Repeated Words in Quran

< >
Total Found : 3
وَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
سَنُدْخِلُهُمْ
X
വഴിയെ നാം അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
X
ആരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു (ഒഴുകുന്ന)
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
ആറുകള്‍
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَا
X
അതില്‍
أَبَدًاۖ
X
എന്നെന്നും
وَعْدَ اللَّهِ
X
അല്ലാഹുവിന്റെ വാഗ്ദാനം
حَقًّاۚ
X
സത്യമായ
وَمَنْ
X
ആരുണ്ട്
أَصْدَقُ
X
ഏറെ സത്യവാനായി
مِنَ اللَّهِ
X
അല്ലാഹുവിനേക്കാള്‍
قِيلًا
X
വചനത്താല്‍
﴿4:122﴾ إِلَيْهِ
X
അവനിലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًاۖ
X
എല്ലാം
وَعْدَ اللَّهِ
X
ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്
حَقًّاۚ
X
സത്യമായ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
يَبْدَأُ
X
ആരംഭിക്കുന്നു
الْخَلْقَ
X
സൃഷ്ടി
ثُمَّ يُعِيدُهُ
X
പിന്നെയത് ആവര്‍ത്തിക്കുകയും ചെയ്യുന്നു
لِيَجْزِيَ
X
അവന്‍ പ്രതിഫലം നല്‍കേണ്ടതിന്
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
X
പ്രവര്‍ത്തിച്ചവര്‍ക്കും
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
بِالْقِسْطِۚ
X
നീതിപൂര്‍വ്വം
وَالَّذِينَ كَفَرُوا
X
എന്നാല്‍ നിഷേധിച്ചവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
شَرَابٌ
X
പാനീയം
مِّنْ حَمِيمٍ
X
ചുട്ടുപൊള്ളുന്ന
وَعَذَابٌ
X
ശിക്ഷയും
أَلِيمٌ
X
നോവേറിയ
بِمَا كَانُوا يَكْفُرُونَ
X
അവര്‍ സത്യത്തെ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍
﴿10:4﴾ أَلَا
X
ശ്രദ്ധിക്കുക
إِنَّ لِلَّهِ
X
നിശ്ചയം, അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۗ
X
ഭൂമിയിലുള്ളതും
أَلَا
X
ശ്രദ്ധിക്കുവിന്‍
إِنَّ وَعْدَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
X
സത്യമാണ്
وَلَٰكِنَّ
X
എങ്കിലും
أَكْثَرَهُمْ
X
അവരില്‍ ഏറെ പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿10:55﴾ وَكَذَٰلِكَ
X
അപ്രകാരം
أَعْثَرْنَا
X
നാം കാണാന്‍ അവസരമൊരുക്കി
عَلَيْهِمْ
X
അവരെ
لِيَعْلَمُوا
X
അവരറിയാന്‍
أَنَّ وَعْدَ اللَّهِ
X
നിശ്ചയം അല്ലാഹുവിന്റെ കരാര്‍
حَقٌّ
X
സത്യം (ആണെന്ന്)
وَأَنَّ السَّاعَةَ
X
നിശ്ചയം അന്ത്യനാള്‍
لَا رَيْبَ
X
ഒരു സംശയവുമില്ല
فِيهَا
X
അതില്‍ (എന്നും)
إِذْ يَتَنَازَعُونَ
X
അവര്‍ തര്‍ക്കിച്ചു കൊണ്ടിരുന്നപ്പോള്‍
