Repeated Words in Quran

< >
Total Found : 27
يُخَادِعُونَ
X
അവര്‍ വഞ്ചിക്കാന്‍ നോക്കുന്നു
اللَّهَ
X
അല്ലാഹുവിനെ
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരെയും
وَمَا يَخْدَعُونَ
X
എന്നാല്‍ അവര്‍ വഞ്ചിക്കുന്നില്ല
إِلَّا أَنفُسَهُمْ
X
സ്വന്തത്തെ അല്ലാതെ
وَمَا يَشْعُرُونَ
X
അവര്‍ അറിയുന്നില്ല
﴿2:9﴾ وَالَّذِينَ آمَنُوا
X
സത്യത്തില്‍ വിശ്വസിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ചവരും
أُولَٰئِكَ
X
അവര്‍
أَصْحَابُ
X
അവകാശികളാണ്
الْجَنَّةِۖ
X
സ്വര്‍ഗത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികളാണ്
﴿2:82﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَتَّخِذُ
X
സ്വീകരിക്കുന്നവര്‍
مِن دُونِ اللَّهِ
X
അല്ലാഹു അല്ലാത്തവരെ
أَندَادًا
X
സമന്മാരായി
يُحِبُّونَهُمْ
X
അവര്‍ അവയെ സ്നേഹിക്കുന്നു
كَحُبِّ اللَّهِۖ
X
അല്ലാഹുവിനെ സ്നേഹിക്കും പോലെ
وَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസികള്‍
أَشَدُّ
X
അതിശക്തമായ
حُبًّا
X
സ്നേഹം
لِّلَّهِۗ
X
അല്ലാഹുവോട്
وَلَوْ يَرَى
X
കാണുകയാണങ്കില്‍
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍
إِذْ يَرَوْنَ
X
കണ്ടുമുട്ടുന്ന സന്ദര്‍ഭം
الْعَذَابَ
X
ശിക്ഷയെ
أَنَّ الْقُوَّةَ
X
തീര്‍ച്ചയായും ശക്തി
لِلَّهِ
X
അല്ലാഹുവിന്നാണ്
جَمِيعًا
X
എല്ലാം
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു ആണെന്നും
شَدِيدُ
X
കഠിനമായവന്‍
الْعَذَابِ
X
ശിക്ഷയില്‍
﴿2:165﴾ أَمْ حَسِبْتُمْ
X
നിങ്ങള്‍ ധരിച്ചുവോ
أَن تَدْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുമെന്ന്
الْجَنَّةَ
X
സ്വര്‍ഗത്തില്‍
وَلَمَّا يَأْتِكُم
X
നിങ്ങള്‍ക്ക് വന്നെത്താതെ
مَّثَلُ
X
പോലുള്ളത്
الَّذِينَ خَلَوْا
X
കഴിഞ്ഞുപോയവരുടെത്
مِن قَبْلِكُمۖ
X
നിങ്ങള്‍ക്കുമുമ്പ്
مَّسَّتْهُمُ
X
അവരെ ബാധിച്ചു
الْبَأْسَاءُ
X
പ്രയാസങ്ങളും
وَالضَّرَّاءُ
X
ദുരിതങ്ങളും
وَزُلْزِلُوا
X
അവര്‍ വിറപ്പിക്കപ്പെട്ടു
حَتَّىٰ يَقُولَ
X
പറയേണ്ടി വരുവോളം
الرَّسُولُ
X
ദൂതന്‍
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
مَتَىٰ
X
എപ്പോഴാണ്
نَصْرُ اللَّهِۗ
X
അല്ലാഹുവിന്റെ സഹായം
أَلَا
X
അറിയുക
إِنَّ
X
തീര്‍ച്ചയായും
نَصْرَ اللَّهِ
X
അല്ലാഹുവിന്റെ സഹായം
قَرِيبٌ
X
അടുത്ത് തന്നെയാണ്
﴿2:214﴾ فَلَمَّا فَصَلَ
X
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
X
താലുത്ത്
بِالْجُنُودِ
X
പട്ടാളവുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
X
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
X
ഒരു നദികൊണ്ട്
فَمَن شَرِبَ
X
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
X
അതില്‍ നിന്ന്
فَلَيْسَ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
X
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
X
