Repeated Words in Quran

< >
Total Found : 27
وَإِذْ قُلْنَا
X
നാം പറഞ്ഞ സന്ദര്‍ഭം
لِلْمَلَائِكَةِ
X
മലക്കുകളോട്
اسْجُدُوا
X
നിങ്ങള്‍ സാഷ്ടാംഗം നമിക്കുക
لِآدَمَ
X
ആദമിന്ന്
فَسَجَدُوا
X
അപ്പോള്‍ അവര്‍ സാഷ്ടാംഗം നമിച്ചു
إِلَّا إِبْلِيسَ
X
ഇബ്‌ലീസ്‌ ഒഴികെ
أَبَىٰ
X
അവന്‍ വിസമ്മതിച്ചു
وَاسْتَكْبَرَ
X
അഹങ്കരിക്കുകയും ചെയ്തു
وَكَانَ
X
അവന്‍ ആയിത്തീരുകയും ചെയ്തു
مِنَ الْكَافِرِينَ
X
സത്യനിഷേധികളില്‍
﴿2:34﴾ إِنَّمَا التَّوْبَةُ
X
നിശ്ചയം പശ്ചാതാപം
عَلَى اللَّهِ
X
അല്ലാഹുവിന്റെ മേല്‍
لِلَّذِينَ يَعْمَلُونَ
X
ചെയ്യുന്നവര്‍ക്ക്(മാത്രമുള്ളതാണ്)
السُّوءَ
X
തെറ്റ്, തിന്മ
بِجَهَالَةٍ
X
അറിവില്ലായ്മ(അവിവേകം) കാരണം
ثُمَّ
X
ശേഷം, പിന്നെ
يَتُوبُونَ
X
അവര്‍ പശ്ചാതപിക്കുന്നു
مِن قَرِيبٍ
X
അടുത്ത് തന്നെ (ഒട്ടും വൈകാതെ)
فَأُولَٰئِكَ
X
അവര്‍
يَتُوبُ
X
പശ്ചാതാപം സ്വീകരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَيْهِمْۗ
X
അവരുടെ മേല്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:17﴾ وَمَن يَفْعَلْ
X
ആരെങ്കിലും ചെയ്യുന്നുവെങ്കില്‍
ذَٰلِكَ
X
അത് (അങ്ങനെ)
عُدْوَانًا
X
അക്രമമായും
وَظُلْمًا
X
അന്യായമായും
فَسَوْفَ نُصْلِيهِ
X
അവനെ നാം ഇട്ട് കരിക്കുന്നതാണ്
نَارًاۚ
X
നരകത്തീയാല്‍
وَكَانَ ذَٰلِكَ
X
അതായിരിക്കുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്
يَسِيرًا
X
ഏറെ എളുപ്പമായത്
﴿4:30﴾ وَمَاذَا
X
എന്താണ്
عَلَيْهِمْ
X
അവരുടെമേല്‍
لَوْ آمَنُوا
X
അവര്‍ വിശ്വസിച്ചെങ്കില്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
X
അന്ത്യദിനത്തിലും
وَأَنفَقُوا
X
അവര്‍ ചെലവഴിക്കുകയും
مِمَّا رَزَقَهُمُ
X
അവര്‍ക്ക് നല്‍കിയതില്‍ നിന്ന്
اللَّهُۚ
X
അല്ലാഹു
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
بِهِمْ
X
അവരെപ്പറ്റി
عَلِيمًا
X
ഏറെ അറിയുന്നവന്‍
﴿4:39﴾ يَا أَيُّهَا الَّذِينَ أُوتُوا الْكِتَابَ
X
അല്ലയോ വേദം നല്‍കപ്പെട്ടവരേ
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുവീന്‍
بِمَا نَزَّلْنَا
X
നാം ഇറക്കിയ (വേദത്തില്‍)തില്‍
مُصَدِّقًا
X
സത്യപ്പെടുത്തുന്നതായി, ശരിവെക്കുന്നതായി
لِّمَا مَعَكُم
X
നിങ്ങളുടെ വശമുള്ളതിനെ
مِّن قَبْلِ
X
മുമ്പായി
أَن نَّطْمِسَ
X
നാം മായ്ച്ചുകളയുന്നതിന്ന്, വികൃതമാക്കുന്നതിന്
وُجُوهًا
X
ചിലമുഖങ്ങളെ
فَنَرُدَّهَا
X
എന്നിട്ട് നാം അതിനെ തിരിക്കുന്നതിന്
عَلَىٰ أَدْبَارِهَا
X
അവയുടെ പുറകോട്ട്
أَوْ نَلْعَنَهُمْ
X
അല്ലെങ്കില്‍ നാം അവരെ ശപിക്കുന്നതിന്
كَمَا لَعَنَّا
X
നാം ശപിച്ചതുപോലെ
أَصْحَابَ السَّبْتِۚ
X
സാബത്ത്കാരെ
وَكَانَ أَمْرُ اللَّهِ
X
അല്ലാഹുവന്റെ കല്‍പന ആയിരിക്കുന്നു
مَفْعُولًا
X
പ്രവര്‍ത്തിക്കപ്പെടുന്നത്, നടപ്പിലാവുന്നത്
﴿4:47﴾ مَّن يَشْفَعْ
X
ശിപാര്‍ശ ചെയ്യുന്നവന്‍
شَفَاعَةً حَسَنَةً
X
നല്ല ശിപാര്‍ശ
يَكُن لَّهُ
X
അവന് ഉണ്ടാകും (ലഭിക്കും)
نَصِيبٌ
X
ഒരു പങ്ക്, വിഹിതം
مِّنْهَاۖ
X
അതില്‍ നിന്ന്
وَمَن يَشْفَعْ
X
ശിപാര്‍ശ ചെയ്യുന്നവന്‍
شَفَاعَةً سَيِّئَةً
X
ചീത്ത ശിപാര്‍ശ
يَكُن لَّهُ
X
അവന് ഉണ്ടാകും (ലഭിക്കും)
كِفْلٌ
X
ഒരു വിഹിതം
مِّنْهَاۗ
X
അതില്‍ നിന്ന്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
مُّقِيتًا
X
മേല്‍നോട്ടം വഹിക്കുന്നവന്‍
﴿4:85﴾ وَمَا كَانَ
X
ആയിട്ടില്ല, ആകാവതല്ല
لِمُؤْمِنٍ
X
ഒരു വിശ്വാസിക്കും
أَن يَقْتُلَ
X
വധിക്കുകയെന്നത്
مُؤْمِنًا
X
(മറ്റൊരു) വിശ്വാസിയെ
إِلَّا خَطَأًۚ
X
അബദ്ധമായിട്ടല്ലാതെ
وَمَن قَتَلَ
X
ഒരുവന്‍ കൊന്നാല്‍
مُؤْمِنًا
X
ഒരു വിശ്വാസിയെ
خَطَأً
X
അബദ്ധത്തില്‍
فَتَحْرِيرُ
X
അപ്പോള്‍ മോചിപ്പിക്കലാകുന്നു
رَقَبَةٍ
X
ഒരു അടിമയെ
مُّؤْمِنَةٍ
X
വിശ്വാസിയായ
وَدِيَةٌ
X
നഷ്ടപരിഹാരവും
مُّسَلَّمَةٌ
X
നല്‍കപ്പെടുന്ന, ഏല്‍പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
X
അവന്റെ അവകാശികള്‍ക്ക്
إِلَّا أَن يَصَّدَّقُواۚ
X
അവര്‍ ദാനമായി(വിട്ടുകൊടുത്താല്‍)ഒഴികെ
فَإِن كَانَ
X
ഇനി അവനാണെങ്കില്‍
مِن قَوْمٍ
X
ഒരു ജനത്തില്‍ നിന്ന്
عَدُوٍّ
X
ശത്രു
لَّكُمْ
X
നിങ്ങളുടെ
وَهُوَ مُؤْمِنٌ
X
അവന്‍ വിശ്വാസിയാണ്
فَتَحْرِيرُ
X
എങ്കില്‍ മോചിപ്പിക്കലാണ്
رَقَبَةٍ
X
ഒരടിമയെ
مُّؤْمِنَةٍۖ
X
വിശ്വാസിയായ
وَإِن كَانَ
X
അവനാണെങ്കില്‍
مِن قَوْمٍ
X
ഒരു ജനത്തില്‍ നിന്ന്
بَيْنَكُمْ وَبَيْنَهُم
X
നിങ്ങള്‍ക്കും അവര്‍ക്കുമിടയിലുണ്ട്
مِّيثَاقٌ
X
സഖ്യം, ഉടമ്പടി
فَدِيَةٌ
X
എന്നാല്‍ നഷ്ടപരിഹാരം
مُّسَلَّمَةٌ
X
നല്‍കപ്പെടുന്ന, ഏല്‍പ്പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
X
അവന്റെ അവകാശികള്‍ക്ക്
وَتَحْرِيرُ
X
മോചിപ്പിക്കലും
رَقَبَةٍ
X
ഒരടിമയെ
مُّؤْمِنَةٍۖ
X
വിശ്വാസിയായ
فَمَن لَّمْ يَجِدْ
X
ആര്‍ക്കെങ്കിലും കിട്ടിയില്ലെങ്കില്‍ (സാധ്യമല്ലെങ്കില്‍)
فَصِيَامُ
X
നോമ്പ്
شَهْرَيْنِ
X
രണ്ടുമാസം
مُتَتَابِعَيْنِ
X
തുടര്‍ച്ചയായി
تَوْبَةً
X
പശ്ചാതാപമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്ന്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:92﴾ دَرَجَاتٍ
X
പലപദവികളും
مِّنْهُ
X
അവങ്കല്‍ നിന്നുള്ള
وَمَغْفِرَةً
X
പാപമോചനവും
وَرَحْمَةًۚ
X
അനുഗ്രഹവും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
ദയാപരന്‍
﴿4:96﴾ فَأُولَٰئِكَ
X
അത്തരക്കാര്‍(ക്ക്)
عَسَى اللَّهُ
X
അല്ലാഹു ആയേക്കാം
