Repeated Words in Quran

< >
Total Found : 40
إِنَّمَا التَّوْبَةُ
X
നിശ്ചയം പശ്ചാതാപം
عَلَى اللَّهِ
X
അല്ലാഹുവിന്റെ മേല്‍
لِلَّذِينَ يَعْمَلُونَ
X
ചെയ്യുന്നവര്‍ക്ക്(മാത്രമുള്ളതാണ്)
السُّوءَ
X
തെറ്റ്, തിന്മ
بِجَهَالَةٍ
X
അറിവില്ലായ്മ(അവിവേകം) കാരണം
ثُمَّ
X
ശേഷം, പിന്നെ
يَتُوبُونَ
X
അവര്‍ പശ്ചാതപിക്കുന്നു
مِن قَرِيبٍ
X
അടുത്ത് തന്നെ (ഒട്ടും വൈകാതെ)
فَأُولَٰئِكَ
X
അവര്‍
يَتُوبُ
X
പശ്ചാതാപം സ്വീകരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَيْهِمْۗ
X
അവരുടെ മേല്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:17﴾ وَمَاذَا
X
എന്താണ്
عَلَيْهِمْ
X
അവരുടെമേല്‍
لَوْ آمَنُوا
X
അവര്‍ വിശ്വസിച്ചെങ്കില്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَأَنفَقُوا
X
അവര്‍ ചെലവഴിക്കുകയും
مِمَّا رَزَقَهُمُ
X
അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
اللَّهُۚ
X
അല്ലാഹു
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
بِهِمْ
X
അവരെപ്പറ്റി
عَلِيمًا
X
ഏറെ അറിയുന്നവന്‍
﴿4:39﴾ مَّن يَشْفَعْ
X
ശിപാര്‍ശ ചെയ്യുന്നവന്‍
شَفَاعَةً حَسَنَةً
X
നല്ല ശിപാര്‍ശ
يَكُن لَّهُ
X
അവന് ഉണ്ടാകും (ലഭിക്കും)
نَصِيبٌ
X
ഒരു പങ്ക്, വിഹിതം
مِّنْهَاۖ
X
അതില്‍ നിന്ന്
وَمَن يَشْفَعْ
X
ശിപാര്‍ശ ചെയ്യുന്നവന്‍
شَفَاعَةً سَيِّئَةً
X
ചീത്ത ശിപാര്‍ശ
يَكُن لَّهُ
X
അവന് ഉണ്ടാകും (ലഭിക്കും)
كِفْلٌ
X
ഒരു വിഹിതം
مِّنْهَاۗ
X
അതില്‍ നിന്ന്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
مُّقِيتًا
X
മേല്‍നോട്ടം വഹിക്കുന്നവന്‍
﴿4:85﴾ وَمَا كَانَ
X
ആയിട്ടില്ല, ആകാവതല്ല
لِمُؤْمِنٍ
X
ഒരു വിശ്വാസിക്കും
أَن يَقْتُلَ
X
വധിക്കുകയെന്നത്
مُؤْمِنًا
X
(മറ്റൊരു) വിശ്വാസിയെ
إِلَّا خَطَأًۚ
X
അബദ്ധമായിട്ടല്ലാതെ
وَمَن قَتَلَ
X
ഒരുവന്‍ കൊന്നാല്‍
مُؤْمِنًا
X
ഒരു വിശ്വാസിയെ
خَطَأً
X
അബദ്ധത്തില്‍
فَتَحْرِيرُ
X
അപ്പോള്‍ മോചിപ്പിക്കലാകുന്നു
رَقَبَةٍ
X
ഒരു അടിമയെ
مُّؤْمِنَةٍ
X
വിശ്വാസിയായ
وَدِيَةٌ
X
നഷ്ടപരിഹാരവും
مُّسَلَّمَةٌ
X
നല്‍കപ്പെടുന്ന, ഏല്‍പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
X
അവന്റെ അവകാശികള്‍ക്ക്
إِلَّا أَن يَصَّدَّقُواۚ
X
അവര്‍ ദാനമായി(വിട്ടുകൊടുത്താല്‍)ഒഴികെ
فَإِن كَانَ
X
ഇനി അവനാണെങ്കില്‍
مِن قَوْمٍ
X
ഒരു ജനത്തില്‍ നിന്ന്
عَدُوٍّ
X
ശത്രു
لَّكُمْ
X
നിങ്ങളുടെ
وَهُوَ مُؤْمِنٌ
X
അവന്‍ വിശ്വാസിയാണ്
فَتَحْرِيرُ
X
എങ്കില്‍ മോചിപ്പിക്കലാണ്
رَقَبَةٍ
X
ഒരടിമയെ
مُّؤْمِنَةٍۖ
X
വിശ്വാസിയായ
وَإِن كَانَ
X
അവനാണെങ്കില്‍
مِن قَوْمٍ
X
ഒരു ജനത്തില്‍ നിന്ന്
بَيْنَكُمْ وَبَيْنَهُم
X
നിങ്ങള്‍ക്കും അവര്‍ക്കുമിടയിലുണ്ട്
مِّيثَاقٌ
X
സഖ്യം, ഉടമ്പടി
فَدِيَةٌ
X
എന്നാല്‍ നഷ്ടപരിഹാരം
مُّسَلَّمَةٌ
X
നല്‍കപ്പെടുന്ന, ഏല്‍പ്പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
