Repeated Words in Quran

< >
Total Found : 2
اللَّهُ
X
അല്ലാഹു
وَلِيُّ
X
രക്ഷകനാണ്
الَّذِينَ آمَنُوا
X
വിശ്വസിച്ചവരുടെ
يُخْرِجُهُم
X
അവന്‍ അവരെ പുറത്ത് കൊണ്ടുവരുന്നു
مِّنَ الظُّلُمَاتِ
X
ഇരുട്ടുകളില്‍ നിന്ന്
إِلَى النُّورِۖ
X
പ്രകാശത്തിലേക്ക്
وَالَّذِينَ كَفَرُوا
X
എന്നാല്‍ നിഷേധികള്‍ ആവട്ടെ
أَوْلِيَاؤُهُمُ
X
അവരുടെ രക്ഷാധികാരികള്‍
الطَّاغُوتُ
X
വ്യാജദൈവങ്ങളാണ്
يُخْرِجُونَهُم
X
അവര്‍ അവരെ കൊണ്ട് വരുന്നു
مِّنَ النُّورِ
X
വെളിച്ചത്തില്‍ നിന്ന്
إِلَى الظُّلُمَاتِۗ
X
ഇരുട്ടുകളിലേക്ക്
أُولَٰئِكَ
X
അക്കൂട്ടര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
ശാശ്വതവാസികളാണ്
﴿2:257﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
X
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
X
ഒരു കടം
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّى
X
നിശ്ചിതമായ
فَاكْتُبُوهُۚ
X
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
X
എഴുതി വെക്കണം
بَّيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
X
എഴുത്തുകാരന്‍
بِالْعَدْلِۚ
X
നീതിയോടെ
وَلَا يَأْبَ
X
വിസമ്മതിക്കരുത്
كَاتِبٌ
X
എഴുത്തുകാരന്‍
أَن يَكْتُبَ
X
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
X
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
X
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
X
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
X
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
X
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
X
അവന്‍ കുറവ് വരുത്തരുത്
مِنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
X
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
X
മൂഢനോ
أَوْ ضَعِيفًا
X
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
X
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
X
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
X
പറഞ്ഞുകൊടുക്കണം
وَلِيُّهُ
X
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
X
നീതി പൂര്‍വം
وَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
X
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
X
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
X
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
X
പുരുഷരായി
فَرَجُلٌ
X
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
X
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
X
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
X
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
X
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
X
മറ്റവളെ
وَلَا يَأْبَ
X
നിരസിക്കരുത്
الشُّهَدَاءُ
X
സാക്ഷികള്‍
إِذَا مَا دُعُواۚ
X
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
X
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
X
അത് എഴുതിവെക്കാന്‍
صَغِيرًا
X
ചെറുതായാലും
أَوْ كَبِيرًا
X
വലുതായാലും
