Repeated Words in Quran

< >
Total Found : 1
قُلْنَا
X
നാം പറഞ്ഞു
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിപ്പോകണം
مِنْهَا
X
ഇതില്‍നിന്ന്
جَمِيعًاۖ
X
എല്ലാവരും
فَإِمَّا يَأْتِيَنَّكُم
X
എന്നിട്ട് നിങ്ങള്‍ക്ക് വന്നെത്തുന്നപക്ഷം
مِّنِّي
X
എന്നില്‍നിന്ന്
هُدًى
X
മാര്‍ഗദര്‍ശനം
فَمَن
X
അപ്പോള്‍ ആര്
تَبِعَ
X
പിന്തുടര്‍ന്നു
هُدَايَ
X
എന്റെ മാര്‍ഗദര്‍ശനത്തെ
فَلَا خَوْفٌ
X
എങ്കില്‍ ഭയമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿2:38﴾ وَاتَّقُوا
X
നിങ്ങള്‍ കരുതിയിരിക്കുക
يَوْمًا
X
ഒരു ദിനത്തെ
لَّا تَجْزِي
X
ഉപകരിക്കില്ല
نَفْسٌ
X
ഒരാളും
عَن نَّفْسٍ
X
മറ്റൊരാള്‍ക്ക്
شَيْئًا
X
യാതൊന്നും
وَلَا يُقْبَلُ
X
സ്വീകരിക്കപ്പെടുകയുമില്ല
مِنْهَا
X
ഒരാളില്‍നിന്നും
شَفَاعَةٌ
X
ശിപാര്‍ശ
وَلَا يُؤْخَذُ
X
(മേടിക്കപ്പെടുകയുമില്ല) വാങ്ങുകയുമില്ല
مِنْهَا
X
ഒരാളില്‍നിന്നും
عَدْلٌ
X
മോചനദ്രവ്യം
وَلَا هُمْ يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടുകയുമില്ല
﴿2:48﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَالَّذِينَ هَادُوا
X
യഹൂദരും
وَالنَّصَارَىٰ
X
ക്രൈസ്തവരും
وَالصَّابِئِينَ
X
സാബികളും
مَنْ
X
ആര്‍
آمَنَ
X
വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَلَهُمْ
X
അങ്ങനെയുള്ളവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുക്കല്‍
وَلَا خَوْفٌ
X
ഭയവുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ലതാനും
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿2:62﴾ أُولَٰئِكَ
X
അവര്‍
الَّذِينَ اشْتَرَوُا
X
വാങ്ങിയവരാണ്
الْحَيَاةَ
X
ജീവിതത്തെ
الدُّنْيَا
X
ഇഹലോക
بِالْآخِرَةِۖ
X
പരലോകത്തിന്ന്പകരം
فَلَا يُخَفَّفُ
X
അതിനാല്‍ ഇളവ് നല്‍കപ്പെടുന്നതല്ല
عَنْهُمُ
X
അവര്‍ക്ക്
الْعَذَابُ
X
ശിക്ഷ
وَلَا هُمْ يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടുകയുമില്ല
﴿2:86﴾ بَلَىٰ
X
അതെ, അങ്ങനെയൊന്നുമല്ല
مَنْ أَسْلَمَ
X
ആര്‍ സമര്‍പ്പിച്ചുവോ
وَجْهَهُ
X
തന്റെ മുഖം
لِلَّهِ
X
അല്ലാഹുവിന്
وَهُوَ
X
അവന്‍ ആയിക്കൊണ്ട്
مُحْسِنٌ
X
സുകൃതവാന്‍
فَلَهُ
X
അവന്നുണ്ട്
أَجْرُهُ
X
അതിനുള്ള പ്രതിഫലം
عِندَ رَبِّهِ
X
തന്റെ നാഥന്റെ അടുത്ത്
وَلَا خَوْفٌ
X
ഒരു ഭയവുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നതുമല്ല