X
അവന്റെ അവകാശികള്‍ക്ക്
وَتَحْرِيرُ
X
മോചിപ്പിക്കലും
رَقَبَةٍ
X
ഒരടിമയെ
مُّؤْمِنَةٍۖ
X
വിശ്വാസിയായ
فَمَن لَّمْ يَجِدْ
X
ആര്‍ക്കെങ്കിലും കിട്ടിയില്ലെങ്കില്‍ (സാധ്യമല്ലെങ്കില്‍)
فَصِيَامُ
X
നോമ്പ്
شَهْرَيْنِ
X
രണ്ടുമാസം
مُتَتَابِعَيْنِ
X
തുടര്‍ച്ചയായി
تَوْبَةً
X
പശ്ചാതാപമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്ന്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:92﴾ دَرَجَاتٍ
X
പലപദവികളും
مِّنْهُ
X
അവങ്കല്‍ നിന്നുള്ള
وَمَغْفِرَةً
X
പാപമോചനവും
وَرَحْمَةًۚ
X
അനുഗ്രഹവും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
ദയാപരന്‍
﴿4:96﴾ فَأُولَٰئِكَ
X
അത്തരക്കാര്‍(ക്ക്)
عَسَى اللَّهُ
X
അല്ലാഹു ആയേക്കാം
أَن يَعْفُوَ عَنْهُمْۚ
X
അവര്‍ക്ക് മാപ്പ് നല്‍കാന്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَفُوًّا
X
ഏറെ മാപ്പേകുന്നവന്‍
غَفُورًا
X
പൊറുക്കുന്നവന്‍
﴿4:99﴾ وَمَن يُهَاجِرْ
X
നാട് വെടിയുന്നവന്‍
فِي سَبِيلِ اللَّهِ
X
അല്ലാഹു മാര്‍ഗത്തില്‍
يَجِدْ
X
അവന്‍ കണ്ടെത്തും
فِي الْأَرْضِ
X
ഭൂമിയില്‍
مُرَاغَمًا
X
അഭയസ്ഥാനങ്ങള്‍
كَثِيرًا
X
ധാരാളം
وَسَعَةًۚ
X
വിശാലതയും
وَمَن يَخْرُجْ
X
പുറപ്പെടുന്നവന്‍
مِن بَيْتِهِ
X
തന്റെ വീട്ടില്‍ നിന്ന്
مُهَاجِرًا
X
പലായനം ചെയ്യുന്നവനായി
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَرَسُولِهِ
X
അവന്റെ ദൂതനിലേക്കും
ثُمَّ يُدْرِكْهُ الْمَوْتُ
X
പിന്നെ മരണം അവനെ പിടികൂടുന്നു
فَقَدْ وَقَعَ
X
തീര്‍ച്ചയായും അപ്പോള്‍ സ്ഥിരപ്പെട്ടു
أَجْرُهُ
X
അവന്റെ പ്രതിഫലം
عَلَى اللَّهِۗ
X
അല്ലാഹുവിങ്കല്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമദയാലു
﴿4:100﴾ وَلَا تَهِنُوا
X
നിങ്ങള്‍ ദുര്‍ബലരാവരുത്
فِي ابْتِغَاءِ
X
തേടുന്നതില്‍ (തേടിപ്പിടിക്കുന്നതില്‍)
الْقَوْمِۖ
X
ശത്രുജനതയെ
إِن تَكُونُوا
X
നിങ്ങളാകുന്നുവെങ്കില്‍
تَأْلَمُونَ
X
നിങ്ങള്‍ വേദനിക്കുന്നു
فَإِنَّهُمْ
X
നിശ്ചയം അവരും
يَأْلَمُونَ
X
വേദനിക്കുന്നു
كَمَا تَأْلَمُونَۖ
X
നിങ്ങള്‍ വേദനിക്കുന്നത് പോലെ
وَتَرْجُونَ
X
നിങ്ങള്‍ പ്രതീക്ഷിക്കുന്നു
مِنَ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്ന്
مَا لَا يَرْجُونَۗ
X
അവര്‍ പ്രതീക്ഷിക്കാത്തത്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാനും
﴿4:104﴾ يَسْتَخْفُونَ
X
അവര്‍ മറച്ചുവെക്കുന്നു
مِنَ النَّاسِ
X
ജനങ്ങളില്‍ നിന്ന്
وَلَا يَسْتَخْفُونَ
X
അവര്‍ മറച്ചുവെക്കുകയില്ല, അവര്‍ക്ക് മറക്കാനാവില്ല
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
وَهُوَ مَعَهُمْ
X
അവന്‍ അവരോടൊപ്പമുണ്ട്
إِذْ يُبَيِّتُونَ
X
അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തുമ്പോള്‍
مَا لَا يَرْضَىٰ
X
അവന്‍ ഇഷ്ടപ്പെടാത്തത്
مِنَ الْقَوْلِۚ
X
