലെ
أَبْنَاءَهُمْۖ
X
അവരുടെ മക്കളെ
وَإِنَّ فَرِيقًا
X
തീര്‍ച്ചയായും ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍പെട്ട
لَيَكْتُمُونَ
X
മറച്ചുവെക്കുന്നു
الْحَقَّ
X
സത്യത്തെ
وَهُمْ
X
അവര്‍
يَعْلَمُونَ
X
അറിയുന്നു
﴿2:146﴾ إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
كَفَرُوا
X
അവര്‍ സത്യത്തെ നിഷേധിച്ചു
وَمَاتُوا
X
അവര്‍ മരണപ്പെടുകയും ചെയ്തു
وَهُمْ
X
അവരായിരിക്കെ
كُفَّارٌ
X
നിഷേധികള്‍
أُولَٰئِكَ
X
അവര്‍
عَلَيْهِمْ
X
അവരുടെ മേലുണ്ട്
لَعْنَةُ اللَّهِ
X
ദൈവത്തിന്റെ ശാപം
وَالْمَلَائِكَةِ
X
മലക്കുകളുടെയും
وَالنَّاسِ
X
ജനങ്ങളുടെയും
أَجْمَعِينَ
X
മുഴുവന്‍
﴿2:161﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ خَرَجُوا
X
പുറത്ത് പോയവരുടെ സ്ഥിതി
مِن دِيَارِهِمْ
X
തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَهُمْ
X
അവര്‍
أُلُوفٌ
X
ആയിരങ്ങളുണ്ട്
حَذَرَ الْمَوْتِ
X
മരണഭയത്താല്‍
فَقَالَ لَهُمُ
X
അപ്പോള്‍ അവരോട് പറഞ്ഞു
اللَّهُ
X
അല്ലാഹു
مُوتُوا
X
നിങ്ങള്‍ മരിച്ചുകൊള്ളുക
ثُمَّ
X
പിന്നെ
أَحْيَاهُمْۚ
X
അവരെ ജീവിപ്പിച്ചു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى النَّاسِ
X
ജനങ്ങളോട്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
അധികമാളുകളും
لَا يَشْكُرُونَ
X
നന്ദി കാണിക്കുന്നില്ല
﴿2:243﴾ وَاتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
يَوْمًا
X
ഒരു ദിവസത്തെ
تُرْجَعُونَ فِيهِ
X
അന്ന് നിങ്ങള്‍ മടക്കപ്പെടും
إِلَى اللَّهِۖ
X
അല്ലാഹുവിലേക്ക്
ثُمَّ
X
പിന്നീട്
تُوَفَّىٰ
X
പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
എല്ലാ ഓരോരുത്തര്‍ക്കും
مَّا كَسَبَتْ
X
അവന്‍ പ്രവര്‍ത്തിച്ചത്
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അനീതിക്ക് വിധേയരാവില്ല
﴿2:281﴾ فَكَيْفَ
X
അപ്പോള്‍ എങ്ങനെയായിരിക്കും
إِذَا جَمَعْنَاهُمْ
X
നാം അവരെ ഒരുമിച്ചുകൂട്ടിയാല്‍
لِيَوْمٍ
X
ഒരു ദിനം
لَّا رَيْبَ
X
ഒരു സംശയവുമില്ല
فِيهِ
X
അതില്‍
وَوُفِّيَتْ
X
പൂര്‍ണമായി നല്‍കപ്പെടുകയും ചെയ്താല്‍
كُلُّ نَفْسٍ
X
ഓരോരുത്തര്‍ക്കും
مَّا كَسَبَتْ
X
താന്‍ പ്രവര്‍ത്തിച്ചത് ( അതിന്റെ പ്രതിഫലം)
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അക്രമിക്കപ്പെടുന്നതല്ല
﴿3:25﴾ وَمِنْ أَهْلِ الْكِتَابِ
X
വേദക്കാരിലുണ്ട്
مَنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِقِنطَارٍ
X
ഒരു (സ്വര്‍ണ)കൂമ്പാരം
يُؤَدِّهِ
X
അത് അവന്‍ തിരിച്ചുതരും
إِلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّنْ
X
ചിലര്‍
إِن تَأْمَنْهُ
X
നീ അവനെ വിശ്വസിച്ചേല്‍പിച്ചാല്‍
بِدِينَارٍ
X
ഒരു ദീനാര്‍
لَّا يُؤَدِّهِ
X
അത് അവന്‍ തിരിച്ചുനല്‍കുകയില്ല
إِلَيْكَ
X
നിനക്ക്
إِلَّا مَا دُمْتَ عَلَيْهِ قَائِمًاۗ
X
നീ അവനെ നിരന്തരം പിന്തുടര്‍ന്നാലല്ലാതെ
ذَٰلِكَ
X
അത്
بِأَنَّهُمْ قَالُوا
X
അവര്‍ പറഞ്ഞതുകൊണ്ടാണ്
لَيْسَ
X
ഇല്ല
عَلَيْنَا
X
നമ്മുടെ മേല്‍
فِي الْأُمِّيِّينَ
X
നിരക്ഷരരുടെ കാര്യത്തില്‍
سَبِيلٌ
X
ഒരു മാര്‍ഗവും(ഒരു കുറ്റവും)
وَيَقُولُونَ
X
അവര്‍ പറയുകയും ചെയ്യുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:75﴾ وَإِنَّ مِنْهُمْ
X
തീര്‍ച്ചയായും അവരിലുണ്ട്
لَفَرِيقًا
X
ഒരു വിഭാഗം
يَلْوُونَ
X
അവര്‍ വളക്കുന്നു
أَلْسِنَتَهُم
X
അവരുടെ നാവുകള്‍
بِالْكِتَابِ
X
വേദം കൊണ്ട് (വായിക്കുമ്പോള്‍)
لِتَحْسَبُوهُ
X
നിങ്ങള്‍ അതിനെ ധരിക്കാന്‍ വേണ്ടി
مِنَ الْكِتَابِ
X
വേദപുസ്തകത്തിലുള്ളതാണെന്ന്
وَمَا هُوَ
X
അതല്ല
مِنَ الْكِتَابِ
X
വേദപുസ്തകത്തിലുള്ളത്
وَيَقُولُونَ
X
അവര്‍ പറയുന്നു
هُوَ
X
അത്
مِنْ عِندِ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ളതാണെന്ന്
وَمَا هُوَ
X
അതല്ല
مِنْ عِندِ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ളത്
وَيَقُولُونَ
X
അവര്‍ പറയുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെമേല്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:78﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം സത്യത്തെ നിഷേധിച്ചവര്‍
وَمَاتُوا
X
അവര്‍ മരിക്കുകയും ചെയ്തു
وَهُمْ كُفَّارٌ
X
അവര്‍ സത്യനിഷേധികളായിരിക്കെത്തന്നെ
فَلَن يُقْبَلَ
X
സ്വീകരിക്കപ്പെടുകയില്ല
مِنْ أَحَدِهِم
X
അവരില്‍ ഒരാളില്‍നിന്നും
مِّلْءُ الْأَرْضِ
X
ഭൂമി നിറയെ
ذَهَبًا
X
സ്വര്‍ണം
وَلَوِ افْتَدَىٰ
X
പ്രായശ്ചിത്തം നല്‍കിയാലും
بِهِۗ
X
അതിനെ, അതുകൊണ്ട്
أُولَٰئِكَ
X
അവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
وَمَا لَهُم
X
അവര്‍ക്കില്ല
مِّن نَّاصِرِينَ
X
സഹായികളില്‍ നിന്ന് (ആരും)
﴿3:91﴾ لَيْسُوا
X
അവര്‍(വേദക്കാര്‍) അല്ല
سَوَاءًۗ
X
സമം, (ഒരുപോലെ)
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരിലുണ്ട്
أُمَّةٌ
X
ഒരു സമൂഹം
قَائِمَةٌ
X
(നേര്‍മാര്‍ഗത്തില്‍) നിലകൊള്ളുന്നു
يَتْلُونَ
X
അവര്‍ പാരായണം ചെയ്യുന്നു