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
X
ഒരു കോരല്‍
بِيَدِهِۚ
X
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
X
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
X
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
X
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
X
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
X
അദ്ദേഹവും
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
قَالُوا
X
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
X
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
X
ഇന്ന്
بِجَالُوتَ
X
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
X
അവന്റെ സൈന്യത്തോടും
قَالَ
X
പറഞ്ഞു
الَّذِينَ يَظُنُّونَ
X
വിചാരിക്കുന്നവര്‍
أَنَّهُم
X
അവരാണെന്ന്
مُّلَاقُو
X
കണ്ടുമുട്ടുന്നവര്‍
اللَّهِ
X
അല്ലാഹുവിനെ
كَم مِّن فِئَةٍ
X
എത്ര സംഘങ്ങളാണ്
قَلِيلَةٍ
X
എണ്ണക്കുറവുള്ള
غَلَبَتْ
X
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
X
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
X
ദൈവാനുമതിയോടെ
وَاللَّهُ
X
അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളോടൊപ്പമാണ്
﴿2:249﴾ إِنَّ أَوْلَى النَّاسِ
X
തീര്‍ച്ചയായും ജനങ്ങളില്‍ ഏറ്റവും അടുത്തവര്‍
بِإِبْرَاهِيمَ
X
ഇബ്റാഹീമിനോട്
لَلَّذِينَ اتَّبَعُوهُ
X
അദ്ദേഹത്തെ പിന്‍പറ്റിയവരാകുന്നു
وَهَٰذَا النَّبِيُّ
X
ഈ പ്രവാചകനും
وَالَّذِينَ آمَنُواۗ
X
വിശ്വസിച്ചവരും
وَاللَّهُ وَلِيُّ
X
അല്ലാഹു രക്ഷകനാണ്
الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെ
﴿3:68﴾ وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
وَعَمِلُوا
X
പ്രവര്‍ത്തിക്കുയും ചെയ്തവര്‍
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
سَنُدْخِلُهُمْ
X
വഴിയെ നാം അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَا
X
അതില്‍
أَبَدًاۖ
X
എന്നെന്നും
لَّهُمْ
X
അവര്‍ക്കുണ്ട്
فِيهَا
X
അതില്‍
أَزْوَاجٌ
X
ഇണകള്‍
مُّطَهَّرَةٌۖ
X
പരിശുദ്ധകളായ
وَنُدْخِلُهُمْ
X
നാം അവരെ പ്രവേശിപ്പിക്കും
ظِلًّا
X
തണലില്‍
ظَلِيلًا
X
ശീതളമായ
﴿4:57﴾ وَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
سَنُدْخِلُهُمْ
X
വഴിയെ നാം അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
X
ആരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്നു (ഒഴുകുന്ന)
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
ആറുകള്‍
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَا
X
അതില്‍
أَبَدًاۖ
X
എന്നെന്നും
وَعْدَ اللَّهِ
X
അല്ലാഹുവിന്റെ വാഗ്ദാനം
حَقًّاۚ
X
സത്യമായ
وَمَنْ
X
ആരുണ്ട്
أَصْدَقُ
X
ഏറെ സത്യവാനായി
مِنَ اللَّهِ
X
അല്ലാഹുവിനേക്കാള്‍
قِيلًا
X
വചനത്താല്‍
﴿4:122﴾ وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِ
X