أَن يَعْفُوَ عَنْهُمْۚ
X
അവര്‍ക്ക് മാപ്പ് നല്‍കാന്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَفُوًّا
X
ഏറെ മാപ്പേകുന്നവന്‍
غَفُورًا
X
പൊറുക്കുന്നവന്‍
﴿4:99﴾ وَمَن يُهَاجِرْ
X
നാട് വെടിയുന്നവന്‍
فِي سَبِيلِ اللَّهِ
X
അല്ലാഹു മാര്‍ഗത്തില്‍
يَجِدْ
X
അവന്‍ കണ്ടെത്തും
فِي الْأَرْضِ
X
ഭൂമിയില്‍
مُرَاغَمًا
X
അഭയസ്ഥാനങ്ങള്‍
كَثِيرًا
X
ധാരാളം
وَسَعَةًۚ
X
വിശാലതയും
وَمَن يَخْرُجْ
X
പുറപ്പെടുന്നവന്‍
مِن بَيْتِهِ
X
തന്റെ വീട്ടില്‍ നിന്ന്
مُهَاجِرًا
X
പലായനം ചെയ്യുന്നവനായി
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَرَسُولِهِ
X
അവന്റെ ദൂതനിലേക്കും
ثُمَّ يُدْرِكْهُ الْمَوْتُ
X
പിന്നെ മരണം അവനെ പിടികൂടുന്നു
فَقَدْ وَقَعَ
X
തീര്‍ച്ചയായും അപ്പോള്‍ സ്ഥിരപ്പെട്ടു
أَجْرُهُ
X
അവന്റെ പ്രതിഫലം
عَلَى اللَّهِۗ
X
അല്ലാഹുവിങ്കല്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമദയാലു
﴿4:100﴾ وَلَا تَهِنُوا
X
നിങ്ങള്‍ ദുര്‍ബലരാവരുത്
فِي ابْتِغَاءِ
X
തേടുന്നതില്‍ (തേടിപ്പിടിക്കുന്നതില്‍)
الْقَوْمِۖ
X
ശത്രുജനതയെ
إِن تَكُونُوا
X
നിങ്ങളാകുന്നുവെങ്കില്‍
تَأْلَمُونَ
X
നിങ്ങള്‍ വേദനിക്കുന്നു
فَإِنَّهُمْ
X
നിശ്ചയം അവരും
يَأْلَمُونَ
X
വേദനിക്കുന്നു
كَمَا تَأْلَمُونَۖ
X
നിങ്ങള്‍ വേദനിക്കുന്നത് പോലെ
وَتَرْجُونَ
X
നിങ്ങള്‍ പ്രതീക്ഷിക്കുന്നു
مِنَ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്ന്
مَا لَا يَرْجُونَۗ
X
അവര്‍ പ്രതീക്ഷിക്കാത്തത്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാനും
﴿4:104﴾ يَسْتَخْفُونَ
X
അവര്‍ മറച്ചുവെക്കുന്നു
مِنَ النَّاسِ
X
ജനങ്ങളില്‍ നിന്ന്
وَلَا يَسْتَخْفُونَ
X
അവര്‍ മറച്ചുവെക്കുകയില്ല, അവര്‍ക്ക് മറക്കാനാവില്ല
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
وَهُوَ مَعَهُمْ
X
അവന്‍ അവരോടൊപ്പമുണ്ട്
إِذْ يُبَيِّتُونَ
X
അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തുമ്പോള്‍
مَا لَا يَرْضَىٰ
X
അവന്‍ ഇഷ്ടപ്പെടാത്തത്
مِنَ الْقَوْلِۚ
X
വാക്കുകളില്‍ നിന്ന്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
بِمَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നതൊക്കെ
مُحِيطًا
X
വലയം ചെയ്തവന്‍, സൂക്ഷ്മമായ അറിയുന്നവന്‍
﴿4:108﴾ وَمَن يَكْسِبْ
X
സമ്പാദിച്ചുവെക്കുന്നവന്‍ (ഒരുക്കൂട്ടിവെക്കുന്നവന്‍)
إِثْمًا
X
പാപം, തെറ്റ്
فَإِنَّمَا يَكْسِبُهُ
X
അത് സമ്പാദിക്കുന്നത് (ഒരുക്കൂട്ടിവെക്കുന്നത്)
عَلَىٰ نَفْسِهِۚ
X
തനിക്കെതിരായിതന്നെയാണ്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
സര്‍വ്വജ്ഞന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:111﴾ وَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكَ
X
നിന്റെ മേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
لَهَمَّت
X
തീര്‍ച്ചയായും തുനിഞ്ഞതായിരുന്നു
طَّائِفَةٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍
أَن يُضِلُّوكَ
X
നിന്നെ വഴിതെറ്റിക്കാന്‍
وَمَا يُضِلُّونَ
X
അവര്‍ വഴിപിഴപ്പിക്കുന്നില്ല
إِلَّا أَنفُسَهُمْۖ
X
തങ്ങളെത്തന്നെയല്ലാതെ
وَمَا يَضُرُّونَكَ
X
അവര്‍ നിനക്ക് ദ്രോഹം വരുത്തുകയുമില്ല
مِن شَيْءٍۚ
X
യാതൊന്നും
وَأَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിത്തന്നു
عَلَيْكَ
X
നിനക്ക്
الْكِتَابَ
X
വേദപുസ്തകം
وَالْحِكْمَةَ
X
യുക്തിജ്ഞാനവും
وَعَلَّمَكَ
X
നിന്നെ പഠിപ്പിക്കുകയും ചെയ്തു
مَا لَمْ تَكُن تَعْلَمُۚ
X
നീ അറിഞ്ഞിരുന്നിട്ടില്ലാത്തത്
وَكَانَ
X
ആയിരിക്കുന്നു
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكَ
X
നിന്റെ മേലുള്ള
عَظِيمًا
X
അതിമഹത്തരം
﴿4:113﴾ وَلِلَّهِ
X
അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത് (ഒക്കെയും)
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും (ഒക്കെയും)
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
بِكُلِّ شَيْءٍ
X
എല്ലാ കാര്യത്തെയും
مُّحِيطًا
X
വലയം ചെയ്തിട്ടുള്ളവന്‍ (സൂക്ഷമമായി അറിയുന്നവന്‍)
﴿4:126﴾ وَإِن يَتَفَرَّقَا
X
അവരിരുവരും വേര്‍പിരിയുകയാണെങ്കില്‍
يُغْنِ اللَّهُ
X
അല്ലാഹു ധന്യരാക്കും
كُلًّا
X
ഓരോരുത്തരെയും
مِّن سَعَتِهِۚ
X
തന്റെ അപാരമായ അനുഗ്രഹത്താല്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
وَاسِعًا
X
ഏറെ വിശാലതയുള്ളവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:130﴾ وَلِلَّهِ
X
അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَلَقَدْ وَصَّيْنَا
X
തീര്‍ച്ചയായും നാം ഉപദേശിച്ചിട്ടുണ്ട്
الَّذِينَ أُوتُوا الْكِتَابَ
X
വേദം നല്‍കപ്പെട്ടവരോട്
مِن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പ്
وَإِيَّاكُمْ
X
നിങ്ങളോടും
أَنِ اتَّقُوا اللَّهَۚ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന്
وَإِن تَكْفُرُوا
X
നിങ്ങള്‍ നിഷേധിക്കുന്നുവെങ്കില്‍
فَإِنَّ لِلَّهِ
X
അപ്പോള്‍ അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَنِيًّا
X
പരാശ്രയമില്ലാത്തവന്‍
حَمِيدًا
X
സ്തുത്യര്‍ഹന്‍
﴿4:131﴾ إِن يَشَأْ
X
അവന്‍ ഇഛിക്കുകയാണെങ്കില്‍
يُذْهِبْكُمْ
X
അവന്‍ നിങ്ങളെ പോക്കിക്കളയും
أَيُّهَا النَّاسُ
X
ജനങ്ങളേ
وَيَأْتِ
X
അവന്‍ കൊണ്ടുവരും
بِآخَرِينَۚ
X
മറ്റൊരു കൂട്ടരെ
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلَىٰ ذَٰلِكَ