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങള്‍
آنَاءَ اللَّيْلِ
X
രാത്രി വേളകളില്‍
وَهُمْ يَسْجُدُونَ
X
അവര്‍ സാഷ്ടാംഗം പ്രണമിക്കുന്നവരായിരിക്കെ
﴿3:113﴾ وَالَّذِينَ
X
അവര്‍ ഒരു കൂട്ടരാകുന്നു
إِذَا فَعَلُوا
X
അവര്‍ ചെയ്താല്‍
فَاحِشَةً
X
വല്ല നീചകൃത്യവും
أَوْ ظَلَمُوا
X
അല്ലെങ്കില്‍ അക്രമം കാണിച്ചാല്‍
أَنفُسَهُمْ
X
തങ്ങളോട് തന്നെ
ذَكَرُوا
X
അവര്‍ ഓര്‍ക്കുന്നു(ഓര്‍ക്കും)
اللَّهَ
X
അല്ലാഹുവെ
فَاسْتَغْفَرُوا
X
അപ്പോള്‍ തന്നെ അവര്‍ മാപ്പിരക്കും
لِذُنُوبِهِمْ
X
തങ്ങളുടെ പാപങ്ങള്‍ക്ക്
وَمَن يَغْفِرُ
X
ആര് പൊറുക്കും
الذُّنُوبَ
X
പാപങ്ങള്‍
إِلَّا اللَّهُ
X
അല്ലാഹുവല്ലാതെ
وَلَمْ يُصِرُّوا
X
അവര്‍ ഉറച്ചുനില്‍ക്കുകയുമില്ല
عَلَىٰ مَا فَعَلُوا
X
അവര്‍ പ്രവര്‍ത്തിച്ചതില്‍ (തെറ്റുകളില്‍)
وَهُمْ يَعْلَمُونَ
X
അവര്‍ അറിയുന്നവരായിരിക്കെ
﴿3:135﴾ وَمَا كَانَ
X
ഉണ്ടാവില്ല
لِنَبِيٍّ
X
ഒരു പ്രവാചകനില്‍നിന്നും
أَن يَغُلَّۚ
X
വഞ്ചന നടത്തുകയെന്നത്
وَمَن يَغْلُلْ
X
ആരെങ്കിലും വഞ്ചി(ച്ചെടുത്താല്‍)ച്ചാല്‍
يَأْتِ
X
അവന്‍ വരും
بِمَا غَلَّ
X
താന്‍ വഞ്ചിച്ചെടുത്തതുമായി
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
ثُمَّ
X
പിന്നെ
تُوَفَّىٰ
X
പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
ഓരോരുത്തര്‍ക്കും
مَّا كَسَبَتْ
X
താന്‍ നേടിയതി(ന്റെ ഫലം)
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവര്‍ അനീതിക്കിരയാവുകയില്ല, അക്രമിക്കപ്പെടുന്നതല്ല
﴿3:161﴾ وَلَيْسَتِ
X
അല്ല
التَّوْبَةُ
X
പശ്ചാത്താപം
لِلَّذِينَ يَعْمَلُونَ
X
ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക്
السَّيِّئَاتِ
X
തെറ്റുകള്‍
حَتَّىٰ إِذَا حَضَرَ
X
അങ്ങനെ ആസന്നമായാല്‍
أَحَدَهُمُ
X
അവരില്‍ ഒരുവന്
الْمَوْتُ
X
മരണം
قَالَ
X
അവന്‍ പറഞ്ഞു (പറയും)
إِنِّي
X
നിശ്ചയം ഞാന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചിരിക്കുന്നു
الْآنَ
X
ഇപ്പോള്‍
وَلَا الَّذِينَ يَمُوتُونَ
X
മരിക്കുന്നവര്‍ക്കുമുള്ളതല്ല
وَهُمْ كُفَّارٌۚ
X
സത്യനിഷേധികളായി
أُولَٰئِكَ
X
അവര്‍
أَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لَهُمْ
X
അവര്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
﴿4:18﴾ إِنَّمَا وَلِيُّكُمُ
X
നിശ്ചയം, നിങ്ങളുടെ മിത്രം
اللَّهُ
X
അല്ലാഹുവാണ്
وَرَسُولُهُ
X
അവന്റെ ദൂതനും
وَالَّذِينَ آمَنُوا
X
സത്യവിശ്വാസികളുമാണ്
الَّذِينَ يُقِيمُونَ
X
നിഷ്ഠയോടെ നിര്‍വഹിക്കുന്നവര്‍
الصَّلَاةَ
X
നമസ്കാരം
وَيُؤْتُونَ
X
അവര്‍ നല്‍കുകയും ചെയ്യും
الزَّكَاةَ
X
സകാത്ത്
وَهُمْ
X
അവര്‍ ആയിരിക്കെ
رَاكِعُونَ
X
നമിക്കുന്നവര്‍
﴿5:55﴾ وَإِذَا جَاءُوكُمْ
X
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന്
وَقَد دَّخَلُوا
X
എന്നാല്‍ ഉറപ്പായും അവര്‍ കടന്നുവന്നിരിക്കുന്നു
بِالْكُفْرِ
X
സത്യനിഷേധത്തോടെ
وَهُمْ
X
അവര്‍
قَدْ خَرَجُوا
X
അവര്‍ പുറത്ത് പോവുകയുംചെയ്തു
بِهِۚ
X
അതുമായി
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായറിയുന്നവനാണ്
بِمَا كَانُوا يَكْتُمُونَ
X
അവര്‍ മറച്ചുവച്ചിരുന്നവയെക്കുറിച്ച്
﴿5:61﴾ وَهُمْ
X
അവര്‍
يَنْهَوْنَ
X
അവര്‍ (മറ്റുള്ളവരെ) തടയുന്നു
عَنْهُ
X
അതില്‍നിന്ന്
وَيَنْأَوْنَ
X
അവര്‍ സ്വയം അകന്നു നില്‍ക്കുകയും ചെയ്യുന്നു
عَنْهُۖ
X
അതില്‍നിന്ന്
وَإِن يُهْلِكُونَ
X
അവര്‍ നാശമുണ്ടാക്കുന്നില്ല
إِلَّا أَنفُسَهُمْ
X
തങ്ങള്‍ക്കുതന്നെയല്ലാതെ
وَمَا يَشْعُرُونَ
X
അവര്‍ (അതേക്കുറിച്ച്) ബോധവാന്മാരാകുന്നില്ല
﴿6:26﴾ قَدْ خَسِرَ
X
തീര്‍ച്ചയായും തുലഞ്ഞതുതന്നെ
الَّذِينَ كَذَّبُوا
X
കള്ളമാക്കി തള്ളിയവന്‍
بِلِقَاءِ اللَّهِۖ
X
അല്ലാഹുവുമായുള്ള കണ്ടുമുട്ടലിനെ
حَتَّىٰ إِذَا جَاءَتْهُمُ
X
അങ്ങനെ അവര്‍ക്ക് വന്നെത്തുമ്പോള്‍
السَّاعَةُ
X
ആ സമയം
بَغْتَةً
X
പെട്ടെന്ന്
قَالُوا
X
അവര്‍ പറഞ്ഞു (വിലപിക്കും)
يَا حَسْرَتَنَا
X
ഞങ്ങളുടെ കഷ്ടം!
عَلَىٰ مَا فَرَّطْنَا
X
ഞങ്ങള്‍ വീഴ്ച വരുത്തിയതിനാല്‍
فِيهَا
X
അതില്‍
وَهُمْ
X
അപ്പോഴവര്‍
يَحْمِلُونَ
X
അവര്‍ വഹിക്കും (വഹിക്കുന്നവരായിരിക്കും)
أَوْزَارَهُمْ
X
തങ്ങളുടെ പാപഭാരങ്ങള്‍
عَلَىٰ ظُهُورِهِمْۚ
X
അവരുടെ മുതുകുകളില്‍
أَلَا
X
അറിയുക
سَاءَ
X
എത്രചീത്ത
مَا يَزِرُونَ
X
അവര്‍ പേറുന്ന ഭാരം
﴿6:31﴾ وَهُوَ
X
അവന്‍
الْقَاهِرُ
X
പരമാധികാരമുള്ളവനാണ്
فَوْقَ
X
മേല്‍
عِبَادِهِۖ
X
തന്റെ ദാസന്മാരുടെ
وَيُرْسِلُ
X
അവന്‍ നിയോഗിക്കുന്നു
عَلَيْكُمْ
X
നിങ്ങളുടെമേല്‍
حَفَظَةً
X
കാവല്‍ക്കാരെ
حَتَّىٰ إِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
أَحَدَكُمُ
X
നിങ്ങളിലൊരാള്‍ക്ക്
الْمَوْتُ
X
മരണം
تَوَفَّتْهُ
X
അവനെ മരിപ്പിച്ചു (അവന്റെ ആയുസ്സ് അവസാനിപ്പിക്കുന്നു)
رُسُلُنَا
X
നമ്മുടെ ദൂതന്മാര്‍
وَهُمْ
X
അവര്‍
لَا يُفَرِّطُونَ
X
വീഴ്ച വരുത്തുകയില്ല
﴿6:61﴾ وَهَٰذَا
X
ഇത്
كِتَابٌ
X
ഗ്രന്ഥമാണ്
أَنزَلْنَاهُ
X
അതിനെ നാം ഇറക്കി(ഇറക്കിയ)
مُبَارَكٌ
X
അനുഗൃഹീതമായ
مُّصَدِّقُ