﴿2:112﴾ وَاتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക
يَوْمًا
X
ഒരു നാളിനെ
لَّا تَجْزِي
X
ഉപകരിക്കുകയില്ല
نَفْسٌ
X
ഒരാളും
عَن نَّفْسٍ
X
മറ്റൊരാള്‍ക്ക്
شَيْئًا
X
യാതൊന്നും
وَلَا يُقْبَلُ
X
സ്വീകരിക്കപ്പെടുകയുമില്ല
مِنْهَا
X
ഒരാളില്‍നിന്നും
عَدْلٌ
X
പ്രായശ്ചിത്തം
وَلَا تَنفَعُهَا
X
ആര്‍ക്കും ഉപകരിക്കയുമില്ല
شَفَاعَةٌ
X
ശിപാര്‍ശ
وَلَا هُمْ يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടുകയുമില്ല
﴿2:123﴾ خَالِدِينَ
X
ശാശ്വതരായിരിക്കും
فِيهَاۖ
X
അതില്‍
لَا يُخَفَّفُ
X
ലഘൂകരിക്കപ്പെടില്ല
عَنْهُمُ
X
അവരെത്തൊട്ട്
الْعَذَابُ
X
ശിക്ഷ
وَلَا هُمْ
X
അവര്‍ അല്ല
يُنظَرُونَ
X
ഇടകൊടുക്കപ്പെടുന്നു
﴿2:162﴾ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവര്‍
أَمْوَالَهُمْ
X
തങ്ങളുടെ ധനം
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
ثُمَّ
X
പിന്നെ
لَا يُتْبِعُونَ
X
തുടര്‍ത്തുന്നില്ല
مَا أَنفَقُوا
X
അവര്‍ ചെലവഴിച്ചതിനെ
مَنًّا
X
എടുത്തുപറഞ്ഞുകൊണ്ട്
وَلَا أَذًىۙ
X
ഉപദ്രവിച്ചുകൊണ്ടുമില്ല
لَّهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
وَلَا خَوْفٌ
X
ഭയമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
ദുഃഖിക്കുന്നവര്‍
﴿2:262﴾ الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവര്‍
أَمْوَالَهُم
X
തങ്ങളുടെ ധനം
بِاللَّيْلِ
X
രാവില്‍
وَالنَّهَارِ
X
പകലിലും
سِرًّا
X
രഹസ്യമായി
وَعَلَانِيَةً
X
പരസ്യമായും
فَلَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുത്ത്
وَلَا خَوْفٌ
X
ഒരു ഭയവുമില്ല
عَلَيْهِمْ
X
അവരുടെ കാര്യത്തില്‍
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
ദുഃഖിക്കുന്നവര്‍
﴿2:274﴾ إِنَّ الَّذِينَ آمَنُوا
X
തീര്‍ച്ചയായും സത്യവിശ്വാസം കൈകൊണ്ടവര്‍
وَعَمِلُوا الصَّالِحَاتِ
X
സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍
وَأَقَامُوا الصَّلَاةَ
X
നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്തവര്‍
وَآتَوُا الزَّكَاةَ
X
സകാത്ത് നല്‍കുകയും ചെയ്തവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുത്ത്
وَلَا خَوْفٌ عَلَيْهِمْ
X
അവര്‍ക്ക് ഭയമില്ല
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നവരുമല്ല
﴿2:277﴾ خَالِدِينَ
X
അവര്‍ എന്നെന്നും വസിക്കുന്നവരായിരിക്കും
