Repeated Words in Quran

< >
Total Found : 23
وَقَالُوا
X
അവര്‍ പറഞ്ഞു
كُونُوا
X
നിങ്ങള്‍ ആവുക
هُودًا
X
ജൂതര്‍
أَوْ نَصَارَىٰ
X
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
تَهْتَدُواۗ
X
നിങ്ങള്‍ നേര്‍വഴിയിലാകും
قُلْ
X
പറയുക
بَلْ
X
അല്ല
مِلَّةَ إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ മാര്‍ഗം സ്വീകരിക്കുക
حَنِيفًاۖ
X
ശുദ്ധമാനസനായ
وَمَا كَانَ
X
അദ്ദേഹം ആയിരുന്നില്ല
مِنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍ പെട്ടവന്‍
﴿2:135﴾ وَكَذَٰلِكَ
X
അപ്രകാരം
جَعَلْنَاكُمْ
X
നാം നിങ്ങളെ ആക്കി
أُمَّةً
X
ഒരു സമുദായം
وَسَطًا
X
സന്തുലിതമായ
لِّتَكُونُوا
X
നിങ്ങളാവാന്‍
شُهَدَاءَ
X
സാക്ഷികള്‍
عَلَى النَّاسِ
X
ജനങ്ങളുടെ മേല്‍
وَيَكُونَ
X
ആയിരിക്കാനും
الرَّسُولُ
X
ദൂതന്‍
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
شَهِيدًاۗ
X
സാക്ഷി
وَمَا جَعَلْنَا
X
നാം ആക്കിയിട്ടില്ല
الْقِبْلَةَ
X
ഖിബ്‌ലയെ
الَّتِي كُنتَ عَلَيْهَا
X
താങ്കള്‍ തിരിഞ്ഞുനിന്നിരുന്ന
إِلَّا لِنَعْلَمَ
X
നാം അറിയാന്‍ വേണ്ടിയല്ലാതെ
مَن
X
ആര്
يَتَّبِعُ
X
പിന്തുടരുന്നു
الرَّسُولَ
X
ദൂതനെ
مِمَّن يَنقَلِبُ
X
പിന്തിരിയുന്നവരില്‍ നിന്ന്
عَلَىٰ عَقِبَيْهِۚ
X
തന്റെ പിന്‍കാലുകളില്‍
وَإِن كَانَتْ
X
അതാണെങ്കിലും
لَكَبِيرَةً
X
വലിയ പ്രശ്നം
إِلَّا عَلَى الَّذِينَ
X
ഒരു കൂട്ടരുടെ കാര്യത്തിലൊഴികെ
هَدَى
X
നേര്‍മാര്‍ഗം കാണിച്ചു
اللَّهُۗ
X
അല്ലാഹു
وَمَا كَانَ اللَّهُ
X
അല്ലാഹു അല്ല
لِيُضِيعَ
X
നഷ്ടപ്പെടുത്തുന്നവന്‍
إِيمَانَكُمْۚ
X
നിങ്ങളുടെ വിശ്വാസത്തെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
X
ജനങ്ങളോട്
لَرَءُوفٌ
X
കൃപാലുവാണ്
رَّحِيمٌ
X
കാരുണ്യവാനും
﴿2:143﴾ مَا كَانَ
X
ആയിരുന്നില്ല
إِبْرَاهِيمُ
X
ഇബ്റാഹീം
يَهُودِيًّا
X
ജൂതന്‍
وَلَا نَصْرَانِيًّا
X
ക്രിസ്ത്യാനിയും അല്ല
وَلَٰكِن
X
എന്നാല്‍
كَانَ حَنِيفًا
X
അദ്ദേഹം വക്രതയില്ലാത്തവനായിരുന്നു
مُّسْلِمًا
X
മുസ്ലി(മായിരുന്നു)
وَمَا كَانَ
X
അദ്ദേഹം ആയിരുന്നില്ല
مِنَ الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളില്‍പെട്ടവന്‍
﴿3:67﴾ قُلْ
X
നീ പറയുക
صَدَقَ اللَّهُۗ
X
അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു
فَاتَّبِعُوا
X
അതിനാല്‍ നിങ്ങള്‍ പിന്‍പറ്റുക
مِلَّةَ
X
പാത
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
حَنِيفًا
X
നിര്‍മലഹൃദയനായ
وَمَا كَانَ
X
അദ്ദേഹം ആയിരുന്നില്ല
مِنَ الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളില്‍പെട്ടവന്‍
﴿3:95﴾ وَمَا كَانَ لِنَفْسٍ
X
ഒരു ദേഹത്തിനും സാധ്യമല്ല
أَن تَمُوتَ
X
മരിക്കാന്‍
إِلَّا بِإِذْنِ اللَّهِ
X
ദൈവഹിതമനുസരിച്ചല്ലാതെ
كِتَابًا مُّؤَجَّلًاۗ
X
അവധി നിര്‍ണയിക്കപ്പെട്ട ഒരു രേഖയാണത്
وَمَن يُرِدْ
X
ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍
ثَوَابَ
X
പ്രതിഫലം
الدُّنْيَا
X
ഇഹലോകത്തിലെ
نُؤْتِهِ
X
നാം അവന് നല്‍കും
مِنْهَا
X
അതില്‍ നിന്ന്
وَمَن يُرِدْ
X
ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍
ثَوَابَ
X
പ്രതിഫലം
الْآخِرَةِ
X
പരലോകത്തെ
نُؤْتِهِ
X
നാം അവന് നല്‍കും
مِنْهَاۚ
X
അതില്‍ നിന്ന്
وَسَنَجْزِي
X
നാം (നല്ല) പ്രതിഫലം നല്‍കും
الشَّاكِرِينَ
X
നന്ദികാണിക്കുന്നവര്‍ക്ക്
﴿3:145﴾ وَمَا كَانَ قَوْلَهُمْ
X
അവരുടെ വാക്ക് (പ്രാര്‍ഥന) ആയിരുന്നില്ല
إِلَّا أَن قَالُوا
X
അവര്‍ പറഞ്ഞതല്ലാതെ
رَبَّنَا
X
ഞങ്ങളുടെ നാഥാ
اغْفِرْ
X
നീ പൊറുത്തുതരേണമേ
لَنَا
X
ഞങ്ങള്‍ക്ക്
ذُنُوبَنَا
X
ഞങ്ങളുടെ പാപങ്ങള്‍
