Repeated Words in Quran

< >
Total Found : 24
وَمَن
X
ആര്
يَرْغَبُ
X
വെറുക്കും
عَن مِّلَّةِ إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ മാര്‍ഗം
إِلَّا مَن
X
ഒരുവനല്ലാതെ
سَفِهَ نَفْسَهُۚ
X
സ്വയം വിഡ്ഢിയാക്കിയ
وَلَقَدِ اصْطَفَيْنَاهُ
X
തീര്‍ച്ചയായും നാം അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു
فِي الدُّنْيَاۖ
X
ഈ ലോകത്ത്
وَإِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
فِي الْآخِرَةِ
X
പരലോകത്ത്
لَمِنَ الصَّالِحِينَ
X
സുകൃതവാന്മാരില്‍ തന്നെയാണ്
﴿2:130﴾ وَمِنْ حَيْثُ خَرَجْتَ
X
നീ എവിടെനിന്ന് പുറപ്പെട്ടാലും
فَوَلِّ
X
നീ തിരിക്കുക
وَجْهَكَ
X
നിന്റെ മുഖത്തെ
شَطْرَ
X
നേരെ
الْمَسْجِدِ الْحَرَامِۖ
X
മസ്ജിദുല്‍ ഹറാമിന്
وَإِنَّهُ
X
തീര്‍ച്ചയായും ഇത്
لَلْحَقُّ
X
സത്യം തന്നെയാണ്
مِن رَّبِّكَۗ
X
നിന്റെ നാഥനില്‍ നിന്നുള്ള
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതിനെ പറ്റി
﴿2:149﴾ بَلْ
X
എന്നാല്‍
بَدَا
X
വെളിപ്പെട്ടിരിക്കുന്നു
لَهُم
X
അവര്‍ക്ക്
مَّا كَانُوا يُخْفُونَ
X
അവര്‍ മറച്ചുവെച്ചിരുന്നത്
مِن قَبْلُۖ
X
നേരത്തെ(മുമ്പ്)
وَلَوْ
X
എങ്കില്‍
رُدُّوا
X
അവര്‍ മടക്കിയയക്കപ്പെട്ടു
لَعَادُوا
X
അവര്‍ തിരിച്ചുചെല്ലും
لِمَا نُهُوا عَنْهُ
X
വിലക്കപ്പെട്ട കാര്യങ്ങളിലേക്ക്
وَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
X
കള്ളം പറയുന്നവരാണ്
﴿6:28﴾ وَلَا تَأْكُلُوا
X
നിങ്ങള്‍ തിന്നരുത്
مِمَّا
X
ഒന്നില്‍നിന്ന്
لَمْ يُذْكَرِ
X
ഉച്ചരിക്കപ്പെട്ടിട്ടില്ല
اسْمُ اللَّهِ
X
അല്ലാഹുവിന്റെ നാമം
عَلَيْهِ
X
അതിന്മേല്‍
وَإِنَّهُ
X
തീര്‍ച്ചയായും അത്
لَفِسْقٌۗ
X
അധര്‍മ്മമാണ്
وَإِنَّ الشَّيَاطِينَ
X
തീര്‍ച്ചയായും പിശാചുക്കള്‍
لَيُوحُونَ
X
അവര്‍ ദുര്‍ബോധനം നല്‍കും
إِلَىٰ أَوْلِيَائِهِمْ
X
അവരുടെ കൂട്ടാളികള്‍ക്ക്
لِيُجَادِلُوكُمْۖ
X
അവര്‍ നിങ്ങളോട് തര്‍ക്കിക്കാന്‍വേണ്ടി
وَإِنْ أَطَعْتُمُوهُمْ
X
അവരെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍
إِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
لَمُشْرِكُونَ
X