فِيهَا
X
അതില്‍
لَا يُخَفَّفُ
X
ലഘൂകരിക്കപ്പെടുകയില്ല
عَنْهُمُ
X
അവര്‍ക്ക്
الْعَذَابُ
X
ശിക്ഷ
وَلَا هُمْ
X
അവരല്ല
يُنظَرُونَ
X
അവധി(അവസരം) നല്‍കപ്പെടുന്നവര്‍
﴿3:88﴾ فَرِحِينَ
X
സന്തുഷ്ടരായിക്കൊണ്ട്
بِمَا آتَاهُمُ
X
അവര്‍ക്ക് നല്‍കിയതില്‍
اللَّهُ
X
അല്ലാഹു
مِن فَضْلِهِ
X
അവന്റെ അനുഗ്രഹത്തില്‍ നിന്ന്
وَيَسْتَبْشِرُونَ
X
അവര്‍ സന്തോഷിക്കുകയും ചെയ്യുന്നു
بِالَّذِينَ لَمْ يَلْحَقُوا
X
എത്തിച്ചേര്‍ന്നിട്ടില്ലാത്തവരെക്കുറിച്ച്
بِهِم
X
തങ്ങളോടൊപ്പം
مِّنْ خَلْفِهِمْ
X
തങ്ങളുടെ പിന്നിലുള്ള
أَلَّا خَوْفٌ
X
ഒന്നും പേടിക്കാനില്ലെന്നതിനാല്‍
عَلَيْهِمْ
X
അവരുടെമേല്‍
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നവരല്ലെന്നും
﴿3:170﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം വിശ്വസിച്ചവര്‍
وَالَّذِينَ هَادُوا
X
ജൂതരായവരും
وَالصَّابِئُونَ
X
സാബികളും
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും (അവരാരുമാകട്ടെ)
مَنْ
X
യാതൊരുവന്‍
آمَنَ
X
അവന്‍ വിശ്വസിച്ചു
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَعَمِلَ
X
അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
فَلَا خَوْفٌ
X
എങ്കില്‍ പേടിക്കേണ്ടതില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല
﴿5:69﴾ وَمَا نُرْسِلُ
X
നാം അയക്കുന്നില്ല
الْمُرْسَلِينَ
X
ദൂതന്മാരെ
إِلَّا
X
അല്ലാതെ
مُبَشِّرِينَ
X
ശുഭവാര്‍ത്ത അറിയിക്കുന്നവരായി
وَمُنذِرِينَۖ
X
താക്കീത് നല്‍കുന്നവരുമായി
فَمَنْ
X
അതിനാല്‍ ആര്‍
آمَنَ
X
അവന്‍ സത്യവിശ്വാസം സ്വീകരിച്ചു
وَأَصْلَحَ
X
അവന്‍(കര്‍മങ്ങള്‍) നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
فَلَا خَوْفٌ
X
പേടിക്കാനില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവര്‍ അല്ല
يَحْزَنُونَ
X
അവര്‍ ദുഃഖിക്കുന്നു
﴿6:48﴾ يَا بَنِي آدَمَ
X
ആദം സന്തതികളേ
إِمَّا يَأْتِيَنَّكُمْ
X
നിങ്ങളുടെ അടുത്ത് വരികയാണെങ്കില്‍
رُسُلٌ
X
ദൂതന്‍മാര്‍
مِّنكُمْ
X
നിങ്ങളില്‍ നിന്നുള്ള
يَقُصُّونَ
X
അവര്‍ വിവരിച്ചു തരുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
آيَاتِيۙ
X
എന്റെ പ്രമാണങ്ങള്‍
فَمَنِ
X
അപ്പോള്‍ ഏതൊരുവന്‍
اتَّقَىٰ
X
ഭക്തി പുലര്‍ത്തി
وَأَصْلَحَ
X
നന്നാക്കിത്തീര്‍ക്കുകയും ചെയ്തു
فَلَا خَوْفٌ
X
പേടിക്കേണ്ടതില്ല