وَإِسْرَافَنَا
X
ഞങ്ങളുടെ അതിരുകവിച്ചിലുകളും
فِي أَمْرِنَا
X
ഞങ്ങളുടെ കാര്യത്തില്‍ (സംഭവിച്ച)
وَثَبِّتْ
X
നീ ഉറപ്പിച്ച് നിര്‍ത്തേണമേ
أَقْدَامَنَا
X
ഞങ്ങളുടെ പാദങ്ങളെ
وَانصُرْنَا
X
നീ ഞങ്ങളെ സഹായിക്കേണമേ
عَلَى الْقَوْمِ
X
ജനത്തിനെതിരെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿3:147﴾ وَمَا كَانَ
X
ഉണ്ടാവില്ല
لِنَبِيٍّ
X
ഒരു പ്രവാചകനില്‍നിന്നും
أَن يَغُلَّۚ
X
വഞ്ചന നടത്തുകയെന്നത്
وَمَن يَغْلُلْ
X
ആരെങ്കിലും വഞ്ചി(ച്ചെടുത്താല്‍)ച്ചാല്‍
يَأْتِ
X
അവന്‍ വരും
بِمَا غَلَّ
X
താന്‍ വഞ്ചിച്ചെടുത്തതുമായി
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
ثُمَّ
X
പിന്നെ
تُوَفَّىٰ
X
പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
ഓരോരുത്തര്‍ക്കും
مَّا كَسَبَتْ
X
താന്‍ നേടിയതി(ന്റെ ഫലം)
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവര്‍ അനീതിക്കിരയാവുകയില്ല, അക്രമിക്കപ്പെടുന്നതല്ല
﴿3:161﴾ مَّا كَانَ اللَّهُ
X
അല്ലാഹുവിന്റെ ചര്യയല്ല
لِيَذَرَ
X
ഉപേക്ഷിക്കുക എന്നത്
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
عَلَىٰ مَا أَنتُمْ عَلَيْهِ
X
നിങ്ങള്‍ ഏതൊരവസ്ഥയിലാണോ ഉള്ളത് അതില്‍, നിങ്ങള്‍ ഇന്നുള്ള അവസ്ഥയില്‍
حَتَّىٰ يَمِيزَ
X
വേര്‍തിരിക്കുന്നതു വരെ, വേര്‍തിരിക്കാതെ
الْخَبِيثَ
X
തിയ്യതിനെ, ചീത്തതിനെ
مِنَ الطَّيِّبِۗ
X
നല്ലതില്‍ നിന്ന്
وَمَا كَانَ اللَّهُ لِيُطْلِعَكُمْ
X
അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തുകയെന്നതും അവന്റ ചര്യയല്ല
عَلَى الْغَيْبِ
X
അഭൗതിക കാര്യങ്ങള്‍
وَلَٰكِنَّ اللَّهَ
X
പക്ഷേ അല്ലാഹു
يَجْتَبِي
X
തെരഞ്ഞെടുക്കുന്നു
مِن رُّسُلِهِ
X
അവന്റെ ദൂതന്‍മാരില്‍നിന്ന്
مَن يَشَاءُۖ
X
അവന്‍ ഇഛിക്കുന്നവരെ
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِۚ
X
അവന്റെ ദൂതന്‍മാരിലും
وَإِن تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍
فَلَكُمْ
X
അപ്പോള്‍ നിങ്ങള്‍ക്കുണ്ട്
أَجْرٌ
X
പ്രതിഫലം
عَظِيمٌ
X
മഹത്തായ
﴿3:179﴾ وَمَا كَانَ
X
ആയിട്ടില്ല, ആകാവതല്ല
لِمُؤْمِنٍ
X
ഒരു വിശ്വാസിക്കും
أَن يَقْتُلَ
X
വധിക്കുകയെന്നത്
مُؤْمِنًا
X
(മറ്റൊരു) വിശ്വാസിയെ
إِلَّا خَطَأًۚ
X
അബദ്ധമായിട്ടല്ലാതെ
وَمَن قَتَلَ
X
ഒരുവന്‍ കൊന്നാല്‍
مُؤْمِنًا
X
ഒരു വിശ്വാസിയെ
خَطَأً
X
അബദ്ധത്തില്‍
فَتَحْرِيرُ
X
അപ്പോള്‍ മോചിപ്പിക്കലാകുന്നു
رَقَبَةٍ
X
ഒരു അടിമയെ
مُّؤْمِنَةٍ
X
വിശ്വാസിയായ
وَدِيَةٌ
X
നഷ്ടപരിഹാരവും
مُّسَلَّمَةٌ
X
നല്‍കപ്പെടുന്ന, ഏല്‍പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
X
അവന്റെ അവകാശികള്‍ക്ക്
إِلَّا أَن يَصَّدَّقُواۚ
X
അവര്‍ ദാനമായി(വിട്ടുകൊടുത്താല്‍)ഒഴികെ
فَإِن كَانَ
X
ഇനി അവനാണെങ്കില്‍
مِن قَوْمٍ
X
ഒരു ജനത്തില്‍ നിന്ന്
عَدُوٍّ
X
ശത്രു
لَّكُمْ
X
നിങ്ങളുടെ
وَهُوَ مُؤْمِنٌ
X
അവന്‍ വിശ്വാസിയാണ്
فَتَحْرِيرُ
X
എങ്കില്‍ മോചിപ്പിക്കലാണ്
رَقَبَةٍ
X
ഒരടിമയെ
مُّؤْمِنَةٍۖ
X
വിശ്വാസിയായ
وَإِن كَانَ
X
അവനാണെങ്കില്‍
مِن قَوْمٍ
X
ഒരു ജനത്തില്‍ നിന്ന്
بَيْنَكُمْ وَبَيْنَهُم
X
നിങ്ങള്‍ക്കും അവര്‍ക്കുമിടയിലുണ്ട്
مِّيثَاقٌ
X
സഖ്യം, ഉടമ്പടി
فَدِيَةٌ
X
എന്നാല്‍ നഷ്ടപരിഹാരം
مُّسَلَّمَةٌ
X
നല്‍കപ്പെടുന്ന, ഏല്‍പ്പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
X
അവന്റെ അവകാശികള്‍ക്ക്
وَتَحْرِيرُ
X
മോചിപ്പിക്കലും
رَقَبَةٍ
X
ഒരടിമയെ
مُّؤْمِنَةٍۖ
X
വിശ്വാസിയായ
فَمَن لَّمْ يَجِدْ
X
ആര്‍ക്കെങ്കിലും കിട്ടിയില്ലെങ്കില്‍ (സാധ്യമല്ലെങ്കില്‍)
فَصِيَامُ
X
നോമ്പ്
شَهْرَيْنِ
X
രണ്ടുമാസം
