Repeated Words in Quran

< >
Total Found : 3
وَإِن كُنتُمْ
X
നിങ്ങളാണെങ്കില്‍
فِي رَيْبٍ
X
സംശയത്തില്‍
مِّمَّا نَزَّلْنَا
X
നാം ഇറക്കിയത് സംബന്ധിച്ച്
عَلَىٰ عَبْدِنَا
X
നമ്മുടെ ദാസന്ന്
فَأْتُوا
X
നിങ്ങള്‍ കൊണ്ടുവരിക
بِسُورَةٍ
X
ഒരധ്യായം
مِّن مِّثْلِهِ
X
ഇതുപോലുള്ള
وَادْعُوا
X
നിങ്ങള്‍ വിളിക്കുകയും ചെയ്യുക
شُهَدَاءَكُم
X
നിങ്ങളുടെ സഹായികളെ
مِّن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യസന്ധര്‍
﴿2:23﴾ وَاسْتَعِينُوا
X
നിങ്ങള്‍ സഹായം തേടുക
بِالصَّبْرِ
X
സഹനം കൊണ്ട്
وَالصَّلَاةِۚ
X
നമസ്കാരം കൊണ്ടും
وَإِنَّهَا
X
നിശ്ചയം അത്
لَكَبِيرَةٌ
X
വലിയ ഭാരം തന്നെ
إِلَّا عَلَى الْخَاشِعِينَ
X
ഭക്തന്മാര്‍ക്ക് ഒഴികെ
﴿2:45﴾ قَالُوا
X
അവര്‍ പറഞ്ഞു
ادْعُ
X
താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
X
ഞങ്ങള്‍ക്ക് വേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُبَيِّن لَّنَا
X
ഞങ്ങള്‍ക്ക് അവന്‍ വിശദീകരിച്ചുതരട്ടെ
مَا هِيَ
X
അത് ഏതാണെന്ന്
إِنَّ الْبَقَرَ
X
നിശ്ചയം പശു
تَشَابَهَ
X
പരസ്പരം സാദൃശ്യമുള്ളതായിത്തീര്‍ന്നു
عَلَيْنَا
X
ഞങ്ങള്‍ക്ക്
وَإِنَّا
X
നിശ്ചയം ഞങ്ങള്‍
إِن شَاءَ اللَّهُ
X
അല്ലാഹു ഉദ്ദേശിച്ചാല്‍
لَمُهْتَدُونَ
X
ശരിയായ മാര്‍ഗം കണ്ടെത്തുന്നവര്‍ തന്നെയാണ്
﴿2:70﴾ ثُمَّ
X
പിന്നെ
قَسَتْ
X
കടുത്തു
قُلُوبُكُم
X
നിങ്ങളുടെ മനസ്സുകള്‍
مِّن بَعْدِ ذَٰلِكَ
X
അതിന് ശേഷം
فَهِيَ
X
അങ്ങനെ അത്
كَالْحِجَارَةِ
X
കല്ലുപോലെയാകുന്നു
أَوْ أَشَدُّ
X
അല്ല ഏറെ കഠിനതരമായത്
قَسْوَةًۚ
X
കടുപ്പത്തില്‍
وَإِنَّ مِنَ الْحِجَارَةِ
X
നിശ്ചയം കല്ലുകളില്‍ ഉണ്ട്
لَمَا يَتَفَجَّرُ
X
പൊട്ടിയൊഴുകുന്നത്
مِنْهُ
X
അതില്‍നിന്ന്
الْأَنْهَارُۚ
X
നദികള്‍
وَإِنَّ مِنْهَا
X
നിശ്ചയം അവയില്‍തന്നെയുണ്ട്
لَمَا يَشَّقَّقُ
X
പൊട്ടിപ്പിളരുന്നത്
فَيَخْرُجُ
X
എന്നിട്ട് പുറപ്പെടുന്നു
مِنْهُ
X
അതില്‍നിന്ന്
الْمَاءُۚ
X
വെള്ളം
وَإِنَّ مِنْهَا
X
നിശ്ചയം അവയില്‍തന്നെയുണ്ട്
لَمَا يَهْبِطُ
X
താഴെവീഴുന്നത്
مِنْ خَشْيَةِ اللَّهِۗ
X
ദൈവഭയത്താല്‍
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച്
﴿2:74﴾ وَمِنْهُمْ
X
അവരിലുണ്ട്
أُمِّيُّونَ
X
നിരക്ഷരര്‍