عَلَيْهِمْ
X
അവര്‍
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല
﴿7:35﴾ أَوَلَا يَرَوْنَ
X
അവര്‍ കാണുന്നില്ലേ
أَنَّهُمْ
X
നിശ്ചയമായും അവര്‍
يُفْتَنُونَ
X
പരീക്ഷിക്കപ്പെടുന്നു
فِي كُلِّ عَامٍ
X
ഓരോ കൊല്ലവും
مَّرَّةً
X
ഒരിക്കല്‍
أَوْ مَرَّتَيْنِ
X
അല്ലെങ്കില്‍ രണ്ടുതവണ
ثُمَّ لَا يَتُوبُونَ
X
എന്നിട്ടും അവര്‍ പശ്ചാത്തപിച്ചു മടങ്ങുന്നില്ല
وَلَا هُمْ يَذَّكَّرُونَ
X
അവര്‍ ചിന്തിച്ചറിയുന്നുമില്ല
﴿9:126﴾ أَلَا
X
ശ്രദ്ധിക്കുക
إِنَّ أَوْلِيَاءَ اللَّهِ
X
നിശ്ചയമായും അല്ലാഹുവിന്റെ ഉറ്റവര്‍
لَا خَوْفٌ
X
ഒരു പേടിയുമില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുകയുമില്ല
﴿10:62﴾ وَيَوْمَ
X
ദിവസം
نَبْعَثُ
X
നാം ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന
مِن كُلِّ أُمَّةٍ
X
എല്ലാ സമുദായത്തില്‍ നിന്നും
شَهِيدًا
X
സാക്ഷിയെ
ثُمَّ
X
പിന്നെ
لَا يُؤْذَنُ
X
(ഒഴികഴിവ് പറയാന്‍) അനുമതി നല്‍കപ്പെടുന്നതല്ല
لِلَّذِينَ كَفَرُوا
X
സത്യനിഷേധികള്‍ക്ക്
وَلَا هُمْ يُسْتَعْتَبُونَ
X
അവരോട് ഖേദിച്ചുമടങ്ങാന്‍ ആവശ്യപ്പെടുന്നതുമല്ല
﴿16:84﴾ وَإِذَا رَأَى
X
കണ്ടാല്‍
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍
الْعَذَابَ
X
ശിക്ഷ
فَلَا يُخَفَّفُ عَنْهُمْ
X
അവര്‍ക്ക് പിന്നെ അത് ലഘൂകരിക്കപ്പെടുന്നതല്ല
وَلَا هُمْ يُنظَرُونَ
X
അവര്‍ക്ക് അവധി നല്‍കപ്പെടുകയുമില്ല
﴿16:85﴾ لَوْ يَعْلَمُ
X
അറിയുന്നുവെങ്കില്‍
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
حِينَ
X
സന്ദര്‍ഭത്തെ
لَا يَكُفُّونَ
X
അവര്‍ക്ക് തടുക്കാനാവുന്നില്ല
عَن وُجُوهِهِمُ
X
അവരുടെ മുഖങ്ങളില്‍ നിന്ന്
النَّارَ
X
നരകാഗ്നിയെ
وَلَا عَن ظُهُورِهِمْ
X
അവരുടെ മുതുകുകളില്‍ നിന്നും
وَلَا هُمْ
X
അവരല്ല
يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടും
﴿21:39﴾ بَلْ
X
എന്നാല്‍
تَأْتِيهِم
X
അത് അവര്‍ക്ക് വന്നു ഭവിക്കും
بَغْتَةً
X
പെട്ടെന്ന്
فَتَبْهَتُهُمْ
X
അതവരെ അമ്പരപ്പിക്കും
فَلَا يَسْتَطِيعُونَ
X
അവര്‍ക്കാവില്ല
رَدَّهَا
X
അതിനെ തടുക്കാന്‍
وَلَا هُمْ
X
അവരല്ല
يُنظَرُونَ
X
അവര്‍ക്ക് അവസരം നല്‍കപ്പെടുന്നു
﴿21:40﴾ أَمْ لَهُمْ
X
അതോ അവര്‍ക്കുണ്ടോ
آلِهَةٌ
X
ദൈവങ്ങള്‍
تَمْنَعُهُم
X
അവരെ രക്ഷിക്കുന്ന
مِّن دُونِنَاۚ
X
നമ്മെക്കൂടാതെ
لَا يَسْتَطِيعُونَ
X
അവര്‍ക്ക് സാധ്യമല്ല