مُتَتَابِعَيْنِ
X
തുടര്‍ച്ചയായി
تَوْبَةً
X
പശ്ചാതാപമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്ന്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:92﴾ وَجَعَلُوا
X
അവര്‍ നിശ്ചയിച്ചുകൊടുത്തു
لِلَّهِ
X
അല്ലാഹുവിന്
مِمَّا ذَرَأَ
X
അവന്‍ സൃഷ്ടിച്ചതില്‍നിന്ന്
مِنَ الْحَرْثِ
X
കൃഷിയില്‍നിന്ന്
وَالْأَنْعَامِ
X
കാലികളില്‍നിന്നും
نَصِيبًا
X
ഒരു വിഹിതം
فَقَالُوا
X
എന്നിട്ടവര്‍ പറഞ്ഞു(പറയുന്നു)
هَٰذَا
X
ഇത്
لِلَّهِ
X
അല്ലാഹുവിനുള്ളതാണ്
بِزَعْمِهِمْ
X
അവരുടെ ജല്‍പനമനുസരിച്ച്
وَهَٰذَا
X
ഇത് (മറ്റേത്)
لِشُرَكَائِنَاۖ
X
ഞങ്ങളുടെ പങ്കാളികള്‍ക്കും(പങ്കാളികളാക്കിവച്ച ദൈവങ്ങള്‍ക്ക്)
فَمَا كَانَ
X
എന്നാല്‍ ഉള്ളത്
لِشُرَكَائِهِمْ
X
അവരുടെ പങ്കാളികള്‍ക്ക്
فَلَا يَصِلُ
X
അത് എത്തിച്ചേരുകയില്ല
إِلَى اللَّهِۖ
X
അല്ലാഹുവിലേക്ക്
وَمَا كَانَ
X
ഉള്ളത്
لِلَّهِ
X
അല്ലാഹുവിന്
فَهُوَ
X
അത്
يَصِلُ
X
അത് എത്തിച്ചേരും
إِلَىٰ شُرَكَائِهِمْۗ
X
അവരുടെ പങ്കാളികള്‍ക്ക്
سَاءَ
X
ചീത്തയായിരിക്കുന്നു
مَا يَحْكُمُونَ
X
അവര്‍ തീരുമാനിക്കുന്നത്
﴿6:136﴾ قُلْ
X
നീ പറയുക
إِنَّنِي
X
ഉറപ്പായും ഞാന്‍
هَدَانِي
X
എന്നെ നയിച്ചിരിക്കുന്നു
رَبِّي
X
എന്റെ നാഥന്‍
إِلَىٰ صِرَاطٍ
X
വഴിയിലേക്ക്
مُّسْتَقِيمٍ
X
നേരായ
دِينًا
X
മതത്തിലേക്ക്
قِيَمًا
X
ചൊവ്വായ
مِّلَّةَ إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ മാര്‍ഗം
حَنِيفًاۚ
X
സത്യത്തില്‍ നിലകൊണ്ട
وَمَا كَانَ
X
അദ്ദേഹമായിരുന്നില്ല
مِنَ الْمُشْرِكِينَ
X
ബഹുദൈവവാദികളില്‍പെട്ടവന്‍
﴿6:161﴾ وَمَا كَانَ
X
ആയിരുന്നില്ല
جَوَابَ
X
മറുപടി
قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയുടെ
إِلَّا
X
അല്ലാതെ
أَن قَالُوا
X
അവര്‍ പറയുക എന്നത്
أَخْرِجُوهُم
X
ഇവരെ നിങ്ങള്‍ പുറത്താക്കുക
مِّن قَرْيَتِكُمْۖ
X
നിങ്ങളുടെ നാട്ടില്‍ നിന്ന്
إِنَّهُمْ
X
തീര്‍ച്ചയായും ഇവര്‍
أُنَاسٌ
X
ആളുകളാകുന്നു
يَتَطَهَّرُونَ
X
പരിശുദ്ധി നടിക്കുന്നവരായ
﴿7:82﴾ وَمَا كَانَ اللَّهُ لِيُعَذِّبَهُمْ
X
അല്ലാഹു അവരെ ശിക്ഷിക്കുകയില്ല
وَأَنتَ
X
നീ ഉണ്ടായിരിക്കെ
فِيهِمْۚ
X
അവര്‍ക്കിടയില്‍
وَمَا كَانَ اللَّهُ
X
അല്ലാഹുവല്ല
مُعَذِّبَهُمْ
X
അവരെ ശിക്ഷിക്കുന്നവന്‍
وَهُمْ
X
അവര്‍ ആയിരിക്കെ
يَسْتَغْفِرُونَ
X
അവര്‍ പാപമോചനം തേടുന്നു
﴿8:33﴾ وَمَا كَانَ
X
ആയിരുന്നില്ല
اسْتِغْفَارُ
X
പാപമോചനാര്‍ഥന
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
لِأَبِيهِ
X
തന്റെ പിതാവിന്ന് വേണ്ടി
إِلَّا عَن مَّوْعِدَةٍ
X
വാഗ്ദാനത്തിന്റെ പേരിലല്ലാതെ
وَعَدَهَا
X
അദ്ദേഹം അത് വഗ്ദാനം ചെയ്തു
إِيَّاهُ
X
അദ്ദേഹത്തോട് (പിതാവിനോട്)
فَلَمَّا تَبَيَّنَ لَهُ
X
അദ്ദേഹത്തിന് വ്യക്തമായപ്പോള്‍
أَنَّهُ
X
നിശ്ചയം അയാള്‍
عَدُوٌّ لِّلَّهِ
X
അല്ലാഹുവിന്റെ ശത്രുവാണെന്ന്
تَبَرَّأَ مِنْهُۚ
X
അദ്ദേഹം അയാളെ കൈയൊഴിച്ചു
إِنَّ إِبْرَاهِيمَ
X
നിശ്ചയം ഇബ്റാഹീം
لَأَوَّاهٌ
X
ഏറെ പശ്ചാത്താപമുള്ളവനാണ്
حَلِيمٌ
X
സഹനശാലിയുമാണ്
﴿9:114﴾ وَمَا كَانَ اللَّهُ لِيُضِلَّ
X
അല്ലാഹു പിഴച്ചവരായി കണക്കാക്കുകയില്ല
قَوْمًا
X
ഒരു ജനതയെ
بَعْدَ إِذْ هَدَاهُمْ
X
അവരെ നേര്‍വഴിയിലാക്കിയ ശേഷം
حَتَّىٰ يُبَيِّنَ
X
വ്യക്തമാക്കിക്കൊടുക്കുന്നതുവരെ
لَهُم
X
അവര്‍ക്ക്
مَّا يَتَّقُونَۚ
X
അവര്‍ സൂക്ഷിക്കേണ്ടതെന്താണെന്ന്
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെകുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿9:115﴾ وَمَا كَانَ الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍ യുദ്ധത്തിന്ന് പുറപ്പെടാവതല്ല