അവന്റെ ദൂതന്‍മാരിലും
وَلَمْ يُفَرِّقُوا
X
അവര്‍ വിവേചനം കാണിച്ചിട്ടുമില്ല
بَيْنَ أَحَدٍ مِّنْهُمْ
X
അവരില്‍ ആര്‍ക്കിടയിലും
أُولَٰئِكَ
X
അവര്‍
سَوْفَ يُؤْتِيهِمْ
X
പിന്നീട് അവന്‍ അവര്‍ക്ക് നല്‍കും
أُجُورَهُمْۗ
X
അവരുടെ പ്രതിഫലം
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമദയാലുവും
﴿4:152﴾ إِنَّمَا وَلِيُّكُمُ
X
നിശ്ചയം, നിങ്ങളുടെ മിത്രം
اللَّهُ
X
അല്ലാഹുവാണ്
وَرَسُولُهُ
X
അവന്റെ ദൂതനും
وَالَّذِينَ آمَنُوا
X
സത്യവിശ്വാസികളുമാണ്
الَّذِينَ يُقِيمُونَ
X
നിഷ്ഠയോടെ നിര്‍വഹിക്കുന്നവര്‍
الصَّلَاةَ
X
നമസ്കാരം
وَيُؤْتُونَ
X
അവര്‍ നല്‍കുകയും ചെയ്യും
الزَّكَاةَ
X
സകാത്ത്
وَهُمْ
X
അവര്‍ ആയിരിക്കെ
رَاكِعُونَ
X
നമിക്കുന്നവര്‍
﴿5:55﴾ وَمَن
X
ആരെങ്കിലും
يَتَوَلَّ
X
അവന്‍ മിത്രമാക്കുന്നു
اللَّهَ
X
അല്ലാഹുവെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
وَالَّذِينَ آمَنُوا
X
സത്യവിശ്വാസികളെയും
فَإِنَّ حِزْبَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷി
هُمُ
X
അവരാണ്
الْغَالِبُونَ
X
വിജയം വരിക്കുന്നവര്‍
﴿5:56﴾ وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
لَا نُكَلِّفُ
X
നാം ബാധ്യത ഏല്‍പിക്കുകയില്ല
نَفْسًا
X
ഒരാളെയും
إِلَّا
X
അല്ലാതെ
وُسْعَهَا
X
അയാളുടെ കഴിവില്‍ പെട്ടത്
أُولَٰئِكَ
X
അവരാണ്
أَصْحَابُ
X
അവകാശികള്‍
الْجَنَّةِۖ
X
സ്വര്‍ഗത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികള്‍ (ആയിരിക്കും)
﴿7:42﴾ قَالَ
X
പറഞ്ഞു
الْمَلَأُ
X
പ്രമാണിമാര്‍
الَّذِينَ اسْتَكْبَرُوا
X
അഹങ്കരിച്ചവരായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
لَنُخْرِجَنَّكَ
X
തീര്‍ച്ചയായും നിന്നെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും
يَا شُعَيْبُ
X
ശുഐബേ
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരെയും
مَعَكَ
X
നിന്റെ കൂടെയുള്ള
مِن قَرْيَتِنَا
X
ഞങ്ങളുടെ നാട്ടില്‍ നിന്ന്
أَوْ لَتَعُودُنَّ
X
അല്ലെങ്കില്‍ നിങ്ങള്‍ തിരിച്ചെത്തുക തന്നെ വേണം
فِي مِلَّتِنَاۚ
X
ഞങ്ങളുടെ മതത്തില്‍
قَالَ
X
അദ്ദേഹം ചോദിച്ചു
أَوَلَوْ كُنَّا
X
ഞങ്ങളായിരുന്നാല്‍ പോലുമോ
كَارِهِينَ
X
വെറുക്കുന്നവര്‍
﴿7:88﴾ إِنَّ الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَهَاجَرُوا
X
അവര്‍ നാടുവിടുകയും ചെയ്തു
وَجَاهَدُوا
X
അവര്‍ സമരം നടത്തുകയും ചെയ്തു
بِأَمْوَالِهِمْ
X
തങ്ങളുടെ ധനങ്ങള്‍ കൊണ്ട്
وَأَنفُسِهِمْ
X
തങ്ങളുടെ ദേഹങ്ങള്‍ കൊണ്ടും
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
وَالَّذِينَ آوَوا
X
അഭയം നല്‍കിയവരും
وَّنَصَرُوا
X
അവര്‍ സഹായിക്കുകയും ചെയ്തു
أُولَٰئِكَ
X
അവര്‍
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلِيَاءُ
X
ആത്മ മിത്രങ്ങളാണ്
بَعْضٍۚ
X
ചിലരുടെ
وَالَّذِينَ آمَنُوا
X
എന്നാല്‍ വിശ്വസിച്ചവര്‍
وَلَمْ يُهَاجِرُوا
X
