Repeated Words in Quran

< >
Total Found : 5
وَأَنِ احْكُم
X
നീ വിധികല്‍പിക്കണമെന്ന(നിര്‍ദേശത്തോടെയും)
بَيْنَهُم
X
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
X
അവരുടെ ഇച്ഛകളെ
وَاحْذَرْهُمْ
X
അവരെക്കുറിച്ച് നീ ജാഗ്രത പുലര്‍ത്തുകയും ചെയ്യുക
أَن يَفْتِنُوكَ
X
അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെക്കുറിച്ച്
عَن بَعْضِ
X
ചിലതില്‍നിന്ന്
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിത്തന്നവയില്‍
إِلَيْكَۖ
X
നിനക്ക്
فَإِن تَوَلَّوْا
X
ഇനി അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍
فَاعْلَمْ
X
നീ അറിയുക
أَنَّمَا يُرِيدُ اللَّهُ
X
നിശ്ചയം അല്ലാഹു ഉദ്ദേശിക്കുന്നു
أَن يُصِيبَهُم
X
അവരെ ആപത്തിലകപ്പെടുത്താന്‍
بِبَعْضِ
X
ചിലതുകാരണമായി
ذُنُوبِهِمْۗ
X
അവരുടെ തെറ്റുകളില്‍
وَإِنَّ كَثِيرًا
X
തീര്‍ച്ചയായും ഏറെപേരും
مِّنَ النَّاسِ
X
ജനങ്ങളില്‍നിന്ന്
لَفَاسِقُونَ
X
ധിക്കാരികളാണ്
﴿5:49﴾ وَمَا
X
എന്ത് (എന്ത്പറ്റി?)
لَكُمْ
X
നിങ്ങള്‍ക്ക്
أَلَّا تَأْكُلُوا
X
നിങ്ങള്‍ തിന്നാതിരിക്കാന്‍
مِمَّا
X
ഒന്നില്‍നിന്ന്
ذُكِرَ
X
ഉച്ചരിക്കപ്പെട്ടു
اسْمُ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَيْهِ
X
അതിന്മേല്‍
وَقَدْ فَصَّلَ
X
അവന്‍ വിവരിച്ചുതന്നിട്ടുണ്ട്
لَكُم
X
നിങ്ങള്‍ക്ക്
مَّا حَرَّمَ
X
അവന്‍ നിഷിദ്ധമാക്കിയത്
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِلَّا مَا
X
യാതൊന്ന് ഒഴികെ
اضْطُرِرْتُمْ إِلَيْهِۗ
X
അതിലേക്ക് നിങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെട്ടു
وَإِنَّ كَثِيرًا
X
തീര്‍ച്ചയായും ധാരാളം പേര്‍
لَّيُضِلُّونَ
X
അവര്‍ വഴിപിഴപ്പിക്കുന്നു
بِأَهْوَائِهِم
X
അവരുടെ തന്നിഷ്ടപ്രകാരം
بِغَيْرِ
X
ഇല്ലാതെ
عِلْمٍۗ
X
ഒരു വിവരവും
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
هُوَ
X
അവന്‍
أَعْلَمُ
X
നന്നായറിയുന്നവനാണ്
بِالْمُعْتَدِينَ
X
അതിക്രമികളെപ്പറ്റി
﴿6:119﴾ فَالْيَوْمَ
X
ഇന്ന്
نُنَجِّيكَ
X
നാം രക്ഷപ്പെടുത്തും
بِبَدَنِكَ
X
നിന്റെ ജഡം
لِتَكُونَ
X
നീ ആകാന്‍ വേണ്ടി
لِمَنْ خَلْفَكَ
X
നിന്റെ ശേഷക്കാര്‍ക്ക്
آيَةًۚ
X
ഒരു ദൃഷ്ടാന്തം
وَإِنَّ كَثِيرًا
X
നിശ്ചയം, അധികപേരും
مِّنَ النَّاسِ
X
മനുഷ്യരില്‍
عَنْ آيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി
لَغَافِلُونَ
X
അശ്രദ്ധരാണ്
﴿10:92﴾ أَوَلَمْ يَتَفَكَّرُوا
X
അവര്‍ ചിന്തിച്ചിട്ടില്ലേ
فِي أَنفُسِهِمۗ
X
സ്വന്തത്തെ സംബന്ധിച്ച്
مَّا خَلَقَ
X
സൃഷ്ടിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളവയെയും
إِلَّا بِالْحَقِّ
X
ശരിയായ പ്രകാരമല്ലാതെ
وَأَجَلٍ مُّسَمًّىۗ
X
കൃത്യമായ അവധിയോടുകൂടിയുമല്ലതെ
وَإِنَّ كَثِيرًا
X
നിശ്ചയം അധികപേരും
مِّنَ النَّاسِ
X
ജനങ്ങളിലെ
بِلِقَاءِ رَبِّهِمْ
X
തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതില്‍
لَكَافِرُونَ
X
വിശ്വാസമില്ലാത്തവര്‍ തന്നെയാണ്
﴿30:8﴾ قَالَ
X
(ദാവൂദ്) പറഞ്ഞു
لَقَدْ ظَلَمَكَ
X
തീര്‍ച്ചയായും ഇവന്‍ നിന്നോടു അക്രമം ചെയ്തിരിക്കുന്നു
بِسُؤَالِ
X
ആവശ്യപ്പെടുന്നതിലൂടെ
نَعْجَتِكَ
X
നിന്റെ പെണ്ണാടിനെക്കൂടി
إِلَىٰ نِعَاجِهِۖ
X
തന്റെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക്
وَإِنَّ كَثِيرًا
X
നിശ്ചയമായും അധികപേരും
مِّنَ الْخُلَطَاءِ
X
പങ്കാളികളില്‍
لَيَبْغِي
X
അതിക്രമം പ്രവര്‍ത്തിക്കുന്നു
بَعْضُهُمْ
X
അവരില്‍ ചിലര്‍
عَلَىٰ بَعْضٍ
X
ചിലരോട്
إِلَّا الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവരൊഴികെ
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മ്മങ്ങള്‍
وَقَلِيلٌ مَّا
X
വളരെ കുറവാണ്
هُمْۗ
X
അവര്‍
وَظَنَّ دَاوُودُ
X
ദാവൂദിന്ന് മനസ്സിലായി
أَنَّمَا فَتَنَّاهُ
X
തീര്‍ച്ചയായും നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെ ചെയ്തുവെന്ന്‌
فَاسْتَغْفَرَ
X
അതിനാല്‍ അദ്ദേഹം പാപമോചനം തേടി
رَبَّهُ
X
തന്റെ നാഥനോട്
وَخَرَّ
X
അദ്ദേഹം വീണു
رَاكِعًا
X
കുമ്പിട്ടുകൊണ്ട്
۩ وَأَنَابَ
X
അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തു
﴿38:24﴾