X
ശരിവെക്കുന്നതായ
الَّذِي بَيْنَ يَدَيْهِ
X
അതിനുമുമ്പുള്ളതിനെ
وَلِتُنذِرَ
X
നീ മുന്നറിയിപ്പ് നല്‍കാന്‍വേണ്ടിയും
أُمَّ الْقُرَىٰ
X
മാതൃനഗരി(മക്ക)യില്‍
وَمَنْ
X
ആളുകള്‍ക്കും
حَوْلَهَاۚ
X
അതിന്റെ ചുറ്റുമുള്ള
وَالَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِالْآخِرَةِ
X
പരലോകത്തില്‍
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
بِهِۖ
X
അതില്‍
وَهُمْ
X
അവര്‍
عَلَىٰ صَلَاتِهِمْ
X
അവരുടെ നമസ്കാത്തില്‍
يُحَافِظُونَ
X
അവര്‍ നിഷ്ഠ പുലര്‍ത്തുന്നു
﴿6:92﴾ مَن
X
ആരെങ്കിലും
جَاءَ
X
അവന്‍ വന്നു(വന്നാല്‍)
بِالْحَسَنَةِ
X
വല്ല നന്മയുമായി
فَلَهُ
X
അവന്നുണ്ട്
عَشْرُ
X
പത്ത്
أَمْثَالِهَاۖ
X
അതിന്റെ ഇരട്ടികള്‍
وَمَن
X
വല്ലവനും
جَاءَ
X
അവന്‍ വന്നു(വന്നാല്‍)
بِالسَّيِّئَةِ
X
വല്ല തിന്മയുമായി
فَلَا يُجْزَىٰ
X
അവന് പ്രതിഫലം നല്‍കപ്പെടുകയില്ല
إِلَّا مِثْلَهَا
X
അതിനു തല്യമായത് അല്ലാതെ
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവരോട് അനീതി കാണിക്കപ്പെടുകയില്ല
﴿6:160﴾ وَبَيْنَهُمَا
X
ആ രണ്ടു വിഭാഗത്തിനിടയില്‍ (ഉണ്ടായിരിക്കും)
حِجَابٌۚ
X
ഒരു മറ
وَعَلَى الْأَعْرَافِ
X
ഉയരങ്ങളില്‍ ഉണ്ടായിരിക്കും
رِجَالٌ
X
ചില മനുഷ്യര്‍
يَعْرِفُونَ
X
അവര്‍ തിരിച്ചറിയും
كُلًّا
X
എല്ലാവരെയും
بِسِيمَاهُمْۚ
X
അവരുടെ അടയാളങ്ങളിലൂടെ
وَنَادَوْا
X
അവര്‍ വിളിച്ചു പറയും
أَصْحَابَ
X
അവകാശികളോട്
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
أَن سَلَامٌ
X
സമാധാനമുണ്ടാവട്ടെ
عَلَيْكُمْۚ
X
നിങ്ങള്‍ക്ക്
لَمْ يَدْخُلُوهَا
X
അവര്‍ അതില്‍ പ്രവേശിച്ചിട്ടില്ല
وَهُمْ
X
അവര്‍
يَطْمَعُونَ
X
അവര്‍ ആഗ്രഹിക്കുന്നു
﴿7:46﴾ ثُمَّ
X
പിന്നീട്
بَدَّلْنَا
X
നാം മാറ്റി (നാം പകരം വെച്ചു)
مَكَانَ
X
സ്ഥാനത്ത്
السَّيِّئَةِ
X
ദുസ്ഥിതിയുടെ
الْحَسَنَةَ
X
സുസ്ഥിതി
حَتَّىٰ عَفَوا
X
അവര്‍ അഭിവൃദ്ധിപ്പെടുവോളം
وَّقَالُوا
X
അങ്ങനെ അവര്‍ പറഞ്ഞു
قَدْ مَسَّ
X
സ്പര്‍ശിച്ചിട്ടുണ്ട്, ബാധിച്ചിട്ടുണ്ട്
آبَاءَنَا
X
ഞങ്ങളുടെ പിതാക്കളെ
الضَّرَّاءُ
X
ദുരിതം
وَالسَّرَّاءُ
X
സന്തോഷവും
فَأَخَذْنَاهُم
X
അപ്പോള്‍ അവരെ നാം പിടികൂടി
بَغْتَةً
X
പെട്ടെന്ന്
وَهُمْ
X
അവര്‍
لَا يَشْعُرُونَ
X
അവര്‍ അറിയുന്നില്ല
﴿7:95﴾ أَفَأَمِنَ
X
നിര്‍ഭയരായിരിക്കയാണോ
أَهْلُ الْقُرَىٰ
X
ആ നാട്ടുകാര്‍
أَن يَأْتِيَهُم
X
അവര്‍ക്കു വന്നെത്തുന്നതിനെപ്പറ്റി
بَأْسُنَا
X
നമ്മുടെ ശിക്ഷ
بَيَاتًا
X
രാത്രി
وَهُمْ نَائِمُونَ
X
അവര്‍ ഉറങ്ങുന്നവരായിരിക്കെ
﴿7:97﴾ أَوَأَمِنَ
X
അല്ലെങ്കില്‍ നിര്‍ഭയരായിരിക്കയാണോ
أَهْلُ
X
ആള്‍ക്കാര്‍
الْقُرَىٰ
X
ആ നാടുകളിലെ
أَن يَأْتِيَهُم
X
അവര്‍ക്കു വന്നെത്തുന്നതിനെപ്പറ്റി
بَأْسُنَا
X
നമ്മുടെ ശിക്ഷ
ضُحًى
X
പകല്‍ വേളയില്‍
وَهُمْ
X
അവര്‍ ആയിരിക്കെ
يَلْعَبُونَ
X
അവര്‍ കളിക്കുന്നു
﴿7:98﴾ أَيُشْرِكُونَ
X
അവര്‍ പങ്കു ചേര്‍ക്കുന്നുവോ
مَا
X
യാതൊന്നിനെ
لَا يَخْلُقُ
X
അത് പടച്ചുണ്ടാക്കുന്നില്ല
شَيْئًا
X
ഒരു വസ്തുവും
وَهُمْ يُخْلَقُونَ
X
അവരാകട്ടെ അവര്‍ സൃഷ്ടിക്കപ്പെടുന്നു
﴿7:191﴾ وَإِن تَدْعُوهُمْ
X
അവരെ നീ ക്ഷണിക്കുകയാണെങ്കില്‍
إِلَى الْهُدَىٰ
X
നേര്‍വഴിയിലേക്ക്
لَا يَسْمَعُواۖ
X
അവര്‍ കേള്‍ക്കുകയില്ല
وَتَرَاهُمْ
X
അവരെ നിനക്ക് കാണാം
يَنظُرُونَ
X
അവര്‍ നോക്കുന്നതായി
إِلَيْكَ
X
നിന്റെ നേരെ
وَهُمْ لَا يُبْصِرُونَ
X
എന്നാല്‍ അവര്‍ കാണുന്നില്ല
﴿7:198﴾ يُجَادِلُونَكَ
X
അവര്‍ നിന്നോട് തര്‍ക്കിക്കുന്നു
فِي الْحَقِّ
X
ന്യായമായ കാര്യത്തില്‍
بَعْدَمَا
X
ശേഷവും
تَبَيَّنَ
X
അത് വ്യക്തമായതിന്
كَأَنَّمَا يُسَاقُونَ
X
അവര്‍ നയിക്കപ്പെടുന്നതു പോലെ
إِلَى الْمَوْتِ
X
മരണത്തിലേക്ക്
وَهُمْ
X
അവര്‍ ആയിരിക്കെ
يَنظُرُونَ
X
അവര്‍ നോക്കിനില്‍ക്കുന്നു
﴿8:6﴾ وَلَا تَكُونُوا
X
നിങ്ങളാവരുത്
كَالَّذِينَ قَالُوا
X
പറഞ്ഞവരെപ്പോലെ
سَمِعْنَا
X
ഞങ്ങള്‍ കേട്ടിരിക്കുന്നുവെന്ന്
وَهُمْ
X
അവരാകട്ടെ
لَا يَسْمَعُونَ
X
അവര്‍ കേള്‍ക്കുന്നില്ല
﴿8:21﴾ وَمَا كَانَ اللَّهُ لِيُعَذِّبَهُمْ
X
അല്ലാഹു അവരെ ശിക്ഷിക്കുകയില്ല
وَأَنتَ
X
നീ ഉണ്ടായിരിക്കെ
فِيهِمْۚ
X
അവര്‍ക്കിടയില്‍
وَمَا كَانَ اللَّهُ
X
അല്ലാഹുവല്ല
مُعَذِّبَهُمْ
X
അവരെ ശിക്ഷിക്കുന്നവന്‍
وَهُمْ
X
അവര്‍ ആയിരിക്കെ
يَسْتَغْفِرُونَ
X
അവര്‍ പാപമോചനം തേടുന്നു
﴿8:33﴾ وَمَا
X
എന്തുണ്ട് (എന്തര്‍ഹതയുണ്ട്)
لَهُمْ
X
അവര്‍ക്ക്
أَلَّا يُعَذِّبَهُمُ
X
അവരെ അവന്‍ ശിക്ഷിക്കാതിരിക്കാന്‍
اللَّهُ
X
അല്ലാഹു
وَهُمْ
X
അവരാകട്ടെ
يَصُدُّونَ
X
അവര്‍ തടയുന്നു
عَنِ الْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍ നിന്ന്
وَمَا كَانُوا
X
അവരല്ല (താനും)
أَوْلِيَاءَهُۚ
X
അതിന്റെ മേല്‍നോട്ടക്കാര്‍
إِنْ
X
അല്ല
أَوْلِيَاؤُهُ
X
അതിന്റെ മേല്‍നോട്ടക്കാര്‍
إِلَّا
X
അല്ലാതെ
الْمُتَّقُونَ
X
ദൈവഭക്തന്‍മാര്‍
وَلَٰكِنَّ
X
പക്ഷേ
أَكْثَرَهُمْ
X
അവരിലേറെപ്പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿8:34﴾ الَّذِينَ