لِيَنفِرُوا كَافَّةًۚ
X
ഒന്നടങ്കം
فَلَوْلَا نَفَرَ
X
പുറപ്പെടാത്തതെന്ത്
مِن كُلِّ فِرْقَةٍ مِّنْهُمْ
X
അവരിലെ ഓരോ വിഭാഗത്തില്‍നിന്നും
طَائِفَةٌ
X
ഒരു സംഘം
لِّيَتَفَقَّهُوا
X
അവര്‍ അറിവുനേടാന്‍
فِي الدِّينِ
X
ദീനില്‍ (മതകാര്യങ്ങളില്‍)
وَلِيُنذِرُوا
X
അവര്‍ താക്കീത് നല്‍കാനും
قَوْمَهُمْ
X
തങ്ങളുടെ ജനത്തിന്ന്
إِذَا رَجَعُوا
X
അവര്‍ മടങ്ങി വന്നാല്‍
إِلَيْهِمْ
X
അവരുടെ അടുത്തേക്ക്
لَعَلَّهُمْ يَحْذَرُونَ
X
അവര്‍ സൂക്ഷ്മത പുലര്‍ത്തുന്നവരായേക്കാം
﴿9:122﴾ وَمَا كَانَ النَّاسُ
X
മനുഷ്യനായിരുന്നില്ല
إِلَّا أُمَّةً
X
ഒരു സമുദായമല്ലാതെ
وَاحِدَةً
X
ഏക
فَاخْتَلَفُواۚ
X
പിന്നെ അവര്‍ ഭിന്നിച്ചു
وَلَوْلَا كَلِمَةٌ
X
ഒരു വചനമുണ്ടായിരുന്നില്ലെങ്കില്‍
سَبَقَتْ
X
മുന്‍കടന്നു പോയ
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
لَقُضِيَ
X
(ഇതിനകം തന്നെ)തീര്‍പ്പുകല്‍പിക്കപ്പെടുമായിരുന്നു
بَيْنَهُمْ
X
അവര്‍ക്കിടയില്‍
فِيمَا فِيهِ يَخْتَلِفُونَ
X
അവര്‍ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍
﴿10:19﴾ وَمَا كَانَ
X
ആയിട്ടില്ല
هَٰذَا الْقُرْآنُ
X
ഈ ഖുര്‍ആന്‍
أَن يُفْتَرَىٰ
X
കെട്ടിച്ചമക്കപ്പെടാവുന്നത്
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
وَلَٰكِن
X
എന്നാല്‍
تَصْدِيقَ
X
സത്യപ്പെടുത്തുന്നതാണിത്
الَّذِي بَيْنَ يَدَيْهِ
X
അതിന് മുമ്പുള്ളതിനെ
وَتَفْصِيلَ
X
വിശദീകരണവും
الْكِتَابِ
X
ദൈവിക പ്രമാണത്തിന്റെ
لَا رَيْبَ فِيهِ
X
അതിലൊട്ടും സംശയിക്കേണ്ടതില്ല
مِن رَّبِّ الْعَالَمِينَ
X
(ഇത്)ലോകനാഥനില്‍ നിന്നുള്ളത് തന്നെ
﴿10:37﴾ وَمَا كَانَ لِنَفْسٍ
X
ഒരു വ്യക്തിക്കുമാവുകയില്ല
أَن تُؤْمِنَ
X
സത്യവിശ്വാസം സ്വീകരിക്കാന്‍
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടുകൂടിയല്ലാതെ
وَيَجْعَلُ
X
അല്ലാഹു ആക്കുന്നു
الرِّجْسَ
X
മാലിന്യം
عَلَى الَّذِينَ
X
ഒരു കൂട്ടരുടെ മേല്‍
لَا يَعْقِلُونَ
X
അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ല
﴿10:100﴾ أُولَٰئِكَ
X
അവര്‍
لَمْ يَكُونُوا
X
അവര്‍ ആയിട്ടില്ല
مُعْجِزِينَ
X
(അല്ലാഹുവിനെ) തോല്‍പിക്കുന്നവര്‍
فِي الْأَرْضِ
X
ഭൂമിയില്‍
وَمَا كَانَ لَهُم
X
അവര്‍ക്ക് ഉണ്ടാവില്ല
مِّن دُونِ اللَّهِ
X
അല്ലാഹുവല്ലാതെ
مِنْ أَوْلِيَاءَۘ
X
രക്ഷകര്‍
يُضَاعَفُ
X
ഇരട്ടിയാക്കപ്പെടും
لَهُمُ
X
അവര്‍ക്ക്
الْعَذَابُۚ
X
ശിക്ഷ
مَا كَانُوا يَسْتَطِيعُونَ
X
അവര്‍ക്ക് കഴിഞ്ഞിരുന്നില്ല
السَّمْعَ
X
കേള്‍ക്കാന്‍
وَمَا كَانُوا
X
അവരായിരുന്നില്ല
يُبْصِرُونَ
X
അവര്‍ കാണുന്നു
﴿11:20﴾ وَمَا كَانَ
X
ആയിട്ടില്ല
رَبُّكَ
X
നിന്റെ നാഥന്‍
لِيُهْلِكَ
X
അവന്‍ നശിപ്പിക്കാന്‍(ശ്രമിക്കുക)
الْقُرَىٰ
X
നാടുകളെ
بِظُلْمٍ
X
അക്രമമായി
وَأَهْلُهَا
X
ആ നാട്ടുകാരായിരിക്കെ
مُصْلِحُونَ
X
നന്മ പ്രവര്‍ത്തിക്കുന്നവര്‍
﴿11:117﴾ وَلَقَدْ
X
തീര്‍ച്ചയായും
أَرْسَلْنَا
X
നാം അയച്ചിട്ടുണ്ട്
رُسُلًا
X
ദൂതന്മാരെ
مِّن قَبْلِكَ
X
നിനക്കുമുമ്പ്
وَجَعَلْنَا
X
നാം ആക്കിയിട്ടുമുണ്ട്
لَهُمْ
X
അവര്‍ക്ക്
أَزْوَاجًا
X
ഇണകളെ
وَذُرِّيَّةًۚ
X
സന്താനങ്ങളെയും
وَمَا كَانَ
X
ആകാവതല്ല
لِرَسُولٍ
X
ഒരു ദൈവദൂതന്
أَن يَأْتِيَ
X
അദ്ദേഹം വരല്‍
بِآيَةٍ
X
ഒരു ദൃഷ്ടാന്തം കൊണ്ട്
إِلَّا بِإِذْنِ اللَّهِۗ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
لِكُلِّ أَجَلٍ
X
എല്ലാ അവധിക്കുമുണ്ട്
كِتَابٌ
X
ഒരു പ്രമാണം
﴿13:38﴾ قَالَتْ
X
പറഞ്ഞു
لَهُمْ
X
അവരോട്
رُسُلُهُمْ
X
അവരുടെ ദൂതന്മാര്‍
إِن نَّحْنُ
X
ഞങ്ങള്‍ അല്ല
إِلَّا بَشَرٌ
X
മനുഷ്യരല്ലാതെ