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
الْكِتَابَ
X
വേദഗ്രന്ഥം
إِلَّا أَمَانِيَّ
X
വ്യാമോഹങ്ങള്‍ അല്ലാതെ
وَإِنْ هُمْ
X
അവര്‍ അല്ല
إِلَّا يَظُنُّونَ
X
അവര്‍ ഊഹിക്കുകയല്ലാതെ
﴿2:78﴾ ثُمَّ
X
പിന്നീട്
أَنتُمْ
X
നിങ്ങള്‍
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
تَقْتُلُونَ
X
നിങ്ങള്‍ കൊല്ലുന്നു
أَنفُسَكُمْ
X
സ്വന്തക്കാരെ
وَتُخْرِجُونَ
X
നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു
فَرِيقًا
X
ഒരു വിഭാഗത്തെ
مِّنكُم
X
നിങ്ങളിലെ
مِّن دِيَارِهِمْ
X
അവരുടെ വീടുകളില്‍നിന്ന്
تَظَاهَرُونَ
X
നിങ്ങള്‍ സഹായിക്കുന്നു
عَلَيْهِم
X
അവര്‍ക്കെതിരെ
بِالْإِثْمِ
X
കുറ്റകരമായി
وَالْعُدْوَانِ
X
ശത്രുതാപരമായും
وَإِن يَأْتُوكُمْ
X
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
أُسَارَىٰ
X
യുദ്ധത്തടവുകാരായി
تُفَادُوهُمْ
X
നിങ്ങള്‍ അവര്‍ക്കായി മോചനദ്രവ്യം നല്‍കുന്നു
وَهُوَ
X
എന്നാലത്
مُحَرَّمٌ
X
നിഷിദ്ധമത്രെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِخْرَاجُهُمْۚ
X
അവരെ പുറത്താക്കല്‍
أَفَتُؤْمِنُونَ
X
അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ
بِبَعْضِ
X
ചിലവശങ്ങളില്‍
الْكِتَابِ
X
വേദപുസ്തകത്തിലെ
وَتَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുകയുമാണോ
بِبَعْضٍۚ
X
വേറെ ചിലതിനെ
فَمَا
X
എന്നാല്‍ അല്ല
جَزَاءُ
X
പ്രതിഫലം
مَن يَفْعَلُ
X
ചെയ്യുന്നവന്റെ
ذَٰلِكَ
X
അത്
مِنكُمْ
X
നിങ്ങളില്‍
إِلَّا خِزْيٌ
X
നിന്ദ്യതയല്ലാതെ
فِي الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തില്‍
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يُرَدُّونَ
X
അവര്‍ തള്ളപ്പെടും
إِلَىٰ أَشَدِّ الْعَذَابِۗ
X
കൊടിയ ശിക്ഷയിലേക്ക്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
﴿2:85﴾ وَمَن
X
ആര്
يَرْغَبُ
X
വെറുക്കും
عَن مِّلَّةِ إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ മാര്‍ഗം
إِلَّا مَن
X
ഒരുവനല്ലാതെ
سَفِهَ نَفْسَهُۚ
X
സ്വയം വിഡ്ഢിയാക്കിയ
وَلَقَدِ اصْطَفَيْنَاهُ
X
തീര്‍ച്ചയായും നാം അദ്ദേഹത്തെ തെരഞ്ഞെടുത്തിരിക്കുന്നു
فِي الدُّنْيَاۖ
X
ഈ ലോകത്ത്
وَإِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