(ദൈവത്തില്‍) പങ്ക്ചേര്‍ത്തവരായിത്തീരും
﴿6:121﴾ وَهُوَ
X
അവനാണ്
الَّذِي جَعَلَكُمْ
X
നിങ്ങളെ ആക്കിയവന്‍
خَلَائِفَ
X
പ്രതിനിധികള്‍
الْأَرْضِ
X
ഭൂമിയില്‍
وَرَفَعَ
X
അവന്‍ ഉയര്‍ത്തി
بَعْضَكُمْ
X
നിങ്ങളില്‍ ചിലരെ
فَوْقَ
X
മീതെ
بَعْضٍ
X
(മറ്റു) ചിലരുടെ
دَرَجَاتٍ
X
പദവികളില്‍
لِّيَبْلُوَكُمْ
X
നിങ്ങളെ അവന്‍ പരീക്ഷിക്കാന്‍വേണ്ടി
فِي مَا آتَاكُمْۗ
X
അവന്‍ നിങ്ങള്‍ക്ക് നല്‍കിയതില്‍
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
سَرِيعُ
X
വേഗതയുള്ളവനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
وَإِنَّهُ
X
ഒപ്പം തീര്‍ച്ചയായും അവന്‍
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
ദയാപരനും
﴿6:165﴾ وَإِذْ تَأَذَّنَ
X
പ്രഖ്യാപിച്ച സന്ദര്‍ഭവും
رَبُّكَ
X
നിന്റെ നാഥന്‍
لَيَبْعَثَنَّ
X
അവന്‍ നിയോഗിക്കുക തന്നെ ചെയ്യുമെന്ന്
عَلَيْهِمْ
X
അവരുടെ നേരെ
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍ വരെ
مَن يَسُومُهُمْ
X
അവര്‍ക്ക് ശിക്ഷ ഏല്‍പിച്ചുകൊണ്ടിരിക്കുന്നവരെ
سُوءَ الْعَذَابِۗ
X
ക്രൂരമായ ശിക്ഷ
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
لَسَرِيعُ
X
വേഗതയുള്ളവനാണ്
الْعِقَابِۖ
X
ശിക്ഷിക്കുന്നതില്‍
وَإِنَّهُ
X
തീര്‍ച്ചയായും അവന്‍
لَغَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿7:167﴾ فَمَا آمَنَ
X
വിശ്വസിച്ചില്ല
لِمُوسَىٰ
X
മൂസയില്‍
إِلَّا ذُرِّيَّةٌ
X
എതാനും ചെറുപ്പക്കാരല്ലാതെ
مِّن قَوْمِهِ
X
തന്റെ ജനതയിലെ
عَلَىٰ خَوْفٍ
X
പേടിച്ചതിനാല്‍
مِّن فِرْعَوْنَ
X
ഫറവോനെയും
وَمَلَئِهِمْ
X
അവരുടെ പ്രമാണിമാരെയും
أَن يَفْتِنَهُمْۚ
X
അവന്‍ അവരെ ദ്രോഹിക്കുന്നത്
وَإِنَّ فِرْعَوْنَ
X
തീര്‍ച്ചയായും ഫറവോന്‍
لَعَالٍ
X
ഔദ്ധത്യം നടിക്കുന്നവനാകുന്നു
فِي الْأَرْضِ
X
ഭൂമിയില്‍
وَإِنَّهُ
X
തീര്‍ച്ചയായും അവന്‍
لَمِنَ الْمُسْرِفِينَ
X
പരിധി വിട്ടവരില്‍ ഉള്‍പ്പെട്ടവനുമാണ്
﴿10:83﴾ يَا إِبْرَاهِيمُ
X
ഇബ്രാഹീമേ
أَعْرِضْ عَنْ هَٰذَاۖ
X
ഇത് വിട്ടേക്കുക
إِنَّهُ
X
നിശ്ചയം
قَدْ جَاءَ
X
വന്നുകഴിഞ്ഞു
أَمْرُ
X
വിധി
رَبِّكَۖ
X
നിന്റെ നാഥന്റെ
وَإِنَّهُمْ
X
നിശ്ചയം അവര്‍
آتِيهِمْ