مِّثْلُكُمْ
X
നിങ്ങളെ പോലുള്ള
وَلَٰكِنَّ اللَّهَ
X
പക്ഷേ അല്ലാഹു
يَمُنُّ
X
പ്രത്യേകം അനുഗ്രഹിക്കുന്നു
عَلَىٰ مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
مِنْ عِبَادِهِۖ
X
തന്റെ ദാസരില്‍ നിന്ന്
وَمَا كَانَ لَنَا
X
ഞങ്ങള്‍ക്ക് നിവൃത്തിയില്ല
أَن نَّأْتِيَكُم
X
ഞങ്ങള്‍ നിങ്ങളുടെ അടുത്ത് വരാന്‍
بِسُلْطَانٍ
X
ഒരു തെളിവും കൊണ്ട്
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ ഹിതമനുസരിച്ചല്ലാതെ
وَعَلَى اللَّهِ
X
അല്ലാഹുവിലാണ്
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കേണ്ടത്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿14:11﴾ وَقَالَ
X
പറഞ്ഞു
الشَّيْطَانُ
X
പിശാച്
لَمَّا قُضِيَ
X
തീര്‍പ്പുണ്ടായപ്പോള്‍
الْأَمْرُ
X
വിധി
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
وَعَدَكُمْ
X
അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കി
وَعْدَ الْحَقِّ
X
സത്യമായ വാഗ്ദാനം
وَوَعَدتُّكُمْ
X
ഞാനും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കി
فَأَخْلَفْتُكُمْۖ
X
എന്നാല്‍ ഞാന്‍ അത് നിങ്ങളോട് ലംഘിച്ചു
وَمَا كَانَ لِيَ
X
എനിക്കില്ലായിരുന്നു
عَلَيْكُم
X
നിങ്ങളുടെ മേല്‍
مِّن سُلْطَانٍ
X
ഒരധികാരവും
إِلَّا أَن دَعَوْتُكُمْ
X
ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്ന് മാത്രം
فَاسْتَجَبْتُمْ لِيۖ
X
അപ്പോള്‍ നിങ്ങള്‍ എനിക്ക് ഉത്തരം നല്‍കി
فَلَا تَلُومُونِي
X
അതിനാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട
وَلُومُوا
X
നിങ്ങള്‍ കുറ്റപ്പെടുത്തുക
أَنفُسَكُمۖ
X
നിങ്ങളെ തന്നെ
مَّا أَنَا بِمُصْرِخِكُمْ
X
ഞാന്‍ നിങ്ങളെ രക്ഷിക്കുന്നവനല്ല
وَمَا أَنتُم
X
നിങ്ങളുമല്ല
بِمُصْرِخِيَّۖ
X
എന്നെ രക്ഷിക്കുന്നവന്‍
إِنِّي كَفَرْتُ
X
തീര്‍ച്ചയായും ഞാന്‍ നിഷേധിക്കുന്നു
بِمَا أَشْرَكْتُمُونِ
X
നിങ്ങള്‍ എന്നെ അല്ലാഹുവിന്റെ പങ്കാളിയാക്കിയതിനെ
مِن قَبْلُۗ
X
നേരത്തെ
إِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿14:22﴾ ثُمَّ
X
പിന്നീട്
أَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَيْكَ
X
നിനക്ക്
أَنِ اتَّبِعْ
X
നീ പിന്‍പറ്റുകയെന്ന്
مِلَّةَ
X
ആദര്‍ശം
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
حَنِيفًاۖ
X
നേര്‍വഴിയില്‍ ഉറച്ചുനില്‍ക്കുന്നവനായിക്കൊണ്ട്
وَمَا كَانَ
X
അദ്ദേഹം ആയിരുന്നില്ല
مِنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍ പെട്ടവന്‍
﴿16:123﴾ كُلًّا
X
എല്ലാവരെയും
نُّمِدُّ
X
നാം സഹായിക്കും
هَٰؤُلَاءِ
X
ഇക്കൂട്ടരെയും
وَهَٰؤُلَاءِ
X
അക്കൂട്ടരെയും
مِنْ عَطَاءِ
X
ദാനത്തില്‍നിന്ന്
رَبِّكَۚ
X
നിന്റെ നാഥന്റെ
وَمَا كَانَ
X
ആയിട്ടില്ല
عَطَاءُ
X
ദാനം
رَبِّكَ
X
നിന്റെ നാഥന്റെ
مَحْظُورًا
X
തടയപ്പെടുന്നത്
﴿17:20﴾ وَلَمْ تَكُن
X
ഉണ്ടായതുമില്ല
لَّهُ
X
അവന്ന്
فِئَةٌ
X
ഒരു കക്ഷിയും
يَنصُرُونَهُ
X
അവര്‍ അവനെ സഹായിക്കുന്നു
مِن دُونِ اللَّهِ
X
അല്ലാഹുവിനെ കൂടാതെ
وَمَا كَانَ
X
അവന്‍ ആയതുമില്ല
مُنتَصِرًا
X
സ്വയം അതിജയിക്കുന്നവന്‍
﴿18:43﴾ يَا أُخْتَ
X
ഓ സഹോദരീ
هَارُونَ
X
ഹാറൂനിന്റെ
مَا كَانَ
X
ആയിരുന്നില്ല
أَبُوكِ
X
നിന്റെ പിതാവ്
امْرَأَ
X
മനുഷ്യന്‍
سَوْءٍ
X
ദുഷിച്ച
وَمَا كَانَتْ
X
ആയിരുന്നുമില്ല
أُمُّكِ
X
നിന്റെ മാതാവ്
بَغِيًّا
X
ദുര്‍നടപ്പുകാരി
﴿19:28﴾ مَا اتَّخَذَ
X
സ്വീകരിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
مِن وَلَدٍ
X
ഒരു സന്താനത്തെയും
وَمَا كَانَ مَعَهُ
X
അവന്റെ കൂടെയില്ല
مِنْ إِلَٰهٍۚ
X
ഒരു ദൈവവും
إِذًا
X
എങ്കില്‍
لَّذَهَبَ
X