വാക്കുകളില്‍ നിന്ന്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
بِمَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നതൊക്കെ
مُحِيطًا
X
വലയം ചെയ്തവന്‍, സൂക്ഷ്മമായ അറിയുന്നവന്‍
﴿4:108﴾ وَمَن يَكْسِبْ
X
സമ്പാദിച്ചുവെക്കുന്നവന്‍ (ഒരുക്കൂട്ടിവെക്കുന്നവന്‍)
إِثْمًا
X
പാപം, തെറ്റ്
فَإِنَّمَا يَكْسِبُهُ
X
അത് സമ്പാദിക്കുന്നത് (ഒരുക്കൂട്ടിവെക്കുന്നത്)
عَلَىٰ نَفْسِهِۚ
X
തനിക്കെതിരായിതന്നെയാണ്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
സര്‍വ്വജ്ഞന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:111﴾ وَلِلَّهِ
X
അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത് (ഒക്കെയും)
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും (ഒക്കെയും)
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
بِكُلِّ شَيْءٍ
X
എല്ലാ കാര്യത്തെയും
مُّحِيطًا
X
വലയം ചെയ്തിട്ടുള്ളവന്‍ (സൂക്ഷമമായി അറിയുന്നവന്‍)
﴿4:126﴾ وَإِن يَتَفَرَّقَا
X
അവരിരുവരും വേര്‍പിരിയുകയാണെങ്കില്‍
يُغْنِ اللَّهُ
X
അല്ലാഹു ധന്യരാക്കും
كُلًّا
X
ഓരോരുത്തരെയും
مِّن سَعَتِهِۚ
X
തന്റെ അപാരമായ അനുഗ്രഹത്താല്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
وَاسِعًا
X
ഏറെ വിശാലതയുള്ളവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:130﴾ وَلِلَّهِ
X
അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَلَقَدْ وَصَّيْنَا
X
തീര്‍ച്ചയായും നാം ഉപദേശിച്ചിട്ടുണ്ട്
الَّذِينَ أُوتُوا الْكِتَابَ
X
വേദം നല്‍കപ്പെട്ടവരോട്
مِن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പ്
وَإِيَّاكُمْ
X
നിങ്ങളോടും
أَنِ اتَّقُوا اللَّهَۚ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന്
وَإِن تَكْفُرُوا
X
നിങ്ങള്‍ നിഷേധിക്കുന്നുവെങ്കില്‍
فَإِنَّ لِلَّهِ
X
അപ്പോള്‍ അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَنِيًّا
X
പരാശ്രയമില്ലാത്തവന്‍
حَمِيدًا
X
സ്തുത്യര്‍ഹന്‍
﴿4:131﴾ إِن يَشَأْ
X
അവന്‍ ഇഛിക്കുകയാണെങ്കില്‍
يُذْهِبْكُمْ
X
അവന്‍ നിങ്ങളെ പോക്കിക്കളയും
أَيُّهَا النَّاسُ
X
ജനങ്ങളേ
وَيَأْتِ
X
അവന്‍ കൊണ്ടുവരും
بِآخَرِينَۚ
X
മറ്റൊരു കൂട്ടരെ
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلَىٰ ذَٰلِكَ
X
അതിന്
قَدِيرًا
X
കഴിവുറ്റവന്‍
﴿4:133﴾ مَّن كَانَ يُرِيدُ
X
വല്ലവനും ആഗ്രഹിക്കുന്നുവെങ്കില്‍
ثَوَابَ الدُّنْيَا
X
ഇഹലോകത്തിലെ പ്രതിഫലം
فَعِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കലാണ്
ثَوَابُ الدُّنْيَا
X
ഇഹലോകത്തിലെ പ്രതിഫലം
وَالْآخِرَةِۚ
X
പരലോകത്തിലേയും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
سَمِيعًا
X
എല്ലാം കേള്‍ക്കുന്നവന്‍
بَصِيرًا
X
സൂക്ഷ്മമായി കാണുന്നവന്‍
﴿4:134﴾ مَّا يَفْعَلُ اللَّهُ
X
അല്ലാഹു എന്ത് ചെയ്യാനാണ്
بِعَذَابِكُمْ