പക്ഷേ അവര്‍ സ്വദേശം വെടിഞ്ഞിട്ടില്ല
مَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن وَلَايَتِهِم
X
അവരുടെ സംരക്ഷണ ബാധ്യതയില്‍ നിന്ന്
مِّن شَيْءٍ
X
യാതൊന്നും
حَتَّىٰ يُهَاجِرُواۚ
X
അവര്‍ സ്വദേശം വെടിയും വരെ
وَإِنِ اسْتَنصَرُوكُمْ
X
അഥവാ നിങ്ങളോട് അവര്‍ സഹായം തേടിയാല്‍
فِي الدِّينِ
X
മതത്തില്‍
فَعَلَيْكُمُ
X
നിങ്ങള്‍ക്ക് ബാധ്യതയുണ്ട്
النَّصْرُ
X
സഹായിക്കാന്‍
إِلَّا
X
ഒഴികെ
عَلَىٰ قَوْمٍ
X
ഒരു ജനതക്കെതിരെ
بَيْنَكُمْ
X
നിങ്ങള്‍ക്കിടയിലും
وَبَيْنَهُم
X
അവര്‍ക്കിടയിലും
مِّيثَاقٌۗ
X
കരാറുണ്ട്
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നതെല്ലാം
بَصِيرٌ
X
കണ്ടറിയുന്നവനാകുന്നു
﴿8:72﴾ وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
وَهَاجَرُوا
X
അവര്‍ സ്വദേശം വെടിയുകയും ചെയ്തു
وَجَاهَدُوا
X
സമരം നടത്തുകയും ചെയ്തു
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَالَّذِينَ آوَوا
X
അഭയമേകിയവരും
وَّنَصَرُوا
X
അവര്‍ സഹായിക്കുകയും ചെയ്തു
أُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
حَقًّاۚ
X
യഥാര്‍ഥത്തില്‍
لَّهُم
X
അവര്‍ക്ക്
مَّغْفِرَةٌ
X
പാപമോചനമുണ്ട്
وَرِزْقٌ
X
ജീവിതവിഭവവും
كَرِيمٌ
X
മാന്യമായ
﴿8:74﴾ وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
مِن بَعْدُ
X
പിന്നീട്
وَهَاجَرُوا
X
അവര്‍ സ്വദേശം വെടിയുകയും ചെയ്തു
وَجَاهَدُوا
X
അവര്‍ സമരം നടത്തുകയും ചെയ്തു
مَعَكُمْ
X
നിങ്ങളോടൊത്ത്
فَأُولَٰئِكَ
X
അവര്‍
مِنكُمْۚ
X
നിങ്ങളില്‍ പെട്ടവര്‍ തന്നെ
وَأُولُو الْأَرْحَامِ
X
കുടുംബ ബന്ധങ്ങള്‍ ഉള്ളവര്‍
بَعْضُهُمْ
X
അവരില്‍ ചിലര്‍
أَوْلَىٰ
X
കൂടുതല്‍ അടുത്തവരാണ്
بِبَعْضٍ
X
ചിലരോട്
فِي كِتَابِ اللَّهِۗ
X
അല്ലാഹുവിന്റെ നിയമമനുസരിച്ച്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവനാണ്
﴿8:75﴾ لَٰكِنِ
X
എന്നാല്‍
الرَّسُولُ
X
ദൈവദൂതന്‍
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
جَاهَدُوا
X
അവര്‍ സമരം ചെയ്തു
بِأَمْوَالِهِمْ
X
തങ്ങളുടെ ധനംകൊണ്ട്
وَأَنفُسِهِمْۚ
X
ദേഹം കൊണ്ടും
وَأُولَٰئِكَ
X
അവര്‍
لَهُمُ
X
അവര്‍ക്കാണ്
الْخَيْرَاتُۖ
X
സകല നന്മകളും
وَأُولَٰئِكَ
X
അവര്‍
هُمُ الْمُفْلِحُونَ
X
അവര്‍തന്നെയാണ് വിജയിച്ചവര്‍
﴿9:88﴾ مَا كَانَ لِلنَّبِيِّ
X
പ്രവാചകന്ന് ഭൂഷണമല്ല (അനുവാദമില്ല)
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്കും
أَن يَسْتَغْفِرُوا
X
പാപമോചനത്തിന്ന് പ്രാര്‍ഥിക്കാന്‍
لِلْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികള്‍ക്ക് വേണ്ടി
وَلَوْ كَانُوا
X
അവര്‍ ആണെങ്കില്‍പോലും
أُولِي قُرْبَىٰ
X
അടുത്ത ബന്ധമുള്ളവര്‍
مِن بَعْدِ مَا تَبَيَّنَ لَهُمْ
X
തങ്ങള്‍ക്ക് വ്യക്തമായികഴിഞ്ഞ ശേഷം
أَنَّهُمْ
X
നിശ്ചയമായും അവര്‍
أَصْحَابُ الْجَحِيمِ
X
കത്തിക്കാളുന്ന നരകത്തീയിന്റെ അവകാശികളാണെന്ന്
﴿9:113﴾ ثُمَّ
X
പിന്നീട്
نُنَجِّي
