Repeated Words in Quran

< >
Total Found : 27
وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
الْمَشْرِقُ
X
കിഴക്ക്
وَالْمَغْرِبُۚ
X
പടിഞ്ഞാറും
فَأَيْنَمَا
X
അതിനാല്‍ എങ്ങോട്ട്
تُوَلُّوا
X
നിങ്ങള്‍ തിരിഞ്ഞാലും
فَثَمَّ
X
അവിടെയുണ്ട്
وَجْهُ اللَّهِۚ
X
അല്ലാഹുവിന്റെ മുഖം
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു (ആകുന്നു)
وَاسِعٌ
X
(ഔദാര്യത്തില്‍) വിശാലത പുലര്‍ത്തുന്നവന്‍
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:115﴾ فِيهِ
X
അതിലുണ്ട്
آيَاتٌ
X
ദൃഷ്ടാന്തങ്ങള്‍
بَيِّنَاتٌ
X
വ്യക്തമായ
مَّقَامُ
X
പ്രാര്‍ഥനാസ്ഥാനം
إِبْرَاهِيمَۖ
X
ഇബ്റാഹീമിന്റെ
وَمَن دَخَلَهُ
X
ആര്‍ അതില്‍ പ്രവേശിച്ചുവോ
كَانَ آمِنًاۗ
X
അവന്‍ നിര്‍ഭയനായിരിക്കും
وَلِلَّهِ
X
അല്ലാഹുവിനോട് ബാധ്യതയുണ്ട്
عَلَى النَّاسِ
X
മനുഷ്യര്‍ക്ക്
حِجُّ الْبَيْتِ
X
ഹജ്ജ് നിര്‍വഹിക്കല്‍(ആ മന്ദിരത്തിലേക്ക് തീര്‍ഥാടനം ചെയ്യല്‍)
مَنِ اسْتَطَاعَ
X
കഴിവുള്ളവര്‍ക്ക്
إِلَيْهِ
X
അതിലേക്ക്
سَبِيلًاۚ
X
മാര്‍ഗത്താല്‍
وَمَن كَفَرَ
X
ആര്‍ നിഷേധിച്ചുവോ
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
غَنِيٌّ
X
ആശ്രയം വേണ്ടാത്തവനാണ്
عَنِ الْعَالَمِينَ
X
ലോകരില്‍ ആരുടെയും
﴿3:97﴾ وَلِلَّهِ
X
അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും
وَإِلَى اللَّهِ
X
അല്ലാഹുവിലേക്ക്
تُرْجَعُ
X
മടക്കപ്പെടുന്നു
الْأُمُورُ
X
കാര്യങ്ങള്‍
﴿3:109﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും
يَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കുന്നു
لِمَن يَشَاءُ
X
അവനിഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഇഛിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍(ആകുന്നു)
رَّحِيمٌ
X
പരമദയാലുവും
﴿3:129﴾ وَلَا يَحْسَبَنَّ
X
ഒരിക്കലും കരുതേണ്ടതില്ല
الَّذِينَ يَبْخَلُونَ
X
പിശുക്കു കാണിക്കുന്നവര്‍
بِمَا آتَاهُمُ اللَّهُ
X
അല്ലാഹു തങ്ങള്‍ക്ക് നല്‍കിയതില്‍
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
هُوَ خَيْرًا
X
അത് ഗുണമാണെന്ന്
لَّهُمۖ
X
അവര്‍ക്ക്
بَلْ هُوَ
X
മറിച്ച്, അത്
شَرٌّ
X
ദോഷമാണ്
لَّهُمْۖ
X
അവര്‍ക്ക്
سَيُطَوَّقُونَ
X
അവരുടെ കണ്ഠങ്ങളില്‍ വളയമണിയിക്കപ്പെടും
مَا بَخِلُوا بِهِ
X
അവര്‍ പിശുക്കുകാണിച്ചുണ്ടാക്കിയ(ധനത്താല്‍)
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
وَلِلَّهِ
X
അല്ലാഹുവിനാണ്
مِيرَاثُ
X
(അന്തിമമായ) അവകാശം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۗ
X
ഭൂമിയുടെയും
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെകുറിച്ച്
خَبِيرٌ
X
നന്നായി അറിയുന്നവന്‍(ആകുന്നു)
﴿3:180﴾ وَلِلَّهِ
X
അല്ലാഹുവിനാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۗ
X
ഭൂമിയുടെയും