X
നിങ്ങളുടെ ശിക്ഷകൊണ്ട്
إِن شَكَرْتُمْ
X
നിങ്ങള്‍ നന്ദികാണിക്കുകയാണെങ്കില്‍
وَآمَنتُمْۚ
X
നിങ്ങള്‍ വിശ്വസിക്കുകയും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
شَاكِرًا
X
നന്ദിയുള്ളവന്‍
عَلِيمًا
X
നന്നായറിയുന്നവന്‍
﴿4:147﴾ لَّا يُحِبُّ اللَّهُ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْجَهْرَ
X
പരസ്യമാക്കുന്നത്
بِالسُّوءِ
X
തിന്മ
مِنَ الْقَوْلِ
X
വാക്കില്‍ നിന്ന്
إِلَّا مَن ظُلِمَۚ
X
അനീതിക്കിരയായവനൊഴികെ
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
سَمِيعًا
X
എല്ലാം കേള്‍ക്കുന്നവന്‍
عَلِيمًا
X
എല്ലാം അറിയുന്നവന്‍
﴿4:148﴾ وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِ
X
അവന്റെ ദൂതന്‍മാരിലും
وَلَمْ يُفَرِّقُوا
X
അവര്‍ വിവേചനം കാണിച്ചിട്ടുമില്ല
بَيْنَ أَحَدٍ مِّنْهُمْ
X
അവരില്‍ ആര്‍ക്കിടയിലും
أُولَٰئِكَ
X
അവര്‍
سَوْفَ يُؤْتِيهِمْ
X
പിന്നീട് അവന്‍ അവര്‍ക്ക് നല്‍കും
أُجُورَهُمْۗ
X
അവരുടെ പ്രതിഫലം
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമദയാലുവും
﴿4:152﴾ بَل رَّفَعَهُ اللَّهُ
X
പക്ഷേ അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തി
إِلَيْهِۚ
X
അവങ്കലേക്ക്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَزِيزًا
X
പ്രതാപി
حَكِيمًا
X
യുക്തിമാന്‍
﴿4:158﴾ رُّسُلًا
X
പ്രവാചകന്‍മാരെ
مُّبَشِّرِينَ
X
ശുഭവാര്‍ത്തയറിയിക്കുന്നവരായി
وَمُنذِرِينَ
X
മുന്നറിയിപ്പ് നല്‍കുന്നവരായും
لِئَلَّا يَكُونَ
X
ഇല്ലാതിരിക്കുന്നതിന് വേണ്ടി
لِلنَّاسِ
X
ജനങ്ങള്‍ക്ക്
عَلَى اللَّهِ
X
അല്ലാഹുവിന്നെതിരില്‍
حُجَّةٌ
X
ഒരു ന്യായവും
بَعْدَ الرُّسُلِۚ
X
ദൈവദൂതന്‍മാര്‍ക്ക് ശേഷം
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَزِيزًا
X
പ്രതാപി
حَكِيمًا
X
യുക്തിമാന്‍
﴿4:165﴾ يَا أَيُّهَا النَّاسُ
X
ജനങ്ങളേ
قَدْ جَاءَكُمُ
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിരിക്കുന്നു
الرَّسُولُ
X
ദൈവദൂതന്‍
بِالْحَقِّ
X
സത്യസന്ദേശവുമായി
مِن رَّبِّكُمْ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
خَيْرًا لَّكُمْۚ
X
(അതാണ്) നിങ്ങള്‍ക്ക് ഉത്തമം
وَإِن تَكْفُرُوا
X
നിങ്ങള്‍ നഷേധിക്കുകയാണെങ്കില്‍
فَإِنَّ لِلَّهِ
X
എന്നാല്‍ നിശ്ചയമായും അല്ലാഹുവിന്നുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۚ
X
ഭൂമിയിലുള്ളതും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:170﴾ وَاضْرِبْ
X
നീ വിവരിച്ചു കൊടുക്കുക
لَهُم
X
അവര്‍ക്ക്
مَّثَلَ
X
ഉപമ
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
كَمَاءٍ
X
വെള്ളത്തെപ്പോലെയാണത്
أَنزَلْنَاهُ
X
അതിനെ നാം ഇറക്കി
مِنَ السَّمَاءِ
X
ആകാശത്തു നിന്ന്
فَاخْتَلَطَ
X
എന്നിട്ട് ഇടകലര്‍ന്നു വളര്‍ന്നു
بِهِ
X
അതു മൂലം
نَبَاتُ
X
സസ്യങ്ങള്‍
الْأَرْضِ
X
ഭൂമിയിലെ
