Repeated Words in Quran

< >
Total Found : 3
وَإِذْ قُلْتُمْ
X
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം
يَا مُوسَىٰ
X
ഓ മുസാ
لَن نَّصْبِرَ
X
ഞങ്ങള്‍ സഹിക്കുകയില്ലതന്നെ
عَلَىٰ طَعَامٍ
X
അന്നത്തില്‍
وَاحِدٍ
X
ഒരേ
فَادْعُ
X
അതിനാല്‍ താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
X
ഞങ്ങള്‍ക്കുവേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُخْرِجْ
X
അവന്‍ ഉല്‍പാദിപ്പിച്ചുതരട്ടെ
لَنَا
X
ഞങ്ങള്‍ക്ക്
مِمَّا تُنبِتُ
X
വിളയിക്കുന്നതില്‍നിന്ന്
الْأَرْضُ
X
ഭൂമി
مِن بَقْلِهَا
X
അതായത് അതിലെ ചീര
وَقِثَّائِهَا
X
അതിലെ കക്കരിയും
وَفُومِهَا
X
അതിലെ ഗോതമ്പും
وَعَدَسِهَا
X
അതിലെ പയറും
وَبَصَلِهَاۖ
X
അതിലെ ഉള്ളിയും
قَالَ
X
അദ്ദേഹം പറഞ്ഞു
أَتَسْتَبْدِلُونَ
X
നിങ്ങള്‍ പകരം ആവശ്യപ്പെടുകയാണോ
الَّذِي هُوَ أَدْنَىٰ
X
ഏറെ താണതിനെ
بِالَّذِي هُوَ خَيْرٌۚ
X
അത്യുത്തമമായതിന്നു പകരം
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിക്കൊള്ളുക
مِصْرًا
X
ഏതെങ്കിലും പട്ടണത്തിലേക്ക്
فَإِنَّ لَكُم
X
എന്നാല്‍ നിശ്ചയം നിങ്ങള്‍ക്കുണ്ട്
مَّا سَأَلْتُمْۗ
X
നിങ്ങള്‍ ചോദിച്ചത്
وَضُرِبَتْ
X
അടിച്ചേല്‍പിക്കപ്പെട്ടു
عَلَيْهِمُ
X
അവര്‍ക്കുമേലെ
الذِّلَّةُ
X
നിന്ദ്യത
وَالْمَسْكَنَةُ
X
ദൈന്യതയും
وَبَاءُوا
X
അവര്‍ മടങ്ങുകയും ചെയ്തു
بِغَضَبٍ
X
കോപവുമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍നിന്നുള്ള
ذَٰلِكَ
X
അത്
بِأَنَّهُمْ كَانُوا
X
അവര്‍ ആയിരുന്നതുകൊണ്ടാണ്
يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَيَقْتُلُونَ
X
അവര്‍ കൊല്ലുകയും ചെയ്യുന്നു
النَّبِيِّينَ
X
പ്രവാചകന്മാരെ
بِغَيْرِ الْحَقِّۗ
X
അന്യായമായി
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചത് കൊണ്ടാണ്
وَّكَانُوا
X
അവര്‍ ആയിരുന്നതിനാലും
يَعْتَدُونَ
X
അവര്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നു
﴿2:61﴾ لَّا يَسْتَوِي
X
സമമാവുകയില്ല
الْقَاعِدُونَ
X
ഇരിക്കുന്നവര്‍
مِنَ الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍ പെട്ട
غَيْرُ أُولِي الضَّرَرِ
X
വിഷമം ഉള്ളവരൊഴിച്ച്
وَالْمُجَاهِدُونَ
X
സമരം ചെയ്യുന്നവരും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
بِأَمْوَالِهِمْ
X
തങ്ങളുടെ സമ്പത്ത് കൊണ്ട്
وَأَنفُسِهِمْۚ
X
ശരീരങ്ങള്‍ കൊണ്ടും
فَضَّلَ اللَّهُ
X
അല്ലാഹു ശ്രേഷ്ടരാക്കിയിരിക്കുന്നു
الْمُجَاهِدِينَ
X