بَيْنَهُمْ
X
പരസ്പരം
أَمْرَهُمْۖ
X
അവരുടെ കാര്യത്തെപ്പറ്റി
فَقَالُوا
X
അപ്പോള്‍ അവര്‍ പറഞ്ഞു
ابْنُوا
X
നിങ്ങളുണ്ടാക്കുവിന്‍
عَلَيْهِم
X
അവര്‍ക്കു മീതെ
بُنْيَانًاۖ
X
ഒരു കെട്ടിടം (സ്മാരകം)
رَّبُّهُمْ
X
അവരുടെ നാഥന്‍
أَعْلَمُ
X
എറ്റവും നന്നായി അറിയുന്നവനാണ്
بِهِمْۚ
X
അവരെപ്പറ്റി
قَالَ
X
പറഞ്ഞു
الَّذِينَ غَلَبُوا
X
സ്വാധീനമുള്ളവര്‍
عَلَىٰ أَمْرِهِمْ
X
അവരുടെ കാര്യത്തില്‍
لَنَتَّخِذَنَّ
X
നാം ഉണ്ടാക്കുക തന്നെ ചെയ്യും
عَلَيْهِم
X
അവര്‍ക്കു മീതെ
مَّسْجِدًا
X
ഒരു പള്ളി
﴿18:21﴾ فَرَدَدْنَاهُ
X
അങ്ങനെ നാം അദ്ദേഹത്തെ (മൂസയെ) തിരിച്ചേല്‍പിച്ചു
إِلَىٰ أُمِّهِ
X
തന്റെ മാതാവിന്ന്
كَيْ تَقَرَّ
X
കുളിര്‍ക്കാന്‍
عَيْنُهَا
X
അവളുടെ കണ്ണ്
وَلَا تَحْزَنَ
X
അവള്‍ ദുഃഖിക്കാതിരിക്കാനും
وَلِتَعْلَمَ
X
അവളറിയാനും
أَنَّ وَعْدَ اللَّهِ
X
അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
X
സത്യമാണെന്ന്
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَهُمْ
X
അവരിലധികപേരും
لَا يَعْلَمُونَ
X
കാര്യം മനസ്സിലാക്കുന്നവരല്ല
﴿28:13﴾ وَعْدَ اللَّهِۖ
X
അല്ലാഹുവിന്റെ വാഗ്ദാനമാണിത്
لَا يُخْلِفُ اللَّهُ
X
അല്ലാഹു ലംഘിക്കുകയില്ല
وَعْدَهُ
X
തന്റെ വാഗ്ദാനം
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
ജനങ്ങളിലധികപേരും
لَا يَعْلَمُونَ
X
അവര്‍ (ഇത്) അറിയുന്നില്ല
﴿30:6﴾ خَالِدِينَ
X
(അവര്‍) നിത്യവാസികളായിരിക്കും
فِيهَاۖ
X
അതില്‍
وَعْدَ اللَّهِ
X
അല്ലാഹുവിന്റെ വാഗ്ദാന(മാണിത്)
حَقًّاۚ
X
അലംഘനീയമായ
وَهُوَ
X
അവനാകുന്നു
الْعَزِيزُ
X
പ്രതാപി
الْحَكِيمُ
X
യുക്തിമാന്‍
﴿31:9﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ,
إِنَّ وَعْدَ اللَّهِ
X
നിശ്ചയം അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّۖ
X
സത്യമാണ്
فَلَا تَغُرَّنَّكُمُ
X
അതിനാല്‍ നിങ്ങളെ ചതിക്കാതിരിക്കട്ടെ
الْحَيَاةُ الدُّنْيَاۖ
X
ഇഹലോകജീവിതം
وَلَا يَغُرَّنَّكُم
X
നിങ്ങളെ ചതിക്കാതിരിക്കട്ടെ
بِاللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
الْغَرُورُ
X
പരമ വഞ്ചകനും (ചെകുത്താനും)
﴿35:5﴾ لَٰكِنِ
X
എന്നാല്‍
الَّذِينَ اتَّقَوْا
X
സൂക്ഷിച്ചവര്‍
رَبَّهُمْ
X
തങ്ങളുടെ നാഥനെ
لَهُمْ
X
അവര്‍ക്കുണ്ട്
غُرَفٌ
X
മണിമേടകള്‍
مِّن فَوْقِهَا
X
അവയ്ക്ക് മീതെയുണ്ട്
غُرَفٌ
X
മണിമേടകള്‍
مَّبْنِيَّةٌ
X
നിര്‍മിക്കപ്പെട്ട
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُۖ
X
ആറുകള്‍
وَعْدَ اللَّهِۖ
X
അല്ലാഹുവിന്റെ വാഗ്ദാനമാണിത്
لَا يُخْلِفُ
X
ലംഘിക്കുകയില്ല
اللَّهُ
X
അല്ലാഹു
الْمِيعَادَ
X
വാഗ്ദാനം
﴿39:20﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
إِنَّ وَعْدَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
X
സത്യമാകുന്നു
وَاسْتَغْفِرْ
X
നീ മാപ്പിരക്കുക
لِذَنبِكَ
X
നിന്റെ പാപത്തിന്
وَسَبِّحْ
X
നീ സങ്കീര്‍ത്തനം ചെയ്യുക
بِحَمْدِ
X
സ്തുതിക്കുന്നതോടൊപ്പം
رَبِّكَ
X
നിന്റെ നാഥനെ
بِالْعَشِيِّ
X
വൈകുന്നേരം
وَالْإِبْكَارِ
X
രാവിലെയും
﴿40:55﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
إِنَّ وَعْدَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّۚ
X
സത്യമാണ്
فَإِمَّا نُرِيَنَّكَ
X
എന്നാല്‍ നാം നിന്നെ കാണിക്കുന്നുവെങ്കില്‍
بَعْضَ
X
ചിലത്
الَّذِي نَعِدُهُمْ
X
നാം അവരെ താക്കീതു ചെയ്തിട്ടുള്ളതില്‍
أَوْ نَتَوَفَّيَنَّكَ
X
അല്ലെങ്കില്‍ നാം നിന്നെ മരിപ്പിക്കുന്നുവെങ്കിലും
فَإِلَيْنَا
X
നമ്മുടെ അടുത്തേക്ക്
يُرْجَعُونَ
X
അവര്‍ തിരിച്ചു കൊണ്ടുവരപ്പെടും
﴿40:77﴾ وَإِذَا قِيلَ
X
പറയപ്പെടാല്‍
إِنَّ وَعْدَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
X
സത്യം തന്നെ
وَالسَّاعَةُ
X
ആ അന്ത്യദിനത്തിന്റെ കാര്യം
لَا رَيْبَ فِيهَا
X
അതിലൊട്ടും സംശയമില്ല
قُلْتُم
X
നിങ്ങള്‍ പറയും
مَّا نَدْرِي
X
ഞങ്ങള്‍ക്കറിയില്ലല്ലോ
مَا السَّاعَةُ
X
എന്താണ് ഈ അന്ത്യദിനമെന്ന്
إِن نَّظُنُّ إِلَّا ظَنًّا
X
ഞങ്ങള്‍ക്ക് ഒരു ഊഹം മാത്രമേയുള്ളൂ
وَمَا نَحْنُ بِمُسْتَيْقِنِينَ
X
ഞങ്ങള്‍ (ഇക്കാര്യത്തില്‍) ഉറപ്പുള്ളവരല്ല
﴿45:32﴾ وَالَّذِي
X
യാതൊരുത്തന്‍
قَالَ
X
അവന്‍ പറഞ്ഞു
لِوَالِدَيْهِ
X
തന്റെ മാതാപിതാക്കളോട്
أُفٍّ
X
ഛെ; നാശം
لَّكُمَا
X
നിങ്ങള്‍ക്ക്
أَتَعِدَانِنِي
X
നിങ്ങള്‍ എന്നോട് വാഗ്ദാനം ചെയ്യുകയാണോ?
أَنْ أُخْرَجَ
X
ഞാന്‍ പുറത്ത് കൊണ്ടുവരപ്പെടുമെന്ന്
وَقَدْ خَلَتِ
X
കഴിഞ്ഞുപോയിട്ടുണ്ട്
الْقُرُونُ
X
തലമുറകള്‍
مِن قَبْلِي
X
എനിക്കുമുമ്പ്
وَهُمَا
X
അവര്‍ ഇരുവരും
يَسْتَغِيثَانِ
X
ഇരുവരും സഹായം തേടുന്നു
اللَّهَ
X
അല്ലാഹുവിനോട്
وَيْلَكَ
X
നിനക്കു നാശം
آمِنْ
X
നീ വിശ്വസിക്കുക
إِنَّ وَعْدَ اللَّهِ
X
തീച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
X
സത്യമാകുന്നു
فَيَقُولُ
X
അപ്പോള്‍ അവന്‍ പറയും
مَا هَٰذَا
X
ഇതല്ല
إِلَّا أَسَاطِيرُ
X
കെട്ടുകഥകളല്ലാതെ
الْأَوَّلِينَ
X
പൂര്‍വികരുടെ
﴿46:17﴾