X
ഒരു കൂട്ടര്‍
عَاهَدتَّ
X
നീ കരാറിലേര്‍പ്പെട്ടു
مِنْهُمْ
X
അവരുമായി
ثُمَّ
X
എന്നിട്ട്
يَنقُضُونَ
X
അവര്‍ ലംഘിക്കുന്നു
عَهْدَهُمْ
X
തങ്ങളുടെ കരാര്‍
فِي كُلِّ مَرَّةٍ
X
എല്ലാ തവണയും
وَهُمْ
X
അവര്‍
لَا يَتَّقُونَ
X
സൂക്ഷമത പുലര്‍ത്തുന്നില്ല
﴿8:56﴾ قَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുക
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവരോട്
بِاللَّهِ
X
അല്ലാഹുവില്‍
وَلَا بِالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും ഇല്ല
وَلَا يُحَرِّمُونَ
X
നിഷിദ്ധമായി ഗണിക്കാത്തവരോടും
مَا حَرَّمَ اللَّهُ
X
അല്ലാഹു വിലക്കിയത്
وَرَسُولُهُ
X
അവന്റെ ദൂതനും
وَلَا يَدِينُونَ
X
ജീവിതവ്യവസ്ഥയായി സ്വീകരിക്കാത്തവരോടും
دِينَ الْحَقِّ
X
സത്യമതത്തെ
مِنَ الَّذِينَ أُوتُوا الْكِتَابَ
X
വേദക്കാരില്‍
حَتَّىٰ يُعْطُوا
X
അവര്‍ നല്‍കും വരെ
الْجِزْيَةَ
X
ജിസ്‌യ
عَن يَدٍ
X
കയ്യോടെ
وَهُمْ
X
അവരായിരിക്കെ
صَاغِرُونَ
X
വിധേയര്‍
﴿9:29﴾ لَقَدِ ابْتَغَوُا
X
അവര്‍ ആഗ്രഹിച്ചിട്ടുണ്ട്
الْفِتْنَةَ
X
കുഴപ്പമുണ്ടാക്കാന്‍
مِن قَبْلُ
X
ഇതിനു മുമ്പും
وَقَلَّبُوا
X
അവര്‍ മാറി മാറി പ്രയോഗിക്കുകയും ചെയ്തു
لَكَ
X
നിനക്കായി
الْأُمُورَ
X
കാര്യങ്ങള്‍ (തന്ത്രങ്ങള്‍)
حَتَّىٰ جَاءَ الْحَقُّ
X
അങ്ങനെ സത്യം വന്നെത്തി
وَظَهَرَ
X
പുലരുകയും ചെയ്തു
أَمْرُ اللَّهِ
X
അല്ലാഹുവിന്റെ വിധി
وَهُمْ كَارِهُونَ
X
അവര്‍ക്ക് അനിഷ്ടകരമായിരിക്കെതന്നെ
﴿9:48﴾ وَمَا مَنَعَهُمْ
X
അവര്‍ക്ക് തടസ്സമായിട്ടില്ല
أَن تُقْبَلَ مِنْهُمْ
X
അവരില്‍ നിന്ന് സ്വീകരിക്കപ്പെടുന്നതിന്ന്
نَفَقَاتُهُمْ
X
അവരുടെ ദാനങ്ങള്‍
إِلَّا أَنَّهُمْ
X
തീര്‍ച്ചയായും അവരാണ് എന്നതല്ലാതെ
كَفَرُوا بِاللَّهِ
X
അല്ലാഹുവിനെ അവര്‍ അവിശ്വസിച്ചു
وَبِرَسُولِهِ
X
അവന്റെ ദൂതനെയും
وَلَا يَأْتُونَ
X
അവര്‍ എത്തുന്നുമില്ല
الصَّلَاةَ
X
നമസ്കാരത്തിന്
إِلَّا وَهُمْ
X
അവരായിട്ടല്ലാതെ
كُسَالَىٰ
X
മടിയന്‍മാര്‍
وَلَا يُنفِقُونَ
X
അവര്‍ ധനം ചെലവഴിക്കുന്നുമില്ല
إِلَّا وَهُمْ
X
അവരായിക്കൊണ്ടല്ലാതെ
كَارِهُونَ
X
വെറുപ്പുള്ളവര്‍
﴿9:54﴾ فَلَا تُعْجِبْكَ
X
നിന്നെ വിസ്മയിപ്പിക്കാതിരിക്കട്ടെ
أَمْوَالُهُمْ
X
അവരുടെ സമ്പത്ത്
وَلَا أَوْلَادُهُمْۚ
X
സന്താനങ്ങളും
إِنَّمَا يُرِيدُ اللَّهُ
X
തീര്‍ച്ചയായും അല്ലാഹു ഉദ്ദേശിക്കുന്നത്
لِيُعَذِّبَهُم
X
അവരെ ശിക്ഷിക്കണമെന്നാണ്
بِهَا
X
അവയിലൂടെ
فِي الْحَيَاةِ الدُّنْيَا
X
ഐഹികജീവിതത്തില്‍ തന്നെ
وَتَزْهَقَ أَنفُسُهُمْ
X
അവര്‍ ജീവന്‍ വെടിയണമെന്നും
وَهُمْ كَافِرُونَ
X
അവര്‍ സത്യനിഷേധികളായിരിക്കെ
﴿9:55﴾ لَوْ يَجِدُونَ
X
അവര്‍ കണ്ടെത്തുകയാണെങ്കില്‍
مَلْجَأً
X
ഏതെങ്കിലും അഭയസ്ഥാനം
أَوْ مَغَارَاتٍ
X
അല്ലെങ്കില്‍ ഗുഹകള്‍
أَوْ مُدَّخَلًا
X
അല്ലെങ്കില്‍ കടന്നിരിക്കാനുള്ള (ഒളിഞ്ഞിരിക്കാനുള്ള) ഇടം
لَّوَلَّوْا
X
അവര്‍ പിന്തിരിഞ്ഞു പോകും
إِلَيْهِ
X
അങ്ങോട്ട്
وَهُمْ يَجْمَحُونَ
X
അവര്‍ വിരണ്ടോടിക്കൊണ്ട്
﴿9:57﴾ وَلَا تُصَلِّ
X
നീ ഒരിക്കലും നിസ്കരിക്കരുത്
عَلَىٰ أَحَدٍ
X
ആരുടെമേലും
مِّنْهُم
X
അവരില്‍നിന്ന്
مَّاتَ
X
മരണമടഞ്ഞ
أَبَدًا
X
ഒരിക്കലും
وَلَا تَقُمْ
X
നില്ക്കുകയുമരുത്
عَلَىٰ قَبْرِهِۖ
X
അവന്റെ കുഴിമാടത്തിനടുത്ത്
إِنَّهُمْ
X
തീര്‍ച്ചയായും അവര്‍
كَفَرُوا
X
തള്ളിപ്പറഞ്ഞിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവിനെ
وَرَسُولِهِ
X
അവന്റെ ദൂതനെയും
وَمَاتُوا
X
അവര്‍ മരണമടയുകയും ചെയ്തു
وَهُمْ فَاسِقُونَ
X
അവര്‍ അധാര്‍മികരായിരിക്കെ
﴿9:84﴾ وَلَا تُعْجِبْكَ
X
നിന്നെ വിസ്മയിപ്പിക്കാതിരിക്കട്ടെ
أَمْوَالُهُمْ
X
അവരുടെ സമ്പത്ത്
وَأَوْلَادُهُمْۚ
X
അവരുടെ സന്താനങ്ങളും
إِنَّمَا يُرِيدُ
X
തീര്‍ച്ചയായും ഉദ്ദേശിക്കുന്നു
اللَّهُ
X
അല്ലാഹു
أَن يُعَذِّبَهُم
X
അവരെ ശിക്ഷിക്കാന്‍
بِهَا
X
അവയിലൂടെ
فِي الدُّنْيَا
X
ഈലോകത്ത് വെച്ച് തന്നെ
وَتَزْهَقَ أَنفُسُهُمْ
X
ജീവന്‍ വെടിയാനും
وَهُمْ كَافِرُونَ
X
അവര്‍ സത്യനിഷേധികളായിരിക്കെതന്നെ
﴿9:85﴾ إِنَّمَا السَّبِيلُ
X
നിശ്ചയമായും മാര്‍ഗമുള്ളത്
عَلَى الَّذِينَ يَسْتَأْذِنُونَكَ
X
നിന്നോട് അനുമതി തേടുന്നവരുടെ കാര്യത്തിലാകുന്നു
وَهُمْ أَغْنِيَاءُۚ
X
അവര്‍ സമ്പന്നരായിരിക്കെ
رَضُوا
X
അവര്‍ തൃപ്തിയടയുകയും ചെയ്തു
بِأَن يَكُونُوا
X
അവരാകുന്നതില്‍
مَعَ الْخَوَالِفِ
X
പിന്തിരിഞ്ഞുനിന്നവരോടൊപ്പം
وَطَبَعَ
X
മുദ്രവെച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങളില്‍
فَهُمْ
X
അതിനാല്‍ അവര്‍
لَا يَعْلَمُونَ
X
ഒന്നും അറിയുന്നില്ല
﴿9:93﴾ وَإِذَا مَا أُنزِلَتْ
X
അവതീര്‍ണമായാല്‍
سُورَةٌ
X
ഏതെങ്കിലുമൊരദ്ധ്യായം
فَمِنْهُم
X
അവരിലുണ്ടാകും
مَّن يَقُولُ
X
ചോദിക്കുന്നവര്‍
أَيُّكُمْ
X
നിങ്ങളില്‍ ആര്‍ക്കാണ്
زَادَتْهُ
X
വര്‍ദ്ധിപ്പിച്ചത്
هَٰذِهِ
X
ഇത്
إِيمَانًاۚ
X
വിശ്വാസം
فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസികള്‍
فَزَادَتْهُمْ
X
അവര്‍ക്കിത് വര്‍ദ്ധിപ്പിച്ചിരിക്കുന്നു