പോകുമായിരുന്നു
كُلُّ إِلَٰهٍ
X
ഓരോ ദൈവവും
بِمَا خَلَقَ
X
താന്‍ സൃഷ്ടിച്ചതുമായി
وَلَعَلَا
X
മേധാവിത്തം പുലര്‍ത്തുകയും ചെയ്യുമായിരുന്നു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍۚ
X
മറ്റു ചിലരേക്കാള്‍
سُبْحَانَ اللَّهِ
X
അല്ലാഹു എത്ര പരിശുദ്ധന്‍
عَمَّا يَصِفُونَ
X
അവര്‍ ജല്‍പിക്കുന്നതില്‍ നിന്ന്
﴿23:91﴾ إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَةًۖ
X
മഹാദൃഷ്ടാന്തം
وَمَا كَانَ
X
ആയില്ല
أَكْثَرُهُم
X
അവരില്‍ അധികപേരും
مُّؤْمِنِينَ
X
സത്യവിശ്വാസികള്‍
﴿26:8﴾ إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും ഇതിലുണ്ട്
لَآيَةًۖ
X
വലിയ ഗുണപാഠം
وَمَا كَانَ
X
എന്നിട്ടും ആയില്ല
أَكْثَرُهُم
X
അവരിലധികപേരും
مُّؤْمِنِينَ
X
വിശ്വസിക്കുന്നവര്‍
﴿26:67﴾ إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും ഇതിലുണ്ട്
لَآيَةًۖ
X
മഹാ ദൃഷ്ടാന്തം
وَمَا كَانَ أَكْثَرُهُم
X
എന്നിട്ടും അവരിലധികപേരും ആയില്ല
مُّؤْمِنِينَ
X
വിശ്വസിക്കുന്നവര്‍
﴿26:103﴾ إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَةًۖ
X
(മഹാ)ദൃഷ്ടാന്തം
وَمَا كَانَ
X
ആയില്ല
أَكْثَرُهُم
X
അവരില്‍ അധികപേരും
مُّؤْمِنِينَ
X
വിശ്വസിക്കുന്നവര്‍
﴿26:121﴾ فَكَذَّبُوهُ
X
അങ്ങനെ അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു
فَأَهْلَكْنَاهُمْۗ
X
അതിനാല്‍ നാം അവരെ നശിപ്പിച്ചു
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَةًۖ
X
ഒരു ദൃഷ്ടാന്തം
وَمَا كَانَ
X
എന്നാല്‍ ആയില്ല
أَكْثَرُهُم
X
അവരില്‍ അധികപേരും
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿26:139﴾ فَأَخَذَهُمُ
X
ഉടനെ അവരെ പിടികൂടി
الْعَذَابُۗ
X
ശിക്ഷ
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَةًۖ
X
ഒരു ദൃഷ്ടാന്തം
وَمَا كَانَ
X
ആയില്ല
أَكْثَرُهُم
X
അവരിലേറെപ്പേരും
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿26:158﴾ إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَةًۖ
X
ഒരു ദൃഷ്ടാന്തം
وَمَا كَانَ
X
എന്നിട്ടും ആയില്ല
أَكْثَرُهُم
X
അവരിലധികപേരും
مُّؤْمِنِينَ
X
വിശ്വസിച്ചവര്‍
﴿26:190﴾ وَمَا كَانَ
X
ആയിട്ടില്ല
رَبُّكَ
X
നിന്റെ നാഥന്‍
مُهْلِكَ
X
നശിപ്പിക്കുന്നവന്‍
الْقُرَىٰ
X
ഒരു നാടിനെയും
حَتَّىٰ
X
വരെ
يَبْعَثَ
X
നാം അയക്കുന്നു
فِي أُمِّهَا
X
അതിന്റെ കേന്ദ്രത്തിലേക്ക്
رَسُولًا
X
ദൂതനെ
يَتْلُو
X
അദ്ദേഹം ഓതിക്കേള്‍പ്പിക്കുന്നു
عَلَيْهِمْ
X
അവര്‍ക്ക്
آيَاتِنَاۚ
X
നമ്മുടെ വചനങ്ങള്‍
وَمَا كُنَّا
X
നാമായിട്ടില്ല
مُهْلِكِي الْقُرَىٰ
X
നാടിനെ നശിപ്പിക്കുന്നവര്‍
إِلَّا وَأَهْلُهَا
X
അന്നാട്ടുകാരായിട്ടല്ലാതെ
ظَالِمُونَ
X
അക്രമികള്‍
﴿28:59﴾ فَخَسَفْنَا
X
അങ്ങനെ നാം ആഴ്ത്തി
بِهِ
X
അവനെ
وَبِدَارِهِ
X
അവന്റെ ഭവനത്തെയും
الْأَرْضَ
X
ഭൂമിയില്‍
فَمَا كَانَ
X
അപ്പോള്‍ ഉണ്ടായില്ല
لَهُ
X
അവന്
مِن فِئَةٍ
X
ഒരു കക്ഷിയും
يَنصُرُونَهُ
X
അവനെ സഹായിക്കുന്ന
مِن دُونِ اللَّهِ
X
അല്ലാഹുവെ കൂടാതെ
وَمَا كَانَ
X
അവനായതുമില്ല
مِنَ الْمُنتَصِرِينَ
X
സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തില്‍
﴿28:81﴾ فَكُلًّا
X
അങ്ങനെ അവരെയെല്ലാം
أَخَذْنَا
X
നാം പിടികൂടി
بِذَنبِهِۖ
X
അവരുടെ പാപങ്ങളുടെ പേരില്‍
فَمِنْهُم
X
അവരില്‍ ഉണ്ട്
مَّنْ
X
ചിലര്‍
أَرْسَلْنَا
X
നാം അയച്ചു
عَلَيْهِ
X
അവന്റെ(രുടെ) മേല്‍
حَاصِبًا
X
ചരല്‍കാറ്റ്
وَمِنْهُم
X
അവരില്‍ ഉണ്ട്
مَّنْ
X
ചിലര്‍
أَخَذَتْهُ
X
അവനെ പിടികൂടി
الصَّيْحَةُ
X
ഘോരഗര്‍ജനം
وَمِنْهُم
X
അവരില്‍ ഉണ്ട്
مَّنْ
X
ചിലര്‍
خَسَفْنَا بِهِ
