Repeated Words in Quran

< >
Total Found : 1
يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ,
لَا تُحِلُّوا
X
നിങ്ങള്‍ അനാദരിക്കരുത്
شَعَائِرَ اللَّهِ
X
അല്ലാഹുവിന്റെ ചിഹ്നങ്ങളെ
وَلَا الشَّهْرَ
X
മാസത്തെയും അരുത്(അനാദരിക്കരുത്)
الْحَرَامَ
X
പവിത്രമായ
وَلَا الْهَدْيَ
X
(കഅ്ബയിലേക്ക് കൊണ്ടുപോകുന്ന)ബലിമൃഗങ്ങളേയും അരുത്
وَلَا الْقَلَائِدَ
X
(അവയെ തിരിച്ചറിയാനുള്ള) കഴുത്തിലെ വടങ്ങളെയും അരുത്
وَلَا آمِّينَ
X
ഉദ്ദേശിച്ച് പോകുന്നവരെയും അരുത്
الْبَيْتَ الْحَرَامَ
X
പുണ്യഗേഹത്തെ
يَبْتَغُونَ
X
അവര്‍ തേടുന്നു(തേടിക്കൊണ്ട്)
فَضْلًا
X
അനുഗ്രഹം
مِّن رَّبِّهِمْ
X
തങ്ങളുടെ നാഥങ്കല്‍നിന്നുള്ള
وَرِضْوَانًاۚ
X
പ്രീതിയും
وَإِذَا حَلَلْتُمْ
X
നിങ്ങള്‍ ഇഹ്റാമില്‍നിന്ന് ഒഴിവായാല്‍
فَاصْطَادُواۚ
X
നിങ്ങള്‍ വേട്ടയാടിക്കൊള്ളുക(വേട്ടയാടാവുന്നതാണ്)
وَلَا يَجْرِمَنَّكُمْ
X
നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ
شَنَآنُ
X
വിദ്വേഷം
قَوْمٍ
X
ഒരു ജനതയുടെ
أَن صَدُّوكُمْ
X
അവര്‍ നിങ്ങളെ വിലക്കിയതിനാല്‍
عَنِ الْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍നിന്ന്
أَن تَعْتَدُواۘ
X
നിങ്ങള്‍ അതിക്രമം പ്രവര്‍ത്തിക്കാന്‍
وَتَعَاوَنُوا
X
നിങ്ങള്‍ പരസ്പരം സഹായിക്കുക
عَلَى الْبِرِّ
X
പുണ്യത്തില്‍
وَالتَّقْوَىٰۖ
X
ദൈവഭക്തിയിലും
وَلَا تَعَاوَنُوا
X
നിങ്ങള്‍ പരസ്പരം സഹായിക്കരുത്
عَلَى الْإِثْمِ
X
പാപത്തില്‍
وَالْعُدْوَانِۚ
X
അതിക്രമത്തിലും
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക
إِنَّ
X
തീര്‍ച്ചയായും അല്ലാഹു
اللَّهَ شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
﴿5:2﴾ مُّحَمَّدٌ رَّسُولُ اللَّهِۚ
X
മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു
وَالَّذِينَ مَعَهُ
X
അദ്ദേഹത്തോടൊപ്പമുള്ളവര്‍
أَشِدَّاءُ
X
കാര്‍ക്കശ്യം കാണിക്കുന്നവരാണ്
عَلَى الْكُفَّارِ
X
സത്യനിഷേധികളോട്
رُحَمَاءُ
X
പരമദയാലുക്കളുമാണ്
بَيْنَهُمْۖ
X
അവര്‍ പരസ്പരം
تَرَاهُمْ
X
അവരെ നിനക്ക് കാണാം
رُكَّعًا
X
കുനിയുന്നവരായി
سُجَّدًا
X
സാഷ്ടാംഗം പ്രണമിക്കുന്നവരായും
يَبْتَغُونَ
X
അവര്‍ തേടുന്നു
فَضْلًا
X
അനുഗ്രഹം
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
وَرِضْوَانًاۖ
X
പ്രീതിയും
سِيمَاهُمْ
X
അവരുടെ അടയാളം
فِي وُجُوهِهِم
X
അവരുടെ മുഖങ്ങളിലുണ്ട്
مِّنْ أَثَرِ السُّجُودِۚ
X
സുജൂദിന്റെ ഫലമായി
ذَٰلِكَ
X
അതാണ്
مَثَلُهُمْ
X
അവരുടെ ഉപമ
فِي التَّوْرَاةِۚ
X
തൗറാത്തില്‍
وَمَثَلُهُمْ
X
അവരുടെ ഉപമ
فِي الْإِنجِيلِ
X
ഇഞ്ചീലില്‍
كَزَرْعٍ
X
ഒരു വിളപോലെയാണ്
أَخْرَجَ
X
അത് പുറത്തുകാണിച്ചു
شَطْأَهُ
X
അതിന്റെ കൂമ്പ്
فَآزَرَهُ
X
പിന്നെ അതിനെ ശക്തിപ്പെടുത്തി
فَاسْتَغْلَظَ
X
അങ്ങനെ അത് കരുത്ത് നേടി
فَاسْتَوَىٰ
X
അത് എഴുന്നുനിന്നു
عَلَىٰ سُوقِهِ
X
അതിന്റെ കാണ്ഡത്തില്‍
يُعْجِبُ
X
അത് കൗതുകമുണര്‍ത്തുന്നു
الزُّرَّاعَ
X
കര്‍ഷകരില്‍
لِيَغِيظَ
X
കോപാകുലരാക്കാന്‍
بِهِمُ
X
അവരിലൂടെ
الْكُفَّارَۗ
X
സത്യനിഷേധികളെ
وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം നല്‍കിയിരിക്കുന്നു
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا الصَّالِحَاتِ
X
സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌
مِنْهُم
X
അവരില്‍നിന്ന്
مَّغْفِرَةً
X
പാപമോചനം
وَأَجْرًا
X
പ്രതിഫലവും
عَظِيمًا
X
മഹത്തായ
﴿48:29﴾ لِلْفُقَرَاءِ
X
പാവങ്ങള്‍ക്ക്
الْمُهَاجِرِينَ
X
പലായനം ചെയ്തുവന്ന
الَّذِينَ أُخْرِجُوا
X
പുറത്താക്കപ്പെട്ടവര്‍
مِن دِيَارِهِمْ
X
അവരുടെ വീടുകളില്‍നിന്ന്
وَأَمْوَالِهِمْ
X
അവരുടെ സ്വത്തുക്കളില്‍നിന്നും
يَبْتَغُونَ
X
അവര്‍ തേടുന്നു
فَضْلًا
X
ഔദാര്യം
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
وَرِضْوَانًا
X
പ്രീതിയും
وَيَنصُرُونَ
X
അവര്‍ സഹായിക്കുകയും ചെയ്യുന്നു
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُۚ
X
അവന്റെ ദൂതനെയും
أُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الصَّادِقُونَ
X
സത്യസന്ധര്‍
﴿59:8﴾