إِيمَانًا
X
വിശ്വാസം
وَهُمْ يَسْتَبْشِرُونَ
X
അവര്‍ (അതില്‍) സന്തോഷിക്കുകയും ചെയ്യുന്നു
﴿9:124﴾ وَأَمَّا الَّذِينَ
X
എന്നാല്‍ ഒരു കൂട്ടര്‍
فِي قُلُوبِهِم
X
അവരുടെ ഹൃദയങ്ങളിലുണ്ട്
مَّرَضٌ
X
രോഗം
فَزَادَتْهُمْ
X
ഇതവര്‍ക്ക് വര്‍ദ്ധിപ്പിച്ചു
رِجْسًا
X
മാലിന്യം
إِلَىٰ رِجْسِهِمْ
X
തങ്ങളുടെ മാലിന്യത്തിലേക്ക്
وَمَاتُوا
X
അവര്‍ മരണമടയുകയും ചെയ്തു
وَهُمْ كَافِرُونَ
X
സത്യനിഷേധികളായിക്കൊണ്ട്തന്നെ
﴿9:125﴾ وَلِكُلِّ أُمَّةٍ
X
ഓരോ സമുദായത്തിനുമുണ്ട്
رَّسُولٌۖ
X
ഓരോ ദൂതന്‍
فَإِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
رَسُولُهُمْ
X
അവരുടെ ദൂതന്‍
قُضِيَ
X
വിധി തീര്‍പ്പുണ്ടാക്കപ്പെടും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْقِسْطِ
X
നീതിപൂര്‍വ്വം
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവരോട് അനീതി ചെയ്യപ്പെടുന്നതല്ല
﴿10:47﴾ وَلَوْ أَنَّ لِكُلِّ نَفْسٍ
X
ഓരോ വ്യക്തിയുടെ കൈവശവും ഉണ്ടായിരുന്നുവെങ്കില്‍
ظَلَمَتْ
X
(ആ വ്യക്തി)അക്രമം പ്രവര്‍ത്തിച്ചു
مَا فِي الْأَرْضِ
X
ഭൂമിയിലുള്ളത്(മുഴുവന്‍)
لَافْتَدَتْ
X
അവര്‍ പിഴയായി നല്‍കുമായിരുന്നു
بِهِۗ
X
അതിനെ
وَأَسَرُّوا
X
അവര്‍ ഉള്ളില്‍ ഒളിപ്പിച്ചുവെക്കുകയും ചെയ്യും
النَّدَامَةَ
X
ഖേദം
لَمَّا رَأَوُا
X
അവര്‍ കാണുമ്പോള്‍
الْعَذَابَۖ
X
ശിക്ഷ
وَقُضِيَ
X
തീര്‍പ്പുകല്‍പിക്കപ്പെടുകയും ചെയ്യും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْقِسْطِۚ
X
നീതി പൂര്‍വ്വം
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവരോട് അനീതി കാണിക്കപ്പെടുകയില്ല
﴿10:54﴾ مَن كَانَ يُرِيدُ
X
ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍
الْحَيَاةَ الدُّنْيَا
X
ഐഹിക ജീവിതം
وَزِينَتَهَا
X
അതിന്റെ ആര്‍ഭാടവും
نُوَفِّ
X
നാം പൂര്‍ണമായി നല്‍കും
إِلَيْهِمْ
X
അവര്‍ക്ക്
أَعْمَالَهُمْ
X
അവരുടെ കര്‍മ്മ (ഫല)ങ്ങള്‍
فِيهَا
X
ഇവിടെവെച്ച് തന്നെ
وَهُمْ
X
അവര്‍
فِيهَا
X
അതില്‍
لَا يُبْخَسُونَ
X
അവര്‍ക്ക് കുറവ് വരുത്തപ്പെടുകയില്ല
فَلَمَّا ذَهَبُوا بِهِ
X
അങ്ങനെ അവര്‍ അവനെ കൊണ്ടുപോയപ്പോള്‍
وَأَجْمَعُوا
X
അവര്‍ തീരുമാനിക്കുകയും ചെയ്തു
أَن يَجْعَلُوهُ
X
അവനെ തള്ളാന്‍
فِي غَيَابَتِ
X
അഗാധതയില്‍
الْجُبِّۚ
X
കിണറിന്റെ
وَأَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَيْهِ
X
അവന്
لَتُنَبِّئَنَّهُم
X
ഉറപ്പായും നീ വഴിയെ അവര്‍ക്ക് വിവരിച്ചുകൊടുക്കുമെന്ന്‌
بِأَمْرِهِمْ هَٰذَا
X
അവരുടെ ഈ ചെയ്തിയെക്കുറിച്ച്
وَهُمْ
X
അവര്‍
لَا يَشْعُرُونَ
X
അവര്‍ ബോധവാന്മാരായിരിക്കുകയില്ല
﴿12:15﴾ وَجَاءَ
X
വന്നു
إِخْوَةُ
X
സഹോദരന്മാര്‍
يُوسُفَ
X
യൂസുഫിന്റെ
فَدَخَلُوا
X
അവര്‍ പ്രവേശിച്ചു
عَلَيْهِ
X
അദ്ദേഹത്തിന്റെ അടുത്ത്
فَعَرَفَهُمْ
X
അപ്പോള്‍ അദ്ദേഹം അവരെ തിരിച്ചറിഞ്ഞു
وَهُمْ
X
അവരാകട്ടെ
لَهُ
X
അദ്ദേഹത്തെ
مُنكِرُونَ
X
പരിചയമില്ലാത്തവരാകുന്നു
﴿12:58﴾ ذَٰلِكَ
X
അത്
مِنْ أَنبَاءِ
X
വൃത്താന്തങ്ങളില്‍പെട്ടതാകുന്നു
الْغَيْبِ
X
അദൃശ്യ
نُوحِيهِ
X
നാമത് ബോധനമായിനല്‍കുന്നു
إِلَيْكَۖ
X
നിനക്ക്
وَمَا كُنتَ
X
നീ ഉണ്ടായിരുന്നില്ല
لَدَيْهِمْ
X
അവരുടെ അടുത്ത്
إِذْ أَجْمَعُوا
X
അവര്‍ തീരുമാനിച്ചപ്പോള്‍
أَمْرَهُمْ
X
തങ്ങളുടെ കാര്യം
وَهُمْ
X
അവരായിരിക്കെ
يَمْكُرُونَ
X
അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു
﴿12:102﴾ وَكَأَيِّن
X
എത്രയെത്ര
مِّنْ آيَةٍ
X
അടയാളങ്ങള്‍
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَالْأَرْضِ
X
ഭൂമിയിലും
يَمُرُّونَ
X
അവര്‍ നടക്കുന്നു
عَلَيْهَا
X
അവക്കരികിലൂടെ
وَهُمْ
X
അവരായിരിക്കെ
عَنْهَا
X
അവയെ
مُعْرِضُونَ
X
അവഗണിച്ചവര്‍
﴿12:105﴾ أَفَأَمِنُوا
X
അവര്‍ നിര്‍ഭയരായിരിക്കയാണോ
أَن تَأْتِيَهُمْ
X
അവര്‍ക്ക് വന്നെത്തുന്നതിനെക്കുറിച്ച്
غَاشِيَةٌ
X
ആവരണം ചെയ്യുന്നത്
مِّنْ عَذَابِ اللَّهِ
X
അല്ലാഹുവിന്റ ശിക്ഷയില്‍നിന്ന്
أَوْ تَأْتِيَهُمُ
X
അല്ലെങ്കില്‍ അവര്‍ക്ക് വന്നെത്തുന്നതിനെക്കുറിച്ച്
السَّاعَةُ
X
അന്ത്യദിനം
بَغْتَةً
X
പെട്ടെന്ന്
وَهُمْ
X
അവരായിരിക്കെ
لَا يَشْعُرُونَ
X
അവര്‍ ബോധവാന്മാരാകുന്നില്ല
﴿12:107﴾ وَيُسَبِّحُ
X
വിശുദ്ധിയെ വാഴ്ത്തുന്നു
الرَّعْدُ
X
ഇടിനാദം
بِحَمْدِهِ
X
അവനെ(അല്ലാഹുവിനെ)സ്തുതിച്ചുകൊണ്ട്
وَالْمَلَائِكَةُ
X
മലക്കുകളും
مِنْ خِيفَتِهِ
X
അവനെ സംബന്ധിച്ച ഭയത്താല്‍
وَيُرْسِلُ
X
അവന്‍ അയക്കുകയും ചെയ്യുന്നു
الصَّوَاعِقَ
X
ഗര്‍ജനമുള്ള ഇടിവാളുകളെ
فَيُصِيبُ
X
അങ്ങനെ പതിക്കുന്നു
بِهَا
X
അത്
مَن يَشَاءُ
X
അവര്‍ ഉദ്ദേശിക്കുന്നവരില്‍
وَهُمْ
X
അവര്‍
يُجَادِلُونَ
X
തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
وَهُوَ
X
അവന്‍
شَدِيدُ
X
ശക്തനാണ്
الْمِحَالِ
X
തന്ത്രപ്രയോഗത്തില്‍
﴿13:13﴾ كَذَٰلِكَ
X
അപ്രകാരം
أَرْسَلْنَاكَ
X
നിന്നെ നാം നിയോഗിച്ചു
فِي أُمَّةٍ
X
ഒരു സമുദായത്തില്‍
قَدْ خَلَتْ
X
തീര്‍ച്ചയായും കഴിഞ്ഞുപോയിട്ടുണ്ട്
مِن قَبْلِهَا
X
അതിനു മുമ്പും