സമരം ചെയ്യുന്നവരെ
بِأَمْوَالِهِمْ
X
അവരുടെ സമ്പത്തുകള്‍ക്കൊണ്ടും
وَأَنفُسِهِمْ
X
അവരുടെ ശരീരങ്ങള്‍(കൊണ്ടും)
عَلَى الْقَاعِدِينَ
X
(വെറുതെ)ഇരിക്കുന്നവരേക്കാള്‍
دَرَجَةًۚ
X
പദവിയില്‍
وَكُلًّا
X
എല്ലാവര്‍ക്കും
وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു
الْحُسْنَىٰۚ
X
കൂടുതല്‍ നന്മ, സല്‍ഫലം
وَفَضَّلَ اللَّهُ
X
അല്ലാഹു ശ്രേഷ്ടരാക്കിയിരിക്കുന്നു
الْمُجَاهِدِينَ
X
പോരാളികളെ
عَلَى الْقَاعِدِينَ
X
വെറുതെ ഇരിക്കുന്നവരേക്കാള്‍
أَجْرًا
X
പ്രതിഫലത്താല്‍
عَظِيمًا
X
മഹത്തായ
﴿4:95﴾ وَعَدَ
X
വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
X
അല്ലാഹു
الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക്
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِۙ
X
സല്‍കര്‍മങ്ങള്‍
لَهُم
X
അവര്‍ക്കുണ്ടെന്ന്
مَّغْفِرَةٌ
X
പാപമോചനം
وَأَجْرٌ
X
പ്രതിഫലവും
عَظِيمٌ
X
മഹത്തായ
﴿5:9﴾ وَنَادَىٰ
X
വിളിച്ചു ചോദിക്കും
أَصْحَابُ
X
അവകാശികള്‍
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
أَصْحَابَ
X
അവകാശികളോട്
النَّارِ
X
നരകത്തിന്റെ
أَن قَدْ وَجَدْنَا
X
ഞങ്ങള്‍ കണ്ടറിഞ്ഞിരിക്കുന്നു
مَا وَعَدَنَا
X
ഞങ്ങളോട് വാഗ്ദാനം ചെയതത്
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
حَقًّا
X
സത്യമായി
فَهَلْ وَجَدتُّم
X
നിങ്ങള്‍ കണ്ടറിഞ്ഞോ
مَّا وَعَدَ
X
വാഗ്ദാനം ചെയ്തത്
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
حَقًّاۖ
X
യാഥാര്‍ഥ്യമായി പുലര്‍ന്നത്
قَالُوا
X
അവര്‍ പറയും
نَعَمْۚ
X
അതെ
فَأَذَّنَ
X
അപ്പോള്‍ വിളിച്ചറിയിക്കും
مُؤَذِّنٌ
X
ഒരു വിളിച്ചുപറയുന്ന ആള്‍
بَيْنَهُمْ
X
അവര്‍ക്കിടയില്‍
أَن لَّعْنَةُ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ ശാപം
عَلَى الظَّالِمِينَ
X
അക്രമികള്‍ക്കാണ്
﴿7:44﴾ وَعَدَ
X
വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
X
അല്ലാഹു
الْمُنَافِقِينَ
X
കപടവിശ്വാസികളോട്
وَالْمُنَافِقَاتِ
X
കപടവിശ്വാസിനികളോടും
وَالْكُفَّارَ
X
സത്യനിഷേധികളോടും
نَارَ جَهَنَّمَ
X
നരകത്തീ
خَالِدِينَ
X
അവര്‍ നിത്യവാസികളാകുന്നു
فِيهَاۚ
X
അതില്‍
هِيَ
X
അത്
حَسْبُهُمْۚ
X
അവര്‍ക്കു മതി
وَلَعَنَهُمُ
X
അവരെ ശപിച്ചിരിക്കുന്നു
اللَّهُۖ
X
അല്ലാഹു
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
مُّقِيمٌ
X
നിത്യമായ
﴿9:68﴾ وَعَدَ
X
വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
X