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവന്‍ (ആകുന്നു)
﴿3:189﴾ وَلِلَّهِ
X
അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത് (ഒക്കെയും)
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും (ഒക്കെയും)
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
بِكُلِّ شَيْءٍ
X
എല്ലാ കാര്യത്തെയും
مُّحِيطًا
X
വലയം ചെയ്തിട്ടുള്ളവന്‍ (സൂക്ഷമമായി അറിയുന്നവന്‍)
﴿4:126﴾ وَلِلَّهِ
X
അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَلَقَدْ وَصَّيْنَا
X
തീര്‍ച്ചയായും നാം ഉപദേശിച്ചിട്ടുണ്ട്
الَّذِينَ أُوتُوا الْكِتَابَ
X
വേദം നല്‍കപ്പെട്ടവരോട്
مِن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പ്
وَإِيَّاكُمْ
X
നിങ്ങളോടും
أَنِ اتَّقُوا اللَّهَۚ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന്
وَإِن تَكْفُرُوا
X
നിങ്ങള്‍ നിഷേധിക്കുന്നുവെങ്കില്‍
فَإِنَّ لِلَّهِ
X
അപ്പോള്‍ അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَنِيًّا
X
പരാശ്രയമില്ലാത്തവന്‍
حَمِيدًا
X
സ്തുത്യര്‍ഹന്‍
﴿4:131﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും
وَكَفَىٰ
X
എത്രയും മതിയായിരിക്കുന്നു
بِاللَّهِ
X
അല്ലാഹു
وَكِيلًا
X
കൈകാര്യകര്‍ത്താവായി
﴿4:132﴾ لَّقَدْ كَفَرَ
X
തീര്‍ച്ചയായും സത്യനിഷേധിയായിരിക്കുന്നു
الَّذِينَ قَالُوا
X
പറഞ്ഞവര്‍
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
هُوَ
X
അവന്‍
الْمَسِيحُ ابْنُ مَرْيَمَۚ
X
മര്‍യമിന്റെ മകനായ മസീഹ് ആണെന്ന്
قُلْ
X
നീ പറയുക(ചോദിക്കുക)
فَمَن
X
ആര്?
يَمْلِكُ
X
തടുക്കും
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്ന് (ഉള്ള ശിക്ഷയില്‍നിന്ന്)
شَيْئًا
X
വല്ലതിനെയും
إِنْ أَرَادَ
X
അവന്‍ ഉദ്ദേശിച്ചാല്‍
أَن يُهْلِكَ
X
അവന്‍ നശിപ്പിക്കാന്‍
الْمَسِيحَ ابْنَ مَرْيَمَ
X
മര്‍യമിന്റെ മകനായ മസീഹിനെ
وَأُمَّهُ
X
അദ്ദേഹത്തിന്റെ മാതാവിനെയും
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരെയും
جَمِيعًاۗ
X
മുഴുവനുമായി
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ السَّمَاوَاتِ
X
ആകാശങ്ങളുടെ ആധിപത്യം
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۚ
X
അവരണ്ടിന്നുമിടയിലുള്ളവയുടെയും
يَخْلُقُ
X
അവന്‍ സൃഷ്ടിക്കുന്നു
مَا يَشَاءُۚ
X
അവന്‍ ഇച്ഛിക്കുന്നത്
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങള്‍ക്കും
قَدِيرٌ
X
കഴിവുറ്റവനാണ്
﴿5:17﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും
نَحْنُ
X
ഞങ്ങള്‍
أَبْنَاءُ اللَّهِ
X
ദൈവത്തിന്റെ മക്കളാണെന്ന്
وَأَحِبَّاؤُهُۚ
X
അവന് പ്രിയപ്പെട്ടവരും
قُلْ
X
നീ പറയുക (ചോദിക്കുക)
فَلِمَ يُعَذِّبُكُم
X
എങ്കില്‍പിന്നെ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്‌
بِذُنُوبِكُمۖ
X
