Repeated Words in Quran

< >
Total Found : 29
قَالُوا
X
അവര്‍ പറഞ്ഞു
ادْعُ
X
താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
X
ഞങ്ങള്‍ക്ക് വേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُبَيِّن لَّنَا
X
ഞങ്ങള്‍ക്ക് അവന്‍ വിശദീകരിച്ചുതരട്ടെ
مَا هِيَ
X
അത് ഏതാണെന്ന്
إِنَّ الْبَقَرَ
X
നിശ്ചയം പശു
تَشَابَهَ
X
പരസ്പരം സാദൃശ്യമുള്ളതായിത്തീര്‍ന്നു
عَلَيْنَا
X
ഞങ്ങള്‍ക്ക്
وَإِنَّا
X
നിശ്ചയം ഞങ്ങള്‍
إِن شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചാല്‍
لَمُهْتَدُونَ
X
ശരിയായ മാര്‍ഗം കണ്ടെത്തുന്നവര്‍ തന്നെയാണ്
﴿2:70﴾ الَّذِينَ
X
ഒരു കൂട്ടരാണവര്‍
إِذَا أَصَابَتْهُم
X
അവരെ ബാധിച്ചാല്‍
مُّصِيبَةٌ
X
വിപത്ത്
قَالُوا
X
അവര്‍ പറയും
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لِلَّهِ
X
അല്ലാഹുവിനുള്ളതാണ്
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِلَيْهِ
X
അവനിലേക്ക്
رَاجِعُونَ
X
മടങ്ങിചെല്ലുന്നവരുമാണ്
﴿2:156﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا مُوسَىٰ
X
ഹേ, മൂസാ
إِنَّ فِيهَا
X
തീര്‍ച്ചയായും അവിടെയുണ്ട്
قَوْمًا
X
ഒരു ജനത
جَبَّارِينَ
X
അതിശക്തരായ
وَإِنَّا لَن
X
തീര്‍ച്ചയായും ഞങ്ങള്‍
نَّدْخُلَهَا
X
ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല
حَتَّىٰ يَخْرُجُوا
X
അവര്‍ പുറത്ത് പോകുന്നതുവരെ
مِنْهَا
X
അവിടെനിന്ന്
فَإِن يَخْرُجُوا
X
അവര്‍ പുറത്ത് പോയാല്‍
مِنْهَا
X
അവിടെനിന്ന്
فَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
دَاخِلُونَ
X
പ്രവേശിക്കുന്നവരാകുന്നു
﴿5:22﴾ وَعَلَى الَّذِينَ هَادُوا
X
ജൂതരായവര്‍ക്ക് (ജൂതന്മാര്‍ക്ക്)
حَرَّمْنَا
X
നാം നിഷിദ്ധമാക്കി
كُلَّ
X
എല്ലാ
ذِي
X
ഉള്ളതും
ظُفُرٍۖ
X
നഖം
وَمِنَ الْبَقَرِ
X
പശുക്കളില്‍നിന്ന്
وَالْغَنَمِ
X
ആടുകളില്‍നിന്നും
حَرَّمْنَا
X
നാം വിലക്കി
عَلَيْهِمْ
X
അവര്‍ക്ക്
شُحُومَهُمَا
X
അവരണ്ടിന്റെയും കൊഴുപ്പ്
إِلَّا مَا
X
ഒഴികെ
حَمَلَتْ
X
വഹിച്ചത്(പറ്റിപ്പിടിച്ചത്)
ظُهُورُهُمَا
X
അവരണ്ടിന്റയും മുതുകുകള്‍ (മുതുകുകളില്‍)
أَوِ
X
അല്ലെങ്കില്‍
الْحَوَايَا
X
കുടലുകള്‍(കുടലുകളില്‍)
أَوْ
X
അല്ലെങ്കില്‍
مَا اخْتَلَطَ
X
കലര്‍ന്നത്
بِعَظْمٍۚ
X
എല്ലുമായി
ذَٰلِكَ
X
അത്
جَزَيْنَاهُم
X
