Repeated Words in Quran

< >
Total Found : 13
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായി അറിയുന്നവന്‍
بِأَعْدَائِكُمْۚ
X
നിങ്ങളുടെ എതിരാളികളെപ്പറ്റി
وَكَفَىٰ بِاللَّهِ
X
അല്ലാഹു മതിയായവനാകുന്നു
وَلِيًّا
X
രക്ഷകനായി
وَكَفَىٰ بِاللَّهِ
X
അല്ലാഹു തന്നെ മതിയായവനാകുന്നു
نَصِيرًا
X
സഹായിയായി
﴿4:45﴾ وَمَا لَكُمْ
X
നിങ്ങള്‍ക്കെന്താണ്
لَا تُقَاتِلُونَ
X
നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ല
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَالْمُسْتَضْعَفِينَ
X
മര്‍ദ്ദിതരുടെയും
مِنَ الرِّجَالِ
X
പുരുഷന്‍മാരുടെയും
وَالنِّسَاءِ
X
സ്ത്രീകളുടെയും
وَالْوِلْدَانِ
X
കുട്ടികളുടെയും
الَّذِينَ يَقُولُونَ
X
അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരാണ്
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَخْرِجْنَا
X
ഞങ്ങളെ മോചിപ്പിക്കേണമേ
مِنْ هَٰذِهِ الْقَرْيَةِ
X
ഈ നാട്ടില്‍ നിന്ന്
الظَّالِمِ أَهْلُهَا
X
മര്‍ദ്ദകരായ ജനത്തിന്റെ(അധികാരികളുടെ)
وَاجْعَل لَّنَا
X
ഞങ്ങള്‍ക്ക് നീ നിശ്ചയിച്ചുതരേണമേ
مِن لَّدُنكَ
X
നിന്റെ പക്കല്‍ നിന്നും
وَلِيًّا
X
ഒരു രക്ഷകനെ
وَاجْعَل لَّنَا
X
ഞങ്ങള്‍ക്ക് നീ നിശ്ചയിച്ചുതരേണമേ
مِن لَّدُنكَ
X
നിന്റെ പക്കല്‍ നിന്ന്
نَصِيرًا
X
ഒരു സഹായിയെ
﴿4:75﴾ وَدُّوا
X
അവര്‍ ആഗ്രഹിക്കുന്നു
لَوْ تَكْفُرُونَ
X
നിങ്ങള്‍ അവിശ്വസിച്ചുവെങ്കില്‍
كَمَا كَفَرُوا
X
അവര്‍ അവിശ്വസിച്ചപോലെ
فَتَكُونُونَ
X
അങ്ങനെ നിങ്ങള്‍ ആകണമെന്ന്
سَوَاءًۖ
X
ഒരു പോലെ
فَلَا تَتَّخِذُوا
X
അതിനാല്‍ നിങ്ങള്‍ ആക്കരുത്
مِنْهُمْ
X
അവരില്‍ നിന്ന്
أَوْلِيَاءَ
X
കൈകാര്യകര്‍ത്താക്കളെ
حَتَّىٰ يُهَاجِرُوا
X
അവര്‍ നാട് വിട്ടുവരും വരെ
فِي سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَإِن تَوَلَّوْا
X
എന്നാല്‍ അവര്‍ പിന്തിരിഞ്ഞാല്‍
فَخُذُوهُمْ
X
നിങ്ങള്‍ അവരെ പിടികൂടുക
وَاقْتُلُوهُمْ
X
നിങ്ങള്‍ അവരെ വധിക്കുകയും ചെയ്യുക
حَيْثُ وَجَدتُّمُوهُمْۖ
X
അവരെ കണ്ടേടത്ത് വെച്ച്
وَلَا تَتَّخِذُوا
X
നിങ്ങള്‍ ആക്കരുത്
مِنْهُمْ
X
അവരില്‍ നിന്ന്
وَلِيًّا
X
കൈകാര്യകര്‍ത്താവായി (മിത്രമായി)
وَلَا نَصِيرًا
X
സഹായിയായും
﴿4:89﴾ وَلَأُضِلَّنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരെ വഴിപിഴപ്പിക്കും
وَلَأُمَنِّيَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരെ വ്യാമോഹിപ്പിക്കും
وَلَآمُرَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരോട് കല്‍പിക്കും
فَلَيُبَتِّكُنَّ
X
അങ്ങനെ അവര്‍ മുറിക്കുകതന്നെ ചെയ്യും
آذَانَ
X
കാതുകള്‍
الْأَنْعَامِ
X
കാലികളുടെ
وَلَآمُرَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരോട് കല്‍പിക്കും