നിങ്ങളുടെ പാപങ്ങളുടെ പേരില്‍
بَلْ
X
അല്ല
أَنتُم
X
നിങ്ങള്‍
بَشَرٌ
X
മനുഷ്യരാണ്
مِّمَّنْ خَلَقَۚ
X
അവന്‍ സൃഷ്ടിച്ചവരില്‍പെട്ട
يَغْفِرُ
X
അവന്‍ മാപ്പേകുന്നു
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۖ
X
അവരണ്ടിനുമിടയിലുള്ളവയുടെയും
وَإِلَيْهِ
X
അവനിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿5:18﴾ وَلِلَّهِ
X
അല്ലാഹുവിനുണ്ട്
الْأَسْمَاءُ
X
നാമങ്ങള്‍
الْحُسْنَىٰ
X
അത്യുല്‍കൃഷ്ടമായ
فَادْعُوهُ
X
അതിനാല്‍ നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ഥിക്കുക
بِهَاۖ
X
അവ കൊണ്ട്
وَذَرُوا
X
നിങ്ങള്‍ വിട്ടുകളയുക
الَّذِينَ يُلْحِدُونَ
X
കൃത്രിമം കാണിക്കുന്നവരെ
فِي أَسْمَائِهِۚ
X
അവന്റെ നാമങ്ങളില്‍
سَيُجْزَوْنَ
X
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടും
مَا كَانُوا
X
അവര്‍ ആയിരുന്നതിന്റെ
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿7:180﴾ وَلِلَّهِ
X
അല്ലാഹുവിനുള്ളതാണ്
غَيْبُ
X
മറഞ്ഞിരിക്കുന്നത്
السَّمَاوَاتِ
X
ആകാശങ്ങളില്‍
وَالْأَرْضِ
X
ഭൂമിയിലും
وَإِلَيْهِ
X
അവങ്കലേക്ക് തന്നെ
يُرْجَعُ
X
മടക്കപ്പെടും
الْأَمْرُ كُلُّهُ
X
എല്ലാ സംഗതികളും
فَاعْبُدْهُ
X
അതിനാല്‍ നീ അവന് വഴിപ്പെടുക
وَتَوَكَّلْ
X
നീ ഭരമേല്‍പ്പിക്കുകയും ചെയ്യുക
عَلَيْهِۚ
X
അവനില്‍
وَمَا رَبُّكَ
X
നിന്റെ നാഥനല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി
﴿11:123﴾ وَلِلَّهِ
X
അല്ലാഹുവിനാണ്
يَسْجُدُ
X
സാഷ്ടാംഗം ചെയ്തുകൊണ്ടിരിക്കുന്നത്
مَن
X
ഉള്ളവയൊക്കെ
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَالْأَرْضِ
X
ഭൂമിയിലും
طَوْعًا
X
ഇഷ്ടത്തോടെ
وَكَرْهًا
X
നിര്‍ബന്ധിതമായും
وَظِلَالُهُم
X
അവരുടെ നിഴലുകളും
بِالْغُدُوِّ
X
രാവിലെ
وَالْآصَالِ۩
X
വൈകുന്നേരവും
﴿13:15﴾ وَلِلَّهِ
X
അല്ലാഹുവിന്ന്
يَسْجُدُ
X
സുജൂദ് ചെയ്യുന്നു
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِ
X
ഭൂമിയിലുള്ളതും
مِن دَابَّةٍ
X
ജീവിയായിട്ട്
وَالْمَلَائِكَةُ
X
മലക്കുകളും
وَهُمْ
X
അവര്‍
لَا يَسْتَكْبِرُونَ
X
അഹങ്കാരം കാണിക്കുന്നില്ല
﴿16:49﴾ لِلَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍ക്കാകുന്നു
بِالْآخِرَةِ
X
അന്ത്യദിനത്തില്‍
مَثَلُ السَّوْءِۖ
X
ഹീനമായ അവസ്ഥ
وَلِلَّهِ
X
അല്ലാഹുവിനാകുന്നു
الْمَثَلُ الْأَعْلَىٰۚ
X
അത്യുന്നതാവസ്ഥ
وَهُوَ
X
അവന്‍
الْعَزِيزُ
X
അജയ്യനും
الْحَكِيمُ
X
യുക്തിമാനുമാകുന്നു
﴿16:60﴾ وَلِلَّهِ
X
അല്ലാഹുവിനാകുന്നു
غَيْبُ
X
അദൃശ്യജ്ഞാനമുള്ളത്
السَّمَاوَاتِ
X
ആകാശങ്ങളിലെ
وَالْأَرْضِۚ
X
ഭൂമിയിലേയും
وَمَا أَمْرُ السَّاعَةِ
X
അന്ത്യനാളിന്റെ കാര്യമല്ല
إِلَّا كَلَمْحِ
X
ഇമവെട്ടല്‍ പോലെയല്ലാതെ
الْبَصَرِ
X
കണ്ണിന്റെ
أَوْ
X
അല്ലെങ്കില്‍
هُوَ
X
അത്
أَقْرَبُۚ
X
അതിനേക്കാള്‍ ഏറെ അടുത്തതാണ്