X
അവര്‍ക്ക് വന്നെത്തുന്നതാണ്
عَذَابٌ
X
ശിക്ഷ
غَيْرُ مَرْدُودٍ
X
തടുക്കപ്പെടാനാവാത്ത
﴿11:76﴾ وَلَقَدْ آتَيْنَا
X
നിശ്ചയം നാം നല്‍കി
مُوسَى
X
മൂസക്ക്
الْكِتَابَ
X
വേദ ഗ്രന്ഥം
فَاخْتُلِفَ
X
അപ്പോള്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി
فِيهِۚ
X
അതില്‍
وَلَوْلَا
X
ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍
كَلِمَةٌ
X
തീരുമാന പ്രഖ്യാപനം
سَبَقَتْ
X
നേരത്തെ സംഭവിച്ച
مِن رَّبِّكَ
X
നിന്റെ നാഥങ്കല്‍നിന്ന്
لَقُضِيَ
X
വിധി കല്‍പിക്കപ്പെടുമായിരുന്നു
بَيْنَهُمْۚ
X
അവര്‍ക്കിടയില്‍
وَإِنَّهُمْ
X
അവര്‍
لَفِي شَكٍّ
X
സംശയത്തിലാണ്
مِّنْهُ
X
ഇക്കാര്യത്തില്‍
مُرِيبٍ
X
ആശങ്കാകുലമായ
﴿11:110﴾ قَالَ
X
രാജാവ്(സ്ത്രീകളോട്)ചോദിച്ചു
مَا خَطْبُكُنَّ
X
നിങ്ങളുടെ അനുഭവമെന്ത്
إِذْ رَاوَدتُّنَّ
X
നിങ്ങള്‍ വശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍
يُوسُفَ
X
യൂസുഫിനെ
عَن نَّفْسِهِۚ
X
തന്റെ ദേഹത്തിനുവേണ്ടി
قُلْنَ
X
അവര്‍ പറഞ്ഞു
حَاشَ لِلَّهِ
X
അല്ലാഹു എത്രപരിശുദ്ധന്‍
مَا عَلِمْنَا
X
ഞങ്ങള്‍ അറിഞ്ഞിട്ടില്ല
عَلَيْهِ
X
അദ്ദേഹത്തെപ്പറ്റി
مِن سُوءٍۚ
X
മോശമായ ഒന്നും
قَالَتِ
X
പറഞ്ഞു
امْرَأَتُ
X
പത്നി
الْعَزِيزِ
X
പ്രഭുവിന്റെ
الْآنَ
X
ഇപ്പോള്‍
حَصْحَصَ
X
വെളിപ്പെട്ടിരിക്കുന്നു
الْحَقُّ
X
സത്യം
أَنَا
X
ഞാന്‍
رَاوَدتُّهُ
X
ഞാന്‍ അദ്ദേഹത്തെ വശീകരിക്കാന്‍ ശ്രമിച്ചു
عَن نَّفْسِهِ
X
അദ്ദേഹത്തിന്റെ ദേഹത്തിന്ന് വേണ്ടി
وَإِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
لَمِنَ الصَّادِقِينَ
X
സത്യവാന്മാരില്‍പെട്ടവനാണ്
﴿12:51﴾ وَلَمَّا دَخَلُوا
X
അവര്‍ പ്രവേശിച്ചപ്പോള്‍
مِنْ حَيْثُ أَمَرَهُمْ
X
അവരോട് കല്‍പിച്ചവിധം
أَبُوهُم
X
തങ്ങളുടെ പിതാവ്
مَّا كَانَ
X
അത് തടുത്ത്നിര്‍ത്തുമായിരുന്നില്ല
يُغْنِي عَنْهُم
X
അവരില്‍നിന്ന്
مِّنَ اللَّهِ
X
അല്ലാഹുവിന്റെ വിധിയില്‍നിന്ന്
مِن شَيْءٍ
X
യാതൊന്നും
إِلَّا حَاجَةً
X
ഒരാവശ്യംമാത്രമാണത്
فِي نَفْسِ يَعْقُوبَ
X
യഅ്ഖൂബിന്റെ മനസ്സിലുള്ള
قَضَاهَاۚ
X
അതദ്ദേഹം പൂര്‍ത്തീകരിച്ചു
وَإِنَّهُ
X
നിശ്ചയമായും അദ്ദേഹം
لَذُو عِلْمٍ