فَلَيُغَيِّرُنَّ
X
അങ്ങനെ അവര്‍ മാറ്റം വരുത്തുകതന്നെ ചെയ്യും (വികൃതമാക്കും)
خَلْقَ اللَّهِۚ
X
അല്ലാഹുവിന്റെ സൃഷ്ടി(കളെ)യെ
وَمَن يَتَّخِذِ
X
വരിക്കുന്നവന്‍, സ്വീകരിക്കുന്നവന്‍
الشَّيْطَانَ
X
പിശാചിനെ
وَلِيًّا
X
രക്ഷകനായി, കൈകാര്യകര്‍ത്താവായി
مِّن دُونِ اللَّهِ
X
അല്ലാഹുവിനെ വിട്ടു
فَقَدْ خَسِرَ
X
അവന്‍ നഷ്ടത്തിലായിരിക്കുന്നു
خُسْرَانًا
X
നഷ്ടത്തിലാകല്‍
مُّبِينًا
X
വ്യക്തമായ
﴿4:119﴾ لَّيْسَ
X
അല്ല
بِأَمَانِيِّكُمْ
X
നിങ്ങളുടെ (വ്യാ)മോഹങ്ങള്‍ അനുസരിച്ച്
وَلَا أَمَانِيِّ أَهْلِ الْكِتَابِۗ
X
വേദക്കാരുടെ (വ്യാ)മോഹമനുസരിച്ചുമല്ല
مَن يَعْمَلْ
X
വല്ലവനും ചെയ്യുന്നുവെങ്കില്‍
سُوءًا
X
തിന്മ
يُجْزَ
X
അവന്‍ ഫലം നല്‍കപ്പെടുന്നു
بِهِ
X
അതിന്റെ
وَلَا يَجِدْ
X
അവന്ന് കണ്ടെത്താനാവുകയില്ല
لَهُ
X
തനിക്ക്
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
وَلِيًّا
X
ഒരു രക്ഷകനെയും
وَلَا نَصِيرًا
X
ഒരു സഹായിയെയും
﴿4:123﴾ فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍ ചെയ്തവരും
فَيُوَفِّيهِمْ
X
അവന്‍ അവര്‍ക്ക് പൂര്‍ണമായി നല്‍കും
أُجُورَهُمْ
X
അവരുടെ പ്രതിഫലം
وَيَزِيدُهُم
X
അവന്‍ അവര്‍ക്ക് വര്‍ദ്ധിപ്പിച്ചുകൊടുക്കും
مِّن فَضْلِهِۖ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
وَأَمَّا الَّذِينَ اسْتَنكَفُوا
X
എന്നാല്‍ വൈമനസ്യം കാണിച്ചവര്‍
وَاسْتَكْبَرُوا
X
അവര്‍ അഹന്ത നടിക്കുകയും
فَيُعَذِّبُهُمْ
X
അവരെ അവന്‍ ശിക്ഷിക്കും
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
وَلَا يَجِدُونَ
X
അവര്‍ കണ്ടെത്തുകയില്ല
لَهُم
X
അവര്‍ക്ക്
مِّن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
وَلِيًّا
X
ഒരു രക്ഷകനെ
وَلَا نَصِيرًا
X
ഒരു സഹായിയെയും
﴿4:173﴾ قُلْ
X
നീ പറയുക (ചോദിക്കുക)
أَغَيْرَ اللَّهِ
X
അല്ലാഹുവല്ലാതെ മറ്റാരെയെങ്കിലുമാണോ?
أَتَّخِذُ
X
ഞാന്‍ സ്വീകരിക്കുന്നു (സ്വീകരിക്കുക)
وَلِيًّا
X
രക്ഷകനായി
فَاطِرِ
X
സ്രഷ്ടാവായ
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَهُوَ
X
അവന്‍
يُطْعِمُ
X
അവന്‍ അന്നം നല്‍കുന്നു
وَلَا يُطْعَمُۗ
X
എന്നാല്‍ അവന് അന്നം നല്‍കപ്പെടുന്നില്ല
قُلْ
X
നീ പറയുക
إِنِّي
X
നിശ്ചയമായും ഞാന്‍
أُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടു
أَنْ أَكُونَ
X
ഞാനാകാന്‍
أَوَّلَ
X
ഒന്നാമന്‍
مَنْ أَسْلَمَۖ
X
അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്നവരില്‍
وَلَا تَكُونَنَّ
X
(ഒരിക്കലും) നീ ആകരുത്
مِنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍
﴿6:14﴾ وَتَرَى
X
നിനക്കു കാണാം
الشَّمْسَ
X
സൂര്യനെ
إِذَا طَلَعَت
X
അത് ഉദിക്കുമ്പോള്‍
تَّزَاوَرُ
X
അത് തെറ്റുന്നു
عَن كَهْفِهِمْ
X
അവരുടെ ഗുഹയില്‍ നിന്ന്