അല്ലാഹു
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികള്‍ക്കും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളാകുന്നു
فِيهَا
X
അവയില്‍
وَمَسَاكِنَ
X
പാര്‍പ്പിടങ്ങളും
طَيِّبَةً
X
ശ്രേഷ്ടമായ
فِي جَنَّاتِ
X
സ്വര്‍ഗീയാരാമങ്ങളില്‍
عَدْنٍۚ
X
നിത്യവാസത്തിനുള്ള
وَرِضْوَانٌ
X
പ്രീതിയാകുന്നു
مِّنَ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
أَكْبَرُۚ
X
ഏറ്റവും വലുത്
ذَٰلِكَ هُوَ
X
അതു തന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:72﴾ وَمَا كَانَ
X
ആയിരുന്നില്ല
اسْتِغْفَارُ
X
പാപമോചനാര്‍ഥന
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
لِأَبِيهِ
X
തന്റെ പിതാവിന്ന് വേണ്ടി
إِلَّا عَن مَّوْعِدَةٍ
X
വാഗ്ദാനത്തിന്റെ പേരിലല്ലാതെ
وَعَدَهَا
X
അദ്ദേഹം അത് വഗ്ദാനം ചെയ്തു
إِيَّاهُ
X
അദ്ദേഹത്തോട് (പിതാവിനോട്)
فَلَمَّا تَبَيَّنَ لَهُ
X
അദ്ദേഹത്തിന് വ്യക്തമായപ്പോള്‍
أَنَّهُ
X
നിശ്ചയം അയാള്‍
عَدُوٌّ لِّلَّهِ
X
അല്ലാഹുവിന്റെ ശത്രുവാണെന്ന്
تَبَرَّأَ مِنْهُۚ
X
അദ്ദേഹം അയാളെ കൈയൊഴിച്ചു
إِنَّ إِبْرَاهِيمَ
X
നിശ്ചയം ഇബ്റാഹീം
لَأَوَّاهٌ
X
ഏറെ പശ്ചാത്താപമുള്ളവനാണ്
حَلِيمٌ
X
സഹനശാലിയുമാണ്
﴿9:114﴾ وَقَالَ
X
പറഞ്ഞു
الشَّيْطَانُ
X
പിശാച്
لَمَّا قُضِيَ
X
തീര്‍പ്പുണ്ടായപ്പോള്‍
الْأَمْرُ
X
വിധി
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
وَعَدَكُمْ
X
അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കി
وَعْدَ الْحَقِّ
X
സത്യമായ വാഗ്ദാനം
وَوَعَدتُّكُمْ
X
ഞാനും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കി
فَأَخْلَفْتُكُمْۖ
X
എന്നാല്‍ ഞാന്‍ അത് നിങ്ങളോട് ലംഘിച്ചു
وَمَا كَانَ لِيَ
X
എനിക്കില്ലായിരുന്നു
عَلَيْكُم
X
നിങ്ങളുടെ മേല്‍
مِّن سُلْطَانٍ
X
ഒരധികാരവും
إِلَّا أَن دَعَوْتُكُمْ
X
ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്ന് മാത്രം
فَاسْتَجَبْتُمْ لِيۖ
X
അപ്പോള്‍ നിങ്ങള്‍ എനിക്ക് ഉത്തരം നല്‍കി
فَلَا تَلُومُونِي
X
അതിനാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട
وَلُومُوا
X
നിങ്ങള്‍ കുറ്റപ്പെടുത്തുക
أَنفُسَكُمۖ
X
നിങ്ങളെ തന്നെ
مَّا أَنَا بِمُصْرِخِكُمْ
X
ഞാന്‍ നിങ്ങളെ രക്ഷിക്കുന്നവനല്ല
وَمَا أَنتُم
X
നിങ്ങളുമല്ല
بِمُصْرِخِيَّۖ
X
എന്നെ രക്ഷിക്കുന്നവന്‍
إِنِّي كَفَرْتُ
X
തീര്‍ച്ചയായും ഞാന്‍ നിഷേധിക്കുന്നു
بِمَا أَشْرَكْتُمُونِ
X
നിങ്ങള്‍ എന്നെ അല്ലാഹുവിന്റെ പങ്കാളിയാക്കിയതിനെ