فَأَصْبَحَ
X
പിന്നെ അതായിത്തീര്‍ന്നു
هَشِيمًا
X
ഉണങ്ങിയ തുരുമ്പ്
تَذْرُوهُ
X
അതിനെ പരത്തുന്നു
الرِّيَاحُۗ
X
കാറ്റുകള്‍
وَكَانَ اللَّهُ
X
അല്ലാഹുവാകുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിന്നും
مُّقْتَدِرًا
X
കഴിവുള്ളവന്‍
﴿18:45﴾ إِلَّا مَن
X
ഒരുത്തനൊഴികെ
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
وَآمَنَ
X
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
عَمَلًا صَالِحًا
X
സല്‍കര്‍മം
فَأُولَٰئِكَ
X
അക്കൂട്ടര്‍
يُبَدِّلُ اللَّهُ
X
അല്ലാഹു മാറ്റും
سَيِّئَاتِهِمْ
X
അവരുടെ തിന്മകളെ
حَسَنَاتٍۗ
X
നന്മകളായി
وَكَانَ اللَّهُ
X
അല്ലാഹുആകുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമകാരുണികനും
﴿25:70﴾ ادْعُوهُمْ
X
നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) ചേര്‍ത്തുവിളിക്കുക
لِآبَائِهِمْ
X
അവരുടെ പിതാക്കളിലേക്ക്
هُوَ
X
അതാണ്
أَقْسَطُ
X
ഏറെ നീതിപൂര്‍വ്വകം
عِندَ اللَّهِۚ
X
അല്ലാഹുവിന്റെയടുത്ത്
فَإِن لَّمْ تَعْلَمُوا
X
അഥവാ നിങ്ങള്‍ക്കറിയില്ലെങ്കില്‍
آبَاءَهُمْ
X
അവരുടെ പിതാക്കളാരെന്ന്
فَإِخْوَانُكُمْ
X
അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്
فِي الدِّينِ
X
ആദര്‍ശത്തില്‍
وَمَوَالِيكُمْۚ
X
നിങ്ങളുടെ മിത്രങ്ങളും
وَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
فِيمَا أَخْطَأْتُم بِهِ
X
അബദ്ധത്തില്‍ നിങ്ങള്‍ പറഞ്ഞുപോയതിന്റെ പേരില്‍
وَلَٰكِن
X
എന്നാല്‍ (കുറ്റം തന്നെയാണ്)
مَّا تَعَمَّدَتْ قُلُوبُكُمْۚ
X
നിങ്ങള്‍ മനഃപൂര്‍വ്വം ചെയ്യുന്നത്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധിയും
﴿33:5﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اذْكُرُوا
X
നിങ്ങള്‍ ഓര്‍ത്തുനോക്കൂ
نِعْمَةَ اللَّهِ
X
അല്ലാഹു നല്‍കിയ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِذْ جَاءَتْكُمْ
X
നിങ്ങളുടെ നേരെ പാഞ്ഞടുത്തപ്പോള്‍
جُنُودٌ
X
കുറെ പടയാളികള്‍
فَأَرْسَلْنَا
X
അപ്പോള്‍ നാം അയച്ചു
عَلَيْهِمْ
X
അവക്കെതിരെ
رِيحًا
X
കൊടുങ്കാറ്റ്
وَجُنُودًا
X
സൈന്യത്തേയും
لَّمْ تَرَوْهَاۚ
X
നിങ്ങള്‍ക്ക് കാണാനാവാത്ത
وَكَانَ اللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതൊക്കെയും
بَصِيرًا
X
കണ്ടറിയുന്നവനാണ്
﴿33:9﴾ وَرَدَّ
X
തിരിച്ചയച്ചു
اللَّهُ
X
അല്ലാഹു
الَّذِينَ كَفَرُوا
X
സത്യനിഷേധികളെ
بِغَيْظِهِمْ
X
അവരുടെ കോപാഗ്നിയോടെത്തന്നെ
لَمْ يَنَالُوا
X
അവര്‍ക്ക് കിട്ടിയിട്ടില്ല
خَيْرًاۚ
X
നേട്ടം
وَكَفَى اللَّهُ
X
അല്ലാഹു തന്നെ മതി
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
الْقِتَالَۚ
X
പൊരുതാന്‍
وَكَانَ اللَّهُ
X
അല്ലാഹുവാണ്
قَوِيًّا
X
കരുത്തുള്ളവന്‍
عَزِيزًا
X
പ്രതാപിയും
﴿33:25﴾ وَأَوْرَثَكُمْ
X
അവന്‍ നിങ്ങളെ അവകാശികളാക്കി
أَرْضَهُمْ
X
അവരുടെ ഭൂമിയുടെ