X
അതിന്
قَدِيرًا
X
കഴിവുറ്റവന്‍
﴿4:133﴾ مَّن كَانَ يُرِيدُ
X
വല്ലവനും ആഗ്രഹിക്കുന്നുവെങ്കില്‍
ثَوَابَ الدُّنْيَا
X
ഇഹലോകത്തിലെ പ്രതിഫലം
فَعِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കലാണ്
ثَوَابُ الدُّنْيَا
X
ഇഹലോകത്തിലെ പ്രതിഫലം
وَالْآخِرَةِۚ
X
പരലോകത്തിലേയും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
سَمِيعًا
X
എല്ലാം കേള്‍ക്കുന്നവന്‍
بَصِيرًا
X
സൂക്ഷ്മമായി കാണുന്നവന്‍
﴿4:134﴾ مَّا يَفْعَلُ اللَّهُ
X
അല്ലാഹു എന്ത് ചെയ്യാനാണ്
بِعَذَابِكُمْ
X
നിങ്ങളുടെ ശിക്ഷകൊണ്ട്
إِن شَكَرْتُمْ
X
നിങ്ങള്‍ നന്ദികാണിക്കുകയാണെങ്കില്‍
وَآمَنتُمْۚ
X
നിങ്ങള്‍ വിശ്വസിക്കുകയും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
شَاكِرًا
X
നന്ദിയുള്ളവന്‍
عَلِيمًا
X
നന്നായറിയുന്നവന്‍
﴿4:147﴾ لَّا يُحِبُّ اللَّهُ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْجَهْرَ
X
പരസ്യമാക്കുന്നത്
بِالسُّوءِ
X
തിന്മ
مِنَ الْقَوْلِ
X
വാക്കില്‍ നിന്ന്
إِلَّا مَن ظُلِمَۚ
X
അനീതിക്കിരയായവനൊഴികെ
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
سَمِيعًا
X
എല്ലാം കേള്‍ക്കുന്നവന്‍
عَلِيمًا
X
എല്ലാം അറിയുന്നവന്‍
﴿4:148﴾ وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِ
X
അവന്റെ ദൂതന്‍മാരിലും
وَلَمْ يُفَرِّقُوا
X
അവര്‍ വിവേചനം കാണിച്ചിട്ടുമില്ല
بَيْنَ أَحَدٍ مِّنْهُمْ
X
അവരില്‍ ആര്‍ക്കിടയിലും
أُولَٰئِكَ
X
അവര്‍
سَوْفَ يُؤْتِيهِمْ
X
പിന്നീട് അവന്‍ അവര്‍ക്ക് നല്‍കും
أُجُورَهُمْۗ
X
അവരുടെ പ്രതിഫലം
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമദയാലുവും
﴿4:152﴾ بَل رَّفَعَهُ اللَّهُ
X
പക്ഷേ അല്ലാഹു അദ്ദേഹത്തെ ഉയര്‍ത്തി
إِلَيْهِۚ
X
അവങ്കലേക്ക്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَزِيزًا
X
പ്രതാപി
حَكِيمًا
X
യുക്തിമാന്‍
﴿4:158﴾ رُّسُلًا
X
പ്രവാചകന്‍മാരെ
مُّبَشِّرِينَ
X
ശുഭവാര്‍ത്തയറിയിക്കുന്നവരായി
وَمُنذِرِينَ
X
മുന്നറിയിപ്പ് നല്‍കുന്നവരായും
لِئَلَّا يَكُونَ
X
ഇല്ലാതിരിക്കുന്നതിന് വേണ്ടി
لِلنَّاسِ
X
ജനങ്ങള്‍ക്ക്
عَلَى اللَّهِ
X
അല്ലാഹുവിന്നെതിരില്‍
حُجَّةٌ
X
ഒരു ന്യായവും
بَعْدَ الرُّسُلِۚ
X
ദൈവദൂതന്‍മാര്‍ക്ക് ശേഷം
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَزِيزًا
X
പ്രതാപി
حَكِيمًا
X
യുക്തിമാന്‍
﴿4:165﴾ إِلَّا طَرِيقَ
X
വഴിയല്ലാതെ
جَهَنَّمَ
X
നരകത്തിന്റെ
خَالِدِينَ
X
സ്ഥിരവാസികളായിരിക്കും
فِيهَا
X
അതില്‍
أَبَدًاۚ
X
എന്നെന്നും
وَكَانَ ذَٰلِكَ
X
അത് ആയിരിക്കുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്
يَسِيرًا
X
എളുപ്പമായത്
﴿4:169﴾ يَا أَيُّهَا النَّاسُ
X
ജനങ്ങളേ
قَدْ جَاءَكُمُ
X
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിരിക്കുന്നു
الرَّسُولُ
X
ദൈവദൂതന്‍
بِالْحَقِّ
X
സത്യസന്ദേശവുമായി
مِن رَّبِّكُمْ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
خَيْرًا لَّكُمْۚ
X
(അതാണ്) നിങ്ങള്‍ക്ക് ഉത്തമം
وَإِن تَكْفُرُوا
X
നിങ്ങള്‍ നഷേധിക്കുകയാണെങ്കില്‍
فَإِنَّ لِلَّهِ
X
എന്നാല്‍ നിശ്ചയമായും അല്ലാഹുവിന്നുള്ളതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۚ
X
ഭൂമിയിലുള്ളതും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:170﴾ وَهُوَ
X
അവനാണ്
الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
السَّمَاوَاتِ وَالْأَرْضَ
X
ആകാശ ഭൂമികളെ
فِي سِتَّةِ أَيَّامٍ
X
ആറു നാളുകളിലായി
وَكَانَ عَرْشُهُ
X
അവന്റെ സിംഹാസനമായിരുന്നു
عَلَى الْمَاءِ
X
ജലപ്പരപ്പില്‍
لِيَبْلُوَكُمْ
X
നിങ്ങളെ പരീക്ഷിക്കാന്‍വേണ്ടി
أَيُّكُمْ
X
നിങ്ങളിലാരെന്ന്
أَحْسَنُ عَمَلًاۗ
X
ഏറ്റവും നന്നായി കര്‍മം ചെയ്യുന്നവര്‍
وَلَئِن قُلْتَ
X
നീ പറഞ്ഞാല്‍
إِنَّكُم
X
നിശ്ചയം നിങ്ങള്‍
مَّبْعُوثُونَ
X
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്
مِن بَعْدِ الْمَوْتِ
X
മരണശേഷം
لَيَقُولَنَّ
X
തീര്‍ച്ചയായും പറയും
الَّذِينَ كَفَرُوا
X
അവിശ്വസിച്ചവര്‍
إِنْ هَٰذَا
X
തീര്‍ച്ചയായും ഇതല്ല
إِلَّا
X
അല്ലാതെ
سِحْرٌ
X
മാരണം
مُّبِينٌ
X
സ്പഷ്ടമായ
﴿11:7﴾ وَهِيَ
X
അത്
تَجْرِي
X
സഞ്ചരിക്കുകയായിരുന്നു
بِهِمْ
X
അവരെയുംകൊണ്ട്
فِي مَوْجٍ
X
തിരമാലകള്‍ക്കിടയിലൂടെ
كَالْجِبَالِ
X
പര്‍വതങ്ങള്‍പോലുള്ള
وَنَادَىٰ
X
വിളിച്ചു
نُوحٌ
X
നൂഹ്
ابْنَهُ
X
തന്റെ മകനെ
وَكَانَ
X
അവന്‍ ആയിരുന്നു
فِي مَعْزِلٍ
X
ദൂരെ
يَا بُنَيَّ
X
എന്റെ കുഞ്ഞുമകനേ
ارْكَب
X
നീ കയറുക
مَّعَنَا
X
ഞങ്ങളുടെ കൂടെ
وَلَا تَكُن
X
നീ ആകരുത്
مَّعَ الْكَافِرِينَ
X
സത്യനിഷേധികളോടൊപ്പം
﴿11:42﴾ فَإِذَا جَاءَ
X
അങ്ങനെ വന്നുകഴിഞ്ഞാല്‍
وَعْدُ
X
വാഗ്ദത്ത സമയം
أُولَاهُمَا
X
ആ രണ്ടില്‍ ഒന്നാമത്തെതിന്റെ
بَعَثْنَا
X
നാം നിയോഗിക്കും
عَلَيْكُمْ
X
നിങ്ങളുടെ നേരെ
عِبَادًا
X
ചില ദാസന്മാരെ
لَّنَا
X
നമ്മുടെ
أُولِي بَأْسٍ
X
ശക്തിയുള്ള
شَدِيدٍ
X
കഠിന
فَجَاسُوا
X
എന്നിട്ടവര്‍ പരതിനടക്കും
خِلَالَ
X
ഇടയിലൂടെ
الدِّيَارِۚ
X
വീടുകളുടെ
وَكَانَ
X
അതാണ്
وَعْدًا
X
വാഗ്ദാനം
مَّفْعُولًا
X
പ്രാവര്‍ത്തികമാക്കപ്പെട്ട
﴿17:5﴾ وَيَدْعُ
X
പ്രാര്‍ത്ഥിക്കുന്നു
الْإِنسَانُ
X
മനുഷ്യന്‍
بِالشَّرِّ
X
തിന്മക്കുവേണ്ടി
دُعَاءَهُ
X
അവന്റെ പ്രാര്‍ത്ഥന(പോലെ)
بِالْخَيْرِۖ
X
നന്മക്കുവേണ്ടിയുള്ള
وَكَانَ
X
ആയിരിക്കുന്നു