نَصْرَ
X
സഹായിക്കാന്‍
أَنفُسِهِمْ
X
തങ്ങളെത്തന്നെ
وَلَا هُم
X
അവരല്ല
مِّنَّا
X
നമ്മില്‍നിന്ന്
يُصْحَبُونَ
X
അവര്‍ തുണക്കപ്പെടുന്നു
﴿21:43﴾ فَيَوْمَئِذٍ
X
അന്ന്
لَّا يَنفَعُ
X
ഉപകരിക്കുകയില്ല
الَّذِينَ ظَلَمُوا
X
അക്രമം കാണിച്ചവര്‍ക്ക്
مَعْذِرَتُهُمْ
X
അവരുടെ ഒഴികഴിവ്
وَلَا هُمْ
X
അവരല്ല
يُسْتَعْتَبُونَ
X
പശ്ചാത്താപത്തിന്നാവശ്യപ്പെടുന്നവര്‍
﴿30:57﴾ قُلْ
X
പറയുക
يَوْمَ الْفَتْحِ
X
ആ തീരുമാന നാളില്‍
لَا يَنفَعُ
X
പ്രയോജനപ്പെടുകയില്ല
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍ക്ക്
إِيمَانُهُمْ
X
അവരുടെ വിശ്വാസം
وَلَا هُمْ يُنظَرُونَ
X
അവര്‍ക്ക് അവധി നീട്ടിക്കൊടുക്കപ്പെടുകയുമില്ല
﴿32:29﴾ وَإِن نَّشَأْ
X
നാം ഇഛിക്കുന്നുവെങ്കില്‍
نُغْرِقْهُمْ
X
നാമവരെ മുക്കിക്കളയും
فَلَا صَرِيخَ لَهُمْ
X
അപ്പോള്‍ അവരുടെ നിലവിളി കേള്‍ക്കാനാരുമുണ്ടാകില്ല
وَلَا هُمْ يُنقَذُونَ
X
അവര്‍ രക്ഷപ്പെടുക സാധ്യവുമല്ല
﴿36:43﴾ لَا فِيهَا
X
അതിലില്ല
غَوْلٌ
X
ഒരു ദോഷവും
وَلَا هُمْ
X
അവരല്ല
عَنْهَا
X
അത് വഴി
يُنزَفُونَ
X
ലഹരിബാധിക്കുന്നവര്‍
﴿37:47﴾ وَيُنَجِّي
X
രക്ഷപ്പെടുത്തും
اللَّهُ
X
അല്ലാഹു
الَّذِينَ اتَّقَوْا
X
സൂക്ഷ്മത പാലിച്ചവരെ
بِمَفَازَتِهِمْ
X
അവരുടെ വിജയം കാരണമായി
لَا يَمَسُّهُمُ
X
അവരെ ബാധിക്കുകയില്ല
السُّوءُ
X
തിന്‍മ
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കുകയുമില്ല
﴿39:61﴾ يَوْمَ لَا يُغْنِي
X
അന്ന് ഉപകരിക്കുകയില്ല
مَوْلًى
X
ഒരു കൂട്ടുകാരന്നും
عَن مَّوْلًى
X
തന്റെ ഉറ്റവനെ
شَيْئًا
X
ഒട്ടും
وَلَا هُمْ
X
അവരല്ല
يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടും
﴿44:41﴾ ذَٰلِكُم
X
അത് സംഭവിച്ചത്
بِأَنَّكُمُ
X
തീര്‍ച്ചയായും നിങ്ങള്‍
اتَّخَذْتُمْ
X
ആക്കി എന്നതിനാലാണ്
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
هُزُوًا
X
പരിഹാസ്യം
وَغَرَّتْكُمُ
X
നിങ്ങളെ വഞ്ചിച്ചു
الْحَيَاةُ الدُّنْيَاۚ
X
ഐഹിക ജീവിതം
فَالْيَوْمَ
X
ഇന്ന്
لَا يُخْرَجُونَ
X
അവര്‍ പുറത്താക്കപ്പെടുന്നതല്ല
مِنْهَا
X
അതില്‍ (നരകത്തീയില്‍) നിന്ന്
وَلَا هُمْ يُسْتَعْتَبُونَ
X
അവരോട് പ്രായശ്ചിത്തത്തിന് ആവശ്യപ്പെടുകയുമില്ല
﴿45:35﴾ إِنَّ الَّذِينَ قَالُوا
X
നിശ്ചയം, പ്രഖ്യാപിച്ചവര്‍
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
اللَّهُ
X