إِلَىٰ أَجَلِهِۚ
X
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
X
അത്
أَقْسَطُ
X
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَأَقْوَمُ
X
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
X
സാക്ഷ്യത്തിന്
وَأَدْنَىٰ
X
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
X
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
X
ആയാലൊഴികെ
تِجَارَةً
X
കച്ചവടം
حَاضِرَةً
X
റൊക്കം
تُدِيرُونَهَا
X
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَلَّا تَكْتُبُوهَاۗ
X
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
X
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
X
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
X
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
X
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
X
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
X
തീര്‍ച്ചയായും അത്
فُسُوقٌ
X
അധര്‍മമാണ്
بِكُمْۗ
X
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
X
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യവും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:282﴾ إِنَّ أَوْلَى النَّاسِ
X
തീര്‍ച്ചയായും ജനങ്ങളില്‍ ഏറ്റവും അടുത്തവര്‍
بِإِبْرَاهِيمَ
X
ഇബ്റാഹീമിനോട്
لَلَّذِينَ اتَّبَعُوهُ
X
അദ്ദേഹത്തെ പിന്‍പറ്റിയവരാകുന്നു
وَهَٰذَا النَّبِيُّ
X
ഈ പ്രവാചകനും
وَالَّذِينَ آمَنُواۗ
X
വിശ്വസിച്ചവരും
وَاللَّهُ وَلِيُّ
X
അല്ലാഹു രക്ഷകനാണ്
الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെ
﴿3:68﴾ إِذْ هَمَّت
X
ഭാവിച്ച സന്ദര്‍ഭം
طَّائِفَتَانِ
X
രണ്ടു വിഭാഗം
مِنكُمْ
X
നിങ്ങളിലെ
أَن تَفْشَلَا
X
ഭയന്നോടാന്‍, ഭീരുക്കളാകാന്‍
وَاللَّهُ وَلِيُّهُمَاۗ
X
അല്ലാഹു അവരുടെ രക്ഷാധികാരിയായിരിക്കെ
وَعَلَى اللَّهِ
X
അല്ലാഹുവില്‍
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കട്ടെ
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿3:122﴾ إِنَّمَا وَلِيُّكُمُ
X
നിശ്ചയം, നിങ്ങളുടെ മിത്രം
اللَّهُ
X
അല്ലാഹുവാണ്
وَرَسُولُهُ
X
അവന്റെ ദൂതനും
وَالَّذِينَ آمَنُوا
X
സത്യവിശ്വാസികളുമാണ്
الَّذِينَ يُقِيمُونَ
X
നിഷ്ഠയോടെ നിര്‍വഹിക്കുന്നവര്‍
الصَّلَاةَ
X
നമസ്കാരം
وَيُؤْتُونَ
X
അവര്‍ നല്‍കുകയും ചെയ്യും
الزَّكَاةَ
X
സകാത്ത്
وَهُمْ
X
അവര്‍ ആയിരിക്കെ
رَاكِعُونَ
X
നമിക്കുന്നവര്‍
﴿5:55﴾ لَهُمْ
X
അവര്‍ക്കുണ്ട്
دَارُ
X
മന്ദിരം
السَّلَامِ
X
ശാന്തിയുടെ
عِندَ
X
അടുത്ത്
رَبِّهِمْۖ
X
അവരുടെ നാഥന്റെ
وَهُوَ
X
അവനാണ്
وَلِيُّهُم
X
അവരുടെ രക്ഷാധികാരി
بِمَا كَانُوا
X
അവര്‍ ആയിരുന്നത്കാരണം
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿6:127﴾ وَاخْتَارَ مُوسَىٰ
X
മൂസാ തെരഞ്ഞെടുത്തു
قَوْمَهُ
X
അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന്
سَبْعِينَ رَجُلًا
X
എഴുപത് പേരെ
لِّمِيقَاتِنَاۖ
X
നമ്മുടെ നിശ്ചിത സമയത്തേക്ക്
فَلَمَّا أَخَذَتْهُمُ
X
അവരെ പിടികൂടിയപ്പോള്‍
الرَّجْفَةُ
X
ശക്തിയായ പ്രകമ്പനം