الْإِنسَانُ
X
മനുഷ്യന്‍
عَجُولًا
X
വല്ലാതെ ധൃതികാണിക്കുന്നവന്‍
﴿17:11﴾ إِنَّ الْمُبَذِّرِينَ
X
നിശ്ചയമായും ധൂര്‍ത്തന്മാര്‍
كَانُوا
X
അവരായിരിക്കുന്നു
إِخْوَانَ
X
സഹോദരന്മാര്‍
الشَّيَاطِينِۖ
X
പിശാചുക്കളുടെ
وَكَانَ الشَّيْطَانُ
X
പിശാച് ആയിരിക്കുന്നു
لِرَبِّهِ
X
തന്റെ നാഥനോട്
كَفُورًا
X
ഏറെ നന്ദികെട്ടവന്‍
﴿17:27﴾ وَإِذَا مَسَّكُمُ
X
നിങ്ങളെ ബാധിച്ചാല്‍
الضُّرُّ
X
വിപത്ത്
فِي الْبَحْرِ
X
സമുദ്രത്തില്‍
ضَلَّ
X
അപ്രത്യക്ഷമാവും
مَن تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍
إِلَّا إِيَّاهُۖ
X
അവനെകൂടാതെ
فَلَمَّا نَجَّاكُمْ
X
അങ്ങനെ അവന്‍ നിങ്ങളെ രക്ഷപ്പെടുത്തിയാല്‍
إِلَى الْبَرِّ
X
കരയിലേക്ക്
أَعْرَضْتُمْۚ
X
നിങ്ങള്‍ തിരിഞ്ഞുകളയുന്നു
وَكَانَ الْإِنسَانُ
X
മനുഷ്യന്‍ ആയിരിക്കുന്നു
كَفُورًا
X
ഏറെ നന്ദികെട്ടവന്‍
﴿17:67﴾ قُل
X
പറയുക
لَّوْ أَنتُمْ
X
നിങ്ങള്‍ എങ്കില്‍ (പോലും)
تَمْلِكُونَ
X
അധീനമാക്കുന്നവര്‍
خَزَائِنَ
X
ഖജനാവുകള്‍
رَحْمَةِ
X
കാരുണ്യത്തിന്റ
رَبِّي
X
എന്റെ റബ്ബിന്റെ
إِذًا لَّأَمْسَكْتُمْ
X
നിങ്ങള്‍ പിടിച്ചുവെക്കുകതന്നെചെയ്യും
خَشْيَةَ
X
ഭയന്നു
الْإِنفَاقِۚ
X
ചെലവഴിക്കുന്നതിനെ
وَكَانَ الْإِنسَانُ
X
മനുഷ്യന്‍ ആണ്
قَتُورًا
X
വലിയ പിശുക്കന്‍
﴿17:100﴾ وَاصْبِرْ
X
നീ ഉറപ്പിച്ചു നിര്‍ത്തുക
نَفْسَكَ
X
നിന്റെ മനസ്സിനെ
مَعَ الَّذِينَ
X
ഒരുത്തരുടെ കൂടെ
يَدْعُونَ
X
അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നു
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَدَاةِ
X
രാവിലെ
وَالْعَشِيِّ
X
വൈകുന്നേരവും
يُرِيدُونَ
X
അവര്‍ കാംക്ഷിക്കുന്നു
وَجْهَهُۖ
X
അല്ലാഹുവിന്റെ പ്രീതി
وَلَا تَعْدُ
X
തെറ്റി പോവാതിരിക്കട്ടെ
عَيْنَاكَ
X
നിന്റെ രണ്ടു കണ്ണുകള്‍
عَنْهُمْ
X
അവരില്‍ നിന്ന്
تُرِيدُ
X
നീ ഉദ്ദേശിച്ചു കൊണ്ട്
زِينَةَ
X
അലങ്കാരം
الْحَيَاةِ
X
ജീവിതത്തിന്റെ
الدُّنْيَاۖ
X
ഇഹലോകത്തെ
وَلَا تُطِعْ
X
നീ അനുസരിക്കരുത്
مَنْ
X
ഒരുത്തനെ
أَغْفَلْنَا
X
നാം അശ്രദ്ധയില്‍ അകപ്പെടുത്തിയിരിക്കുന്നു
قَلْبَهُ
X
അവന്റെ ഹൃദയത്തെ
عَن ذِكْرِنَا
X
നമ്മെ സ്മരിക്കുന്നതില്‍ നിന്ന്
وَاتَّبَعَ
X
അവന്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു
هَوَاهُ
X
തന്റെ ഇഛയെ
وَكَانَ
X
ആവുകയും ചെയ്തു
أَمْرُهُ
X
അവന്റെ കാര്യം
فُرُطًا
X
അതിര് കവിഞ്ഞത്
﴿18:28﴾ وَكَانَ
X
ഉണ്ടായിരുന്നു
لَهُ
X
അവന്ന്
ثَمَرٌ
X
(വേറെയും) ഫലങ്ങള്‍, (വരുമാനം)
فَقَالَ
X
അങ്ങനെ അവന്‍ പറഞ്ഞു
لِصَاحِبِهِ
X
അവന്റെ കൂട്ടുകാരനോട്
وَهُوَ يُحَاوِرُهُ
X
അവന്‍ അവനുമായി സംഭാഷണം നടത്തവെ
أَنَا
X
ഞാന്‍
أَكْثَرُ
X
കൂടുതലുള്ളവനാണ്
مِنكَ
X
നിന്നെക്കാള്‍
مَالًا
X
സമ്പത്തിനാല്‍
وَأَعَزُّ
X
ഏറെ പ്രതാപിയും
نَفَرًا
X
സംഘ(ബല)ത്താല്‍
﴿18:34﴾ وَاضْرِبْ
X
നീ വിവരിച്ചു കൊടുക്കുക
لَهُم
X
അവര്‍ക്ക്
مَّثَلَ
X
ഉപമ
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
كَمَاءٍ
X
വെള്ളത്തെപ്പോലെയാണത്
أَنزَلْنَاهُ
X
അതിനെ നാം ഇറക്കി
مِنَ السَّمَاءِ
X
ആകാശത്തു നിന്ന്
فَاخْتَلَطَ
X
എന്നിട്ട് ഇടകലര്‍ന്നു വളര്‍ന്നു
بِهِ
X
അതു മൂലം
نَبَاتُ
X
സസ്യങ്ങള്‍
الْأَرْضِ
X
ഭൂമിയിലെ
فَأَصْبَحَ
X
പിന്നെ അതായിത്തീര്‍ന്നു
هَشِيمًا
X
ഉണങ്ങിയ തുരുമ്പ്
تَذْرُوهُ
X
അതിനെ പരത്തുന്നു
الرِّيَاحُۗ
X
കാറ്റുകള്‍
وَكَانَ اللَّهُ
X
അല്ലാഹുവാകുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിന്നും
مُّقْتَدِرًا
X
കഴിവുള്ളവന്‍
﴿18:45﴾ وَلَقَدْ
X
തീര്‍ച്ചയായും
صَرَّفْنَا
X
നാം വിവരിച്ചിട്ടുണ്ട്
فِي هَٰذَا الْقُرْآنِ
X
ഈ ഖുര്‍ആനില്‍
لِلنَّاسِ
X
ജനങ്ങള്‍ക്ക്
مِن كُلِّ مَثَلٍۚ
X
എല്ലാ വിധ ഉപമകളില്‍ നിന്നും
وَكَانَ
X
ആയിരിക്കുന്നു
الْإِنسَانُ
X
മനുഷ്യന്‍
أَكْثَرَ
X
ഏറ്റവും കൂടിയവന്‍
شَيْءٍ
X
കാര്യങ്ങളില്‍
جَدَلًا
X
തര്‍ക്കത്താല്‍
﴿18:54﴾ أَمَّا السَّفِينَةُ
X
എന്തെന്നാല്‍ ആ കപ്പല്‍
فَكَانَتْ
X
അതായിരുന്നു
لِمَسَاكِينَ
X
ചില പാവങ്ങളുടേത്
يَعْمَلُونَ
X
അവര്‍ ജോലി ചെയ്യുന്നു
فِي الْبَحْرِ
X
കടലില്‍
فَأَرَدتُّ
X
അതിനാല്‍ ഞാന്‍ ഉദ്ദേശിച്ചു
أَنْ أَعِيبَهَا
X
അത് കേടുവരുത്താന്‍
وَكَانَ
X
ഉണ്ടായിരുന്നു
وَرَاءَهُم
X
അവരുടെ പിന്നാലെ
مَّلِكٌ
X
ഒരു രാജാവ്
يَأْخُذُ
X
പിടിച്ചെടുക്കുന്ന
كُلَّ سَفِينَةٍ
X
എല്ലാ കപ്പലുകളെയും
غَصْبًا
X
ബലാല്‍ക്കാരമായി
﴿18:79﴾ وَأَمَّا الْجِدَارُ
X
എന്നാല്‍ ആ മതില്‍
فَكَانَ
X
അതായിരുന്നു
لِغُلَامَيْنِ
X
രണ്ട് ബാലന്‍മാരുടേത്
يَتِيمَيْنِ
X
അനാഥകളായ
فِي الْمَدِينَةِ
X
ആ പട്ടണത്തിലുള്ള
وَكَانَ
X
ഉണ്ടായിരുന്നു
تَحْتَهُ
X
അതിന്റെ ചുവട്ടില്‍
كَنزٌ
X
ഒരു നിധി
لَّهُمَا
X
അവര്‍ക്കു വേണ്ടി (കരുതി വെച്ച)
وَكَانَ
X
ആയിരുന്നു
أَبُوهُمَا
X
അവരുടെ രണ്ടു പേരുടെയും പിതാവ്
صَالِحًا
X
ഒരു നല്ല മനുഷ്യന്‍, സച്ചരിതന്‍
فَأَرَادَ
X
അങ്ങനെ ഉദ്ദേശിച്ചു
رَبُّكَ
X
താങ്കളുടെ നാഥന്‍
أَن يَبْلُغَا
X
അവര്‍ക്ക് രണ്ടു പേര്‍ക്കും എത്തണമെന്ന്
أَشُدَّهُمَا
X
അവരുടെ ശക്തി (പ്രായപൂര്‍ത്തി)
وَيَسْتَخْرِجَا
X
അവര്‍ രണ്ടു പേരും പുറത്തെടുക്കണമെന്നും
كَنزَهُمَا
X
അവരുടെ നിധി
رَحْمَةً
X
കാരുണ്യമായി
مِّن رَّبِّكَۚ
X
താങ്കളുടെ നാഥനില്‍ നിന്നുള്ള
وَمَا فَعَلْتُهُ
X
ഞാന്‍ അത് ചെയ്തിട്ടില്ല
عَنْ أَمْرِيۚ
X
എന്റെ കാര്യം (അഭിപ്രായം പ്രകാരം) ആയിട്ട്
ذَٰلِكَ
X