أُمَمٌ
X
സമുദായങ്ങള്‍
لِّتَتْلُوَ
X
നീ വായിച്ചുകേള്‍പിക്കാന്‍ വേണ്ടി
عَلَيْهِمُ
X
അവര്‍ക്ക്
الَّذِي أَوْحَيْنَا
X
നാം ദിവ്യബോധനമായി നല്‍കിയത്
إِلَيْكَ
X
നിനക്ക്
وَهُمْ
X
അവരാകട്ടെ
يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِالرَّحْمَٰنِۚ
X
പരമകാരുണികനെ
قُلْ
X
നീ പറയുക
هُوَ
X
അവനാകുന്നു
رَبِّي
X
എന്റെ നാഥന്‍
لَا إِلَٰهَ
X
ദൈവമേ ഇല്ല
إِلَّا هُوَ
X
അവനല്ലാതെ
عَلَيْهِ
X
അവനില്‍
تَوَكَّلْتُ
X
ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു
وَإِلَيْهِ
X
അവങ്കലേക്കാണ്
مَتَابِ
X
എന്റെ തിരിച്ചുപോക്ക്
﴿13:30﴾ وَالَّذِينَ يَدْعُونَ
X
വിളിച്ചുപ്രാര്‍ത്ഥിക്കുന്നവര്‍
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
لَا يَخْلُقُونَ
X
അവര്‍ സൃഷ്ടിക്കുന്നില്ല
شَيْئًا
X
ഒരു വസ്തുവിനെയും
وَهُمْ
X
അവരാകട്ടെ
يُخْلَقُونَ
X
സൃഷ്ടിക്കപ്പെടുന്നവരാണ്
﴿16:20﴾ أَوَلَمْ يَرَوْا
X
അവര്‍ കാണുന്നില്ലേ
إِلَىٰ مَا
X
ഒരു വസ്തുവെ
خَلَقَ اللَّهُ
X
അല്ലാഹു പടച്ച
مِن شَيْءٍ
X
വസ്തുവില്‍ നിന്ന്
يَتَفَيَّأُ
X
ചാഞ്ഞുകൊണ്ടിരിക്കുന്നു
ظِلَالُهُ
X
അതിന്റെ നിഴല്‍
عَنِ الْيَمِينِ
X
വലത്തോട്ട്
وَالشَّمَائِلِ
X
ഇടത്തോട്ടും
سُجَّدًا
X
സുജൂദ് ചെയ്യുന്നവയായി
لِّلَّهِ
X
അല്ലാഹുവിനെ
وَهُمْ
X
അവ
دَاخِرُونَ
X
വിനയം കാണിക്കുന്നവയായി
﴿16:48﴾ وَلِلَّهِ
X
അല്ലാഹുവിന്ന്
يَسْجُدُ
X
സുജൂദ് ചെയ്യുന്നു
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِ
X
ഭൂമിയിലുള്ളതും
مِن دَابَّةٍ
X
ജീവിയായിട്ട്
وَالْمَلَائِكَةُ
X
മലക്കുകളും
وَهُمْ
X
അവര്‍
لَا يَسْتَكْبِرُونَ
X
അഹങ്കാരം കാണിക്കുന്നില്ല
﴿16:49﴾ يَوْمَ
X
ദിവസം
تَأْتِي
X
വരുന്ന
كُلُّ نَفْسٍ
X
ഓരോ വ്യക്തിയും
تُجَادِلُ
X
തര്‍ക്കിക്കുന്ന, വാദിക്കുന്ന
عَن نَّفْسِهَا
X
തനിക്കു വേണ്ടി
وَتُوَفَّىٰ
X
പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
എല്ലാ ഓരോ വ്യക്തിക്കും
مَّا عَمِلَتْ
X
അവന്‍ പ്രവര്‍ത്തിച്ചത്
وَهُمْ
X
അവരാകട്ടെ
لَا يُظْلَمُونَ
X
അനീതി ചെയ്യപ്പെടുന്നവരുമല്ല
﴿16:111﴾ وَلَقَدْ
X
തീര്‍ച്ചയായും
جَاءَهُمْ
X
അവരിലേക്ക് വരികയുണ്ടായി
رَسُولٌ
X
ഒരു ദൈവദൂതന്‍
مِّنْهُمْ
X
അവരില്‍ നിന്നുള്ള
فَكَذَّبُوهُ
X
അപ്പോള്‍ അവര്‍ അദ്ദേഹത്തെ കളവാക്കി
فَأَخَذَهُمُ
X
അപ്പോള്‍ അവരെ പിടികൂടി
الْعَذَابُ
X
ശിക്ഷ
وَهُمْ
X
അവര്‍ ആയിരിക്കെ
ظَالِمُونَ
X
അക്രമികള്‍
﴿16:113﴾ إِنَّا
X
നിശ്ചയമായും നാം
جَعَلْنَا
X
നാം ആക്കിയിരിക്കുന്നു
مَا عَلَى الْأَرْضِ
X
ഭൂമുഖത്തുള്ളതിനെ
زِينَةً
X
അലങ്കാരം
لَّهَا
X
അതിന്ന്
لِنَبْلُوَهُمْ
X
നാം അവരെ പരീക്ഷിക്കാന്‍
أَيُّهُمْ
X
അവരില്‍ ആരാണ് (എന്ന്)
أَحْسَنُ
X
ഏറ്റവും ഉത്തമന്‍
عَمَلًا
X
കര്‍മത്താല്‍
﴿18:7﴾ وَتَرَى
X
നിനക്കു കാണാം
الشَّمْسَ
X
സൂര്യനെ
إِذَا طَلَعَت
X
അത് ഉദിക്കുമ്പോള്‍
تَّزَاوَرُ
X
അത് തെറ്റുന്നു
عَن كَهْفِهِمْ
X
അവരുടെ ഗുഹയില്‍ നിന്ന്
ذَاتَ الْيَمِينِ
X
വലത്തോട്ട്
وَإِذَا غَرَبَت
X
അത് അസ്തമിച്ചാല്‍
تَّقْرِضُهُمْ
X
അത് അവരെ മുറിച്ചു കടക്കുന്നു
ذَاتَ الشِّمَالِ
X
ഇടത്തോട്ട്
وَهُمْ
X
അവരാകട്ടെ
فِي فَجْوَةٍ
X
ഒരു വിശാലസ്ഥലത്താകുന്നു
مِّنْهُۚ
X
അതിലെ
ذَٰلِكَ
X
അത്
مِنْ آيَاتِ
X
ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു
اللَّهِۗ
X
അല്ലാഹുവിന്റെ
مَن يَهْدِ اللَّهُ
X
ആരെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുന്നുവോ
فَهُوَ
X
അപ്പോള്‍ അവന്‍ തന്നെയാണ്
الْمُهْتَدِۖ
X
നേര്‍വഴി പ്രാപിച്ചവന്‍
وَمَن يُضْلِلْ
X
ആരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ
فَلَن تَجِدَ
X
അപ്പോള്‍ ഒരിക്കലും നീ കണ്ടെത്തുകയില്ല
لَهُ
X
അവന്ന്
وَلِيًّا
X
ഒരു രക്ഷകനെയും
مُّرْشِدًا
X
നേര്‍വഴി കാണിച്ചു കൊടുക്കുന്നവനായ
﴿18:17﴾ وَتَحْسَبُهُمْ
X
നീ അവരെ കുറിച്ച് വിചാരിക്കുന്നു
أَيْقَاظًا
X
ഉണര്‍ന്നിരിക്കുന്നവരായി
وَهُمْ
X
അവരാകട്ടെ
رُقُودٌۚ
X
ഉറങ്ങുന്നവരാകുന്നു
وَنُقَلِّبُهُمْ
X
നാം അവരെ മറിച്ചുകൊണ്ടിരിക്കുന്നു
ذَاتَ الْيَمِينِ
X
വലതു ഭാഗത്തേക്കും
وَذَاتَ الشِّمَالِۖ
X
ഇടതു ഭാഗത്തേക്കും
وَكَلْبُهُم
X
അവരുടെ നായയാകട്ടെ
بَاسِطٌ
X
നീട്ടി വെച്ചിരിക്കയാണ്
ذِرَاعَيْهِ
X
അതിന്റെ രണ്ടു കാലുകളും
بِالْوَصِيدِۚ
X
ഗുഹാമുഖത്ത്
لَوِ اطَّلَعْتَ
X
നീയെങ്ങാനും കണ്ടിരുന്നെങ്കില്‍
عَلَيْهِمْ
X
അവരെ
لَوَلَّيْتَ
X
നീ പിന്തിരിയുക തന്നെ ചെയ്യും
مِنْهُمْ
X
അവരില്‍ നിന്ന്
فِرَارًا
X
ഓടിക്കൊണ്ട്
وَلَمُلِئْتَ
X
നീ നിറക്കപ്പെടുകയും ചെയ്യും
مِنْهُمْ
X
അവര്‍ കാരണമായി
رُعْبًا
X
ഭയത്താല്‍
﴿18:18﴾ وَإِذْ قُلْنَا
X
നാം പറഞ്ഞ സന്ദര്‍ഭം
لِلْمَلَائِكَةِ
X
മലക്കുകളോട്
اسْجُدُوا
X
നിങ്ങള്‍ സുജൂദ് ചെയ്യുവിന്‍
لِآدَمَ
X
ആദമിന്ന്
فَسَجَدُوا
X
അപ്പോള്‍ അവര്‍ സുജൂദ് ചെയ്തു
إِلَّا إِبْلِيسَ
X
ഇബ്‌ലീസ് ഒഴികെ
كَانَ
X
അവനായിരുന്നു
مِنَ الْجِنِّ
X
ജിന്നുകളില്‍ പെട്ടവന്‍
فَفَسَقَ
X
അങ്ങനെ അവന്‍ ധിക്കരിച്ചു
عَنْ أَمْرِ