അല്ലാഹുവാണ്
ثُمَّ
X
പിന്നെ
اسْتَقَامُوا
X
അവര്‍ നേരെച്ചൊവ്വെ നിലകൊണ്ടു
فَلَا خَوْفٌ
X
ഒന്നും പേടിക്കാനില്ല
عَلَيْهِمْ
X
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
X
അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല
﴿46:13﴾ يَوْمَ لَا يُغْنِي
X
പ്രയോജനം ചെയ്യാത്ത ദിനം
عَنْهُمْ
X
അവര്‍ക്ക്
كَيْدُهُمْ
X
അവരുടെ കുതന്ത്രം
شَيْئًا
X
ഒട്ടും തന്നെ
وَلَا هُمْ
X
അവരല്ല
يُنصَرُونَ
X
അവര്‍ സഹായിക്കപ്പെടും (സഹായിക്കപ്പെടുന്നവര്‍)
﴿52:46﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا جَاءَكُمُ
X
നിങ്ങളുടെ അടുത്ത് വന്നാല്‍
الْمُؤْمِنَاتُ
X
വിശ്വാസിനികള്‍
مُهَاجِرَاتٍ
X
അഭയാര്‍ഥികളായി
فَامْتَحِنُوهُنَّۖ
X
അപ്പോള്‍ നിങ്ങള്‍ അവരെ പരീക്ഷിച്ചുനോക്കുക
اللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റവും നന്നായറിയുന്നവനാണ്
بِإِيمَانِهِنَّۖ
X
അവരുടെ വിശ്വാസത്തെപ്പറ്റി
فَإِنْ عَلِمْتُمُوهُنَّ
X
അങ്ങനെ നിങ്ങള്‍ക്കവരെ ബോധ്യമായാല്‍
مُؤْمِنَاتٍ
X
വിശ്വാസിനികളാണെന്ന്
فَلَا تَرْجِعُوهُنَّ
X
പിന്നെ നിങ്ങള്‍ അവരെ തിരിച്ചയക്കരുത്
إِلَى الْكُفَّارِۖ
X
സത്യനിഷേധികളിലേക്ക്
لَا هُنَّ
X
അവര്‍(ആ വിശ്വാസിനികള്‍) അല്ല
حِلٌّ
X
അനുവദനീയം
لَّهُمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ല
يَحِلُّونَ
X
അവര്‍ അനുവദനീയമാവുക(യില്ല)
لَهُنَّۖ
X
അവര്‍(വിശ്വാസിനികള്‍)ക്ക്
وَآتُوهُم
X
നിങ്ങള്‍ അവര്‍ക്കു നല്‍കുക
مَّا أَنفَقُواۚ
X
അവര്‍ വ്യയം ചെയ്തത്
وَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്ക്
أَن تَنكِحُوهُنَّ
X
നിങ്ങള്‍ അവരെ വിവാഹം ചെയ്യുന്നതില്‍
إِذَا آتَيْتُمُوهُنَّ
X
അവര്‍ക്ക് നിങ്ങള്‍ നല്‍കുകയാണെങ്കില്‍
أُجُورَهُنَّۚ
X
അവരുടെ വിവാഹമൂല്യം
وَلَا تُمْسِكُوا
X
നിങ്ങള്‍ നിലനിര്‍ത്തരുത്
بِعِصَمِ
X
ബന്ധങ്ങളെ
الْكَوَافِرِ
X
സത്യനിഷേധിനികളുമായുള്ള
وَاسْأَلُوا
X
നിങ്ങള്‍ ചോദിച്ചുകൊള്ളുക
مَا أَنفَقْتُمْ
X
നിങ്ങള്‍ ചെലവഴിച്ചത്
وَلْيَسْأَلُوا
X
അവരും ചോദിച്ചുകൊള്ളട്ടെ
مَا أَنفَقُواۚ
X
അവര്‍ ചെലവഴിച്ചത്
ذَٰلِكُمْ
X
അതാണ്
حُكْمُ اللَّهِۖ
X
അല്ലാഹുവിന്റെ വിധി
يَحْكُمُ
X
അവന്‍ വിധി കല്‍പിക്കുന്നു
بَيْنَكُمْۚ
X
നിങ്ങള്‍ക്കിടയില്‍
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
സര്‍വജ്ഞനാണ്
حَكِيمٌ
X
യുക്തിമാനും
﴿60:10﴾