Repeated Words in Quran

< >
Total Found : 2
وَلَقَدْ
X
തീര്‍ച്ചയായും
صَدَقَكُمُ
X
നിങ്ങളോട് നിറവേറ്റിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
وَعْدَهُ
X
അവന്റെ വാഗ്ദാനം
إِذْ تَحُسُّونَهُم
X
നിങ്ങള്‍ അവരെ കൊന്നുകൊണ്ടിരിക്കുമ്പോള്‍, നശിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍
بِإِذْنِهِۖ
X
അവന്റെ (അല്ലാഹുവിന്റെ) അനുമതിപ്രകാരം
حَتَّىٰ إِذَا فَشِلْتُمْ
X
പിന്നെ നിങ്ങള്‍ ദുര്‍ബലരായിത്തീര്‍ന്നു
وَتَنَازَعْتُمْ
X
നിങ്ങള്‍ പരസ്പരം തര്‍ക്കിക്കുകയും ചെയ്തു
فِي الْأَمْرِ
X
കാര്യ(നിര്‍വഹണ)ത്തില്‍
وَعَصَيْتُم
X
നിങ്ങള്‍ അനുസരണക്കേട് കാണിക്കുകയും ചെയ്തു
مِّن بَعْدِ
X
ശേഷം
مَا أَرَاكُم
X
അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതന്നതിന്
مَّا تُحِبُّونَۚ
X
നിങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്
مِنكُم
X
നിങ്ങളിലുണ്ട്
مَّن يُرِيدُ
X
കൊതിക്കുന്നവര്‍
الدُّنْيَا
X
ഇഹലോകത്തെ (ഐഹിക ലാഭം)
وَمِنكُم
X
നിങ്ങളിലുണ്ട്
مَّن يُرِيدُ
X
കൊതിക്കുന്നവര്‍
الْآخِرَةَۚ
X
പരലോകം
ثُمَّ
X
പിന്നെ
صَرَفَكُمْ
X
അവന്‍ നിങ്ങളെ തിരിച്ചുവിട്ടു
عَنْهُمْ
X
അവരില്‍ നിന്ന്
لِيَبْتَلِيَكُمْۖ
X
നിങ്ങളെ പരീക്ഷിക്കാന്‍
وَلَقَدْ
X
തീര്‍ച്ചയായും
عَفَا
X
(അല്ലാഹു)മാപ്പേകിയിരിക്കുന്നു
عَنكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
ذُو فَضْلٍ
X
ഔദാര്യമുള്ളവനാണ്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
﴿3:152﴾ وَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
سَنُدْخِلُهُمْ
X
വഴിയെ നാം അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
X
ആരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു (ഒഴുകുന്ന)
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
ആറുകള്‍
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَا
X
അതില്‍
أَبَدًاۖ
X
എന്നെന്നും
وَعْدَ اللَّهِ
X
അല്ലാഹുവിന്റെ വാഗ്ദാനം
حَقًّاۚ
X
സത്യമായ
وَمَنْ
X
ആരുണ്ട്
أَصْدَقُ
X
ഏറെ സത്യവാനായി
مِنَ اللَّهِ
X
അല്ലാഹുവിനേക്കാള്‍
قِيلًا
X
വചനത്താല്‍
﴿4:122﴾ إِلَيْهِ
X
അവനിലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
جَمِيعًاۖ
X
എല്ലാം
وَعْدَ اللَّهِ
X
ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്
حَقًّاۚ
X
സത്യമായ
إِنَّهُ
X
തീര്‍ച്ചയായും അവന്‍
يَبْدَأُ
X
ആരംഭിക്കുന്നു
الْخَلْقَ
X
സൃഷ്ടി
ثُمَّ يُعِيدُهُ
X
പിന്നെയത് ആവര്‍ത്തിക്കുകയും ചെയ്യുന്നു
لِيَجْزِيَ
X
അവന്‍ പ്രതിഫലം നല്‍കേണ്ടതിന്
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
X
പ്രവര്‍ത്തിച്ചവര്‍ക്കും
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
بِالْقِسْطِۚ
X
നീതിപൂര്‍വ്വം
وَالَّذِينَ كَفَرُوا
X
എന്നാല്‍ നിഷേധിച്ചവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
شَرَابٌ
X
പാനീയം
مِّنْ حَمِيمٍ
X
ചുട്ടുപൊള്ളുന്ന
وَعَذَابٌ
X
ശിക്ഷയും
أَلِيمٌ
X
നോവേറിയ
بِمَا كَانُوا يَكْفُرُونَ
X
അവര്‍ സത്യത്തെ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍
﴿10:4﴾ أَلَا
X
ശ്രദ്ധിക്കുക
إِنَّ لِلَّهِ
X
നിശ്ചയം, അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۗ
X
ഭൂമിയിലുള്ളതും
أَلَا
X
ശ്രദ്ധിക്കുവിന്‍
إِنَّ وَعْدَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
X
സത്യമാണ്
وَلَٰكِنَّ
X
എങ്കിലും
أَكْثَرَهُمْ
X
അവരില്‍ ഏറെ പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿10:55﴾ وَنَادَىٰ
X
വിളിച്ചു
نُوحٌ
X
നൂഹ്
رَّبَّهُ
X
തന്റെ നാഥനെ
فَقَالَ
X
എന്നിട്ടു പറഞ്ഞു
رَبِّ
X
നാഥാ
إِنَّ ابْنِي
X
നിശ്ചയം, എന്റെ മകന്‍
مِنْ أَهْلِي
X
എന്റെ കുടുംബത്തില്‍പെട്ടവനാകുന്നു
وَإِنَّ وَعْدَكَ
X
നിശ്ചയം, നിന്റെ വാഗ്ദാനം
الْحَقُّ
X
സത്യമാണ്
وَأَنتَ
X
നീ
أَحْكَمُ
X
ഏറ്റവും നല്ല വിധികര്‍ത്താവാണ്
الْحَاكِمِينَ
X
വിധികര്‍ത്താക്കളില്‍
﴿11:45﴾ وَقَالَ
X
പറഞ്ഞു
الشَّيْطَانُ
X
പിശാച്
لَمَّا قُضِيَ
X
തീര്‍പ്പുണ്ടായപ്പോള്‍
الْأَمْرُ
X
വിധി
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
وَعَدَكُمْ
X
അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കി
وَعْدَ الْحَقِّ
X
സത്യമായ വാഗ്ദാനം
وَوَعَدتُّكُمْ
X
ഞാനും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കി
فَأَخْلَفْتُكُمْۖ
X
എന്നാല്‍ ഞാന്‍ അത് നിങ്ങളോട് ലംഘിച്ചു
وَمَا كَانَ لِيَ
X
എനിക്കില്ലായിരുന്നു
عَلَيْكُم
X
നിങ്ങളുടെ മേല്‍
مِّن سُلْطَانٍ
X
ഒരധികാരവും
إِلَّا أَن دَعَوْتُكُمْ
X
ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്ന് മാത്രം
فَاسْتَجَبْتُمْ لِيۖ
X
അപ്പോള്‍ നിങ്ങള്‍ എനിക്ക് ഉത്തരം നല്‍കി
فَلَا تَلُومُونِي
X
അതിനാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട
وَلُومُوا
X
നിങ്ങള്‍ കുറ്റപ്പെടുത്തുക
أَنفُسَكُمۖ
X
നിങ്ങളെ തന്നെ
مَّا أَنَا بِمُصْرِخِكُمْ
X
ഞാന്‍ നിങ്ങളെ രക്ഷിക്കുന്നവനല്ല
وَمَا أَنتُم
X
നിങ്ങളുമല്ല
بِمُصْرِخِيَّۖ
X
എന്നെ രക്ഷിക്കുന്നവന്‍
إِنِّي كَفَرْتُ
X
തീര്‍ച്ചയായും ഞാന്‍ നിഷേധിക്കുന്നു
بِمَا أَشْرَكْتُمُونِ
X
നിങ്ങള്‍ എന്നെ അല്ലാഹുവിന്റെ പങ്കാളിയാക്കിയതിനെ
مِن قَبْلُۗ
X
നേരത്തെ
إِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿14:22﴾ وَكَذَٰلِكَ
X
അപ്രകാരം
أَعْثَرْنَا
X
നാം കാണാന്‍ അവസരമൊരുക്കി
عَلَيْهِمْ
X
അവരെ
لِيَعْلَمُوا
X
അവരറിയാന്‍
أَنَّ وَعْدَ اللَّهِ
X
നിശ്ചയം അല്ലാഹുവിന്റെ കരാര്‍
حَقٌّ
X
സത്യം (ആണെന്ന്)
وَأَنَّ السَّاعَةَ
X
നിശ്ചയം അന്ത്യനാള്‍
لَا رَيْبَ
X
ഒരു സംശയവുമില്ല
فِيهَا
X
അതില്‍ (എന്നും)
إِذْ يَتَنَازَعُونَ
X
അവര്‍ തര്‍ക്കിച്ചു കൊണ്ടിരുന്നപ്പോള്‍
بَيْنَهُمْ
X
പരസ്പരം
أَمْرَهُمْۖ
X
അവരുടെ കാര്യത്തെപ്പറ്റി
فَقَالُوا
X
അപ്പോള്‍ അവര്‍ പറഞ്ഞു
ابْنُوا
X
നിങ്ങളുണ്ടാക്കുവിന്‍
عَلَيْهِم
X
അവര്‍ക്കു മീതെ
بُنْيَانًاۖ
X
ഒരു കെട്ടിടം (സ്മാരകം)
رَّبُّهُمْ
X
അവരുടെ നാഥന്‍
أَعْلَمُ
X
എറ്റവും നന്നായി അറിയുന്നവനാണ്
بِهِمْۚ
X
അവരെപ്പറ്റി
قَالَ
X
പറഞ്ഞു
الَّذِينَ غَلَبُوا
X
സ്വാധീനമുള്ളവര്‍
عَلَىٰ أَمْرِهِمْ
X
അവരുടെ കാര്യത്തില്‍
لَنَتَّخِذَنَّ
X
നാം ഉണ്ടാക്കുക തന്നെ ചെയ്യും
عَلَيْهِم
X
അവര്‍ക്കു മീതെ
مَّسْجِدًا
X
ഒരു പള്ളി
﴿18:21﴾ ثُمَّ
X
പിന്നെ
صَدَقْنَاهُمُ
X
അവരോട് നാം സത്യസന്ധത പാലിച്ചു
الْوَعْدَ
X
വാഗ്ദാനത്തില്‍
فَأَنجَيْنَاهُمْ
X
അങ്ങനെ നാമവരെ രക്ഷപ്പെടുത്തി
وَمَن نَّشَاءُ
X
നാമുദ്ദേശിക്കുന്നവരേയും
وَأَهْلَكْنَا
X
നാം നശിപ്പിച്ചു
الْمُسْرِفِينَ
X
അതിരു കടന്നവരെ
﴿21:9﴾ وَيَسْتَعْجِلُونَكَ
X
അവര്‍ താങ്കളോട് ധൃതികൂട്ടുന്നു
بِالْعَذَابِ
X
ശിക്ഷക്കുവേണ്ടി
وَلَن يُخْلِفَ اللَّهُ
X
അല്ലാഹു ലംഘിക്കുകയില്ല
وَعْدَهُۚ
X
അവന്റെ കരാര്‍
وَإِنَّ يَوْمًا
X
നിശ്ചയമായും ഒരു ദിവസം
عِندَ
X
അടുത്ത്
رَبِّكَ
X
താങ്കളുടെ നാഥന്റെ
كَأَلْفِ
