Repeated Words in Quran

< >
Total Found : 8
وَقَالُوا
X
അവര്‍ പറഞ്ഞു
اتَّخَذَ
X
വരിച്ചു
اللَّهُ
X
അല്ലാഹു
وَلَدًاۗ
X
പുത്രനെ
سُبْحَانَهُۖ
X
അവന്‍ വളരെ പരിശുദ്ധന്‍
بَل
X
എന്നാല്‍
لَّهُ
X
അവന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۖ
X
ഭൂമിയിലും
كُلٌّ
X
എല്ലാം
لَّهُ
X
അവന്ന്
قَانِتُونَ
X
വഴങ്ങുന്നവരാണ്
﴿2:116﴾ قَالُوا
X
അവര്‍ പറഞ്ഞു
اتَّخَذَ اللَّهُ
X
അല്ലാഹു സ്വീകരിച്ചിരിക്കുന്നു
وَلَدًاۗ
X
പുത്രനെ
سُبْحَانَهُۖ
X
അവന്‍ എത്ര പരിശുദ്ധന്‍
هُوَ الْغَنِيُّۖ
X
അവന്‍ സ്വയം പര്യാപ്തനാകുന്നു
لَهُ
X
അവന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവ
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളവയും
إِنْ عِندَكُم
X
നിങ്ങളുടെ പക്കലില്ല
مِّن سُلْطَانٍ
X
ഒരു പ്രമാണവും
بِهَٰذَاۚ
X
ഇതിന്ന്(ഈ വാദത്തിന്ന്)
أَتَقُولُونَ
X
നിങ്ങള്‍ പറയുന്നുവോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ക്കറിവില്ലാത്തത്
﴿10:68﴾ وَقَالَ
X
പറഞ്ഞു
الَّذِي اشْتَرَاهُ
X
അവനെ വാങ്ങിയവന്‍
مِن مِّصْرَ
X
ഈജിപ്തില്‍
لِامْرَأَتِهِ
X
തന്റെ പത്നിയോട്
أَكْرِمِي
X
നീ മാന്യമാക്കിത്തീര്‍ക്കുക
مَثْوَاهُ
X
ഇവന്റെ വാസസ്ഥലം
عَسَىٰ أَن يَنفَعَنَا
X
ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം
أَوْ نَتَّخِذَهُ
X
അല്ലെങ്കില്‍ നമുക്കിവനെ സ്വീകരിക്കാം
وَلَدًاۚ
X
ഒരു മകനായി
وَكَذَٰلِكَ
X
അങ്ങനെ
مَكَّنَّا
X
നാം സൗകര്യമൊരുക്കികൊടുത്തു
لِيُوسُفَ
X
യൂസുഫിന്
فِي الْأَرْضِ
X
ആ ഭൂപ്രദേശത്ത്
وَلِنُعَلِّمَهُ
X
നാം അവനെ പഠിപ്പിക്കാനും
مِن تَأْوِيلِ الْأَحَادِيثِۚ
X
(സ്വപ്ന)വാര്‍ത്തകളുടെ വ്യാഖ്യാനം
وَاللَّهُ
X
അല്ലാഹു
غَالِبٌ
X
അതിജയിക്കുന്നവനാകുന്നു
عَلَىٰ أَمْرِهِ
X
തന്റെ കാര്യത്തില്‍
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
മനുഷ്യരിലേറേപേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿12:21﴾ وَقُلِ
X
നീ പറയുക
الْحَمْدُ لِلَّهِ
X
അല്ലാഹുവിന്നു സ്തുതി (എന്ന്)
الَّذِي لَمْ يَتَّخِذْ
X
സ്വീകരിച്ചിട്ടില്ലാത്ത
وَلَدًا
X
പുത്രനെ
وَلَمْ يَكُن لَّهُ
X
അവന്ന് ഇല്ല (താനും)
شَرِيكٌ
X
ഒരു പങ്കാളിയും
فِي الْمُلْكِ
X
ആധിപത്യത്തില്‍
وَلَمْ يَكُن لَّهُ
X
അവന്നില്ല (ആവശ്യമില്ല)
وَلِيٌّ
X
രക്ഷിക്കുന്നവന്‍
مِّنَ الذُّلِّۖ
X
മാനക്കേടില്‍നിന്ന്
وَكَبِّرْهُ
X
നീ അവനെ മഹത്വപ്പെടുത്തുക
تَكْبِيرًا
X
ഒരു മഹത്വപ്പെടുത്തല്‍
﴿17:111﴾ وَيُنذِرَ
X
താക്കീതു ചെയ്യാനും
الَّذِينَ قَالُوا
X
പറഞ്ഞവരെ
اتَّخَذَ
X
സ്വീകരിച്ചു(വെന്ന്)
اللَّهُ
X
അല്ലാഹു
وَلَدًا
X
സന്താനത്തെ
﴿18:4﴾ وَلَوْلَا
X
ആയിക്കൂടായിരുന്നോ
إِذْ دَخَلْتَ
X
നീ പ്രവേശിച്ചപ്പോള്‍
جَنَّتَكَ
X
നിന്റെ തോട്ടത്തില്‍
قُلْتَ
X
നീ പറഞ്ഞു (ഇങ്ങനെ പറഞ്ഞു കൂടായിരുന്നോ)
مَا شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചത് (ആണിത്)
لَا قُوَّةَ
X