ذَاتَ الْيَمِينِ
X
വലത്തോട്ട്
وَإِذَا غَرَبَت
X
അത് അസ്തമിച്ചാല്‍
تَّقْرِضُهُمْ
X
അത് അവരെ മുറിച്ചു കടക്കുന്നു
ذَاتَ الشِّمَالِ
X
ഇടത്തോട്ട്
وَهُمْ
X
അവരാകട്ടെ
فِي فَجْوَةٍ
X
ഒരു വിശാലസ്ഥലത്താകുന്നു
مِّنْهُۚ
X
അതിലെ
ذَٰلِكَ
X
അത്
مِنْ آيَاتِ
X
ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു
اللَّهِۗ
X
അല്ലാഹുവിന്റെ
مَن يَهْدِ اللَّهُ
X
ആരെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുന്നുവോ
فَهُوَ
X
അപ്പോള്‍ അവന്‍ തന്നെയാണ്
الْمُهْتَدِۖ
X
നേര്‍വഴി പ്രാപിച്ചവന്‍
وَمَن يُضْلِلْ
X
ആരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ
فَلَن تَجِدَ
X
അപ്പോള്‍ ഒരിക്കലും നീ കണ്ടെത്തുകയില്ല
لَهُ
X
അവന്ന്
وَلِيًّا
X
ഒരു രക്ഷകനെയും
مُّرْشِدًا
X
നേര്‍വഴി കാണിച്ചു കൊടുക്കുന്നവനായ
﴿18:17﴾ وَإِنِّي
X
നിശ്ചയമായും ഞാന്‍
خِفْتُ
X
ഞാന്‍ ഭയപ്പെട്ടു
الْمَوَالِيَ
X
ബന്ധുക്കളെ
مِن وَرَائِي
X
എന്റെ പിറകില്‍ (പതിയിരിക്കുന്ന)
وَكَانَتِ
X
ആയിരിക്കുന്നു
امْرَأَتِي
X
എന്റെ ഭാര്യ
عَاقِرًا
X
വന്ധ്യ
فَهَبْ
X
അതിനാല്‍ നീ ദാനമായി നല്‍കണേ
لِي
X
എനിക്ക്
مِن لَّدُنكَ
X
നിന്നില്‍നിന്നും
وَلِيًّا
X
ഒരു ബന്ധുവിനെ
﴿19:5﴾ يَا أَبَتِ
X
എന്റെ പിതാവേ
إِنِّي
X
നിശ്ചയമായും ഞാന്‍
أَخَافُ
X
ഭയപ്പെടുന്നു
أَن يَمَسَّكَ
X
നിങ്ങളെ ബാധിക്കുന്നതിനെ
عَذَابٌ
X
ശിക്ഷ
مِّنَ الرَّحْمَٰنِ
X
കാരുണ്യവാനില്‍നിന്നുള്ള
فَتَكُونَ
X
അപ്പോള്‍ നിങ്ങളായിത്തീരും
لِلشَّيْطَانِ
X
പിശാചിന്റെ
وَلِيًّا
X
ഉറ്റമിത്രം
﴿19:45﴾ قُلْ
X
പറയുക
مَن ذَا الَّذِي يَعْصِمُكُم
X
നിങ്ങളെ രക്ഷിക്കാനാരുണ്ട്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
إِنْ أَرَادَ
X
അവന്‍ വരുത്താനുദ്ദേശിച്ചാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
سُوءًا
X
വല്ലദോഷവും
أَوْ أَرَادَ بِكُمْ
X
അല്ലെങ്കില്‍ നിങ്ങള്‍ക്ക് വരുത്താനുദ്ദേശിച്ചാല്‍
رَحْمَةًۚ
X
വല്ല കാരുണ്യവും
وَلَا يَجِدُونَ لَهُم
X
അവര്‍ക്ക് കണ്ടെത്താനാവുകയില്ല
مِّن دُونِ اللَّهِ
X
അല്ലാഹുവെ കൂടാതെ
وَلِيًّا
X
ഒരു രക്ഷകനെയും
وَلَا نَصِيرًا
X
ഒരു സഹായിയെയും
﴿33:17﴾ خَالِدِينَ
X
അവര്‍ സ്ഥിരവാസികളായിരിക്കും
فِيهَا
X
അവിടെ
أَبَدًاۖ
X
എന്നെന്നും
لَّا يَجِدُونَ
X
അവര്‍ക്ക് (അവിടെ) കണ്ടെത്താനാവില്ല
وَلِيًّا
X
ഒരു രക്ഷകനെയും
وَلَا نَصِيرًا
X
സഹായിയെയും
﴿33:65﴾ وَلَوْ قَاتَلَكُمُ
X
നിങ്ങളോട് യുദ്ധം ചെയ്തിരുന്നുവെങ്കില്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
لَوَلَّوُا الْأَدْبَارَ
X
അവര്‍ പിന്തിരിഞ്ഞ് ഓടുമായിരുന്നു
ثُمَّ
X
പിന്നെ
لَا يَجِدُونَ
X
അവര്‍ കണ്ടെത്തുകയില്ല
وَلِيًّا
X
ഒരു രക്ഷകനെ
وَلَا نَصِيرًا
X
ഒരു സഹായിയെയും(കണ്ടെത്തുക)യില്ല
﴿48:22﴾