مِن قَبْلُۗ
X
നേരത്തെ
إِنَّ الظَّالِمِينَ
X
തീര്‍ച്ചയായും അക്രമികള്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
നോവേറിയ
﴿14:22﴾ جَنَّاتِ
X
സ്വര്‍ഗത്തോപ്പുകളില്‍
عَدْنٍ
X
സ്ഥിരവാസത്തിന്റെ
الَّتِي وَعَدَ
X
വാഗ്ദത്തംചെയ്ത
الرَّحْمَٰنُ
X
കാരുണ്യവാന്‍
عِبَادَهُ
X
തന്റെ ദാസന്മാരോട്
بِالْغَيْبِۚ
X
അദൃശ്യമായ നിലയില്‍
إِنَّهُ
X
നിശ്ചയമായും
كَانَ وَعْدُهُ
X
അവന്റെ വാഗ്ദത്തം
مَأْتِيًّا
X
നടപ്പാകുന്നത് ആകുന്നു
﴿19:61﴾ وَإِذَا تُتْلَىٰ
X
പാരായണം ചെയ്യപ്പെട്ടാല്‍
عَلَيْهِمْ
X
അവര്‍ക്ക്
آيَاتُنَا
X
നമ്മുടെ വചനങ്ങള്‍
بَيِّنَاتٍ
X
വ്യക്തമായ
تَعْرِفُ
X
നിനക്ക് മനസ്സിലാക്കാം
فِي وُجُوهِ
X
മുഖങ്ങളില്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവരുടെ
الْمُنكَرَۖ
X
വെറുപ്പ്
يَكَادُونَ يَسْطُونَ
X
അവര്‍ ആക്രമിക്കുമാറാകും
بِالَّذِينَ يَتْلُونَ
X
വായിച്ചുകേള്‍പ്പിക്കുന്നവരെ
عَلَيْهِمْ
X
അവര്‍ക്ക്
آيَاتِنَاۗ
X
നമ്മുടെ വചനങ്ങളെ
قُلْ
X
പറയൂ
أَفَأُنَبِّئُكُم
X
ഞാന്‍ നിങ്ങള്‍ക്കറിയിച്ചുതരട്ടെ
بِشَرٍّ
X
ദോഷകരമായ കാര്യം
مِّن ذَٰلِكُمُۗ
X
അതിനേക്കാള്‍
النَّارُ
X
നരകമാണത്
وَعَدَهَا
X
അത് വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
X
അല്ലാഹു
الَّذِينَ كَفَرُواۖ
X
സത്യനിഷേധികളോട്
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
സങ്കേതം
﴿22:72﴾ وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം ചെയ്തു
الَّذِينَ آمَنُوا
X
വിശ്വസിച്ചവരോട്
مِنكُمْ
X
നിങ്ങളില്‍ നിന്ന്
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
لَيَسْتَخْلِفَنَّهُمْ
X
അവന്‍ അവരെ പ്രതിനിധികളാക്കുകതന്നെ ചെയ്യും
فِي الْأَرْضِ
X
ഭൂമിയില്‍
كَمَا اسْتَخْلَفَ
X
അവന്‍ പ്രതിനിധികളാക്കിയ പോലെ
الَّذِينَ مِن قَبْلِهِمْ
X
അവര്‍ക്ക് മുമ്പുള്ളവരെ
وَلَيُمَكِّنَنَّ لَهُمْ
X
അവര്‍ക്ക് നാം സൗകര്യം ചെയ്തു കൊടുക്കും
دِينَهُمُ
X
അവരുടെ ജീവിത വ്യവസ്ഥ
الَّذِي ارْتَضَىٰ لَهُمْ
X
അവന്‍ അവര്‍ക്ക് തൃപ്തിപ്പെട്ട
وَلَيُبَدِّلَنَّهُم
X
അവര്‍ക്ക് പകരം നല്‍കും
مِّن بَعْدِ خَوْفِهِمْ
X
അവരുടെ ഭയത്തിന് ശേഷം
أَمْنًاۚ
X
സമാധാനം
يَعْبُدُونَنِي
X
അവര്‍ എനിക്ക് വഴിപ്പെടും
لَا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കില്ല
بِي
X
എന്നോട്
شَيْئًاۚ
X
ഒന്നിനേയും
وَمَن كَفَرَ
X
ആരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍
بَعْدَ ذَٰلِكَ
X
അതിന് ശേഷം
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْفَاسِقُونَ
X
ധിക്കാരികള്‍
﴿24:55﴾ وَإِذْ يَقُولُ
X
പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭം
الْمُنَافِقُونَ
X
കപടവിശ്വാസികള്‍
وَالَّذِينَ فِي قُلُوبِهِم مَّرَضٌ
X
മനസ്സിന് ദീനം ബാധിച്ചവരും
مَّا وَعَدَنَا
X
നമ്മോട് വാഗ്ദാനം ചെയ്തിട്ടില്ലെന്ന്
اللَّهُ
X
അല്ലാഹു
وَرَسُولُهُ
X
അവന്റെ ദൂതനും
إِلَّا غُرُورًا
X
വഞ്ചനയല്ലാതെ
﴿33:12﴾ وَلَمَّا رَأَى
X
കണ്ടുമുട്ടിയപ്പോള്‍
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
الْأَحْزَابَ
X
സഖ്യസേനയെ
قَالُوا
X
അവര്‍ പറഞ്ഞു
هَٰذَا
X
ഇതാകുന്നു
مَا وَعَدَنَا
X
നമ്മോട് വാഗ്ദാനം ചെയ്തത്
اللَّهُ
X
അല്ലാഹു
وَرَسُولُهُ
X
അവന്റെ ദൂതനും
وَصَدَقَ
X
സത്യം പറഞ്ഞു
اللَّهُ
X
അല്ലാഹു
وَرَسُولُهُۚ
X
അവന്റെ ദൂതനും
وَمَا زَادَهُمْ
X
അത് (ആ സംഭവം) അവര്‍ക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ല
إِلَّا إِيمَانًا
X
വിശ്വാസമല്ലാതെ
وَتَسْلِيمًا
X
സമര്‍പ്പണ സന്നദ്ധതയും
﴿33:22﴾ قَالُوا
X
അവര്‍ പറയും
يَا وَيْلَنَا
X
നമ്മുടെ നാശമേ
مَن بَعَثَنَا
X
ആരാണ് നമ്മെ ഉണര്‍ത്തി എഴുന്നേല്‍പിച്ചത്
مِن مَّرْقَدِنَاۜ
X
നമ്മുടെ ഉറക്കത്തില്‍ നിന്ന്
هَٰذَا
X
ഇതാണല്ലോ
مَا وَعَدَ
X
വാഗ്ദാനം ചെയ്തത്
الرَّحْمَٰنُ
X
പരമകാരുണികന്‍
وَصَدَقَ
X
സത്യമാണ് പറഞ്ഞത്
الْمُرْسَلُونَ
X
ദൈവദൂതന്‍മാര്‍
﴿36:52﴾ وَعَدَكُمُ
X
നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
X
അല്ലാഹു
مَغَانِمَ
X
സമരാര്‍ജിത സമ്പത്തുകള്‍
كَثِيرَةً
X
ധാരാളം
تَأْخُذُونَهَا
X
നിങ്ങളവ പിടിച്ചെടുക്കും
فَعَجَّلَ
X
എന്നാല്‍ അവന്‍ മുന്‍കൂട്ടിത്തന്നിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
هَٰذِهِ
X
ഇത്
وَكَفَّ
X
അവന്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തു
أَيْدِيَ
X
കൈകളെ
النَّاسِ
X
ജനത്തിന്റെ
عَنكُمْ
X
നിങ്ങളില്‍നിന്ന്
وَلِتَكُونَ
X
അതാകുന്നതിനു വേണ്ടിയും
آيَةً
X
ഒരടയാളം
لِّلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
وَيَهْدِيَكُمْ
X
അവന്‍ നിങ്ങളെ നയിക്കാന്‍വേണ്ടിയും
صِرَاطًا
X
വഴിയില്‍
مُّسْتَقِيمًا
X
നേരായ
﴿48:20﴾ مُّحَمَّدٌ رَّسُولُ اللَّهِۚ
X
മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു
وَالَّذِينَ مَعَهُ
X
അദ്ദേഹത്തോടൊപ്പമുള്ളവര്‍
أَشِدَّاءُ
X
കാര്‍ക്കശ്യം കാണിക്കുന്നവരാണ്
عَلَى الْكُفَّارِ