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാകുന്നു
﴿16:77﴾ الَّذِينَ
X
ഒരു കൂട്ടര്‍
إِن مَّكَّنَّاهُمْ
X
നാം അവര്‍ക്ക് സൗകര്യം (അധികാരം) നല്‍കിയാല്‍
فِي الْأَرْضِ
X
ഭൂമിയില്‍
أَقَامُوا
X
അവര്‍ നിലനിര്‍ത്തും
الصَّلَاةَ
X
നമസ്കാരം
وَآتَوُا
X
അവര്‍ നല്‍കും
الزَّكَاةَ
X
സകാത്ത്
وَأَمَرُوا
X
അവര്‍ കല്‍പിക്കും
بِالْمَعْرُوفِ
X
നന്മ
وَنَهَوْا
X
അവര്‍ വിലക്കും
عَنِ الْمُنكَرِۗ
X
നിഷിദ്ധത്തെ
وَلِلَّهِ
X
അല്ലാഹുവിനാണ്
عَاقِبَةُ
X
അന്തിമ തീരുമാനം
الْأُمُورِ
X
കാര്യങ്ങളുടെ
﴿22:41﴾ وَلِلَّهِ
X
അല്ലാഹുവിനാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ وَالْأَرْضِۖ
X
ആകാശ ഭൂമികളുടെ
وَإِلَى اللَّهِ
X
അല്ലാഹുവിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿24:42﴾ وَلِلَّهِ
X
അല്ലാഹുവിനാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭൂമിയുടെയും
وَيَوْمَ
X
നാളില്‍
تَقُومُ
X
നിലവില്‍ വരുന്ന
السَّاعَةُ
X
അന്ത്യസമയം
يَوْمَئِذٍ
X
അന്ന്
يَخْسَرُ
X
നഷ്ടത്തിലായിരിക്കും
الْمُبْطِلُونَ
X
അസത്യവാദികള്‍
﴿45:27﴾ هُوَ
X
അവന്‍
الَّذِي أَنزَلَ
X
ഇറക്കിത്തന്നവനാണ്
السَّكِينَةَ
X
ശാന്തി
فِي قُلُوبِ
X
ഹൃദയങ്ങളില്‍
الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെ
لِيَزْدَادُوا
X
അവര്‍ വര്‍ധനവ് കൈവരിക്കുന്നതിന്
إِيمَانًا
X
വിശ്വാസത്തില്‍
مَّعَ إِيمَانِهِمْۗ
X
അവരുടെ വിശ്വാസത്തോടൊപ്പം
وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
جُنُودُ
X
സൈന്യങ്ങള്‍
السَّمَاوَاتِ
X
ആകാശങ്ങളിലെ
وَالْأَرْضِۚ
X
ഭൂമിയിലെയും
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
عَلِيمًا
X
സര്‍വജ്ഞന്‍
حَكِيمًا
X
യുക്തിമാനും
﴿48:4﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
جُنُودُ
X
സൈന്യങ്ങള്‍
السَّمَاوَاتِ
X
ആകാശങ്ങളിലെ
وَالْأَرْضِۚ
X
ഭൂമിയിലെയും
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
عَزِيزًا
X
അജയ്യന്‍, പ്രതാപി
حَكِيمًا
X
യുക്തിമാനും
﴿48:7﴾ وَلِلَّهِ
X
അല്ലാഹുവിനാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭൂമിയുടെയും
يَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കും
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുകയും ചെയ്യും
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
ഏറെ ദയാപരനും
﴿48:14﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِ
X
ഭൂമിയിലുള്ളതും
لِيَجْزِيَ
X
അവന്‍ പ്രതിഫലം നല്‍കാന്‍
الَّذِينَ أَسَاءُوا
X
തിന്മ ചെയ്തവര്‍ക്ക്
بِمَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതനുസരിച്ച്
وَيَجْزِيَ
X
പ്രതിഫലം നല്‍കാനും
الَّذِينَ أَحْسَنُوا
X
നന്മ ചെയ്തവര്‍ക്ക്
بِالْحُسْنَى
X
ഏറ്റവും ഉത്തമമായത്
﴿53:31﴾ وَمَا لَكُمْ
X
നിങ്ങള്‍ക്കെന്തുപറ്റി?