X
അറിവുള്ളവനാണ്
لِّمَا عَلَّمْنَاهُ
X
നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തതിനാല്‍
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَ النَّاسِ
X
മനുഷ്യരില്‍ ഏറെപ്പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿12:68﴾ فَانتَقَمْنَا
X
അതിനാല്‍ നാം ശിക്ഷിച്ചു
مِنْهُمْ
X
അവരെ
وَإِنَّهُمَا
X
തീര്‍ച്ചയായും ഈ രണ്ടുനാടുകളും
لَبِإِمَامٍ
X
പാതയില്‍ തന്നെയാണ്
مُّبِينٍ
X
തുറസ്സായ
﴿15:79﴾ وَآتَيْنَاهُ
X
നാം അദ്ദേഹത്തിനു നല്‍കുകയുണ്ടായി
فِي الدُّنْيَا
X
ഈ ലോകത്ത്
حَسَنَةًۖ
X
നന്മ
وَإِنَّهُ
X
നിശ്ചയമായും അദ്ദേഹം
فِي الْآخِرَةِ
X
പരലോകത്ത്
لَمِنَ الصَّالِحِينَ
X
സച്ചരിതരില്‍ പെട്ടവന്‍ തന്നെ
﴿16:122﴾ بَلْ
X
എന്നാല്‍
أَتَيْنَاهُم
X
നാം അവര്‍ക്ക് എത്തിച്ചുകൊടുത്തു
بِالْحَقِّ
X
സത്യം
وَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَكَاذِبُونَ
X
കള്ളം പറയുന്നവരാണ്
﴿23:90﴾ وَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَنَا
X
നമ്മെ
لَغَائِظُونَ
X
കോപാകുലരാക്കുന്നവര്‍ തന്നെയാണ്
﴿26:55﴾ وَإِنَّهُ
X
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍)
لَتَنزِيلُ
X
അവതരണം തന്നെയാണ്
رَبِّ الْعَالَمِينَ
X
ലോകരക്ഷിതാവില്‍ നിന്നുള്ള
﴿26:192﴾ وَإِنَّهُ
X
തീര്‍ച്ചയായും ഇതുണ്ട്
لَفِي زُبُرِ
X
വേദഗ്രന്ഥങ്ങളില്‍
الْأَوَّلِينَ
X
പൂര്‍വികരുടെ
﴿26:196﴾ إِنَّهُ
X
നിശ്ചയം അത്
مِن سُلَيْمَانَ
X
സുലൈമാനില്‍ നിന്നാണ്
وَإِنَّهُ
X
നിശ്ചയം അത്
بِسْمِ اللَّهِ
X
അല്ലാഹുവിന്റെ നാമത്തില്‍ തുടങ്ങുന്നതാണ്
الرَّحْمَٰنِ
X
പരമകാരുണികനായ
الرَّحِيمِ
X
കരുണാനിധിയുമായ
﴿27:30﴾ وَإِنَّهُ
X
തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍)
لَهُدًى
X
വഴികാട്ടി തന്നെ
وَرَحْمَةٌ
X
അനുഗ്രഹവും
لِّلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
﴿27:77﴾ وَوَهَبْنَا
X
നാം സമ്മാനിച്ചു
لَهُ
X
അദ്ദേഹത്തിന്ന്
إِسْحَاقَ
X
ഇസ്ഹാഖിനെ
وَيَعْقُوبَ
X
യഅ്ഖൂബിനെയും
وَجَعَلْنَا
X
നാം ആക്കുകയും (ഏര്‍പെടുത്തുകയും) ചെയ്തു
فِي ذُرِّيَّتِهِ
X
അദ്ദേഹത്തിന്റെ സന്താനപരമ്പരയില്‍