അവര്‍ക്ക് നാം പ്രതിഫലമായി നല്‍കി
بِبَغْيِهِمْۖ
X
അവരുടെ ധിക്കാരം കാരണമായി
وَإِنَّا
X
തീര്‍ച്ചയായും നാം
لَصَادِقُونَ
X
സത്യം പറയുകയാണ്
﴿6:146﴾ قَالَ الْمَلَأُ
X
പ്രമാണിമാര്‍ പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികളായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لَنَرَاكَ
X
നിശ്ചയം നിന്നെ ഞങ്ങള്‍ കാണുന്നു
فِي سَفَاهَةٍ
X
വിഡ്ഢിത്തത്തില്‍
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لَنَظُنُّكَ
X
നിന്നെ ഞങ്ങള്‍ കരുതുന്നു
مِنَ الْكَاذِبِينَ
X
കള്ളം പറയുന്നവരില്‍
﴿7:66﴾ وَقَالَ
X
പറഞ്ഞു
الْمَلَأُ
X
പ്രമാണിമാര്‍
مِن قَوْمِ
X
ജനതയിലെ
فِرْعَوْنَ
X
ഫറവോന്റെ
أَتَذَرُ مُوسَىٰ
X
താങ്കള്‍ മൂസായെ വിടുകയാണോ
وَقَوْمَهُ
X
അവന്റെ ആള്‍ക്കാരെയും
لِيُفْسِدُوا
X
അവര്‍ കുഴപ്പമുണ്ടാക്കാന്‍
فِي الْأَرْضِ
X
ഭൂമിയില്‍
وَيَذَرَكَ
X
അവന്‍ അങ്ങയെ വിട്ടുകളയാനും
وَآلِهَتَكَۚ
X
അങ്ങയുടെ ദൈവങ്ങളെയും
قَالَ
X
അവന്‍ പറഞ്ഞു
سَنُقَتِّلُ
X
നാം കൊന്നൊടുക്കും
أَبْنَاءَهُمْ
X
അവരുടെ ആണ്‍കുട്ടികളെ
وَنَسْتَحْيِي
X
നാം ജീവിക്കാന്‍ വിടുകയും ചെയ്യും
نِسَاءَهُمْ
X
അവരുടെ സ്ത്രീകളെ
وَإِنَّا
X
തീര്‍ച്ചയായും നാം
فَوْقَهُمْ
X
അവരുടെ മേല്‍
قَاهِرُونَ
X
മേധാവിത്വമുള്ളവരാണ്
﴿7:127﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا شُعَيْبُ
X
ശുഐബേ
مَا نَفْقَهُ
X
ഞങ്ങള്‍ക്ക് മനസിലാകുന്നില്ല
كَثِيرًا
X
ഏറെയും
مِّمَّا تَقُولُ
X
നീ പറയുന്നവയില്‍
وَإِنَّا لَنَرَاكَ
X
ഞങ്ങള്‍ നിന്നെ അറിയുന്നു
فِينَا
X
ഞങ്ങള്‍ക്കിടയില്‍
ضَعِيفًاۖ
X
ദുര്‍ബലനായിട്ട്
وَلَوْلَا رَهْطُكَ
X
നിന്റെ കുടുംബമില്ലായിരുന്നെങ്കില്‍
لَرَجَمْنَاكَۖ
X
നിന്നെ ഞങ്ങള്‍ കല്ലെറിഞ്ഞുകൊല്ലുമായിരുന്നു
وَمَا أَنتَ
X
നീയല്ല
عَلَيْنَا
X
ഞങ്ങളെ സംബന്ധിച്ചിടത്തോളം
بِعَزِيزٍ
X
അജയ്യന്‍
﴿11:91﴾ فَلَا تَكُ
X
അതിനാല്‍ നീ ആകേണ്ടതില്ല
فِي مِرْيَةٍ
X
സംശയത്തില്‍
مِّمَّا يَعْبُدُ
X
ആരാധിച്ചുകൊണ്ടിരിക്കുന്നവയെക്കുറിച്ച്
هَٰؤُلَاءِۚ
X
ഇക്കൂട്ടര്‍
مَا يَعْبُدُونَ
X
അവര്‍ ആരാധിക്കുന്നില്ല
إِلَّا كَمَا يَعْبُدُ
X
ആരാധിച്ചിരുന്നത് പോലെയല്ലാതെ
آبَاؤُهُم
X
അവരുടെ പിതാക്കന്‍മാര്‍
مِّن قَبْلُۚ
X
മുമ്പ്
وَإِنَّا
X
നിശ്ചയമായും നാം
لَمُوَفُّوهُمْ
X