X
നാം രക്ഷപ്പെടുത്തും
رُسُلَنَا
X
നമ്മുടെ ദൂതന്മാരെ
وَالَّذِينَ آمَنُواۚ
X
വിശ്വാസികളെയും
كَذَٰلِكَ
X
അപ്രകാരം
حَقًّا
X
ബാധ്യതയെന്നോണം
عَلَيْنَا
X
നമ്മുടെ മേലുള്ള
نُنجِ
X
നാം രക്ഷപ്പെടുത്തുന്നു
الْمُؤْمِنِينَ
X
വിശ്വാസികളെ
﴿10:103﴾ وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
لَنُدْخِلَنَّهُمْ
X
അവരെ നാം ഉള്‍പെടുത്തുക തന്നെ ചെയ്യും
فِي الصَّالِحِينَ
X
സജ്ജനങ്ങളില്‍
﴿29:9﴾ قُلْ
X
നീ പറയുക
كَفَىٰ بِاللَّهِ
X
അല്ലാഹു മതി
بَيْنِي
X
എന്റെ ഇടയില്‍
وَبَيْنَكُمْ
X
നിങ്ങള്‍ക്കിടയിലും
شَهِيدًاۖ
X
സാക്ഷിയായി
يَعْلَمُ
X
അവന്‍ അറിയുന്നു
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۗ
X
ഭൂമിയിലും
وَالَّذِينَ آمَنُوا
X
എന്നാല്‍ വിശ്വസിച്ചവര്‍
بِالْبَاطِلِ
X
അസത്യത്തില്‍, വ്യര്‍ത്ഥത്തില്‍
وَكَفَرُوا
X
അവര്‍ അവിശ്വസിക്കുകയും ചെയ്തു
بِاللَّهِ
X
അല്ലാഹുവില്‍
أُولَٰئِكَ
X
അവര്‍ തന്നെയാണ്
هُمُ الْخَاسِرُونَ
X
പരാജിതര്‍, നഷ്ടപ്പെട്ടവര്‍
﴿29:52﴾ وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
لَنُبَوِّئَنَّهُم
X
അവര്‍ക്ക് നാം ഒരുക്കി വയ്ക്കുക തന്നെ ചെയ്യും
مِّنَ الْجَنَّةِ
X
സ്വര്‍ഗത്തില്‍
غُرَفًا
X
സമുന്നത സൗധങ്ങള്‍
تَجْرِي
X
ഒഴുകിക്കൊണ്ടിരിക്കുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളായിക്കൊണ്ട്
فِيهَاۚ
X
അതില്‍
نِعْمَ
X
എത്ര വിശിഷ്ടം
أَجْرُ الْعَامِلِينَ
X
പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം
﴿29:58﴾ الَّذِينَ كَفَرُوا
X
സത്യം നിഷേധിച്ചവര്‍
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌۖ
X
കഠിനമായ
وَالَّذِينَ آمَنُوا
X
സത്യവിശ്വാസം കൈക്കൊണ്ടവര്‍
وَعَمِلُوا
X
അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
لَهُم
X
അവര്‍ക്കുണ്ട്
مَّغْفِرَةٌ
X
പാപമോചനം
وَأَجْرٌ
X
പ്രതിഫലവും
كَبِيرٌ
X
മഹത്തായ
﴿35:7﴾ إِنَّا
X
തീര്‍ച്ചയായും നാം
لَنَنصُرُ
X
നാം സഹായിക്കും
رُسُلَنَا
X
നമ്മുടെ ദൂതന്‍മാരെ
وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവരെയും
فِي الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തില്‍
وَيَوْمَ يَقُومُ
X
എഴുന്നേല്‍ക്കുന്ന നാളിലും
الْأَشْهَادُ
X
സാക്ഷികള്‍
﴿40:51﴾ وَمَا يَسْتَوِي
X
തുല്യരാവുകയില്ല
الْأَعْمَىٰ
X
കുരുടന്‍
وَالْبَصِيرُ
X
കാഴ്ചയുള്ളവനും
وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവരും
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
وَلَا الْمُسِيءُۚ
X
ദുര്‍വൃത്തനും(തുല്യമാവുക)ഇല്ല
قَلِيلًا
X
വളരെ കുറച്ചേ
مَّا تَتَذَكَّرُونَ
X
നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നുള്ളൂ
﴿40:58﴾ يَسْتَعْجِلُ
X
ധൃതി കൂട്ടുന്നു
بِهَا
X
അതിനായി
الَّذِينَ لَا يُؤْمِنُونَ بِهَاۖ
X
അതില്‍ വിശ്വസിക്കാത്തവര്‍
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