فِي الْآخِرَةِ
X
പരലോകത്ത്
لَمِنَ الصَّالِحِينَ
X
സുകൃതവാന്മാരില്‍ തന്നെയാണ്
﴿2:130﴾ وَكَذَٰلِكَ
X
അപ്രകാരം
جَعَلْنَاكُمْ
X
നാം നിങ്ങളെ ആക്കി
أُمَّةً
X
ഒരു സമുദായം
وَسَطًا
X
സന്തുലിതമായ
لِّتَكُونُوا
X
നിങ്ങളാവാന്‍
شُهَدَاءَ
X
സാക്ഷികള്‍
عَلَى النَّاسِ
X
ജനങ്ങളുടെ മേല്‍
وَيَكُونَ
X
ആയിരിക്കാനും
الرَّسُولُ
X
ദൂതന്‍
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
شَهِيدًاۗ
X
സാക്ഷി
وَمَا جَعَلْنَا
X
നാം ആക്കിയിട്ടില്ല
الْقِبْلَةَ
X
ഖിബ്‌ലയെ
الَّتِي كُنتَ عَلَيْهَا
X
താങ്കള്‍ തിരിഞ്ഞുനിന്നിരുന്ന
إِلَّا لِنَعْلَمَ
X
നാം അറിയാന്‍ വേണ്ടിയല്ലാതെ
مَن
X
ആര്
يَتَّبِعُ
X
പിന്തുടരുന്നു
الرَّسُولَ
X
ദൂതനെ
مِمَّن يَنقَلِبُ
X
പിന്തിരിയുന്നവരില്‍ നിന്ന്
عَلَىٰ عَقِبَيْهِۚ
X
തന്റെ പിന്‍കാലുകളില്‍
وَإِن كَانَتْ
X
അതാണെങ്കിലും
لَكَبِيرَةً
X
വലിയ പ്രശ്നം
إِلَّا عَلَى الَّذِينَ
X
ഒരു കൂട്ടരുടെ കാര്യത്തിലൊഴികെ
هَدَى
X
നേര്‍മാര്‍ഗം കാണിച്ചു
اللَّهُۗ
X
അല്ലാഹു
وَمَا كَانَ اللَّهُ
X
അല്ലാഹു അല്ല
لِيُضِيعَ
X
നഷ്ടപ്പെടുത്തുന്നവന്‍
إِيمَانَكُمْۚ
X
നിങ്ങളുടെ വിശ്വാസത്തെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِالنَّاسِ
X
ജനങ്ങളോട്
لَرَءُوفٌ
X
കൃപാലുവാണ്
رَّحِيمٌ
X
കാരുണ്യവാനും
﴿2:143﴾ قَدْ
X
തീര്‍ച്ചയായും
نَرَىٰ
X
നാം കാണുന്നു
تَقَلُّبَ
X
തിരിഞ്ഞുകൊണ്ടിരിക്കലിനെ
وَجْهِكَ
X
താങ്കളുടെ മുഖത്തിന്റെ
فِي السَّمَاءِۖ
X
ആകാശത്തിലേക്ക്
فَلَنُوَلِّيَنَّكَ
X
അതിനാല്‍ താങ്കളെ നാം തിരിക്കും
قِبْلَةً
X
ഖിബ്‌ലയിലേക്ക്
تَرْضَاهَاۚ
X
താങ്കളതിനെ ഇഷ്ടപ്പെടുന്നു
فَوَلِّ
X
ഇനിമേല്‍ താങ്കള്‍ തിരിക്കുക
وَجْهَكَ
X
താങ്കളുടെ മുഖത്തെ
شَطْرَ
X
നേരെ
الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിന്
وَحَيْثُ مَا كُنتُمْ
X
നിങ്ങളെവിടെയായാലും
فَوَلُّوا
X
നിങ്ങള്‍ തിരിക്കുക
وُجُوهَكُمْ
X
നിങ്ങളുടെ മുഖത്തെ
شَطْرَهُۗ
X
അതിന്റെ നേരെ
وَإِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
أُوتُوا
X
അവര്‍ നല്‍കപ്പെട്ടിരിക്കുന്നു
الْكِتَابَ
X
വേദഗ്രന്ഥം
لَيَعْلَمُونَ
X
അവര്‍ അറിയുക തന്നെ ചെയ്യുന്നു
أَنَّهُ
X
അതാണെന്ന്