അതാണ്
تَأْوِيلُ
X
വ്യാഖ്യാനം
مَا
X
ഒന്നിന്റെ
لَمْ تَسْطِع
X
താങ്കള്‍ക്ക് സാധിച്ചിട്ടില്ല
عَّلَيْهِ
X
അതില്‍
صَبْرًا
X
ക്ഷമിക്കാന്‍
﴿18:82﴾ قَالَ
X
അദ്ദേഹം (ദുല്‍ ഖര്‍നൈന്‍) പറഞ്ഞു
هَٰذَا
X
ഇത്
رَحْمَةٌ
X
അനുഗ്രഹമാകുന്നു
مِّن رَّبِّيۖ
X
എന്റെ നാഥന്റെ പക്കല്‍നിന്നുള്ള
فَإِذَا جَاءَ
X
ഇനി വന്നെത്തിയാല്‍
وَعْدُ
X
വാഗ്ദാനം
رَبِّي
X
എന്റെ നാഥന്റെ
جَعَلَهُ
X
അതിനെ അവന്‍ ആക്കും
دَكَّاءَۖ
X
തകര്‍ന്നു നിരപ്പായത്
وَكَانَ
X
ആയിരിക്കുന്നതാണ്
وَعْدُ
X
വാഗ്ദാനം
رَبِّي
X
എന്റെ നാഥന്റെ
حَقًّا
X
യാഥാര്‍ഥ്യമാകുന്നു
﴿18:98﴾ وَإِنِّي
X
നിശ്ചയമായും ഞാന്‍
خِفْتُ
X
ഞാന്‍ ഭയപ്പെട്ടു
الْمَوَالِيَ
X
ബന്ധുക്കളെ
مِن وَرَائِي
X
എന്റെ പിറകില്‍ (പതിയിരിക്കുന്ന)
وَكَانَتِ
X
ആയിരിക്കുന്നു
امْرَأَتِي
X
എന്റെ ഭാര്യ
عَاقِرًا
X
വന്ധ്യ
فَهَبْ
X
അതിനാല്‍ നീ ദാനമായി നല്‍കണേ
لِي
X
എനിക്ക്
مِن لَّدُنكَ
X
നിന്നില്‍നിന്നും
وَلِيًّا
X
ഒരു ബന്ധുവിനെ
﴿19:5﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
أَنَّىٰ
X
എങ്ങനെയാണ്
يَكُونُ
X
ഉണ്ടാവുക
لِي
X
എനിക്ക്
غُلَامٌ
X
ഒരു കുട്ടി
وَكَانَتِ
X
ആയിരിക്കെ
امْرَأَتِي
X
എന്റെ ഭാര്യ
عَاقِرًا
X
വന്ധ്യ
وَقَدْ بَلَغْتُ
X
എനിക്ക് എത്തിയിട്ടുണ്ട്
مِنَ الْكِبَرِ
X
വാര്‍ദ്ധക്യത്താല്‍
عِتِيًّا
X
അവശത
﴿19:8﴾ وَحَنَانًا
X
അനുകമ്പയും
مِّن لَّدُنَّا
X
നമ്മുടെ പക്കല്‍നിന്നുള്ള
وَزَكَاةًۖ
X
പരിശുദ്ധിയും (നല്‍കി)
وَكَانَ
X
അദ്ദേഹം ആയിരുന്നു
تَقِيًّا
X
സൂക്ഷ്മത പാലിക്കുന്നവന്‍
﴿19:13﴾ قَالَ
X
അദ്ദേഹം പറഞ്ഞു
كَذَٰلِكِ
X
അപ്രകാരംതന്നെ
قَالَ
X
പറഞ്ഞു
رَبُّكِ
X
നിന്റെ നാഥന്‍
هُوَ
X
അത്
عَلَيَّ
X
എനിക്ക്
هَيِّنٌۖ
X
നിസ്സാരമാണ്
وَلِنَجْعَلَهُ
X
നാം അവനെ ആക്കുന്നതിനുവേണ്ടിയും
آيَةً
X
ഒരു ദൃഷ്ടാന്തം
لِّلنَّاسِ
X
ജനങ്ങള്‍ക്ക്
وَرَحْمَةً
X
കാരുണ്യവും
مِّنَّاۚ
X
നമ്മില്‍നിന്നുള്ള
وَكَانَ
X
അത് ആയിരിക്കുന്നു
أَمْرًا
X
കാര്യം
مَّقْضِيًّا
X
തീരുമാനിക്കപ്പെട്ട
﴿19:21﴾ وَاذْكُرْ
X
താങ്കള്‍ അനുസ്മരിക്കുക
فِي الْكِتَابِ
X
ഈ വേദഗ്രന്ഥത്തിലൂടെ
مُوسَىٰۚ
X
മൂസയെ
إِنَّهُ
X
നിശ്ചയമായും അദ്ദേഹം
كَانَ
X
ആയിരുന്നു
مُخْلَصًا
X
തെരഞ്ഞെടുക്കപ്പെട്ടവന്‍
وَكَانَ
X
അദ്ദേഹം ആയിരുന്നു
رَسُولًا
X
ദൂതനും
نَّبِيًّا
X
പ്രവാചകനും
﴿19:51﴾ وَاذْكُرْ
X
നീ അനുസ്മരിക്കുക
فِي الْكِتَابِ
X
ഈ വേദഗ്രന്ഥത്തിലൂടെ
إِسْمَاعِيلَۚ
X
ഇസ്മാഈലിനെ
إِنَّهُ كَانَ
X
നിശ്ചയമായും അദ്ദേഹമായിരുന്നു
صَادِقَ
X
സത്യം പാലിക്കുന്നവന്‍
الْوَعْدِ
X
വാഗ്ദത്തത്തില്‍
وَكَانَ
X
അദ്ദേഹമായിരുന്നു
رَسُولًا
X
ദൂതനും
نَّبِيًّا
X
പ്രവാചകനും
﴿19:54﴾ وَكَانَ
X
അദ്ദേഹമായിരുന്നു
يَأْمُرُ
X
അദ്ദേഹം കല്‍പിക്കുന്നു
أَهْلَهُ
X
അദ്ദേഹത്തിന്റെ ആള്‍ക്കാരോട്
بِالصَّلَاةِ
X
നമസ്കാരവും
وَالزَّكَاةِ
X
സകാത്തും
وَكَانَ
X
അദ്ദേഹമായിരുന്നു
عِندَ رَبِّهِ
X
തന്റെ നാഥന്റെ അടുക്കല്‍
مَرْضِيًّا
X
പ്രീതി ലഭിച്ചവന്‍
﴿19:55﴾ وَمَا أَرْسَلْنَا
X
നാം അയച്ചിട്ടില്ല
قَبْلَكَ
X
നിനക്ക് മുമ്പ്
مِنَ الْمُرْسَلِينَ
X
ദൂതന്‍മാരില്‍പെട്ടവരെ
إِلَّا إِنَّهُمْ
X
അവരായിക്കൊണ്ടല്ലാതെ
لَيَأْكُلُونَ
X
അവര്‍ ഭക്ഷിക്കുന്നു
الطَّعَامَ
X
ഭക്ഷണം
وَيَمْشُونَ
X
അവര്‍ നടക്കുകയും ചെയ്യുന്നു
فِي الْأَسْوَاقِۗ
X
അങ്ങാടികളില്‍
وَجَعَلْنَا
X
നാം ആക്കുകയും ചെയ്തു
بَعْضَكُمْ
X
നിങ്ങളില്‍ ചിലരെ
لِبَعْضٍ
X
ചിലര്‍ക്ക്
فِتْنَةً
X
പരീക്ഷണം
أَتَصْبِرُونَۗ
X
നിങ്ങള്‍ ക്ഷമിക്കുന്നുവോ (എന്ന് നോക്കാനായി)
وَكَانَ رَبُّكَ
X
താങ്കളുടെ നാഥനാകുന്നു
بَصِيرًا
X
എല്ലാം കാണുന്നവന്‍
﴿25:20﴾ الْمُلْكُ
X
ആധിപത്യം
يَوْمَئِذٍ
X
അന്ന്
الْحَقُّ
X
യഥാര്‍ഥ
لِلرَّحْمَٰنِۚ
X
പരമകാരുണികനാണ്
وَكَانَ يَوْمًا
X
അതൊരു ദിവസമായിരിക്കും
عَلَى الْكَافِرِينَ
X
നിഷേധികള്‍ക്ക്
عَسِيرًا
X
ക്ലേശകരമായ
﴿25:26﴾ لَّقَدْ
X
തീര്‍ച്ചയായും
أَضَلَّنِي
X
അവന്‍ എന്നെ തെറ്റിച്ചു
عَنِ الذِّكْرِ
X
ഉല്‍ബോധനത്തില്‍ നിന്ന്
بَعْدَ
X
ശേഷം
إِذْ جَاءَنِيۗ
X
എനിക്ക് വന്നെത്തിയതിന്
وَكَانَ الشَّيْطَانُ
X
പിശാചാകുന്നു
لِلْإِنسَانِ
X
മനുഷ്യന്
خَذُولًا
X
വഞ്ചകന്‍
﴿25:29﴾ وَهُوَ
X
അവനാണ്
الَّذِي خَلَقَ
X
സൃഷ്ടിച്ചത്
مِنَ الْمَاءِ
X
വെള്ളത്തില്‍നിന്ന്
بَشَرًا
X
മനുഷ്യനെ
فَجَعَلَهُ
X
എന്നിട്ട് അവനെ ആക്കി
نَسَبًا
X
രക്തബന്ധുക്കളും
وَصِهْرًاۗ
X
വിവാഹബന്ധുക്കളും
وَكَانَ رَبُّكَ
X
നിന്റെ നാഥനാകുന്നു
قَدِيرًا
X
എല്ലാറ്റിനും കഴിയുന്നവന്‍
﴿25:54﴾ وَيَعْبُدُونَ
X
അവര്‍ പൂജിക്കുന്നു
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
مَا لَا يَنفَعُهُمْ
X
അവര്‍ക്ക് ഗുണംചെയ്യാത്തവയെ
وَلَا يَضُرُّهُمْۗ
X
അവര്‍ക്ക് ദോഷംചെയ്യാത്തവയെയും
وَكَانَ الْكَافِرُ
X
സത്യനിഷേധിയാകുന്നു
عَلَىٰ رَبِّهِ
X
തന്റെ നാഥന്നെതിരെ
ظَهِيرًا
X
സഹായി
﴿25:55﴾ وَالَّذِينَ
X
ഒരു കൂട്ടരുമാണ്
إِذَا أَنفَقُوا
X
അവര്‍ ചെലവഴിച്ചാല്‍
لَمْ يُسْرِفُوا
X
അവര്‍ പരിധിവിടുകയില്ല
وَلَمْ يَقْتُرُوا
X
പിശുക്കുകാണിക്കുകയുമില്ല
وَكَانَ
X
അതായിരിക്കും
بَيْنَ ذَٰلِكَ
X
അവക്കിടയില്‍
قَوَامًا
X
മിതമായമാര്‍ഗം
﴿25:67﴾ إِلَّا مَن
X
ഒരുത്തനൊഴികെ
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
وَآمَنَ
X
വിശ്വസിക്കുകയും ചെയ്തു
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
عَمَلًا صَالِحًا