X
ആയിരം പോലെയാണ്
سَنَةٍ
X
വര്‍ഷം
مِّمَّا تَعُدُّونَ
X
നിങ്ങള്‍ കണക്കാക്കുന്ന
﴿22:47﴾ فَرَدَدْنَاهُ
X
അങ്ങനെ നാം അദ്ദേഹത്തെ (മൂസയെ) തിരിച്ചേല്‍പിച്ചു
إِلَىٰ أُمِّهِ
X
തന്റെ മാതാവിന്ന്
كَيْ تَقَرَّ
X
കുളിര്‍ക്കാന്‍
عَيْنُهَا
X
അവളുടെ കണ്ണ്
وَلَا تَحْزَنَ
X
അവള്‍ ദുഃഖിക്കാതിരിക്കാനും
وَلِتَعْلَمَ
X
അവളറിയാനും
أَنَّ وَعْدَ اللَّهِ
X
അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
X
സത്യമാണെന്ന്
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَهُمْ
X
അവരിലധികപേരും
لَا يَعْلَمُونَ
X
കാര്യം മനസ്സിലാക്കുന്നവരല്ല
﴿28:13﴾ وَعْدَ اللَّهِۖ
X
അല്ലാഹുവിന്റെ വാഗ്ദാനമാണിത്
لَا يُخْلِفُ اللَّهُ
X
അല്ലാഹു ലംഘിക്കുകയില്ല
وَعْدَهُ
X
തന്റെ വാഗ്ദാനം
وَلَٰكِنَّ
X
പക്ഷേ
أَكْثَرَ النَّاسِ
X
ജനങ്ങളിലധികപേരും
لَا يَعْلَمُونَ
X
അവര്‍ (ഇത്) അറിയുന്നില്ല
﴿30:6﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
إِنَّ
X
തീര്‍ച്ചയായും
وَعْدَ
X
വാഗ്ദാനം
اللَّهِ
X
അല്ലാഹുവിന്റെ
حَقٌّۖ
X
സത്യം (ആകുന്നു)
وَلَا يَسْتَخِفَّنَّكَ
X
നിനക്കൊട്ടും ചാഞ്ചല്യം വരുത്താതിരിക്കട്ടെ
الَّذِينَ
X
ഒരു കൂട്ടര്‍
لَا يُوقِنُونَ
X
അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല
﴿30:60﴾ خَالِدِينَ
X
(അവര്‍) നിത്യവാസികളായിരിക്കും
فِيهَاۖ
X
അതില്‍
وَعْدَ اللَّهِ
X
അല്ലാഹുവിന്റെ വാഗ്ദാന(മാണിത്)
حَقًّاۚ
X
അലംഘനീയമായ
وَهُوَ
X
അവനാകുന്നു
الْعَزِيزُ
X
പ്രതാപി
الْحَكِيمُ
X
യുക്തിമാന്‍
﴿31:9﴾ يَا أَيُّهَا النَّاسُ
X
അല്ലയോ മനുഷ്യരേ
اتَّقُوا
X
നിങ്ങള്‍ സുക്ഷിക്കുക
رَبَّكُمْ
X
നിങ്ങളുടെ നാഥനെ
وَاخْشَوْا
X
നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക
يَوْمًا
X
ഒരു നാളിനെ
لَّا يَجْزِي
X
പ്രയോജനപ്പെടുകയില്ല
وَالِدٌ
X
പിതാവ്
عَن وَلَدِهِ
X
തന്റെ മകന്
وَلَا مَوْلُودٌ
X
മകനും അല്ല
هُوَ
X
അവന്‍
جَازٍ
X
പ്രയോജനപ്പെടുന്നവന്‍
عَن وَالِدِهِ
X
തന്റെ പിതാവിന്
شَيْئًاۚ
X
ഒട്ടും
إِنَّ
X
നിശ്ചയം
وَعْدَ
X
വാഗ്ദാനം
اللَّهِ
X
അല്ലാഹുവിന്റെ
حَقٌّۖ
X
സത്യമാണ്
فَلَا تَغُرَّنَّكُمُ
X
അതിനാല്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ
الْحَيَاةُ الدُّنْيَا
X
ഐഹിക ജീവിതം
وَلَا يَغُرَّنَّكُم
X
നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ
بِاللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
الْغَرُورُ
X
കൊടും വഞ്ചകന്‍
﴿31:33﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ,
إِنَّ وَعْدَ اللَّهِ
X
നിശ്ചയം അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّۖ
X
സത്യമാണ്
فَلَا تَغُرَّنَّكُمُ
X
അതിനാല്‍ നിങ്ങളെ ചതിക്കാതിരിക്കട്ടെ
الْحَيَاةُ الدُّنْيَاۖ
X
ഇഹലോകജീവിതം
وَلَا يَغُرَّنَّكُم
X
നിങ്ങളെ ചതിക്കാതിരിക്കട്ടെ
بِاللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
الْغَرُورُ
X
പരമ വഞ്ചകനും (ചെകുത്താനും)
﴿35:5﴾ لَٰكِنِ
X
എന്നാല്‍
الَّذِينَ اتَّقَوْا
X
സൂക്ഷിച്ചവര്‍
رَبَّهُمْ
X
തങ്ങളുടെ നാഥനെ
لَهُمْ
X
അവര്‍ക്കുണ്ട്
غُرَفٌ
X
മണിമേടകള്‍
مِّن فَوْقِهَا
X
അവയ്ക്ക് മീതെയുണ്ട്
غُرَفٌ
X
മണിമേടകള്‍
مَّبْنِيَّةٌ
X
നിര്‍മിക്കപ്പെട്ട
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തുകൂടെ
الْأَنْهَارُۖ
X
ആറുകള്‍
وَعْدَ اللَّهِۖ
X
അല്ലാഹുവിന്റെ വാഗ്ദാനമാണിത്
لَا يُخْلِفُ
X
ലംഘിക്കുകയില്ല
اللَّهُ
X
അല്ലാഹു
الْمِيعَادَ
X
വാഗ്ദാനം
﴿39:20﴾ وَقَالُوا
X
അവര്‍ പറയും
الْحَمْدُ لِلَّهِ
X
സര്‍വ സ്തുതിയും അല്ലാഹുവിന്ന്
الَّذِي صَدَقَنَا
X
ഞങ്ങള്‍ക്കു സാക്ഷാല്‍ക്കരിച്ചു തന്ന
وَعْدَهُ
X
തന്റെ വാഗ്ദാനം
وَأَوْرَثَنَا
X
അവന്‍ ഞങ്ങള്‍ക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്തു
الْأَرْضَ
X
ഭൂമിയെ
نَتَبَوَّأُ
X
നാം താമസിക്കുന്നു
مِنَ الْجَنَّةِ
X
സ്വര്‍ഗത്തില്‍
حَيْثُ نَشَاءُۖ
X
നാം ഉദ്ദേശിക്കുന്നിടത്ത്
فَنِعْمَ
X
അതിനാല്‍ എത്ര വിശിഷ്ടം
أَجْرُ
X
പ്രതിഫലം
الْعَامِلِينَ
X
കര്‍മം ചെയ്തവര്‍ക്കുള്ള
﴿39:74﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
إِنَّ وَعْدَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
X
സത്യമാകുന്നു
وَاسْتَغْفِرْ
X
നീ മാപ്പിരക്കുക
لِذَنبِكَ
X
നിന്റെ പാപത്തിന്
وَسَبِّحْ
X
നീ സങ്കീര്‍ത്തനം ചെയ്യുക
بِحَمْدِ
X
സ്തുതിക്കുന്നതോടൊപ്പം
رَبِّكَ
X
നിന്റെ നാഥനെ
بِالْعَشِيِّ
X
വൈകുന്നേരം
وَالْإِبْكَارِ
X
രാവിലെയും
﴿40:55﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
إِنَّ وَعْدَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّۚ
X
സത്യമാണ്
فَإِمَّا نُرِيَنَّكَ
X
എന്നാല്‍ നാം നിന്നെ കാണിക്കുന്നുവെങ്കില്‍
بَعْضَ
X
ചിലത്
الَّذِي نَعِدُهُمْ
X
നാം അവരെ താക്കീതു ചെയ്തിട്ടുള്ളതില്‍
أَوْ نَتَوَفَّيَنَّكَ
X
അല്ലെങ്കില്‍ നാം നിന്നെ മരിപ്പിക്കുന്നുവെങ്കിലും
فَإِلَيْنَا
X
നമ്മുടെ അടുത്തേക്ക്
يُرْجَعُونَ
X
അവര്‍ തിരിച്ചു കൊണ്ടുവരപ്പെടും
﴿40:77﴾ وَإِذَا قِيلَ
X
പറയപ്പെടാല്‍
إِنَّ وَعْدَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
X
സത്യം തന്നെ
وَالسَّاعَةُ
X
ആ അന്ത്യദിനത്തിന്റെ കാര്യം
لَا رَيْبَ فِيهَا
X
അതിലൊട്ടും സംശയമില്ല
قُلْتُم
X
നിങ്ങള്‍ പറയും
مَّا نَدْرِي
X
ഞങ്ങള്‍ക്കറിയില്ലല്ലോ
مَا السَّاعَةُ
X
എന്താണ് ഈ അന്ത്യദിനമെന്ന്
إِن نَّظُنُّ إِلَّا ظَنًّا
X
ഞങ്ങള്‍ക്ക് ഒരു ഊഹം മാത്രമേയുള്ളൂ
وَمَا نَحْنُ بِمُسْتَيْقِنِينَ
X
ഞങ്ങള്‍ (ഇക്കാര്യത്തില്‍) ഉറപ്പുള്ളവരല്ല
﴿45:32﴾ أُولَٰئِكَ
X
അവര്‍(അത്തരക്കാര്‍)
الَّذِينَ
X
യാതൊരുവരാകുന്നു
نَتَقَبَّلُ
X
നാം സ്വീകരിക്കും
عَنْهُمْ
X
അവരില്‍നിന്ന്
أَحْسَنَ
X
ഏറ്റവും ഉത്തമമായത്
مَا عَمِلُوا
X
അവര്‍ പ്രവര്‍ത്തിച്ചതില്‍
وَنَتَجَاوَزُ
X
നാം വിട്ടുവീഴ്ച ചെയ്യും
عَن سَيِّئَاتِهِمْ
X
അവരുടെ തിന്മകള്‍
فِي أَصْحَابِ الْجَنَّةِۖ
X
സ്വര്‍ഗാവകാശികളില്‍ (ഉള്‍പ്പെട്ടവരാണവര്‍)
وَعْدَ الصِّدْقِ
X
സത്യവാഗ്ദാനം
الَّذِي كَانُوا يُوعَدُونَ
X
അവര്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന
﴿46:16﴾ وَالَّذِي
X
യാതൊരുത്തന്‍
قَالَ
X
അവന്‍ പറഞ്ഞു
لِوَالِدَيْهِ
X
തന്റെ മാതാപിതാക്കളോട്
أُفٍّ
X
ഛെ; നാശം
لَّكُمَا
X
നിങ്ങള്‍ക്ക്
أَتَعِدَانِنِي
X
നിങ്ങള്‍ എന്നോട് വാഗ്ദാനം ചെയ്യുകയാണോ?
أَنْ أُخْرَجَ
X
ഞാന്‍ പുറത്ത് കൊണ്ടുവരപ്പെടുമെന്ന്
وَقَدْ خَلَتِ
X
കഴിഞ്ഞുപോയിട്ടുണ്ട്
الْقُرُونُ
X
തലമുറകള്‍
مِن قَبْلِي
X
എനിക്കുമുമ്പ്
وَهُمَا
X
അവര്‍ ഇരുവരും
يَسْتَغِيثَانِ
X
ഇരുവരും സഹായം തേടുന്നു
اللَّهَ
X
അല്ലാഹുവിനോട്
وَيْلَكَ
X
നിനക്കു നാശം
آمِنْ
X
നീ വിശ്വസിക്കുക
إِنَّ وَعْدَ اللَّهِ
X
തീച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
X
സത്യമാകുന്നു
فَيَقُولُ
X
അപ്പോള്‍ അവന്‍ പറയും
مَا هَٰذَا
X
ഇതല്ല
إِلَّا أَسَاطِيرُ
X
കെട്ടുകഥകളല്ലാതെ
الْأَوَّلِينَ
X
പൂര്‍വികരുടെ
﴿46:17﴾