مُشْفِقُونَ
X
ഭയവിഹ്വലരാകുന്നു
مِنْهَا
X
അതേപ്പറ്റി
وَيَعْلَمُونَ
X
അവര്‍ അറിയുന്നു
أَنَّهَا
X
തീര്‍ച്ചയായും അതാണെന്ന്
الْحَقُّۗ
X
സത്യം
أَلَا
X
അറിയുക
إِنَّ الَّذِينَ يُمَارُونَ
X
തീര്‍ച്ചയായും തര്‍ക്കിക്കുന്നവര്‍
فِي السَّاعَةِ
X
അന്ത്യസമയത്തെകുറിച്ച്
لَفِي ضَلَالٍ
X
വഴികേടിലാകുന്നു
بَعِيدٍ
X
വിദൂരമായ
﴿42:18﴾ وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
وَاتَّبَعَتْهُمْ
X
അവരെ അനുഗമിക്കുകയും ചെയ്തു
ذُرِّيَّتُهُم
X
അവരുടെ സന്താനങ്ങള്‍
بِإِيمَانٍ
X
സത്യവിശ്വാസത്തില്‍
أَلْحَقْنَا
X
നാം ചേര്‍ക്കും
بِهِمْ
X
അവരോട്
ذُرِّيَّتَهُمْ
X
അവരുടെ സന്താനങ്ങളെ
وَمَا أَلَتْنَاهُم
X
അവര്‍ക്ക് നാം കുറവ് വരുത്തുന്നതല്ല
مِّنْ عَمَلِهِم
X
അവരുടെ കര്‍മങ്ങളില്‍നിന്ന്
مِّن شَيْءٍۚ
X
ഒന്നും തന്നെ
كُلُّ امْرِئٍ
X
ഓരോ മനുഷ്യനും
بِمَا كَسَبَ
X
അവര്‍ സമ്പാദിച്ചതിന്
رَهِينٌ
X
പണയമാകുന്നു
﴿52:21﴾ وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِ
X
അവന്റെ ദൂതന്മാരിലും
أُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الصِّدِّيقُونَۖ
X
സത്യസന്ധന്മാര്‍
وَالشُّهَدَاءُ
X
സത്യസാക്ഷികളും
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ സന്നിധിയില്‍
لَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
وَنُورُهُمْۖ
X
അവരുടെ വെളിച്ചവും
وَالَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
وَكَذَّبُوا
X
വ്യാജമാക്കിത്തള്ളിയവരും
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
أُولَٰئِكَ
X
അവരാണ്
أَصْحَابُ الْجَحِيمِ
X
നരകക്കാര്‍
﴿57:19﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
تُوبُوا
X
നിങ്ങള്‍ പശ്ചാത്തപിക്കുക
إِلَى اللَّهِ
X
അല്ലാഹുവോട്
تَوْبَةً
X
പശ്ചാത്താപം
نَّصُوحًا
X
നിഷ്കളങ്കമായ
عَسَىٰ
X
ആയേക്കാം
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
أَن يُكَفِّرَ
X
മായ്ച്ചുകളയു(മായേക്കാം)
عَنكُمْ
X
നിങ്ങളില്‍ നിന്ന്
سَيِّئَاتِكُمْ
X
നിങ്ങളുടെ തിന്മകള്‍
وَيُدْخِلَكُمْ
X
അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
يَوْمَ لَا يُخْزِي
X
നിന്ദിക്കാത്ത ദിനം
اللَّهُ
X
അല്ലാഹു
النَّبِيَّ
X
പ്രവാചകനെ
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരെയും
مَعَهُۖ
X
അദ്ദേഹത്തോടൊപ്പം
نُورُهُمْ
X
അവരുടെ പ്രകാശം
يَسْعَىٰ
X
പ്രസരിച്ചുകൊണ്ടിരിക്കും
بَيْنَ أَيْدِيهِمْ
X
അവരുടെ മുന്നില്‍
وَبِأَيْمَانِهِمْ
X
അവരുടെ വലതുഭാഗങ്ങളിലും
يَقُولُونَ
X
അവര്‍ പറയും
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَتْمِمْ
X
നീ പൂര്‍ത്തീകരിച്ചു തരേണമേ!
لَنَا
X
ഞങ്ങള്‍ക്ക്
نُورَنَا
X
ഞങ്ങളുടെ പ്രകാശം
وَاغْفِرْ لَنَاۖ
X
ഞങ്ങള്‍ക്ക് നീ പൊറുത്തുതരേണമേ
إِنَّكَ
X
തീര്‍ച്ചയായും നീ
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാകുന്നു
﴿66:8﴾