أَلَّا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കാതിരിക്കാന്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَلِلَّهِ
X
അല്ലാഹുവിനായിരിക്കെ
مِيرَاثُ
X
അനന്തരാവകാശം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭൂമിയുടെയും
لَا يَسْتَوِي
X
സമമാവുകയില്ല
مِنكُم
X
നിങ്ങളില്‍നിന്ന്
مَّنْ أَنفَقَ
X
ചെലവഴിച്ചവര്‍
مِن قَبْلِ الْفَتْحِ
X
വിജയത്തിനുമുമ്പ്
وَقَاتَلَۚ
X
യുദ്ധം ചെയ്തവരും
أُولَٰئِكَ
X
അവര്‍
أَعْظَمُ
X
കൂടുതല്‍ മഹത്വമുള്ളവരാണ്
دَرَجَةً
X
പദവിയാല്‍
مِّنَ الَّذِينَ أَنفَقُوا
X
ചെലവഴിച്ചവരേക്കാള്‍
مِن بَعْدُ
X
അതിനു ശേഷം
وَقَاتَلُواۚ
X
യുദ്ധം ചെയ്തവരേക്കാളും
وَكُلًّا
X
എല്ലാവര്‍ക്കും
وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു
الْحُسْنَىٰۚ
X
ഉത്തമമായ പ്രതിഫലം
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ച്
خَبِيرٌ
X
സൂക്ഷ്മജ്ഞാനമുള്ളവനാണ്
﴿57:10﴾ هُمُ
X
അവര്‍
الَّذِينَ
X
യാതൊരുത്തരാണ്
يَقُولُونَ
X
അവര്‍ പറയുന്നു
لَا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കരുത്
عَلَىٰ
X
ഒരുത്തര്‍ക്ക്
مَنْ عِندَ رَسُولِ اللَّهِ
X
ദൈവദൂതന്റെ അടുത്തുള്ള
حَتَّىٰ يَنفَضُّواۗ
X
അവര്‍ പിരിഞ്ഞുപോകുംവരെ
وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
خَزَائِنُ
X
ഖജനാവുകള്‍
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَلَٰكِنَّ
X
പക്ഷേ
الْمُنَافِقِينَ
X
കപടവിശ്വാസികള്‍
لَا يَفْقَهُونَ
X
അവര്‍ മനസ്സിലാക്കുന്നില്ല
﴿63:7﴾ يَقُولُونَ
X
അവര്‍ പറയുന്നു
لَئِن رَّجَعْنَا
X
ഞങ്ങള്‍ തിരിച്ചെത്തിയാല്‍
إِلَى الْمَدِينَةِ
X
മദീനയിലേക്ക്
لَيُخْرِجَنَّ
X
പുറത്താക്കുകതന്നെ ചെയ്യും
الْأَعَزُّ
X
മഹാപ്രതാപി
مِنْهَا
X
അവിടെനിന്ന്
الْأَذَلَّۚ
X
പരമനിന്ദ്യനെ
وَلِلَّهِ
X
അല്ലാഹുവിനാണ്
الْعِزَّةُ
X
പ്രതാപം
وَلِرَسُولِهِ
X
അവന്റെ ദൂതന്നുമാണ്
وَلِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَلَٰكِنَّ
X
പക്ഷേ
الْمُنَافِقِينَ
X
കപടവിശ്വാസികള്‍
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿63:8﴾