X
സത്യനിഷേധികളോട്
رُحَمَاءُ
X
പരമദയാലുക്കളുമാണ്
بَيْنَهُمْۖ
X
അവര്‍ പരസ്പരം
تَرَاهُمْ
X
അവരെ നിനക്ക് കാണാം
رُكَّعًا
X
കുനിയുന്നവരായി
سُجَّدًا
X
സാഷ്ടാംഗം പ്രണമിക്കുന്നവരായും
يَبْتَغُونَ
X
അവര്‍ തേടുന്നു
فَضْلًا
X
അനുഗ്രഹം
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
وَرِضْوَانًاۖ
X
പ്രീതിയും
سِيمَاهُمْ
X
അവരുടെ അടയാളം
فِي وُجُوهِهِم
X
അവരുടെ മുഖങ്ങളിലുണ്ട്
مِّنْ أَثَرِ السُّجُودِۚ
X
സുജൂദിന്റെ ഫലമായി
ذَٰلِكَ
X
അതാണ്
مَثَلُهُمْ
X
അവരുടെ ഉപമ
فِي التَّوْرَاةِۚ
X
തൗറാത്തില്‍
وَمَثَلُهُمْ
X
അവരുടെ ഉപമ
فِي الْإِنجِيلِ
X
ഇഞ്ചീലില്‍
كَزَرْعٍ
X
ഒരു വിളപോലെയാണ്
أَخْرَجَ
X
അത് പുറത്തുകാണിച്ചു
شَطْأَهُ
X
അതിന്റെ കൂമ്പ്
فَآزَرَهُ
X
പിന്നെ അതിനെ ശക്തിപ്പെടുത്തി
فَاسْتَغْلَظَ
X
അങ്ങനെ അത് കരുത്ത് നേടി
فَاسْتَوَىٰ
X
അത് എഴുന്നുനിന്നു
عَلَىٰ سُوقِهِ
X
അതിന്റെ കാണ്ഡത്തില്‍
يُعْجِبُ
X
അത് കൗതുകമുണര്‍ത്തുന്നു
الزُّرَّاعَ
X
കര്‍ഷകരില്‍
لِيَغِيظَ
X
കോപാകുലരാക്കാന്‍
بِهِمُ
X
അവരിലൂടെ
الْكُفَّارَۗ
X
സത്യനിഷേധികളെ
وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം നല്‍കിയിരിക്കുന്നു
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا الصَّالِحَاتِ
X
സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌
مِنْهُم
X
അവരില്‍നിന്ന്
مَّغْفِرَةً
X
പാപമോചനം
وَأَجْرًا
X
പ്രതിഫലവും
عَظِيمًا
X
മഹത്തായ
﴿48:29﴾ وَمَا لَكُمْ
X
നിങ്ങള്‍ക്കെന്തുപറ്റി?
أَلَّا تُنفِقُوا
X
നിങ്ങള്‍ ചെലവഴിക്കാതിരിക്കാന്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَلِلَّهِ
X
അല്ലാഹുവിനായിരിക്കെ
مِيرَاثُ
X
അനന്തരാവകാശം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۚ
X
ഭൂമിയുടെയും
لَا يَسْتَوِي
X
സമമാവുകയില്ല
مِنكُم
X
നിങ്ങളില്‍നിന്ന്
مَّنْ أَنفَقَ
X
ചെലവഴിച്ചവര്‍
مِن قَبْلِ الْفَتْحِ
X
വിജയത്തിനുമുമ്പ്
وَقَاتَلَۚ
X
യുദ്ധം ചെയ്തവരും
أُولَٰئِكَ
X
അവര്‍
أَعْظَمُ
X
കൂടുതല്‍ മഹത്വമുള്ളവരാണ്
دَرَجَةً
X
പദവിയാല്‍
مِّنَ الَّذِينَ أَنفَقُوا
X
ചെലവഴിച്ചവരേക്കാള്‍
مِن بَعْدُ
X
അതിനു ശേഷം
وَقَاتَلُواۚ
X
യുദ്ധം ചെയ്തവരേക്കാളും
وَكُلًّا
X
എല്ലാവര്‍ക്കും
وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു
الْحُسْنَىٰۚ
X
ഉത്തമമായ പ്രതിഫലം
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ച്
خَبِيرٌ
X
സൂക്ഷ്മജ്ഞാനമുള്ളവനാണ്
﴿57:10﴾