النُّبُوَّةَ
X
പ്രവാചകത്വം
وَالْكِتَابَ
X
വേദഗ്രന്ഥവും
وَآتَيْنَاهُ
X
അദ്ദേഹത്തിനു നാം നല്‍കുകയും ചെയ്തു
أَجْرَهُ
X
തന്റെ പ്രതിഫലം
فِي الدُّنْيَاۖ
X
ഇഹലോകത്ത്
وَإِنَّهُ
X
നിശ്ചയം അവന്‍
فِي الْآخِرَةِ
X
പരലോകത്തില്‍
لَمِنَ الصَّالِحِينَ
X
സച്ചരിതരില്‍ പെട്ടവന്‍ തന്നെയായിരിക്കും
﴿29:27﴾ وَلَدَ
X
മക്കളെ ജനിപ്പിച്ചു
اللَّهُ
X
അല്ലാഹു
وَإِنَّهُمْ
X
അവര്‍
لَكَاذِبُونَ
X
കള്ളം പറയുന്നവര്‍തന്നെ
﴿37:152﴾ وَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
عِندَنَا
X
നമ്മുടെ അടുത്ത്
لَمِنَ الْمُصْطَفَيْنَ
X
പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരില്‍പെട്ടവരാണ്
الْأَخْيَارِ
X
ഉല്‍കൃഷ്ടരായ
﴿38:47﴾ إِنَّكَ
X
തീര്‍ച്ചയായും നീ
مَيِّتٌ
X
മരിക്കുന്നവനാകുന്നു
وَإِنَّهُم
X
തീര്‍ച്ചയായും അവരും
مَّيِّتُونَ
X
മരിച്ചു പോകുന്നവരാകുന്നു
﴿39:30﴾ إِنَّ الَّذِينَ كَفَرُوا
X
തീര്‍ച്ചയായും നിഷേധിച്ചവര്‍ (നശിച്ചതു തന്നെ)
بِالذِّكْرِ
X
ഉല്‍ബോധനത്തെ
لَمَّا جَاءَهُمْۖ
X
അത് അവര്‍ക്ക് വന്നെത്തിയപ്പോള്‍
وَإِنَّهُ
X
നിശ്ചയമായും അത്
لَكِتَابٌ
X
വേദഗ്രന്ഥമാണ്
عَزِيزٌ
X
പ്രതാപമുള്ള
﴿41:41﴾ وَلَقَدْ آتَيْنَا
X
തീര്‍ച്ചയായും നാം നല്‍കുകയുണ്ടായി
مُوسَى
X
മൂസാക്ക്
الْكِتَابَ
X
വേദം
فَاخْتُلِفَ
X
എന്നിട്ട് ഭിന്നിപ്പുണ്ടായി
فِيهِۗ
X
അതില്‍
وَلَوْلَا كَلِمَةٌ سَبَقَتْ
X
ഒരു വചനം നേരത്തെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍
مِن رَّبِّكَ
X
നിന്റെ നാഥന്റെ പക്കല്‍നിന്ന്
لَقُضِيَ
X
തീര്‍പ്പുകല്‍പിക്കപ്പെടുമായിരുന്നു
بَيْنَهُمْۚ
X
അവര്‍ക്കിടയില്‍
وَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَفِي شَكٍّ
X
സംശയത്തിലാണ്
مِّنْهُ
X
ഇതേപ്പറ്റി
مُرِيبٍ
X
അവിശ്വാസ ജനകമായ
﴿41:45﴾ وَإِنَّهُ
X
തീര്‍ച്ചയായും ഇത്
فِي أُمِّ الْكِتَابِ
X
മൂല ഗ്രന്ഥത്തില്‍
لَدَيْنَا
X
നമ്മുടെയടുത്ത്
لَعَلِيٌّ
X
ഉന്നതസ്ഥാനമുള്ളതാണ്
حَكِيمٌ
X
തത്വപൂര്‍ണവും
﴿43:4﴾ وَإِنَّهُمْ
X
തീര്‍ച്ചയായും അവര്‍ (ചെകുത്താന്മാര്‍)
لَيَصُدُّونَهُمْ
X
അവരെ തടയുന്നു
عَنِ السَّبِيلِ
X
(നേര്‍)വഴിയില്‍നിന്ന്