അവര്‍ക്ക് പൂര്‍ണമായി നല്‍കുന്നവനാണ്
نَصِيبَهُمْ
X
അവരുടെ വിഹിതം
غَيْرَ مَنقُوصٍ
X
കുറവു വരുത്താതെ
﴿11:109﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا أَبَانَا
X
ഞങ്ങളുടെ പിതാവേ
مَا لَكَ
X
താങ്കള്‍ക്കെന്തുപറ്റി
لَا تَأْمَنَّا
X
താങ്കള്‍ ഞങ്ങളെ വിശ്വസിക്കുന്നില്ല
عَلَىٰ يُوسُفَ
X
യൂസുഫിന്റെ കാര്യത്തില്‍
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لَهُ
X
അവന്റെ
لَنَاصِحُونَ
X
ഗുണകാംക്ഷികളാണ്
﴿12:11﴾ أَرْسِلْهُ
X
താങ്കള്‍ അവനെ അയച്ചാലും
مَعَنَا
X
ഞങ്ങളോടൊപ്പം
غَدًا
X
നാളെ
يَرْتَعْ
X
അവന് തിന്നുരസിക്കാം
وَيَلْعَبْ
X
അവന് കളിച്ചുല്ലസിക്കുകയും ചെയ്യാം
وَإِنَّا
X
ഉറപ്പായും ഞങ്ങള്‍
لَهُ
X
അവനെ
لَحَافِظُونَ
X
കാത്തുരക്ഷിക്കുന്നവരാകുന്നു
﴿12:12﴾ قَالُوا
X
അവര്‍ പറഞ്ഞു
سَنُرَاوِدُ
X
ഞങ്ങള്‍ ഒരൂ തന്ത്രം പ്രയോഗിച്ചുനോക്കാം
عَنْهُ
X
അവന്റെ കാര്യത്തില്‍
أَبَاهُ
X
അവന്റെ പിതാവിനോട്
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لَفَاعِلُونَ
X
(അങ്ങനെ) ചെയ്യുന്നവര്‍ തന്നെയാകുന്നു
﴿12:61﴾ فَلَمَّا رَجَعُوا
X
അവര്‍ മടങ്ങിയെത്തിയപ്പോള്‍
إِلَىٰ أَبِيهِمْ
X
തങ്ങളുടെ പിതാവിന്റെയടുത്ത്
قَالُوا
X
അവര്‍ പറഞ്ഞു
يَا أَبَانَا
X
ഞങ്ങളുടെ പിതാവേ
مُنِعَ
X
തടയപ്പെട്ടിരിക്കുന്നു
مِنَّا
X
ഞങ്ങള്‍ക്ക്
الْكَيْلُ
X
അളന്നുകിട്ടുന്നത്
فَأَرْسِلْ
X
അതിനാല്‍ താങ്കള്‍ അയച്ചുതരിക
مَعَنَا
X
ഞങ്ങളുടെ കൂടെ
أَخَانَا
X
ഞങ്ങളുടെ സഹോദരനെ
نَكْتَلْ
X
എങ്കില്‍ ഞങ്ങള്‍ക്ക് ധാന്യം അളന്നുകിട്ടും
وَإِنَّا
X
നിശ്ചയമായും ഞങ്ങള്‍
لَهُ
X
അവനെ
لَحَافِظُونَ
X
കാത്തുസൂക്ഷിക്കുന്നവര്‍ തന്നെയാകുന്നു
﴿12:63﴾ وَاسْأَلِ
X
താങ്കള്‍ ചോദിച്ചുനോക്കുക
الْقَرْيَةَ
X
നാട്ടുകാരോട്
الَّتِي
X
യാതൊരു
كُنَّا
X
ഞങ്ങളായിരുന്നു
فِيهَا
X
അവിടെ
وَالْعِيرَ
X
യാത്രാസംഘത്തോടും
الَّتِي
X
യാതൊരു
أَقْبَلْنَا
X
ഞങ്ങള്‍ വന്നു
فِيهَاۖ
X
അതില്‍
وَإِنَّا
X
നിശ്ചയമായും ഞങ്ങള്‍
لَصَادِقُونَ
X
തികച്ചും സത്യസന്ധരാകുന്നു
﴿12:82﴾ أَلَمْ يَأْتِكُمْ
X
നിങ്ങള്‍ക്കുവന്നെത്തിയിട്ടില്ലേ
نَبَأُ
X
വര്‍ത്തമാനം
الَّذِينَ مِن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പുള്ളവരുടെ
قَوْمِ نُوحٍ
X
നൂഹിന്റെ ജനതയുടെ
وَعَادٍ
X
ആദിന്റെയും
وَثَمُودَۛ
X
സമൂദിന്റെയും