X
സല്‍കര്‍മം
فَأُولَٰئِكَ
X
അക്കൂട്ടര്‍
يُبَدِّلُ اللَّهُ
X
അല്ലാഹു മാറ്റും
سَيِّئَاتِهِمْ
X
അവരുടെ തിന്മകളെ
حَسَنَاتٍۗ
X
നന്മകളായി
وَكَانَ اللَّهُ
X
അല്ലാഹുആകുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമകാരുണികനും
﴿25:70﴾ وَكَانَ
X
ഉണ്ടായിരുന്നു
فِي الْمَدِينَةِ
X
പട്ടണത്തില്‍
تِسْعَةُ
X
ഒമ്പത്
رَهْطٍ
X
പേര്‍
يُفْسِدُونَ
X
അവര്‍ കുഴപ്പമുണ്ടാക്കുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
وَلَا يُصْلِحُونَ
X
അവര്‍ ഒരു നന്മയുമുണ്ടാക്കുന്നുമില്ല
﴿27:48﴾ وَلَقَدْ أَرْسَلْنَا
X
നിശ്ചയം നാം അയച്ചിട്ടുണ്ട്
مِن قَبْلِكَ
X
നിനക്ക് മുമ്പ്
رُسُلًا
X
(അനവധി) ദൂതന്‍മാരെ
إِلَىٰ قَوْمِهِمْ
X
അവരുടെ ജനതയിലേക്ക്
فَجَاءُوهُم
X
അങ്ങനെ അവര്‍ അവരുടെ അടുത്ത് ചെന്നു
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَانتَقَمْنَا
X
അപ്പോള്‍ നാം പ്രതികാരം ചെയ്തു
مِنَ الَّذِينَ أَجْرَمُواۖ
X
പാപം പ്രവര്‍ത്തിച്ചവരോട്
وَكَانَ
X
ആകുന്നു
حَقًّا
X
ബാധ്യത
عَلَيْنَا
X
നമ്മുടെ മേല്‍
نَصْرُ
X
സഹായിക്കല്‍
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
﴿30:47﴾ ادْعُوهُمْ
X
നിങ്ങള്‍ അവരെ (ദത്തുപുത്രന്‍മാരെ) ചേര്‍ത്തുവിളിക്കുക
لِآبَائِهِمْ
X
അവരുടെ പിതാക്കളിലേക്ക്
هُوَ
X
അതാണ്
أَقْسَطُ
X
ഏറെ നീതിപൂര്‍വ്വകം
عِندَ اللَّهِۚ
X
അല്ലാഹുവിന്റെയടുത്ത്
فَإِن لَّمْ تَعْلَمُوا
X
അഥവാ നിങ്ങള്‍ക്കറിയില്ലെങ്കില്‍
آبَاءَهُمْ
X
അവരുടെ പിതാക്കളാരെന്ന്
فَإِخْوَانُكُمْ
X
അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്
فِي الدِّينِ
X
ആദര്‍ശത്തില്‍
وَمَوَالِيكُمْۚ
X
നിങ്ങളുടെ മിത്രങ്ങളും
وَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
فِيمَا أَخْطَأْتُم بِهِ
X
അബദ്ധത്തില്‍ നിങ്ങള്‍ പറഞ്ഞുപോയതിന്റെ പേരില്‍
وَلَٰكِن
X
എന്നാല്‍ (കുറ്റം തന്നെയാണ്)
مَّا تَعَمَّدَتْ قُلُوبُكُمْۚ
X
നിങ്ങള്‍ മനഃപൂര്‍വ്വം ചെയ്യുന്നത്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധിയും
﴿33:5﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اذْكُرُوا
X
നിങ്ങള്‍ ഓര്‍ത്തുനോക്കൂ
نِعْمَةَ اللَّهِ
X
അല്ലാഹു നല്‍കിയ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِذْ جَاءَتْكُمْ
X
നിങ്ങളുടെ നേരെ പാഞ്ഞടുത്തപ്പോള്‍
جُنُودٌ
X
കുറെ പടയാളികള്‍
فَأَرْسَلْنَا
X
അപ്പോള്‍ നാം അയച്ചു
عَلَيْهِمْ
X
അവക്കെതിരെ
رِيحًا
X
കൊടുങ്കാറ്റ്
وَجُنُودًا
X
സൈന്യത്തേയും
لَّمْ تَرَوْهَاۚ
X
നിങ്ങള്‍ക്ക് കാണാനാവാത്ത
وَكَانَ اللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതൊക്കെയും
بَصِيرًا
X
കണ്ടറിയുന്നവനാണ്
﴿33:9﴾ وَلَقَدْ كَانُوا عَاهَدُوا
X
അവര്‍ കരാര്‍ ചെയ്തിട്ടുണ്ടായിരുന്നു
اللَّهَ
X
അല്ലാഹുവോട്
مِن قَبْلُ
X
നേരത്തെ
لَا يُوَلُّونَ الْأَدْبَارَۚ
X
തങ്ങള്‍ പിന്തിരിഞ്ഞോടുകയില്ലെന്ന്
وَكَانَ عَهْدُ اللَّهِ
X
അല്ലാഹുവോടുള്ള കരാര്‍
مَسْئُولًا
X
ചോദ്യം ചെയ്യപ്പെടുന്നതാണ്
﴿33:15﴾ أَشِحَّةً عَلَيْكُمْۖ
X
നിങ്ങള്‍ക്കെതിരില്‍ പിശുക്കുകാണിക്കുന്നവരാണവര്‍
فَإِذَا جَاءَ
X
വന്നാല്‍
الْخَوْفُ
X
ഭയാവസ്ഥ
رَأَيْتَهُمْ
X
അവരെ നിനക്കുകാണാം
يَنظُرُونَ
X
അവര്‍ തുറിച്ചുനോക്കുന്നതായി
إِلَيْكَ
X
നിന്നെ
تَدُورُ
X
കറങ്ങികൊണ്ടിരിക്കും
أَعْيُنُهُمْ
X
അവരുടെ കണ്ണുകള്‍
كَالَّذِي يُغْشَىٰ عَلَيْهِ
X
ബോധം കെടുന്നവനെന്ന പോലെ
مِنَ الْمَوْتِۖ
X
മരണാസന്നമായതിനാല്‍
فَإِذَا ذَهَبَ
X
എന്നാല്‍ വിട്ടകന്നാല്‍
الْخَوْفُ
X
ഭയം
سَلَقُوكُم
X
അവര്‍ നിങ്ങളെ നേരിടുന്നു
بِأَلْسِنَةٍ
X
നാവുപയോഗിച്ച്
حِدَادٍ
X
മൂര്‍ച്ചയേറിയ
أَشِحَّةً
X
ആര്‍ത്തി പൂണ്ടുകൊള്ളൂ
عَلَى الْخَيْرِۚ
X
സമ്പത്തില്‍
أُولَٰئِكَ
X
അത്തരക്കാര്‍
لَمْ يُؤْمِنُوا
X
സത്യവിശ്വാസം സ്വികരിച്ചിട്ടില്ല
فَأَحْبَطَ
X
അതിനാല്‍ നിഷ്ഫലമാക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
أَعْمَالَهُمْۚ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
وَكَانَ ذَٰلِكَ
X
ഇതൊക്കെ
عَلَى اللَّهِ
X
അല്ലാഹുവെ സംബന്ധിച്ചിടത്തോളം
يَسِيرًا
X
വളരെ നിസ്സാരമാണ്
﴿33:19﴾ وَرَدَّ
X
തിരിച്ചയച്ചു
اللَّهُ
X
അല്ലാഹു
الَّذِينَ كَفَرُوا
X
സത്യനിഷേധികളെ
بِغَيْظِهِمْ
X
അവരുടെ കോപാഗ്നിയോടെത്തന്നെ
لَمْ يَنَالُوا
X
അവര്‍ക്ക് കിട്ടിയിട്ടില്ല
خَيْرًاۚ
X
നേട്ടം
وَكَفَى اللَّهُ
X
അല്ലാഹു തന്നെ മതി
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
الْقِتَالَۚ
X
പൊരുതാന്‍
وَكَانَ اللَّهُ
X
അല്ലാഹുവാണ്
قَوِيًّا
X
കരുത്തുള്ളവന്‍
عَزِيزًا
X
പ്രതാപിയും
﴿33:25﴾ وَأَوْرَثَكُمْ
X
അവന്‍ നിങ്ങളെ അവകാശികളാക്കി
أَرْضَهُمْ
X
അവരുടെ ഭൂമിയുടെ
وَدِيَارَهُمْ
X
അവരുടെ വീടുകളുടെയും
وَأَمْوَالَهُمْ
X
അവരുടെ സ്വത്തുക്കളുടെയും
وَأَرْضًا
X
ഒരു സ്ഥലവും നല്‍കി
لَّمْ تَطَئُوهَاۚ
X
നിങ്ങള്‍ മുമ്പൊരിക്കലും കാലുകുത്തിയിട്ടില്ലാത്ത
وَكَانَ اللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിലും
قَدِيرًا
X
കഴിവുറ്റവനാണ്
﴿33:27﴾ يَا نِسَاءَ النَّبِيِّ
X
പ്രവാചക പത്നിമാരേ
مَن يَأْتِ
X
ആരെങ്കിലും ഏര്‍പ്പെടുകയാണെങ്കില്‍
مِنكُنَّ
X
നിങ്ങളില്‍ നിന്ന്
بِفَاحِشَةٍ
X
നീചവൃത്തിയില്‍
مُّبَيِّنَةٍ
X
വ്യക്തമായ
يُضَاعَفْ لَهَا
X
അവള്‍ക്ക് ഇരട്ടിക്കപ്പെടും
الْعَذَابُ
X
ശിക്ഷ
ضِعْفَيْنِۚ
X
രണ്ടിരട്ടി