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
لَوْ شِئْتَ
X
നീ ഇച്ഛിച്ചിരുന്നെങ്കില്‍
أَهْلَكْتَهُم
X
നിനക്ക് നശിപ്പിക്കാമായിരുന്നു
مِّن قَبْلُ
X
നേരത്തെ തന്നെ
وَإِيَّايَۖ
X
എന്നെയും
أَتُهْلِكُنَا
X
നീ ഞങ്ങളെ നശിപ്പിക്കുകയാണോ
بِمَا فَعَلَ
X
പ്രവര്‍ത്തിച്ചതിന്റെ പേരില്‍
السُّفَهَاءُ
X
വിഡ്ഢികള്‍
مِنَّاۖ
X
ഞങ്ങളിലെ
إِنْ
X
അതല്ല
هِيَ
X
അല്ലാതെ
إِلَّا فِتْنَتُكَ
X
നിന്റെ പരീക്ഷണം
تُضِلُّ
X
നീ വഴികേടിലാക്കുന്നു
بِهَا
X
അതുവഴി
مَن تَشَاءُ
X
നീ ഇച്ഛിക്കുന്നവരെ
وَتَهْدِي
X
നീ നേര്‍വഴിയിലാക്കുന്നു
مَن تَشَاءُۖ
X
നീ ഇച്ഛിക്കുന്നവരെ
أَنتَ
X
നീയാണ്
وَلِيُّنَا
X
ഞങ്ങളുടെ രക്ഷകന്‍
فَاغْفِرْ
X
അതിനാല്‍ നീ പൊറുത്തു തരേണമേ
لَنَا
X
ഞങ്ങള്‍ക്ക്
وَارْحَمْنَاۖ
X
ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ
وَأَنتَ
X
നീയാണ്
خَيْرُ الْغَافِرِينَ
X
പൊറുക്കുന്നവരില്‍ അത്യുത്തമന്‍
﴿7:155﴾ تَاللَّهِ
X
അല്ലാഹുവാണ് സത്യം
لَقَدْ أَرْسَلْنَا
X
നിശ്ചയം നാം ദൂതന്മാരെ അയച്ചിട്ടുണ്ട്
إِلَىٰ أُمَمٍ
X
പല സമുദായങ്ങളിലേക്ക്
مِّن قَبْلِكَ
X
നിനക്ക് മുമ്പ്
فَزَيَّنَ
X
അപ്പോള്‍ അലങ്കാരമായി തോന്നിപ്പിച്ചു
لَهُمُ
X
അവര്‍ക്ക്
الشَّيْطَانُ
X
പിശാച്
أَعْمَالَهُمْ
X
അവരുടെ പ്രവര്‍ത്തികളെ
فَهُوَ
X
അങ്ങനെ അവന്‍
وَلِيُّهُمُ
X
അവരുടെ രക്ഷാധികാരി
الْيَوْمَ
X
ഇന്ന് (ഈ ലോകത്ത്)
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ أَلِيمٌ
X
വേദനാജനകമായ ശിക്ഷ
﴿16:63﴾ قَالُوا
X
അവര്‍ പറയും
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍
أَنتَ
X
നീയാണ്
وَلِيُّنَا
X
ഞങ്ങളുടെ രക്ഷകന്‍
مِن دُونِهِمۖ
X
ഇവരല്ല
بَلْ
X
എന്നാല്‍
كَانُوا
X
അവര്‍ ആയിരുന്നു
يَعْبُدُونَ
X
അവര്‍ ആരാധിക്കുന്നു
الْجِنَّۖ
X
ജിന്നുകളെയാണ്
أَكْثَرُهُم
X
അവരില്‍ ഏറെപ്പേരും
بِهِم
X
അവരില്‍(ജിന്നുകളില്‍)
مُّؤْمِنُونَ
X
വിശ്വസിച്ചിരുന്നവരാകുന്നു
﴿34:41﴾ أَمِ اتَّخَذُوا
X
അതല്ല, അവര്‍ സ്വീകരിച്ചിരിക്കുകയാണോ
مِن دُونِهِ
X
അവനെക്കൂടാതെ
أَوْلِيَاءَۖ
X
രക്ഷകന്മാരെ
فَاللَّهُ
X
എന്നാല്‍ അല്ലാഹു
هُوَ
X
അവന്‍ മാത്രമാകുന്നു
الْوَلِيُّ
X
രക്ഷകന്‍
وَهُوَ
X
അവന്‍
يُحْيِي
X
ജീവിപ്പിക്കുന്നു
الْمَوْتَىٰ
X
മരിച്ചവരെ
وَهُوَ
X
അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿42:9﴾ وَهُوَ
X
അവന്‍
الَّذِي يُنَزِّلُ
X
വര്‍ഷിപ്പിക്കുന്നവനാണ്
الْغَيْثَ
X
മഴ
مِن بَعْدِ مَا قَنَطُوا
X
അവര്‍ നിരാശരായ ശേഷം
وَيَنشُرُ
X
അവന്‍ പരത്തിക്കൊടുക്കുകയും ചെയ്യുന്നു
رَحْمَتَهُۚ
X
തന്റെ കാരുണ്യം
وَهُوَ
X
അവന്‍ തന്നെയാണ്
الْوَلِيُّ
X
രക്ഷകന്‍
الْحَمِيدُ
X
സ്തുത്യര്‍ഹനായ
﴿42:28﴾ إِنَّهُمْ
X
നിശ്ചയം അവര്‍
لَن يُغْنُوا عَنكَ
X
നിനക്ക് ഉപകാരം ചെയ്യാനവര്‍ക്കാകുകയില്ല
مِنَ اللَّهِ شَيْئًاۚ
X
അല്ലാഹുവിനെതിരില്‍ യാതൊരു
وَإِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
بَعْضُهُمْ أَوْلِيَاءُ بَعْضٍۖ
X
പരസ്പരം സഹായികളാണ്
وَاللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
وَلِيُّ
X
രക്ഷാധികാരി
الْمُتَّقِينَ
X
സൂക്ഷ്മതപാലിക്കുന്നവരുടെ
﴿45:19﴾