وَالَّذِينَ مِن بَعْدِهِمْۛ
X
അവര്‍ക്ക് ശേഷമുള്ളവരുടെയും
لَا يَعْلَمُهُمْ
X
അവരെ കുറിച്ചറിയുകയില്ല
إِلَّا اللَّهُۚ
X
അല്ലാഹു ഒഴികെ
جَاءَتْهُمْ رُسُلُهُم
X
അവരുടെ ദൂതന്‍മാര്‍ അവരുടെ അടുത്ത് ചെന്നു
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَرَدُّوا
X
അപ്പോള്‍ അവര്‍ മടക്കി (തിരുകിക്കയറ്റി)
أَيْدِيَهُمْ
X
അവരുടെ കൈകള്‍
فِي أَفْوَاهِهِمْ
X
അവരുടെ വായകളില്‍
وَقَالُوا
X
അവര്‍ പറഞ്ഞു
إِنَّا كَفَرْنَا
X
തീര്‍ച്ചയായും ഞങ്ങള്‍ കളവാക്കിത്തള്ളുന്നു
بِمَا أُرْسِلْتُم بِهِ
X
ഏതൊരു സന്ദേശവുമായാണോ നിങ്ങളെ അയച്ചിരിക്കുന്നത്, അതിനെ
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لَفِي شَكٍّ
X
സംശയത്തിലാണ്
مِّمَّا تَدْعُونَنَا إِلَيْهِ
X
എന്തിലേക്കാണോ നിങ്ങള്‍ ഞങ്ങളെ ക്ഷണിക്കുന്നത് അത് സംബന്ധിച്ച്‌
مُرِيبٍ
X
ആശങ്കാപൂര്‍ണ്ണമായ
إِنَّا
X
തീര്‍ച്ചയായും നാം
نَحْنُ
X
നാം
نَزَّلْنَا
X
നാം ഇറക്കി
الذِّكْرَ
X
ഈ ഉല്‍ബോധനം
وَإِنَّا
X
തീര്‍ച്ചയായും നാം
لَهُ
X
അതിനെ
لَحَافِظُونَ
X
തീര്‍ച്ചയായും കാത്തുരക്ഷിക്കുന്നവരാകുന്നു
﴿15:9﴾ وَإِنَّا
X
തീര്‍ച്ചയായും നാം
لَنَحْنُ
X
നാം തന്നെയാണ്
نُحْيِي
X
നാം ജീവിപ്പിക്കുന്നു
وَنُمِيتُ
X
നാം മരിപ്പിക്കുകയും ചെയ്യുന്നു
وَنَحْنُ
X
നാം
الْوَارِثُونَ
X
അനന്തരമെടുക്കുന്നവര്‍
﴿15:23﴾ وَأَتَيْنَاكَ
X
ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്
بِالْحَقِّ
X
സത്യവുമായാണ്
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لَصَادِقُونَ
X
സത്യം പറയുന്നവര്‍ തന്നെയാണ്
﴿15:64﴾ وَإِنَّا
X
നിശ്ചയമായും നാം തന്നെ
لَجَاعِلُونَ
X
ആക്കുന്നതാണ്
مَا عَلَيْهَا
X
അതിന്റെ മുകളിലുള്ളതിനെ
صَعِيدًا
X
മണ്ണ്
جُرُزًا
X
തരിശായ
﴿18:8﴾ فَمَن
X
യാതൊരുത്തന്‍
يَعْمَلْ
X
അവന്‍ പ്രവര്‍ത്തിക്കുന്നു
مِنَ الصَّالِحَاتِ
X
സുകൃതങ്ങള്‍
وَهُوَ
X
അവനായിരിക്കെ
مُؤْمِنٌ
X
സത്യവിശ്വാസി
فَلَا كُفْرَانَ
X
നന്ദികേടില്ല
لِسَعْيِهِ
X
അവന്റെ ശ്രമങ്ങള്‍ക്ക്
وَإِنَّا
X
തീര്‍ച്ചയായും നാം
لَهُ
X
അതിനെ
كَاتِبُونَ
X
എഴുതുന്നവനാണ്
﴿21:94﴾ وَأَنزَلْنَا
X
നാം ഇറക്കി
مِنَ السَّمَاءِ
X
ആകാശത്തുനിന്ന്
مَاءً
X
വെള്ളം
بِقَدَرٍ
X
നിശ്ചിത തോതില്‍
فَأَسْكَنَّاهُ
X
എന്നിട്ട് നാം അതിനെ നിലനിര്‍ത്തി
فِي الْأَرْضِۖ