وَكَانَ ذَٰلِكَ
X
അത്
عَلَى اللَّهِ
X
അല്ലാഹുവിന്ന്
يَسِيرًا
X
വളരെ എളുപ്പമാണ്
﴿33:30﴾ وَإِذْ تَقُولُ
X
നീ പറഞ്ഞ സന്ദര്‍ഭം
لِلَّذِي أَنْعَمَ اللَّهُ عَلَيْهِ
X
അല്ലാഹു ഔദാര്യം ചെയ്തുകൊടുത്തയാളോട്
وَأَنْعَمْتَ عَلَيْهِ
X
നീയും ഔദാര്യം ചെയ്ത് കൊടുത്തയാളോട്
أَمْسِكْ عَلَيْكَ
X
നിന്റെ അടുത്തുതന്നെ നിര്‍ത്തിപ്പോരുക
زَوْجَكَ
X
നിന്റെ ഭാര്യയെ
وَاتَّقِ اللَّهَ
X
അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക
وَتُخْفِي
X
നീ ഒളിപ്പിക്കുന്നു
فِي نَفْسِكَ
X
നിന്റെ മനസ്സില്‍
مَا اللَّهُ مُبْدِيهِ
X
അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം
وَتَخْشَى
X
നീ പേടിക്കുകയും ചെയ്യുന്നു
النَّاسَ
X
ജനങ്ങളെ
وَاللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
أَحَقُّ
X
ഏറ്റവും അര്‍ഹന്‍
أَن تَخْشَاهُۖ
X
നീ പേടിക്കാന്‍
فَلَمَّا قَضَىٰ
X
നിറവേറ്റി കഴിഞ്ഞപ്പോള്‍
زَيْدٌ
X
സൈദ്
مِّنْهَا
X
അവളില്‍ നിന്ന്
وَطَرًا
X
ആവശ്യം
زَوَّجْنَاكَهَا
X
നാം അവളെ നിന്റെ ഭാര്യയാക്കിത്തന്നു
لِكَيْ لَا يَكُونَ
X
ഉണ്ടാകാതിരിക്കാനാണത്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
حَرَجٌ
X
വിഷമം
فِي أَزْوَاجِ
X
ഭാര്യമാരില്‍
أَدْعِيَائِهِمْ
X
തങ്ങളുടെ ദത്തുപുത്രന്‍മാരുടെ
إِذَا قَضَوْا
X
അവര്‍ നിറവേറ്റികഴിഞ്ഞാല്‍
مِنْهُنَّ
X
അവരില്‍ നിന്ന്
وَطَرًاۚ
X
ആവശ്യം
وَكَانَ أَمْرُ اللَّهِ
X
അല്ലാഹുവിന്റെ കല്‍പന
مَفْعُولًا
X
നടപ്പാക്കപ്പെടുന്നതാകുന്നു
﴿33:37﴾ مَّا كَانَ عَلَى النَّبِيِّ
X
പ്രവാചകന് തോന്നേണ്ടതില്ല
مِنْ حَرَجٍ
X
ഒരു പ്രയാസവും
فِيمَا فَرَضَ اللَّهُ لَهُۖ
X
അല്ലാഹു അദ്ദേഹത്തിന് നിശ്ചയിച്ചുകൊടുത്ത കാര്യത്തില്‍
سُنَّةَ اللَّهِ
X
അല്ലാഹുവിന്റെ നടപടിക്രമമാണിത്
فِي الَّذِينَ خَلَوْا
X
കഴിഞ്ഞുപോയവരുടെ കാര്യത്തില്‍
مِن قَبْلُۚ
X
നേരത്തെ
وَكَانَ أَمْرُ اللَّهِ
X
അല്ലാഹുവിന്റെ കല്‍പന ആയിരിക്കുന്നു
قَدَرًا مَّقْدُورًا
X
വളരെ കണിശമായ തീരുമാനം
﴿33:38﴾ مَّا كَانَ مُحَمَّدٌ
X
മുഹമ്മദല്ല
أَبَا أَحَدٍ
X
ആരുടെയും പിതാവ്
مِّن رِّجَالِكُمْ
X
നിങ്ങളിലെ പുരുഷന്‍മാരില്‍
وَلَٰكِن
X
മറിച്ച്
رَّسُولَ اللَّهِ
X
(അദ്ദേഹം) അല്ലാഹുവിന്റെ ദൂതനാകുന്നു
وَخَاتَمَ
X
അവസാനത്തെയാളും
النَّبِيِّينَۗ
X
ദൈവദൂതന്‍മാരില്‍
وَكَانَ اللَّهُ
X
അല്ലാഹു ആകുന്നു
بِكُلِّ شَيْءٍ
X
എല്ലാകാര്യങ്ങളെ പറ്റിയും
عَلِيمًا
X
നന്നായറിയുന്നവന്‍
﴿33:40﴾ هُوَ
X
അവനാണ്
الَّذِي يُصَلِّي
X
കാരുണ്യമേകുന്നവന്‍
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَمَلَائِكَتُهُ
X
അവന്റെ മലക്കുകളും
لِيُخْرِجَكُم
X
നിങ്ങളെ നയിക്കാനാണത്
مِّنَ الظُّلُمَاتِ
X
ഇരുളില്‍ നിന്ന്
إِلَى النُّورِۚ
X
വെളിച്ചത്തിലേക്ക്
وَكَانَ
X
അവനായിരിക്കുന്നു
بِالْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
رَحِيمًا
X
ഏറെ കരുണയുള്ളവന്‍
﴿33:43﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
إِنَّا أَحْلَلْنَا
X
നാം അനുവധിച്ചുതന്നിരിക്കുന്നു
لَكَ
X
നിനക്ക്
أَزْوَاجَكَ
X
നിന്റെ പത്നിമാരെ
اللَّاتِي آتَيْتَ أُجُورَهُنَّ
X
നീ വിവാഹമൂല്യം നല്‍കിയ
وَمَا مَلَكَتْ يَمِينُكَ
X
നിന്റെ വലം കൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും
مِمَّا أَفَاءَ اللَّهُ
X
അല്ലാഹു യുദ്ധത്തിലൂടെ അധീനപ്പെടുത്തിത്തന്നവരില്‍
عَلَيْكَ
X
നിനക്ക്
وَبَنَاتِ عَمِّكَ
X
നിന്റെ പിതൃവ്യപുത്രിമാരെയും
وَبَنَاتِ عَمَّاتِكَ
X
പിതൃസഹോദരി പുത്രിമാരെയും
وَبَنَاتِ خَالِكَ
X
മാതൃസഹോദര പുത്രിമാരെയും
وَبَنَاتِ خَالَاتِكَ
X
മാതൃസഹോദരി പുത്രിമാരെയും
اللَّاتِي هَاجَرْنَ مَعَكَ
X
നിന്നോടൊപ്പം സ്വദേശം വെടിഞ്ഞ
وَامْرَأَةً مُّؤْمِنَةً
X
സത്യവിശ്വാസിനിയായ സ്ത്രീയെയും
إِن وَهَبَتْ
X
അവള്‍ ദാനം ചെയ്താല്‍
نَفْسَهَا
X
സ്വന്തത്തെ
لِلنَّبِيِّ
X
പ്രവാചകന്
إِنْ أَرَادَ النَّبِيُّ
X
പ്രവാചകന്‍ ഉദ്ദേശിക്കുകയും ചെയ്താല്‍
أَن يَسْتَنكِحَهَا
X
അവളെ വിവാഹം കഴിക്കാന്‍
خَالِصَةً لَّكَ
X
നിനക്ക് മാത്രം ബാധകമായ (നിയമമാണിത്)
مِن دُونِ الْمُؤْمِنِينَۗ
X
സത്യവിശ്വാസികള്‍ക്കില്ല
قَدْ عَلِمْنَا
X
നമുക്ക് നന്നായറിയാം
مَا فَرَضْنَا
X
നാം നിയമമാക്കിയ കാര്യം
عَلَيْهِمْ
X
അവര്‍ക്ക്
فِي أَزْوَاجِهِمْ
X
അവരുടെ ഭാര്യമാരുടെ കാര്യത്തില്‍
وَمَا مَلَكَتْ أَيْمَانُهُمْ
X
അവരുടെ വലംകൈ ഉടമപ്പെടുത്തിയവരുടെയും
لِكَيْلَا يَكُونَ
X
ഉണ്ടാകാതിരിക്കാനാണിത്
عَلَيْكَ
X
നിനക്ക്
حَرَجٌۗ
X
ഒരു പ്രയാസവും
وَكَانَ اللَّهُ
X
അല്ലാഹുവാണ്
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധിയും
﴿33:50﴾ تُرْجِي
X
നിനക്ക് അകറ്റി നിറുത്താം
مَن تَشَاءُ
X
നിനക്കിഷ്ടമുള്ളവരെ
مِنْهُنَّ
X
അവരി(ഭാര്യമാര്‍)ല്‍ നിന്ന്
وَتُؤْوِي إِلَيْكَ
X
നിനക്ക് അടുപ്പിച്ചുനിറുത്തുകയും ചെയ്യാം
مَن تَشَاءُۖ
X
നീ ഉദ്ദേശിക്കുന്നവരെ
وَمَنِ ابْتَغَيْتَ
X
നിനക്ക് ഇഷ്ടമുള്ളവരെ
مِمَّنْ عَزَلْتَ
X
നീ അകറ്റി നിര്‍ത്തിയവരില്‍ നിന്ന്
فَلَا جُنَاحَ عَلَيْكَۚ
X
(അടുപ്പിക്കുന്നതില്‍) നിനക്ക് കുറ്റമില്ല
ذَٰلِكَ
X
ഇതാണ്
أَدْنَىٰ
X
ഏറ്റവും പറ്റിയത്
أَن تَقَرَّ
X
കുളിര്‍ക്കാന്‍
أَعْيُنُهُنَّ
X
അവരുടെ കണ്ണുകള്‍
وَلَا يَحْزَنَّ
X
അവര്‍ ദുഃഖിക്കാതിരിക്കാനും
وَيَرْضَيْنَ
X
അവര്‍ തൃപ്തരാകാനും
بِمَا آتَيْتَهُنَّ
X
നീ അവര്‍ക്ക് നല്‍കിയതില്‍
كُلُّهُنَّۚ
X