ഒരു ശക്തിയുമില്ല
إِلَّا بِاللَّهِۚ
X
അല്ലാഹുവിനെക്കൊണ്ടല്ലാതെ
إِن تَرَنِ
X
എന്നെ നീ കാണുന്നുവെങ്കില്‍
أَنَا
X
ഞാന്‍
أَقَلَّ
X
വളരെ കുറഞ്ഞവനായി
مِنكَ
X
നിന്നെക്കാള്‍
مَالًا
X
ധനത്തില്‍
وَوَلَدًا
X
സന്താനത്തിലും
﴿18:39﴾ أَفَرَأَيْتَ
X
നീ കണ്ടുവോ
الَّذِي كَفَرَ
X
നിഷേധിച്ചവനെ
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَقَالَ
X
അവന്‍ പറയുകയും ചെയ്തു
لَأُوتَيَنَّ
X
തീര്‍ച്ചയായും എനിക്ക് നല്‍കപ്പെടുമെന്ന്
مَالًا
X
സ്വത്തും
وَوَلَدًا
X
സന്താനവും
﴿19:77﴾ وَقَالُوا
X
അവര്‍ പറഞ്ഞു
اتَّخَذَ
X
സ്വീകരിച്ചു(വെന്ന്)
الرَّحْمَٰنُ
X
കാരുണ്യവാന്‍
وَلَدًا
X
സന്താനത്തെ
﴿19:88﴾ أَن دَعَوْا
X
അവര്‍ വാദിച്ചതിനാല്‍
لِلرَّحْمَٰنِ
X
കാരുണ്യവാന്
وَلَدًا
X
സന്താനത്തെ(സന്താനമുണ്ടെന്ന്)
﴿19:91﴾ وَمَا يَنبَغِي
X
ചേര്‍ന്നതല്ല
لِلرَّحْمَٰنِ
X
കാരുണ്യവാന്ന്
أَن يَتَّخِذَ
X
അവന്‍ സ്വീകരിക്കുകയെന്നത്
وَلَدًا
X
സന്താനത്തെ
﴿19:92﴾ وَقَالُوا
X
അവര്‍ പറഞ്ഞു
اتَّخَذَ
X
സ്വീകരിച്ചിരിക്കുന്നു
الرَّحْمَٰنُ
X
പരമകാരുണികന്‍
وَلَدًاۗ
X
സന്താനത്തെ
سُبْحَانَهُۚ
X
അവനെത്ര പരിശുദ്ധന്‍
بَلْ
X
എന്നാല്‍
عِبَادٌ
X
ദാസന്‍മാരാകുന്നു
مُّكْرَمُونَ
X
ആദരണീയരായ
﴿21:26﴾ الَّذِي
X
യാതൊരുത്തന്‍
لَهُ
X
അവനുള്ളതാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَلَمْ يَتَّخِذْ
X
അവന്‍ സ്വീകരിച്ചിട്ടില്ല
وَلَدًا
X
സന്താനത്തെ
وَلَمْ
X
ഇല്ല
يَكُن لَّهُ
X
അവന്ന്
شَرِيكٌ
X
പങ്കാളി
فِي الْمُلْكِ
X
ആധിപത്യത്തില്‍
وَخَلَقَ
X
അവന്‍ സൃഷ്ടിച്ചു
كُلَّ شَيْءٍ
X
എല്ലാറ്റിനേയും
فَقَدَّرَهُ
X
അവന്‍ അവയെ ക്രമപ്പെടുത്തി
تَقْدِيرًا
X
കൃത്യമായ ക്രമം
﴿25:2﴾ وَقَالَتِ
X
പറഞ്ഞു
امْرَأَتُ فِرْعَوْنَ
X
ഫിര്‍ഔന്റെ പത്നി
قُرَّتُ عَيْنٍ
X
കണ്‍കുളിര്‍മയാണിവന്‍
لِّي
X
എനിക്ക്
وَلَكَۖ
X
അങ്ങേക്കും
لَا تَقْتُلُوهُ
X
അതിനാല്‍ നിങ്ങളിവനെ കൊല്ലരുത്
عَسَىٰ أَن يَنفَعَنَا
X
നമുക്കിവന്‍ ഉപകരിച്ചേക്കാം
أَوْ نَتَّخِذَهُ
X
അല്ലെങ്കില്‍ നമുക്കിവനെ ആക്കാമല്ലോ
وَلَدًا
X
ഒരു മകന്‍
وَهُمْ
X
അവര്‍
لَا يَشْعُرُونَ
X
അവര്‍(യാഥാര്‍ത്ഥ്യം) അറിഞ്ഞിരുന്നില്ല
﴿28:9﴾ لَّوْ أَرَادَ
X
ഇച്ഛിച്ചിരുന്നുവെങ്കില്‍
اللَّهُ
X
അല്ലാഹു
أَن يَتَّخِذَ
X
അവന്‍ സ്വീകരിക്കണമെന്ന്
وَلَدًا
X
ഒരു സന്താനത്തെ
لَّاصْطَفَىٰ
X
അവന്‍ തെരഞ്ഞെടുക്കുമായിരുന്നു
مِمَّا يَخْلُقُ
X
അവന്‍ സൃഷ്ടിക്കുന്നതില്‍നിന്ന്
مَا يَشَاءُۚ
X
താനിഛിക്കുന്നവരെ
سُبْحَانَهُۖ
X
അവന്‍ എത്ര പരിശുദ്ധന്‍
هُوَ
X
അവന്‍
اللَّهُ
X
അല്ലാഹുവാണ്
الْوَاحِدُ
X
ഏകനായ
الْقَهَّارُ
X
സകലത്തെയും അടക്കി ഭരിക്കുന്നവന്‍
﴿39:4﴾ وَأَنَّهُ تَعَالَىٰ
X
ഉന്നതമായിരിക്കുന്നുവെന്നും
جَدُّ
X
മഹത്വം
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
مَا اتَّخَذَ
X
അവന്‍ സ്വീകരിച്ചിട്ടില്ല
صَاحِبَةً
X
ഒരു സഖിയെയോ
وَلَا وَلَدًا
X
സന്താനത്തെയോ
﴿72:3﴾