X
ഭൂമിയില്‍
وَإِنَّا
X
തീര്‍ച്ചയായും നാം
عَلَىٰ ذَهَابٍ بِهِ
X
അതു കൊണ്ടു പോകാന്‍ (വറ്റിച്ചുകളയാന്‍)
لَقَادِرُونَ
X
തീര്‍ച്ചയായും കഴിവുറ്റവനാണ്
﴿23:18﴾ وَإِنَّا
X
തീര്‍ച്ചയായും നാം
عَلَىٰ أَن نُّرِيَكَ
X
നാം നിന്നെ കാണിക്കാന്‍
مَا نَعِدُهُمْ
X
നാം അവര്‍ക്ക് താക്കീത് നല്‍കുന്നത്
لَقَادِرُونَ
X
കഴിവുറ്റവന്‍ തന്നെ
﴿23:95﴾ وَإِنَّا
X
തീര്‍ച്ചയായും നാം
لَجَمِيعٌ
X
സംഘടിതര്‍ തന്നെയാണ്
حَاذِرُونَ
X
ജാഗ്രത പുലര്‍ത്തുന്നവരുമാണ്
﴿26:56﴾ قَالُوا
X
അവര്‍ (അന്യോന്യം) പറഞ്ഞു
تَقَاسَمُوا
X
നിങ്ങള്‍ സത്യം ചെയ്യുക
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
لَنُبَيِّتَنَّهُ
X
അദ്ദേഹത്തെ (സ്വാലിഹിനെ) നാം രാത്രി വധിച്ചു കളയുമെന്ന്‌
وَأَهْلَهُ
X
അദ്ദേഹത്തിന്റെ കുടുംബത്തെയും
ثُمَّ
X
എന്നിട്ട്
لَنَقُولَنَّ
X
പറഞ്ഞു ബോധ്യപ്പെടുത്തണം
لِوَلِيِّهِ
X
അവന്റെ അവകാശിയോട്
مَا شَهِدْنَا
X
ഞങ്ങള്‍ സാക്ഷികളായിട്ടില്ല
مَهْلِكَ
X
നാശത്തിന്ന്
أَهْلِهِ
X
തന്റെ ആള്‍ക്കാരുടെ
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لَصَادِقُونَ
X
സത്യം പറയുന്നവരാണെന്നും
﴿27:49﴾ قُلْ
X
നീ ചോദിക്കുക
مَن يَرْزُقُكُم
X
നിങ്ങള്‍ക്ക് അന്നം തരുന്നതാരാണ്
مِّنَ السَّمَاوَاتِ
X
ആകാശങ്ങളില്‍ നിന്ന്
وَالْأَرْضِۖ
X
ഭൂമിയില്‍ നിന്നും
قُلِ
X
നീ പറയുക
اللَّهُۖ
X
അല്ലാഹു
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
أَوْ إِيَّاكُمْ
X
അല്ലെങ്കില്‍ നിങ്ങള്‍
لَعَلَىٰ هُدًى
X
നേര്‍വഴിയിലാണ്
أَوْ فِي ضَلَالٍ
X
അല്ലെങ്കില്‍ വഴികേടിലാണ്
مُّبِينٍ
X
പ്രകടമായ
﴿34:24﴾ وَإِنَّا لَنَحْنُ
X
തീര്‍ച്ചയായും ഞങ്ങള്‍
الصَّافُّونَ
X
സേവനത്തിനായി അണിനിരന്നവരാണ്
﴿37:165﴾ وَإِنَّا لَنَحْنُ
X
തീര്‍ച്ചയായും ഞങ്ങള്‍
الْمُسَبِّحُونَ
X
അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുന്നവരുമാണ്
﴿37:166﴾ فَإِنْ أَعْرَضُوا
X
ഇനി അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍
فَمَا أَرْسَلْنَاكَ
X
നിന്നെ നാം അയച്ചിട്ടില്ല
عَلَيْهِمْ
X
അവര്‍ക്ക് മേല്‍
حَفِيظًاۖ
X
കാവല്‍ക്കാരനായി
إِنْ عَلَيْكَ
X
നിന്റെ മേല്‍ ബാധ്യതയില്ല
إِلَّا الْبَلَاغُۗ
X
സന്ദേശമെത്തിക്കലല്ലാതെ
وَإِنَّا
X
തീര്‍ച്ചയായും നാം
إِذَا أَذَقْنَا
X