الْحَقُّ
X
സത്യം
مِن رَّبِّهِمْۗ
X
തങ്ങളുടെ രക്ഷിതാവില്‍ നിന്ന്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപറ്റി
﴿2:144﴾ الَّذِينَ
X
ഒരു കൂട്ടര്‍
آتَيْنَاهُمُ
X
നാം അവര്‍ക്ക് നല്‍കിയിരിക്കുന്നു
الْكِتَابَ
X
വേദഗ്രന്ഥം
يَعْرِفُونَهُ
X
അവരദ്ദേഹത്തെ അറിയുന്നു
كَمَا يَعْرِفُونَ
X
അവരറിയുന്നത് പോലെ
أَبْنَاءَهُمْۖ
X
അവരുടെ മക്കളെ
وَإِنَّ فَرِيقًا
X
തീര്‍ച്ചയായും ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍പെട്ട
لَيَكْتُمُونَ
X
മറച്ചുവെക്കുന്നു
الْحَقَّ
X
സത്യത്തെ
وَهُمْ
X
അവര്‍
يَعْلَمُونَ
X
അറിയുന്നു
﴿2:146﴾ وَمِنْ حَيْثُ خَرَجْتَ
X
നീ എവിടെനിന്ന് പുറപ്പെട്ടാലും
فَوَلِّ
X
നീ തിരിക്കുക
وَجْهَكَ
X
നിന്റെ മുഖത്തെ
شَطْرَ
X
നേരെ
الْمَسْجِدِ الْحَرَامِۖ
X
മസ്ജിദുല്‍ ഹറാമിന്
وَإِنَّهُ
X
തീര്‍ച്ചയായും ഇത്
لَلْحَقُّ
X
സത്യം തന്നെയാണ്
مِن رَّبِّكَۗ
X
നിന്റെ നാഥനില്‍ നിന്നുള്ള
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതിനെ പറ്റി
﴿2:149﴾ الَّذِينَ
X
ഒരു കൂട്ടരാണവര്‍
إِذَا أَصَابَتْهُم
X
അവരെ ബാധിച്ചാല്‍
مُّصِيبَةٌ
X
വിപത്ത്
قَالُوا
X
അവര്‍ പറയും
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لِلَّهِ
X
അല്ലാഹുവിനുള്ളതാണ്
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِلَيْهِ
X
അവനിലേക്ക്
رَاجِعُونَ
X
മടങ്ങിചെല്ലുന്നവരുമാണ്
﴿2:156﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
نَزَّلَ
X
ഇറക്കി എന്നത് കൊണ്ടാണ്
الْكِتَابَ
X
വേദഗ്രന്ഥം
بِالْحَقِّۗ
X
സത്യവുമായി
وَإِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരു കൂട്ടര്‍
اخْتَلَفُوا
X
അവര്‍ ഭിന്നിച്ചിരിക്കുന്നു
فِي الْكِتَابِ
X
വേദഗ്രന്ഥത്തിന്റെ കാര്യത്തില്‍
لَفِي شِقَاقٍ
X
ഭിന്നിപ്പിലാണ്
بَعِيدٍ
X
വളരെ വിദൂരമായ
﴿2:176﴾ لَيْسَ عَلَيْكُمْ
X
നിങ്ങളുടെ മേലില്ല
جُنَاحٌ
X
കുറ്റം
أَن تَبْتَغُوا
X
തേടുന്നതില്‍
فَضْلًا
X
അനുഗ്രഹം
مِّن رَّبِّكُمْۚ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
فَإِذَا أَفَضْتُم
X
നിങ്ങള്‍ മടങ്ങിയാല്‍
مِّنْ عَرَفَاتٍ
X
അറഫയില്‍ നിന്ന്
فَاذْكُرُوا اللَّهَ
X
അല്ലാഹുവിനെ സ്മരിക്കുക
عِندَ
X
അടുത്ത്