وَدِيَارَهُمْ
X
അവരുടെ വീടുകളുടെയും
وَأَمْوَالَهُمْ
X
അവരുടെ സ്വത്തുക്കളുടെയും
وَأَرْضًا
X
ഒരു സ്ഥലവും നല്‍കി
لَّمْ تَطَئُوهَاۚ
X
നിങ്ങള്‍ മുമ്പൊരിക്കലും കാലുകുത്തിയിട്ടില്ലാത്ത
وَكَانَ اللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിലും
قَدِيرًا
X
കഴിവുറ്റവനാണ്
﴿33:27﴾ مَّا كَانَ مُحَمَّدٌ
X
മുഹമ്മദല്ല
أَبَا أَحَدٍ
X
ആരുടെയും പിതാവ്
مِّن رِّجَالِكُمْ
X
നിങ്ങളിലെ പുരുഷന്‍മാരില്‍
وَلَٰكِن
X
മറിച്ച്
رَّسُولَ اللَّهِ
X
(അദ്ദേഹം) അല്ലാഹുവിന്റെ ദൂതനാകുന്നു
وَخَاتَمَ
X
അവസാനത്തെയാളും
النَّبِيِّينَۗ
X
ദൈവദൂതന്‍മാരില്‍
وَكَانَ اللَّهُ
X
അല്ലാഹു ആകുന്നു
بِكُلِّ شَيْءٍ
X
എല്ലാകാര്യങ്ങളെ പറ്റിയും
عَلِيمًا
X
നന്നായറിയുന്നവന്‍
﴿33:40﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
إِنَّا أَحْلَلْنَا
X
നാം അനുവധിച്ചുതന്നിരിക്കുന്നു
لَكَ
X
നിനക്ക്
أَزْوَاجَكَ
X
നിന്റെ പത്നിമാരെ
اللَّاتِي آتَيْتَ أُجُورَهُنَّ
X
നീ വിവാഹമൂല്യം നല്‍കിയ
وَمَا مَلَكَتْ يَمِينُكَ
X
നിന്റെ വലം കൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും
مِمَّا أَفَاءَ اللَّهُ
X
അല്ലാഹു യുദ്ധത്തിലൂടെ അധീനപ്പെടുത്തിത്തന്നവരില്‍
عَلَيْكَ
X
നിനക്ക്
وَبَنَاتِ عَمِّكَ
X
നിന്റെ പിതൃവ്യപുത്രിമാരെയും
وَبَنَاتِ عَمَّاتِكَ
X
പിതൃസഹോദരി പുത്രിമാരെയും
وَبَنَاتِ خَالِكَ
X
മാതൃസഹോദര പുത്രിമാരെയും
وَبَنَاتِ خَالَاتِكَ
X
മാതൃസഹോദരി പുത്രിമാരെയും
اللَّاتِي هَاجَرْنَ مَعَكَ
X
നിന്നോടൊപ്പം സ്വദേശം വെടിഞ്ഞ
وَامْرَأَةً مُّؤْمِنَةً
X
സത്യവിശ്വാസിനിയായ സ്ത്രീയെയും
إِن وَهَبَتْ
X
അവള്‍ ദാനം ചെയ്താല്‍
نَفْسَهَا
X
സ്വന്തത്തെ
لِلنَّبِيِّ
X
പ്രവാചകന്
إِنْ أَرَادَ النَّبِيُّ
X
പ്രവാചകന്‍ ഉദ്ദേശിക്കുകയും ചെയ്താല്‍
أَن يَسْتَنكِحَهَا
X
അവളെ വിവാഹം കഴിക്കാന്‍
خَالِصَةً لَّكَ
X
നിനക്ക് മാത്രം ബാധകമായ (നിയമമാണിത്)
مِن دُونِ الْمُؤْمِنِينَۗ
X
സത്യവിശ്വാസികള്‍ക്കില്ല
قَدْ عَلِمْنَا
X
നമുക്ക് നന്നായറിയാം
مَا فَرَضْنَا
X
നാം നിയമമാക്കിയ കാര്യം
عَلَيْهِمْ
X
അവര്‍ക്ക്
فِي أَزْوَاجِهِمْ
X
അവരുടെ ഭാര്യമാരുടെ കാര്യത്തില്‍
وَمَا مَلَكَتْ أَيْمَانُهُمْ
X
അവരുടെ വലംകൈ ഉടമപ്പെടുത്തിയവരുടെയും
لِكَيْلَا يَكُونَ
X
ഉണ്ടാകാതിരിക്കാനാണിത്
عَلَيْكَ
X
നിനക്ക്
حَرَجٌۗ
X
ഒരു പ്രയാസവും
وَكَانَ اللَّهُ
X
അല്ലാഹുവാണ്
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധിയും
﴿33:50﴾ تُرْجِي
X
നിനക്ക് അകറ്റി നിറുത്താം
مَن تَشَاءُ
X
നിനക്കിഷ്ടമുള്ളവരെ
مِنْهُنَّ
X
അവരി(ഭാര്യമാര്‍)ല്‍ നിന്ന്
وَتُؤْوِي إِلَيْكَ
X
നിനക്ക് അടുപ്പിച്ചുനിറുത്തുകയും ചെയ്യാം
مَن تَشَاءُۖ
X
നീ ഉദ്ദേശിക്കുന്നവരെ
وَمَنِ ابْتَغَيْتَ
X
നിനക്ക് ഇഷ്ടമുള്ളവരെ
مِمَّنْ عَزَلْتَ
X
നീ അകറ്റി നിര്‍ത്തിയവരില്‍ നിന്ന്
فَلَا جُنَاحَ عَلَيْكَۚ