X
കല്‍പനയെ
رَبِّهِۗ
X
തന്റെ നാഥന്റെ
أَفَتَتَّخِذُونَهُ
X
എന്നിരിക്കെ, അവനെ നിങ്ങള്‍ സ്വീകരിക്കുകയോ
وَذُرِّيَّتَهُ
X
അവന്റെ സന്തതികളെയും
أَوْلِيَاءَ
X
രക്ഷാധികാരികളായി
مِن دُونِي
X
എന്നെ കൂടാതെ
وَهُمْ
X
അവരാകട്ടെ
لَكُمْ
X
നിങ്ങള്‍ക്ക്
عَدُوٌّۚ
X
ശത്രുവാകുന്നു
بِئْسَ
X
എത്ര ചീത്ത
لِلظَّالِمِينَ
X
അക്രമികള്‍ക്ക്
بَدَلًا
X
പകരമായി ലഭിച്ചത്
﴿18:50﴾ الَّذِينَ
X
ഒരുത്തര്‍
ضَلَّ
X
പിഴച്ചുപോയിരിക്കുന്നു
سَعْيُهُمْ
X
അവരുടെ പരിശ്രമങ്ങള്‍
فِي الْحَيَاةِ الدُّنْيَا
X
ഇഹലോകജീവിതത്തില്‍
وَهُمْ
X
അവരാകട്ടെ
يَحْسَبُونَ
X
അവര്‍ വിചാരിക്കുന്നു
أَنَّهُمْ
X
നിശ്ചയം അവര്‍
يُحْسِنُونَ
X
അവര്‍ നന്നായി ചെയ്യുന്നു
صُنْعًا
X
പ്രവര്‍ത്തി
﴿18:104﴾ وَأَنذِرْهُمْ
X
അവര്‍ക്കു നീ താക്കീതു നല്‍കുക
يَوْمَ
X
ദിവസത്തെക്കുറിച്ച്
الْحَسْرَةِ
X
കൊടും ഖേദത്തിന്റെ
إِذْ قُضِيَ
X
വിധിക്കപ്പെട്ടുകഴിയുമ്പോള്‍
الْأَمْرُ
X
സര്‍വ്വകാര്യങ്ങളും
وَهُمْ
X
അവരാകട്ടെ
فِي غَفْلَةٍ
X
അശ്രദ്ധയിലാണ്
وَهُمْ
X
അവര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿19:39﴾ اقْتَرَبَ
X
അടുത്തിരിക്കുന്നു
لِلنَّاسِ
X
ജനങ്ങള്‍ക്ക്
حِسَابُهُمْ
X
അവരുടെ വിചാരണ
وَهُمْ
X
അവര്‍
فِي غَفْلَةٍ
X
അശ്രദ്ധയില്‍
مُّعْرِضُونَ
X
പുറം തിരിഞ്ഞു പോകുന്നവരാണ്
﴿21:1﴾ مَا يَأْتِيهِم
X
അവര്‍ക്ക് വന്നുകിട്ടുന്നില്ല
مِّن ذِكْرٍ
X
ഒരുല്‍ബോധനവും
مِّن رَّبِّهِم
X
അവരുടെ നാഥങ്കല്‍ നിന്ന്
مُّحْدَثٍ
X
പുതുതായി
إِلَّا اسْتَمَعُوهُ
X
അവര്‍ അത് കേട്ടിട്ടല്ലാതെ
وَهُمْ
X
അവരായിരിക്കെ
يَلْعَبُونَ
X
അവര്‍ വിനോദങ്ങളിലേര്‍പ്പെടുന്നു
﴿21:2﴾ لَا يُسْأَلُ
X
അവന്‍ ചോദ്യം ചെയ്യപ്പെടുകയില്ല
عَمَّا يَفْعَلُ
X
അവന്‍ ചെയ്യുന്നതിനെ കുറിച്ച്
وَهُمْ
X
അവരാകട്ടെ
يُسْأَلُونَ
X
അവര്‍ ചോദ്യം ചെയ്യപ്പെടും
﴿21:23﴾ وَجَعَلْنَا
X
നാം ആക്കി
السَّمَاءَ
X
ആകാശത്തെ
سَقْفًا
X
മേല്‍പുര
مَّحْفُوظًاۖ
X
സംരക്ഷിതമായ
وَهُمْ
X
അവര്‍
عَنْ آيَاتِهَا
X
അതിന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്ന്
مُعْرِضُونَ
X
തിരിഞ്ഞുകളയുന്നവരാണ്
﴿21:32﴾ لَهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അതില്‍
زَفِيرٌ
X
നെടുനിശ്വാസം
وَهُمْ
X
അവര്‍
فِيهَا
X
അതില്‍
لَا يَسْمَعُونَ
X
അവര്‍ കേള്‍ക്കുകയില്ല
﴿21:100﴾ لَا يَسْمَعُونَ
X
അവര്‍ കേള്‍ക്കുകയില്ല
حَسِيسَهَاۖ
X
അതിന്റെ നേരിയ ശബ്ദംപോലും
وَهُمْ
X
അവര്‍
فِي مَا اشْتَهَتْ
X
കൊതിച്ചതില്‍
أَنفُسُهُمْ
X
അവരുടെ മനസ്സുകള്‍
خَالِدُونَ
X
ശാശ്വതവാസികളാണ്
﴿21:102﴾ أُولَٰئِكَ
X
അക്കൂട്ടര്‍
يُسَارِعُونَ
X
അവര്‍ തിടുക്കം കൂട്ടുന്നു
فِي الْخَيْرَاتِ
X
നന്മകള്‍ ചെയ്യുന്നതില്‍
وَهُمْ
X
അവര്‍
لَهَا
X
അതിലേക്ക്
سَابِقُونَ
X
മുമ്പേയെത്തുന്നവരാണ്
﴿23:61﴾ وَلَا نُكَلِّفُ
X
നാം (അല്ലാഹു) നിര്‍ബന്ധിക്കുന്നില്ല
نَفْسًا
X
ഒരാളെയും
إِلَّا وُسْعَهَاۖ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
وَلَدَيْنَا
X
നമ്മുടെ പക്കലുണ്ട്
كِتَابٌ
X
ഒരു രേഖ
يَنطِقُ
X
അത് സംസാരിക്കും
بِالْحَقِّۚ
X
സത്യം
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവര്‍ അനീതി ചെയ്യപ്പെടുകയില്ല
﴿23:62﴾ تَلْفَحُ
X
കരിച്ചുകളയും
وُجُوهَهُمُ
X
അവരുടെ മുഖങ്ങളെ
النَّارُ
X
നരകാഗ്നി
وَهُمْ
X
അവര്‍
فِيهَا
X
അതില്‍
كَالِحُونَ
X
പല്ലിളിച്ചുകാട്ടുന്നവരാകുന്നു
﴿23:104﴾ وَاتَّخَذُوا
X
അവര്‍ സ്വീകരിച്ചു
مِن دُونِهِ
X
അവനെ കൂടാതെ
آلِهَةً
X
ദൈവങ്ങളെ
لَّا يَخْلُقُونَ
X
അവര്‍ സൃഷ്ടിക്കുന്നില്ല
شَيْئًا
X
ഒരു വസ്തുവും
وَهُمْ
X
അവരാകട്ടെ
يُخْلَقُونَ
X
സൃഷ്ടിക്കപ്പെടുന്നു
وَلَا يَمْلِكُونَ
X
അവര്‍ ഉടമപ്പെടുത്തുന്നില്ല
لِأَنفُسِهِمْ
X
തങ്ങള്‍ക്ക് തന്നെയും
ضَرًّا
X
ഉപദ്രവത്തെ
وَلَا نَفْعًا
X
ഉപകാരത്തെയും ഇല്ല
وَلَا يَمْلِكُونَ
X
അവര്‍ അധീനപ്പെടുത്തുന്നില്ല
مَوْتًا
X
മരണത്തെ
وَلَا حَيَاةً
X
ജീവിതത്തെയും ഇല്ല
وَلَا نُشُورًا
X
ഉയിര്‍ത്തെഴുന്നേല്‍പിനെയുമില്ല
﴿25:3﴾ قَالُوا
X
അവര്‍ (ദുര്‍മാര്‍ഗികള്‍) പറയും
وَهُمْ فِيهَا يَخْتَصِمُونَ
X
അവരതില്‍ അന്യോന്യം ശണ്‌ഠകൂടിക്കൊണ്ടിരിക്കെ
﴿26:96﴾ فَيَأْتِيَهُم
X
അവരിലത് വന്നെത്തും
بَغْتَةً
X
പെട്ടെന്ന്
وَهُمْ
X
അവര്‍
لَا يَشْعُرُونَ
X
അറിയുകയില്ല
﴿26:202﴾ أُولَٰئِكَ
X
അവര്‍
الَّذِينَ
X
ഒരു വിഭാഗമാണ്
لَهُمْ
X
അവര്‍ക്കുണ്ട്
سُوءُ الْعَذَابِ
X
കഠിന ശിക്ഷ
وَهُمْ
X
അവര്‍
فِي الْآخِرَةِ
X
പരലോകത്ത്
هُمُ
X
അവര്‍
الْأَخْسَرُونَ
X
ഏറ്റവും നഷ്ടം ഭവിക്കുന്നവര്‍
﴿27:5﴾ حَتَّىٰ
X
അങ്ങനെ
إِذَا أَتَوْا
X
അവരെല്ലാം എത്തി
عَلَىٰ وَادِ النَّمْلِ
X
ഉറുമ്പുകളുടെ താഴ്വരയില്‍
قَالَتْ نَمْلَةٌ
X
ഒരു ഉറുമ്പ് പറഞ്ഞു
يَا أَيُّهَا النَّمْلُ
X
ഹേ, ഉറുമ്പുകളേ
ادْخُلُوا
X
നിങ്ങള്‍ പ്രവേശിച്ചു കൊള്ളുക
مَسَاكِنَكُمْ
X
നിങ്ങളുടെ മാളങ്ങളില്‍
لَا يَحْطِمَنَّكُمْ
X
നിങ്ങളെ ചവിട്ടിത്തേച്ചു കളയാന്‍ ഇടവരാതിരിക്കട്ടെ
سُلَيْمَانُ
X
സുലൈമാന്‍
وَجُنُودُهُ