وَيَحْسَبُونَ
X
അവര്‍ വിചാരിക്കുന്നു
أَنَّهُم
X
നിശ്ചയമായും അവരാണെന്ന്
مُّهْتَدُونَ
X
സന്മാര്‍ഗചാരികള്‍
﴿43:37﴾ وَإِنَّهُ
X
തീര്‍ച്ചയായും ഇത്
لَذِكْرٌ
X
ഒരുല്‍ബോധനമാണ്
لَّكَ
X
നിനക്ക്
وَلِقَوْمِكَۖ
X
നിന്റെ ജനത്തിന്നും
وَسَوْفَ تُسْأَلُونَ
X
പിന്നീട് നിങ്ങള്‍ ചോദ്യംചെയ്യപ്പെടുകയും ചെയ്യും
﴿43:44﴾ وَإِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
لَعِلْمٌ
X
ഒരു അടയാളമാണ്
لِّلسَّاعَةِ
X
അന്ത്യസമയത്തിന്നുള്ള
فَلَا تَمْتَرُنَّ
X
അതിനാല്‍ നിങ്ങള്‍ സംശയിക്കേണ്ടതില്ല
بِهَا
X
അതില്‍
وَاتَّبِعُونِۚ
X
നിങ്ങള്‍ എന്നെ പിന്‍പറ്റുക
هَٰذَا
X
ഇതുതന്നെയാണ്
صِرَاطٌ مُّسْتَقِيمٌ
X
ശരിയായ സരണി
﴿43:61﴾ وَإِنَّهُ
X
തീര്‍ച്ചയായും ഇത്
لَقَسَمٌ
X
ഒരു ശപഥം തന്നെ
لَّوْ تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നുവെങ്കില്‍
عَظِيمٌ
X
മഹത്തായ
﴿56:76﴾ الَّذِينَ يُظَاهِرُونَ
X
ളിഹാര്‍ ചെയ്യുന്നവര്‍
مِنكُم
X
നിങ്ങളില്‍ നിന്ന്
مِّن نِّسَائِهِم
X
അവരുടെ ഭാര്യമാരെ
مَّا هُنَّ
X
(ആ ഭാര്യമാരല്ല) അവരല്ല
أُمَّهَاتِهِمْۖ
X
അവരുടെ മാതാക്കള്‍
إِنْ أُمَّهَاتُهُمْ
X
അവരുടെ മാതാക്കളല്ല
إِلَّا اللَّائِي وَلَدْنَهُمْۚ
X
അവരെ പ്രസവിച്ചവരല്ലാതെ
وَإِنَّهُمْ
X
നിശ്ചയം, അവര്‍
لَيَقُولُونَ
X
അവര്‍ പറയുന്നു
مُنكَرًا
X
നീചമായത്
مِّنَ الْقَوْلِ
X
വാക്കില്‍ നിന്ന്
وَزُورًاۚ
X
വ്യാജവും
وَإِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
لَعَفُوٌّ
X
ഏറെ മാപ്പരുളുന്നവനാണ്
غَفُورٌ
X
ഏറെ പൊറുക്കുന്നവനും
﴿58:2﴾ وَإِنَّهُ
X
ഉറപ്പായും ഇത്
لَتَذْكِرَةٌ
X
ഒരു ഉദ്ബോധനമാണ്
لِّلْمُتَّقِينَ
X
ഭക്തന്മാര്‍ക്ക്
﴿69:48﴾ وَإِنَّهُ
X
നിശ്ചയം, ഇത്
لَحَسْرَةٌ
X
ദുഃഖമാണ്
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
﴿69:50﴾ وَإِنَّهُ
X
നിശ്ചയം ഇത്
لَحَقُّ
X
സത്യം തന്നെയാണ്
الْيَقِينِ
X
സുദൃഢമായ
﴿69:51﴾ وَإِنَّهُ
X
ഉറപ്പായും അവന്‍
عَلَىٰ ذَٰلِكَ
X
അതിന്
لَشَهِيدٌ
X
സാക്ഷിയാണ്
﴿100:7﴾ وَإِنَّهُ
X
നിശ്ചയമായും അവന്‍
لِحُبِّ
X
സ്നേഹത്തില്‍
الْخَيْرِ
X
ധനത്തോടുള്ള
لَشَدِيدٌ
X
കാഠിന്യമുള്ളവനാണ്
﴿100:8﴾