X
(അടുപ്പിക്കുന്നതില്‍) നിനക്ക് കുറ്റമില്ല
ذَٰلِكَ
X
ഇതാണ്
أَدْنَىٰ
X
ഏറ്റവും പറ്റിയത്
أَن تَقَرَّ
X
കുളിര്‍ക്കാന്‍
أَعْيُنُهُنَّ
X
അവരുടെ കണ്ണുകള്‍
وَلَا يَحْزَنَّ
X
അവര്‍ ദുഃഖിക്കാതിരിക്കാനും
وَيَرْضَيْنَ
X
അവര്‍ തൃപ്തരാകാനും
بِمَا آتَيْتَهُنَّ
X
നീ അവര്‍ക്ക് നല്‍കിയതില്‍
كُلُّهُنَّۚ
X
അവരെല്ലാം
وَاللَّهُ
X
അല്ലാഹു
يَعْلَمُ
X
അറിയുന്നു
مَا فِي قُلُوبِكُمْۚ
X
നിങ്ങളുടെ മനസ്സിലുള്ളത്
وَكَانَ اللَّهُ
X
അല്ലാഹു ആകുന്നു
عَلِيمًا
X
സര്‍വ്വജ്ഞന്‍
حَلِيمًا
X
സഹനമുള്ളവനും
﴿33:51﴾ لَّا يَحِلُّ
X
അനുവാദമില്ല
لَكَ
X
നിനക്ക്
النِّسَاءُ
X
സ്ത്രീകളെ വിവാഹം ചെയ്യല്‍
مِن بَعْدُ
X
ഇനിമേല്‍
وَلَا أَن تَبَدَّلَ
X
പകരമായി സ്വീകരിക്കാനും
بِهِنَّ
X
അവര്‍ക്ക്
مِنْ أَزْوَاجٍ
X
മറ്റു ഭാര്യമാരെ
وَلَوْ أَعْجَبَكَ
X
നിനക്ക് കൗതുകമുണര്‍ത്തിയാലും
حُسْنُهُنَّ
X
അവരുടെ സൗന്ദര്യം
إِلَّا مَا مَلَكَتْ يَمِينُكَۗ
X
നിന്റെ വലം കൈ ഉടമപ്പെടുത്തിയവരൊഴികെ
وَكَانَ اللَّهُ
X
അല്ലാഹു ആകുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളും
رَّقِيبًا
X
നന്നായി നിരീക്ഷിക്കുന്നവന്‍
﴿33:52﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
قُل
X
താങ്കള്‍ നിര്‍ദ്ദേശിക്കുക
لِّأَزْوَاجِكَ
X
താങ്കളുടെ പത്നിമാരോട്
وَبَنَاتِكَ
X
താങ്കളുടെ പുത്രിമാരോടും
وَنِسَاءِ الْمُؤْمِنِينَ
X
വിശ്വാസികളുടെ സ്ത്രീകളോടും
يُدْنِينَ
X
അവര്‍ താഴ്ത്തിയിടാന്‍
عَلَيْهِنَّ
X
തങ്ങളുടെ മേല്‍ (ശരീരത്തിന്‍മേല്‍)
مِن جَلَابِيبِهِنَّۚ
X
തങ്ങളുടെ മൂടുപടങ്ങള്‍
ذَٰلِكَ
X
അതാണ്
أَدْنَىٰ
X
ഏറ്റവും പറ്റിയ മാര്‍ഗ്ഗം
أَن يُعْرَفْنَ
X
അവരെ തിരിച്ചറിയാന്‍
فَلَا يُؤْذَيْنَۗ
X
അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും
وَكَانَ اللَّهُ
X
അല്ലാഹുവാണ്
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധി
﴿33:59﴾ لِّيُعَذِّبَ
X
ശിക്ഷിക്കുന്നതിന് വേണ്ടിയാണിത്
اللَّهُ
X
അല്ലാഹു
الْمُنَافِقِينَ
X
കപടവിശ്വാസികളെ
وَالْمُنَافِقَاتِ
X
കപടവിശ്വാസിനികളെയും
وَالْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളെയും
وَالْمُشْرِكَاتِ
X
ബഹുദൈവവിശ്വാസിനികളെയും
وَيَتُوبَ
X
പശ്ചാത്താപം സ്വീകരിക്കാനും
اللَّهُ
X
അല്ലാഹു
عَلَى الْمُؤْمِنِينَ
X
വിശ്വാസികളുടെ
وَالْمُؤْمِنَاتِۗ
X
വിശ്വാസിനികളുടെയും
وَكَانَ اللَّهُ
X
അല്ലാഹുവാണ്
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധിയും
﴿33:73﴾ هُوَ
X
അവന്‍
الَّذِي أَنزَلَ
X
ഇറക്കിത്തന്നവനാണ്
السَّكِينَةَ
X
ശാന്തി
فِي قُلُوبِ
X
ഹൃദയങ്ങളില്‍
الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെ
لِيَزْدَادُوا
X
അവര്‍ വര്‍ധനവ് കൈവരിക്കുന്നതിന്
إِيمَانًا
X
വിശ്വാസത്തില്‍
مَّعَ إِيمَانِهِمْۗ
X
അവരുടെ വിശ്വാസത്തോടൊപ്പം
وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