X
അദ്ദേഹത്തിന്റെ സൈന്യവും
وَهُمْ
X
അവര്‍
لَا يَشْعُرُونَ
X
അറിയാതെ
﴿27:18﴾ ارْجِعْ
X
നീ തിരിച്ചു പോവുക
إِلَيْهِمْ
X
അവരിലേക്ക്
فَلَنَأْتِيَنَّهُم
X
തീര്‍ച്ചയായും നാം അവരുടെ അടുത്തെത്തും
بِجُنُودٍ
X
പട്ടാളത്തെ കൂട്ടി
لَّا قِبَلَ
X
ശക്തിയില്ല
لَهُم
X
അവര്‍ക്ക്
بِهَا
X
അതിനെ നേരിടാന്‍
وَلَنُخْرِجَنَّهُم
X
അവരെ നാം പുറത്താക്കുകയും ചെയ്യും
مِّنْهَا
X
അന്നാട്ടില്‍ നിന്ന്
أَذِلَّةً
X
നിന്ദ്യരാക്കി
وَهُمْ
X
അവര്‍
صَاغِرُونَ
X
അപമാനിതരുമാണ്
﴿27:37﴾ وَمَكَرُوا
X
അവര്‍ തന്ത്രം പ്രയോഗിച്ചു
مَكْرًا
X
ഒരു തന്ത്രം
وَمَكَرْنَا
X
നാമും തന്ത്രം പ്രായോഗിച്ചു
مَكْرًا
X
ഒരു തന്ത്രം
وَهُمْ
X
അവരാകട്ടെ
لَا يَشْعُرُونَ
X
(അത്) അറിയുന്നില്ല
﴿27:50﴾ وَقَالَتِ
X
പറഞ്ഞു
امْرَأَتُ فِرْعَوْنَ
X
ഫിര്‍ഔന്റെ പത്നി
قُرَّتُ عَيْنٍ
X
കണ്‍കുളിര്‍മയാണിവന്‍
لِّي
X
എനിക്ക്
وَلَكَۖ
X
അങ്ങേക്കും
لَا تَقْتُلُوهُ
X
അതിനാല്‍ നിങ്ങളിവനെ കൊല്ലരുത്
عَسَىٰ أَن يَنفَعَنَا
X
നമുക്കിവന്‍ ഉപകരിച്ചേക്കാം
أَوْ نَتَّخِذَهُ
X
അല്ലെങ്കില്‍ നമുക്കിവനെ ആക്കാമല്ലോ
وَلَدًا
X
ഒരു മകന്‍
وَهُمْ
X
അവര്‍
لَا يَشْعُرُونَ
X
അവര്‍(യാഥാര്‍ത്ഥ്യം) അറിഞ്ഞിരുന്നില്ല
﴿28:9﴾ وَقَالَتْ
X
അവള്‍ പറഞ്ഞു
لِأُخْتِهِ
X
അവന്റെ സഹോദരിയോട്
قُصِّيهِۖ
X
നീ അവന്റെ പിറകെപോയി അന്വേഷിച്ചുനോക്കുക
فَبَصُرَتْ
X
അങ്ങനെ അവള്‍ വീക്ഷിച്ചു
بِهِ
X
അവനെ (ആ കുട്ടിയെ)
عَن جُنُبٍ
X
അകലെനിന്ന്
وَهُمْ
X
അവര്‍ ആയിരിക്കെ
لَا يَشْعُرُونَ
X
അവര്‍ അറിയുന്നില്ല
﴿28:11﴾ وَحَرَّمْنَا
X
നാം വിലക്കിയിട്ടുണ്ടായിരുന്നു
عَلَيْهِ
X
അവന് (ആ കുട്ടിക്ക്)
الْمَرَاضِعَ
X
മുലയൂട്ടുന്നവരെ
مِن قَبْلُ
X
മുമ്പ്തന്നെ
فَقَالَتْ
X
അപ്പോള്‍ അവള്‍ പറഞ്ഞു
هَلْ أَدُلُّكُمْ
X
നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചുതരട്ടെയോ
عَلَىٰ أَهْلِ بَيْتٍ
X
ഒരു വീട്ടുകാരെ കുറിച്ച്
يَكْفُلُونَهُ
X
അവര്‍ ഇവനെ സംരക്ഷിച്ചുകൊള്ളും
لَكُمْ
X
നിങ്ങള്‍ക്ക് വേണ്ടി
وَهُمْ
X
അവര്‍
لَهُ
X
ഈ കുട്ടിയോട്
نَاصِحُونَ
X
ഗുണകാംക്ഷ പുലര്‍ത്തുന്നവരാണ്
﴿28:12﴾ أَحَسِبَ
X
വിചാരിച്ചുവോ, കണക്കാക്കിയോ
النَّاسُ
X
ജനങ്ങള്‍
أَن يُتْرَكُوا
X
അവര്‍ വിട്ടുകളയപ്പെടുമെന്ന്
أَن يَقُولُوا
X
അവര്‍ പറയുന്നതിനാല്‍
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു (എന്ന്)
وَهُمْ لَا يُفْتَنُونَ
X
അവര്‍ പരീക്ഷണ വിധേയരാവാതെ
﴿29:2﴾ وَلَقَدْ أَرْسَلْنَا
X
തീര്‍ച്ചയായും നാം അയച്ചിട്ടുണ്ട്
نُوحًا
X
നൂഹിനെ
إِلَىٰ قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലേക്ക്
فَلَبِثَ
X
അദ്ദേഹം കഴിച്ചു കൂട്ടി
فِيهِمْ
X
അവരില്‍
أَلْفَ
X
ആയിരം
سَنَةٍ
X
കൊല്ലം
إِلَّا خَمْسِينَ
X
അമ്പതൊഴിച്ച്
عَامًا
X
വര്‍ഷം
فَأَخَذَهُمُ
X
അങ്ങനെ അവരെ പിടികൂടി
الطُّوفَانُ
X
ജലപ്രളയം
وَهُمْ
X
അവര്‍ ആയിരിക്കെ
ظَالِمُونَ
X
അക്രമികള്‍
﴿29:14﴾ وَيَسْتَعْجِلُونَكَ
X
അവര്‍ നിന്നോട് ധൃതി കൂട്ടുന്നു
بِالْعَذَابِۚ
X
ശിക്ഷക്കായി
وَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
أَجَلٌ
X
ഒരവധി
مُّسَمًّى
X
നിര്‍ണയിക്കപ്പെട്ട
لَّجَاءَهُمُ
X
അവര്‍ക്ക് (ഇതിനകം) വന്നെത്തുക തന്നെ ചെയ്യുമായിരുന്നു
الْعَذَابُ
X
ശിക്ഷ
وَلَيَأْتِيَنَّهُم
X
അതവരില്‍ വന്നെത്തുക തന്നെ ചെയ്യും
بَغْتَةً
X
പെട്ടെന്ന്
وَهُمْ
X
അവരായിരിക്കെ
لَا يَشْعُرُونَ
X
അവര്‍ അറിയുന്നില്ല
﴿29:53﴾ يَعْلَمُونَ
X
അവര്‍ അറിയുന്നു
ظَاهِرًا
X
ബാഹ്യവശം (മാത്രം)
مِّنَ الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
وَهُمْ
X
അവര്‍
عَنِ الْآخِرَةِ
X
പരലോകത്തെപ്പറ്റി
هُمْ
X
അവര്‍
غَافِلُونَ
X
അശ്രദ്ധരാണ്
﴿30:7﴾ إِنَّمَا
X
മാത്രമാണ്
يُؤْمِنُ
X
വിശ്വസിക്കുന്നു
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
الَّذِينَ
X
ഒരു കൂട്ടര്‍
إِذَا ذُكِّرُوا
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടാല്‍
بِهَا
X
അതുവഴി
خَرُّوا
X
അവര്‍ പ്രണാമമര്‍പ്പിക്കും
سُجَّدًا
X
സാഷ്ടാംഗം ചെയ്യുന്നരായി
وَسَبَّحُوا
X
അവര്‍ പ്രകീര്‍ത്തിക്കുകയും ചെയ്യും
بِحَمْدِ رَبِّهِمْ
X
തങ്ങളുടെ നാഥനെ വാഴ്ത്തിക്കൊണ്ട്
وَهُمْ لَا يَسْتَكْبِرُونَ۩
X
അവര്‍ അഹങ്കരിക്കുകയില്ല
﴿32:15﴾ وَمَا أَمْوَالُكُمْ
X
നിങ്ങളുടെ സമ്പത്തല്ല
وَلَا أَوْلَادُكُم
X
നിങ്ങളുടെ സന്തതികളും
بِالَّتِي تُقَرِّبُكُمْ
X
നിങ്ങളെ അടുപ്പിക്കുന്നത്
عِندَنَا
X
നമ്മുടെ സന്നിധിയില്‍
زُلْفَىٰ
X
ഒരു അടുപ്പം
إِلَّا مَنْ آمَنَ
X
സത്യവിശ്വാസം സ്വീകരിച്ചവരൊഴികെ
وَعَمِلَ
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَأُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
جَزَاءُ الضِّعْفِ
X
ഇരട്ടി പ്രതിഫലം
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി
وَهُمْ
X
അവര്‍
فِي الْغُرُفَاتِ
X
ഉന്നത സൗധങ്ങളില്‍
آمِنُونَ
X
നിര്‍ഭയരാകുന്നു
وَهُمْ
X
അവര്‍
يَصْطَرِخُونَ
X
അവര്‍ അലമുറയിടും
فِيهَا
X
അവിടെവെച്ച്
﴿35:37﴾