X
അവനെ നാം ആഴ്ത്തി
الْأَرْضَ
X
ഭൂമിയില്‍
وَمِنْهُم
X
അവരില്‍ ഉണ്ട്
مَّنْ أَغْرَقْنَاۚ
X
നാം മുക്കിനശിപ്പിച്ചവരും
وَمَا كَانَ اللَّهُ
X
അല്ലാഹു ആയിരുന്നില്ല
لِيَظْلِمَهُمْ
X
അവരെ അക്രമിക്കുക
وَلَٰكِن
X
പക്ഷേ
كَانُوا
X
അവരായിരുന്നു
أَنفُسَهُمْ
X
തങ്ങളോടു തന്നെ
يَظْلِمُونَ
X
അക്രമം പ്രവര്‍ത്തിക്കുന്നവര്‍
﴿29:40﴾ وَمَا كَانَ لِمُؤْمِنٍ
X
ഒരു വിശ്വാസിക്ക് അവകാശമില്ല
وَلَا مُؤْمِنَةٍ
X
ഒരു വിശ്വാസിനിക്കുമില്ല
إِذَا قَضَى اللَّهُ
X
അല്ലാഹു വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍
وَرَسُولُهُ
X
അവന്റെ ദൂതനും
أَمْرًا
X
ഒരു കാര്യം
أَن يَكُونَ لَهُمُ
X
അവര്‍ക്ക് ഉണ്ടായിരിക്കാന്‍
الْخِيَرَةُ
X
സ്വതന്ത്രമായ അഭിപ്രായം
مِنْ أَمْرِهِمْۗ
X
തങ്ങളുടെ കാര്യത്തില്‍
وَمَن يَعْصِ
X
ആരെങ്കിലും ധിക്കരിക്കുകയാണെങ്കില്‍
اللَّهَ
X
അല്ലാഹുവെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
فَقَدْ ضَلَّ
X
അവന്‍ വഴികേടില്‍ അകപ്പെട്ടത് തന്നെ
ضَلَالًا
X
വഴികേടില്‍
مُّبِينًا
X
വ്യക്തമായ
﴿33:36﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَدْخُلُوا
X
നിങ്ങള്‍ പ്രവേശിക്കരുത്
بُيُوتَ النَّبِيِّ
X
പ്രവാചകന്റെ വീടുകളില്‍
إِلَّا أَن يُؤْذَنَ
X
അനുമതി ലഭിച്ചാലല്ലാതെ
لَكُمْ
X
നിങ്ങള്‍ക്ക്
إِلَىٰ طَعَامٍ
X
ഭക്ഷണത്തിന്
غَيْرَ نَاظِرِينَ
X
നോക്കിയിരിക്കുന്നവരാകാതെ
إِنَاهُ
X
അത് പാകമാകുന്നത്
وَلَٰكِنْ
X
എന്നാല്‍
إِذَا دُعِيتُمْ
X
നിങ്ങള്‍ ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടാല്‍
فَادْخُلُوا
X
നിങ്ങള്‍ ചെല്ലുക
فَإِذَا طَعِمْتُمْ
X
നിങ്ങള്‍ ആഹാരം കഴിച്ചാല്‍
فَانتَشِرُوا
X
നിങ്ങള്‍ പിരിഞ്ഞുപോകുക
وَلَا مُسْتَأْنِسِينَ
X
രസിച്ചിരിക്കരുത്
لِحَدِيثٍۚ
X
വര്‍ത്തമാനം പറഞ്ഞുകൊണ്ട്
إِنَّ ذَٰلِكُمْ
X
അത്തരം പ്രവര്‍ത്തികള്‍
كَانَ يُؤْذِي
X
പ്രയാസകരമാകുന്നുണ്ട്
النَّبِيَّ
X
പ്രവാചകന്ന്
فَيَسْتَحْيِي
X
എന്നാല്‍ അദ്ദേഹം ലജ്ജിക്കുകയാണ്
مِنكُمْۖ
X
നിങ്ങളോടത് പറയാന്‍
وَاللَّهُ
X
എന്നാല്‍ അല്ലാഹു
لَا يَسْتَحْيِي
X
ലജ്ജിക്കുന്നില്ല
مِنَ الْحَقِّۚ
X
സത്യം പറയുന്നതില്‍
وَإِذَا سَأَلْتُمُوهُنَّ مَتَاعًا
X
പ്രവാചകന്റെ പത്നിമാരോട് നിങ്ങള്‍ വല്ലതും ചോദിക്കുന്നുവെങ്കില്‍
فَاسْأَلُوهُنَّ
X
നിങ്ങളവരോട് ചോദിക്കുക
مِن وَرَاءِ حِجَابٍۚ
X
മറക്കുപിന്നില്‍ നിന്ന്
ذَٰلِكُمْ
X
അതാണ്
أَطْهَرُ لِقُلُوبِكُمْ
X
നിങ്ങളുടെ ഹൃദയശുദ്ധിക്ക് ഏറ്റവും നല്ലത്
وَقُلُوبِهِنَّۚ
X
അവരുടെ ഹൃദയങ്ങളുടെയും
وَمَا كَانَ لَكُمْ
X
നിങ്ങള്‍ക്കനുവാദമില്ല
أَن تُؤْذُوا
X
ശല്യപ്പെടുത്താന്‍
رَسُولَ اللَّهِ
X
അല്ലാഹുവിന്റെ ദൂതനെ
وَلَا أَن تَنكِحُوا
X
നിങ്ങള്‍ വിവാഹം കഴിക്കാനും പാടില്ല
أَزْوَاجَهُ
X
അദ്ദേഹത്തിന്റെ ഭാര്യമാരെ
مِن بَعْدِهِ
X
അദ്ദേഹത്തിന്റെ (വിയോഗ) ശേഷം
أَبَدًاۚ
X
ഒരിക്കലും
إِنَّ ذَٰلِكُمْ
X
തീര്‍ച്ചയായും ഇതൊക്കെയും
كَانَ
X
ആകുന്നു
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
عَظِيمًا
X
ഗൗരവമുള്ള കാര്യം
﴿33:53﴾ وَمَا كَانَ لَهُ
X
അവന് (ഇബ്‌ലീസിന്) ഉണ്ടായിരുന്നില്ല
عَلَيْهِم
X
അവരുടെ മേല്‍
مِّن سُلْطَانٍ
X
ഒരധികാരവും
إِلَّا لِنَعْلَمَ
X
നാം തിരിച്ചറിയാന്‍ മാത്രമാണിത്
مَن يُؤْمِنُ
X
വിശ്വസിക്കുന്നവരെ
بِالْآخِرَةِ
X
പരലോകത്തില്‍
مِمَّنْ
X
ചിലരില്‍നിന്ന്
هُوَ
X
അവന്‍
مِنْهَا
X
അതേപ്പറ്റി
فِي شَكٍّۗ
X
സംശയത്തിലാകുന്നു
وَرَبُّكَ
X
നിന്റെ നാഥന്‍
عَلَىٰ كُلِّ شَيْءٍ
X
സകല സംഗതികളും
حَفِيظٌ
X
നിരീക്ഷിക്കുന്നവനാണ്
﴿34:21﴾ أَوَلَمْ يَسِيرُوا
X
അവര്‍ സഞ്ചരിക്കുന്നില്ലേ