നാം രുചിപ്പിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
مِنَّا
X
നമ്മുടെ പക്കല്‍നിന്ന്
رَحْمَةً
X
ഒരനുഗ്രഹം
فَرِحَ
X
അവന്‍ മതിമറന്നാഹ്ലാദിക്കുന്നു
بِهَاۖ
X
അതില്‍
وَإِن تُصِبْهُمْ
X
ഇനി അവരെ ബാധിക്കുയാണെങ്കില്‍
سَيِّئَةٌ
X
വല്ല ദോഷവും
بِمَا قَدَّمَتْ
X
നേരത്തെ ചെയ്തുവെച്ചത് കാരണമായി
أَيْدِيهِمْ
X
അവരുടെ കരങ്ങള്‍
فَإِنَّ الْإِنسَانَ
X
അപ്പോള്‍ മനുഷ്യന്‍
كَفُورٌ
X
കടുത്ത കൃതഘ്നനാകുന്നു
﴿42:48﴾ وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِلَىٰ رَبِّنَا
X
ഞങ്ങളുടെ നാഥന്റെ അടുത്തേക്ക്
لَمُنقَلِبُونَ
X
തിരിച്ചെത്തുന്നവരാണ്
﴿43:14﴾ بَلْ
X
എന്നാല്‍
قَالُوا
X
അവര്‍ പറയുന്നു
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
وَجَدْنَا
X
ഞങ്ങള്‍ കണ്ടു
آبَاءَنَا
X
ഞങ്ങളുടെ പിതാക്കളെ
عَلَىٰ أُمَّةٍ
X
ഒരു മാര്‍ഗത്തില്‍
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
عَلَىٰ آثَارِهِم
X
അവരുടെ കാല്‍പാടുകളിലൂടെ
مُّهْتَدُونَ
X
നേര്‍വഴി പ്രാപിക്കുന്നവരാകുന്നു
﴿43:22﴾ وَكَذَٰلِكَ
X
അവ്വിധം
مَا أَرْسَلْنَا
X
നാം അയച്ചിട്ടില്ല
مِن قَبْلِكَ
X
നിനക്കുമുമ്പ്
فِي قَرْيَةٍ
X
ഒരു നാട്ടിലും
مِّن نَّذِيرٍ
X
മുന്നറിയിപ്പുകാരനെ
إِلَّا قَالَ
X
പറഞ്ഞിട്ടല്ലാതെ
مُتْرَفُوهَا
X
അതിലെ സുഖലോലുപന്മാര്‍
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
وَجَدْنَا
X
ഞങ്ങള്‍ കണ്ടു
آبَاءَنَا
X
ഞങ്ങളുടെ പിതാക്കളെ
عَلَىٰ أُمَّةٍ
X
ഒരു മാര്‍ഗത്തില്‍
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
عَلَىٰ آثَارِهِم
X
അവരുടെ കാല്‍പാടുകളിലൂടെ
مُّقْتَدُونَ
X
പിന്തുടരുന്നവരാണ്
﴿43:23﴾ وَلَمَّا جَاءَهُمُ
X
അവര്‍ക്ക് വന്നെത്തിയപ്പോള്‍
الْحَقُّ
X
സത്യം
قَالُوا
X
അവര്‍ പറഞ്ഞു
هَٰذَا
X
ഇത്
سِحْرٌ
X
ആഭിചാരമാകുന്നു
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
بِهِ
X
ഇതില്‍
كَافِرُونَ
X
അവിശ്വസിക്കുന്നവരാണ്
﴿43:30﴾ وَالسَّمَاءَ
X
ആകാശത്തെ
بَنَيْنَاهَا
X
നാം അതിനെ നിര്‍മിച്ചു
بِأَيْدٍ
X
കൈകളാല്‍
وَإِنَّا
X
നിശ്ചയമായും നാം
لَمُوسِعُونَ
X
വികസിപ്പിക്കുന്നവന്‍തന്നെ
﴿51:47﴾ وَإِنَّا
X
നിശ്ചയമായും നാം
لَنَعْلَمُ
X
നമുക്കറിയാം
أَنَّ مِنكُم
X
നിങ്ങളില്‍ ഉണ്ടെന്ന്
مُّكَذِّبِينَ
X
നിഷേധിച്ചു തള്ളുന്നവര്‍
﴿69:49﴾