جُنُودُ
X
സൈന്യങ്ങള്‍
السَّمَاوَاتِ
X
ആകാശങ്ങളിലെ
وَالْأَرْضِۚ
X
ഭൂമിയിലെയും
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
عَلِيمًا
X
സര്‍വജ്ഞന്‍
حَكِيمًا
X
യുക്തിമാനും
﴿48:4﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
جُنُودُ
X
സൈന്യങ്ങള്‍
السَّمَاوَاتِ
X
ആകാശങ്ങളിലെ
وَالْأَرْضِۚ
X
ഭൂമിയിലെയും
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
عَزِيزًا
X
അജയ്യന്‍, പ്രതാപി
حَكِيمًا
X
യുക്തിമാനും
﴿48:7﴾ وَلِلَّهِ
X
അല്ലാഹുവിനാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭൂമിയുടെയും
يَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കും
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുകയും ചെയ്യും
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
ഏറെ ദയാപരനും
﴿48:14﴾ وَمَغَانِمَ
X
സമരാര്‍ജിത സ്വത്തുക്കളും
كَثِيرَةً
X
ധാരാളം
يَأْخُذُونَهَاۗ
X
അവരത് പിടിച്ചെടുക്കും (പിടിച്ചെടുക്കാന്‍)
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
عَزِيزًا
X
പ്രതാപി
حَكِيمًا
X
യുക്തിജ്ഞനും
﴿48:19﴾ وَأُخْرَىٰ
X
മറ്റു നേട്ടങ്ങളും
لَمْ تَقْدِرُوا
X
നിങ്ങള്‍ക്കു സാധിച്ചിട്ടില്ല
عَلَيْهَا
X
അവ കൈവരിക്കാന്‍
قَدْ أَحَاطَ
X
വലയം ചെയ്തുവെച്ചിരിക്കുകയാണ്
اللَّهُ
X
അല്ലാഹു
بِهَاۚ
X
അവയെ
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرًا
X
കഴിവുറ്റവന്‍
﴿48:21﴾ وَهُوَ
X
അവന്‍(അല്ലാഹു)
الَّذِي كَفَّ
X
തടഞ്ഞുനിര്‍ത്തിയവനാണ്
أَيْدِيَهُمْ
X
അവരുടെ കൈകളെ
عَنكُمْ
X
നിങ്ങളില്‍നിന്ന്
وَأَيْدِيَكُمْ
X
നിങ്ങളുടെ കൈകളെയും
عَنْهُم
X
അവരില്‍നിന്ന്
بِبَطْنِ
X
അകത്തുവെച്ച്
مَكَّةَ
X
മക്കയുടെ
مِن بَعْدِ
X
ശേഷം
أَنْ أَظْفَرَكُمْ
X
നിങ്ങള്‍ക്കു വിജയം നല്‍കിയതിന്
عَلَيْهِمْۚ
X
അവര്‍ക്കെതിരെ
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെ
بَصِيرًا
X
കാണുന്നവന്‍
﴿48:24﴾ إِذْ جَعَلَ
X
പുലര്‍ത്തിയപ്പോള്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
فِي قُلُوبِهِمُ
X
തങ്ങളുടെ മനസ്സുകളില്‍
الْحَمِيَّةَ
X
ദുരഭിമാനം
حَمِيَّةَ الْجَاهِلِيَّةِ
X
അനിസ്‌ലാമിക കാലത്തെ ദുരഭിമാനം
فَأَنزَلَ اللَّهُ
X
അപ്പോള്‍ അല്ലാഹു ഇറക്കിക്കൊടുത്തു
سَكِينَتَهُ
X
അവന്റെ പക്കല്‍നിന്നുള്ള ശാന്തി
عَلَىٰ رَسُولِهِ
X
അവന്റെ ദൂതന്
وَعَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കും
وَأَلْزَمَهُمْ
X
അവരെ ബന്ധിച്ചുനിര്‍ത്തുകയും ചെയ്തു
كَلِمَةَ التَّقْوَىٰ
X
ഭക്തിയുടെ വചനത്തില്‍
وَكَانُوا
X
അവരായിരുന്നു
أَحَقَّ
X
ഏറ്റവും അര്‍ഹര്‍
بِهَا
X
അതിന്
وَأَهْلَهَاۚ
X
അതിന്റെ അവകാശികളും
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
بِكُلِّ شَيْءٍ
X
എല്ലാ കാര്യത്തെപ്പറ്റിയും
عَلِيمًا
X
നന്നായറിയുന്നവന്‍
﴿48:26﴾