فِي الْأَرْضِ
X
ഭൂമിയിലൂടെ
فَيَنظُرُوا
X
എന്നിട്ട് നോക്കിക്കാണുന്നില്ലേ
كَيْفَ كَانَ
X
എപ്രകാരമായിരുന്നുവെന്ന്
عَاقِبَةُ
X
പര്യവസാനം
الَّذِينَ مِن قَبْلِهِمْ
X
തങ്ങളുടെ പൂര്‍വ്വികരുടെ
وَكَانُوا
X
അവര്‍ ആയിരുന്നു
أَشَدَّ
X
എത്രയോ കരുത്തവര്‍
مِنْهُمْ
X
ഇവരേക്കാള്‍
قُوَّةًۚ
X
ശക്തിയില്‍
وَمَا كَانَ اللَّهُ لِيُعْجِزَهُ
X
അല്ലാഹുവെ തോല്‍പിക്കുകയില്ല
مِن شَيْءٍ
X
ഒന്നും
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَلَا فِي الْأَرْضِۚ
X
ഭൂമിയിലും ഇല്ല
إِنَّهُ كَانَ
X
നിശ്ചയം അവന്‍ ആകുന്നു
عَلِيمًا
X
സകലവും അറിയുന്നവന്‍
قَدِيرًا
X
എല്ലാറ്റിനും കഴിവുറ്റവനും
﴿35:44﴾ وَمَا كَانَ لَنَا
X
ഞങ്ങള്‍ക്കുണ്ടായിരുന്നില്ലല്ലോ
عَلَيْكُم
X
നിങ്ങളുടെമേല്‍
مِّن سُلْطَانٍۖ
X
ഒരധികാരവും
بَلْ
X
എന്നല്ല
كُنتُمْ
X
നിങ്ങള്‍ ആയിരുന്നു
قَوْمًا
X
ഒരു ജനത
طَاغِينَ
X
അതിക്രമികളായ
﴿37:30﴾ أَوَلَمْ يَسِيرُوا
X
ഇവര്‍ സഞ്ചരിച്ചിട്ടില്ലേ
فِي الْأَرْضِ
X
ഭൂമിയില്‍
فَيَنظُرُوا
X
അങ്ങനെ അവര്‍ കാണുകയും ചെയ്തിട്ടില്ലേ
كَيْفَ كَانَ
X
എപ്രകാരമായിരുന്നുവെന്ന്
عَاقِبَةُ
X
അന്ത്യം
الَّذِينَ كَانُوا
X
ഉണ്ടായിരുന്നവരുടെ
مِن قَبْلِهِمْۚ
X
ഇവര്‍ക്കു മുമ്പ്
كَانُوا
X
അവരായിരുന്നു
هُمْ
X
അവര്‍തന്നെ
أَشَدَّ
X
പ്രബലന്‍മാര്‍
مِنْهُمْ
X
ഇവരേക്കാള്‍
قُوَّةً
X
കരുത്തില്‍
وَآثَارًا
X
ശേഷിപ്പുകളിലും
فِي الْأَرْضِ
X
ഭൂമിയില്‍
فَأَخَذَهُمُ
X
എന്നിട്ട് അവരെ പിടികൂടി
اللَّهُ
X
അല്ലാഹു
بِذُنُوبِهِمْ
X
അവരുടെ പാപങ്ങള്‍ കാരണം
وَمَا كَانَ لَهُم
X
അവര്‍ക്കുണ്ടായിരുന്നില്ല
مِّنَ اللَّهِ
X
അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്ന്
مِن وَاقٍ
X
ഒരു രക്ഷകനും
﴿40:21﴾ وَلَقَدْ أَرْسَلْنَا
X
തീര്‍ച്ചയായും നാം നിയോഗിച്ചിട്ടുണ്ട്
رُسُلًا
X
ദൂതന്‍മാരെ
مِّن قَبْلِكَ
X
നിനക്കു മുമ്പ്
مِنْهُم
X
അവരിലുണ്ട്
مَّن قَصَصْنَا
X
നാം ചരിത്രം വിവരിച്ചു തന്നിട്ടുള്ളവര്‍
عَلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّن لَّمْ نَقْصُصْ
X
നാം ചരിത്രം വിവരിച്ചു തന്നിട്ടില്ലാത്തവരും
عَلَيْكَۗ
X
നിനക്ക്
وَمَا كَانَ لِرَسُولٍ
X
ഒരു ദൈവദൂതനുമാവില്ല
أَن يَأْتِيَ
X
വരാന്‍
بِآيَةٍ
X
ഒരു ദൃഷ്ടാന്തവുമായി
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
فَإِذَا جَاءَ
X
അങ്ങനെ വന്നാല്‍
أَمْرُ اللَّهِ
X
അല്ലാഹുവിന്റെ കല്‍പന
قُضِيَ
X
വിധിക്കപ്പെടുന്നതാണ്
بِالْحَقِّ
X
ന്യായപൂര്‍വം
وَخَسِرَ
X
നഷ്ടത്തിലകപ്പെടുകയും ചെയ്തു
هُنَالِكَ
X
അവിടെ
الْمُبْطِلُونَ
X
അസത്യവാദികള്‍
﴿40:78﴾ وَمَا كَانَ لَهُم
X
അവര്‍ക്കുണ്ടാവുകയില്ല
مِّنْ أَوْلِيَاءَ
X
രക്ഷാധികാരികളാരും
يَنصُرُونَهُم
X
തങ്ങളെ തുണക്കുന്ന
مِّن دُونِ اللَّهِۗ
X
അല്ലാഹുവെക്കുടാതെ
وَمَن يُضْلِلِ
X
ഒരുവനെ ദുര്‍മാര്‍ഗത്തിലാക്കിയാല്‍
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
പിന്നെ അവന്നില്ല
مِن سَبِيلٍ
X
ഒരു (രക്ഷാ)മാര്‍ഗവും
﴿42:46﴾ وَمَا كَانَ لِبَشَرٍ
X
ഒരു മനുഷ്യന്നും ഉണ്ടാവുകയില്ല
أَن يُكَلِّمَهُ
X
അവനോട് സംസാരിക്കുകയെന്നത്
اللَّهُ
X
അല്ലാഹു
إِلَّا وَحْيًا
X
ദിവ്യബോധനമായിട്ടല്ലാതെ
أَوْ مِن وَرَاءِ حِجَابٍ
X
അല്ലെങ്കില്‍ മറക്കുപിന്നില്‍നിന്ന്
أَوْ يُرْسِلَ
X
അല്ലെങ്കില്‍ അവന്‍ അയച്ചുകൊണ്ട്
رَسُولًا
X
ഒരു ദൂതനെ
فَيُوحِيَ
X
അപ്പോള്‍ അദ്ദേഹം ബോധനം നല്‍കുന്നു
بِإِذْنِهِ
X
അവന്റെ അനുമതിയോടെ
مَا يَشَاءُۚ
X
അവനിച്ഛിക്കുന്നത്
إِنَّهُ
X
തീര്‍ച്ചയായും അവന്‍ (അല്ലാഹു)
عَلِيٌّ
X
ഉന്നതനാണ്
حَكِيمٌ
X
അഭിജ്ഞനും
﴿42:51﴾