അവരെല്ലാം
وَاللَّهُ
X
അല്ലാഹു
يَعْلَمُ
X
അറിയുന്നു
مَا فِي قُلُوبِكُمْۚ
X
നിങ്ങളുടെ മനസ്സിലുള്ളത്
وَكَانَ اللَّهُ
X
അല്ലാഹു ആകുന്നു
عَلِيمًا
X
സര്‍വ്വജ്ഞന്‍
حَلِيمًا
X
സഹനമുള്ളവനും
﴿33:51﴾ لَّا يَحِلُّ
X
അനുവാദമില്ല
لَكَ
X
നിനക്ക്
النِّسَاءُ
X
സ്ത്രീകളെ വിവാഹം ചെയ്യല്‍
مِن بَعْدُ
X
ഇനിമേല്‍
وَلَا أَن تَبَدَّلَ
X
പകരമായി സ്വീകരിക്കാനും
بِهِنَّ
X
അവര്‍ക്ക്
مِنْ أَزْوَاجٍ
X
മറ്റു ഭാര്യമാരെ
وَلَوْ أَعْجَبَكَ
X
നിനക്ക് കൗതുകമുണര്‍ത്തിയാലും
حُسْنُهُنَّ
X
അവരുടെ സൗന്ദര്യം
إِلَّا مَا مَلَكَتْ يَمِينُكَۗ
X
നിന്റെ വലം കൈ ഉടമപ്പെടുത്തിയവരൊഴികെ
وَكَانَ اللَّهُ
X
അല്ലാഹു ആകുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളും
رَّقِيبًا
X
നന്നായി നിരീക്ഷിക്കുന്നവന്‍
﴿33:52﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
قُل
X
താങ്കള്‍ നിര്‍ദ്ദേശിക്കുക
لِّأَزْوَاجِكَ
X
താങ്കളുടെ പത്നിമാരോട്
وَبَنَاتِكَ
X
താങ്കളുടെ പുത്രിമാരോടും
وَنِسَاءِ الْمُؤْمِنِينَ
X
വിശ്വാസികളുടെ സ്ത്രീകളോടും
يُدْنِينَ
X
അവര്‍ താഴ്ത്തിയിടാന്‍
عَلَيْهِنَّ
X
തങ്ങളുടെ മേല്‍ (ശരീരത്തിന്‍മേല്‍)
مِن جَلَابِيبِهِنَّۚ
X
തങ്ങളുടെ മൂടുപടങ്ങള്‍
ذَٰلِكَ
X
അതാണ്
أَدْنَىٰ
X
ഏറ്റവും പറ്റിയ മാര്‍ഗ്ഗം
أَن يُعْرَفْنَ
X
അവരെ തിരിച്ചറിയാന്‍
فَلَا يُؤْذَيْنَۗ
X
അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും
وَكَانَ اللَّهُ
X
അല്ലാഹുവാണ്
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധി
﴿33:59﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَكُونُوا
X
നിങ്ങളാകരുത്
كَالَّذِينَ آذَوْا
X
ഉപദ്രവിച്ചവരെപ്പോലെ
مُوسَىٰ
X
മൂസയെ
فَبَرَّأَهُ
X
പിന്നെ അദ്ദേഹത്തെ മോചിപ്പിച്ചു
اللَّهُ
X
അല്ലാഹു
مِمَّا قَالُواۚ
X
അവര്‍ പറഞ്ഞതില്‍ നിന്ന് (അവരുടെ ദുരാരോപണങ്ങളില്‍ നിന്ന്)
وَكَانَ
X
അദ്ദേഹമാണ്
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുത്ത്
وَجِيهًا
X
അന്തസ്സുള്ളവന്‍
﴿33:69﴾ لِّيُعَذِّبَ
X
ശിക്ഷിക്കുന്നതിന് വേണ്ടിയാണിത്
اللَّهُ
X
അല്ലാഹു
الْمُنَافِقِينَ
X
കപടവിശ്വാസികളെ
وَالْمُنَافِقَاتِ
X
കപടവിശ്വാസിനികളെയും
وَالْمُشْرِكِينَ
X
ബഹുദൈവവിശ്വാസികളെയും
وَالْمُشْرِكَاتِ
X
ബഹുദൈവവിശ്വാസിനികളെയും
وَيَتُوبَ
X
പശ്ചാത്താപം സ്വീകരിക്കാനും
اللَّهُ
X
അല്ലാഹു
عَلَى الْمُؤْمِنِينَ
X
വിശ്വാസികളുടെ
وَالْمُؤْمِنَاتِۗ
X
വിശ്വാസിനികളുടെയും
وَكَانَ اللَّهُ
X
അല്ലാഹുവാണ്
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
കരുണാനിധിയും
﴿33:73﴾ إِلَّا إِبْلِيسَ
X
ഇബ്‌ലീസ് ഒഴികെ
اسْتَكْبَرَ
X
അവന്‍ അഹങ്കരിച്ചു
وَكَانَ
X
അവനായി
مِنَ الْكَافِرِينَ
X
സത്യനിഷേധികളില്‍ പെട്ടവന്‍
﴿38:74﴾ هُوَ
X
അവന്‍
الَّذِي أَنزَلَ
X
ഇറക്കിത്തന്നവനാണ്
السَّكِينَةَ
X
ശാന്തി
فِي قُلُوبِ
X
ഹൃദയങ്ങളില്‍
الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെ
لِيَزْدَادُوا
X
അവര്‍ വര്‍ധനവ് കൈവരിക്കുന്നതിന്
إِيمَانًا
X
വിശ്വാസത്തില്‍
مَّعَ إِيمَانِهِمْۗ
X
അവരുടെ വിശ്വാസത്തോടൊപ്പം
وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
جُنُودُ
X
സൈന്യങ്ങള്‍
السَّمَاوَاتِ
X
ആകാശങ്ങളിലെ
وَالْأَرْضِۚ
X
ഭൂമിയിലെയും
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
عَلِيمًا
X
സര്‍വജ്ഞന്‍
حَكِيمًا
X
യുക്തിമാനും
﴿48:4﴾ لِّيُدْخِلَ
X
അവന്‍ പ്രവേശിപ്പിക്കുന്നതിന്
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികളെയും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُ
X
ആറുകള്‍
خَالِدِينَ
X
നിത്യവാസികളായി
فِيهَا
X
അവയില്‍
وَيُكَفِّرَ
X
അവന്‍ മായ്ച്ചുകളയുന്നതിനും
عَنْهُمْ
X
അവരില്‍നിന്ന്
سَيِّئَاتِهِمْۚ
X
അവരുടെ പാപങ്ങള്‍
وَكَانَ
X
ആയിരിക്കുന്നു
ذَٰلِكَ
X
അത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
فَوْزًا
X
വിജയം
عَظِيمًا
X
അതിമഹത്തായ
﴿48:5﴾ وَلِلَّهِ
X
അല്ലാഹുവിന്റേതാണ്
جُنُودُ
X
സൈന്യങ്ങള്‍
السَّمَاوَاتِ
X
ആകാശങ്ങളിലെ
وَالْأَرْضِۚ
X
ഭൂമിയിലെയും
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
عَزِيزًا
X
അജയ്യന്‍, പ്രതാപി
حَكِيمًا
X
യുക്തിമാനും
﴿48:7﴾ وَلِلَّهِ
X
അല്ലാഹുവിനാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭൂമിയുടെയും
يَغْفِرُ
X
അവന്‍ പൊറുത്തുകൊടുക്കും
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുകയും ചെയ്യും
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
ഏറെ ദയാപരനും
﴿48:14﴾ وَمَغَانِمَ
X
സമരാര്‍ജിത സ്വത്തുക്കളും
كَثِيرَةً
X
ധാരാളം
يَأْخُذُونَهَاۗ
X
അവരത് പിടിച്ചെടുക്കും (പിടിച്ചെടുക്കാന്‍)
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
عَزِيزًا
X
പ്രതാപി
حَكِيمًا
X
യുക്തിജ്ഞനും
﴿48:19﴾ وَأُخْرَىٰ
X
മറ്റു നേട്ടങ്ങളും
لَمْ تَقْدِرُوا
X
നിങ്ങള്‍ക്കു സാധിച്ചിട്ടില്ല
عَلَيْهَا
X
അവ കൈവരിക്കാന്‍
قَدْ أَحَاطَ
X
വലയം ചെയ്തുവെച്ചിരിക്കുകയാണ്
اللَّهُ
X
അല്ലാഹു
بِهَاۚ
X
അവയെ
وَكَانَ اللَّهُ
X
അല്ലാഹുവായിരിക്കുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرًا
X
കഴിവുറ്റവന്‍
﴿48:21﴾ وَهُوَ
X
അവന്‍(അല്ലാഹു)
الَّذِي كَفَّ
X
തടഞ്ഞുനിര്‍ത്തിയവനാണ്
أَيْدِيَهُمْ
X
അവരുടെ കൈകളെ
عَنكُمْ
X
നിങ്ങളില്‍നിന്ന്
وَأَيْدِيَكُمْ
X
നിങ്ങളുടെ കൈകളെയും
﴿48:24﴾