الْمَشْعَرِ الْحَرَامِۖ
X
മശ്അറുല്‍ ഹറാമിന്റെ
وَاذْكُرُوهُ
X
നിങ്ങള്‍ അവനെ സ്മരിക്കുക
كَمَا هَدَاكُمْ
X
നിങ്ങള്‍ക്കു വഴികാണിച്ചുതന്നത് പോലെ
وَإِن كُنتُم
X
നിങ്ങള്‍ ആയിരുന്നെങ്കിലും
مِّن قَبْلِهِ
X
അതിനുമുമ്പ്
لَمِنَ الضَّالِّينَ
X
വഴിപിഴച്ചവരില്‍ പെട്ടവര്‍
﴿2:198﴾ فِي الدُّنْيَا
X
ഇഹലോകത്തെപറ്റി
وَالْآخِرَةِۗ
X
പരലോകത്തെപറ്റിയും
وَيَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الْيَتَامَىٰۖ
X
അനാഥകളെപറ്റി
قُلْ
X
പറയുക
إِصْلَاحٌ
X
നന്മ ഉണ്ടാകുന്നത്
لَّهُمْ
X
അവര്‍ക്ക്
خَيْرٌۖ
X
ഉത്തമമാണ്
وَإِن تُخَالِطُوهُمْ
X
നിങ്ങള്‍ അവരോടൊപ്പം കൂട്ടുജീവിതം നയിക്കുകയാണെങ്കില്‍
فَإِخْوَانُكُمْۚ
X
അവര്‍ നിങ്ങളുടെ സഹോദരങ്ങളാണ്
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
الْمُفْسِدَ
X
നാശമുണ്ടാക്കുന്നവനെ
مِنَ الْمُصْلِحِۚ
X
നന്മവരുത്തുന്നവനില്‍ നിന്ന്
وَلَوْ شَاءَ
X
ഉദ്ദേശിക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
لَأَعْنَتَكُمْۚ
X
നിങ്ങളെ പ്രയാസപ്പെടുത്തുമായിരുന്നു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَزِيزٌ
X
പ്രതാപവാനാണ്
حَكِيمٌ
X
യുക്തിമാനും
﴿2:220﴾ وَإِنْ عَزَمُوا
X
അവര്‍ തീരുമാനിക്കുകയാണെങ്കില്‍
الطَّلَاقَ
X
വിവാഹമോചനം
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
എല്ലാം അറിയുന്നവനും
﴿2:227﴾ وَالْوَالِدَاتُ
X
മാതാക്കള്‍
يُرْضِعْنَ
X
മുലയൂട്ടണം
أَوْلَادَهُنَّ
X
അവരുടെ മക്കളെ
حَوْلَيْنِ
X
രണ്ടുവര്‍ഷം
كَامِلَيْنِۖ
X
പൂര്‍ണമായ
لِمَنْ أَرَادَ
X
ഉദ്ദേശിക്കുന്നവര്‍ക്ക്
أَن يُتِمَّ
X
പൂര്‍ത്തിയാക്കാന്‍
الرَّضَاعَةَۚ
X
മുലകുടി
وَعَلَى الْمَوْلُودِ لَهُ
X
കുട്ടിയുടെ പിതാവിന് ബാധ്യതയാകുന്നു
رِزْقُهُنَّ
X
അവരുടെ ആഹാരം
وَكِسْوَتُهُنَّ
X
അവരുടെ വസ്ത്രവും
بِالْمَعْرُوفِۚ
X
ന്യായമായ നിലയില്‍
لَا تُكَلَّفُ
X
നിര്‍ബന്ധിക്കപ്പെടുകയില്ല
نَفْسٌ
X
ഒരാളും
إِلَّا وُسْعَهَاۚ
X
അതിന്റെ കഴിവില്‍പെട്ടതല്ലാതെ
لَا تُضَارَّ
X
ഉപദ്രവിക്കപ്പെടാവതല്ല
وَالِدَةٌ
X
ഒരുമാതാവും
بِوَلَدِهَا
X
തന്റെ കുട്ടിമൂലം
وَلَا مَوْلُودٌ لَّهُ
X
കുട്ടിയുടെ പിതാവും
بِوَلَدِهِۚ
X
തന്റെ കുട്ടിമൂലം
وَعَلَى الْوَارِثِ
X
അനന്തരവകാശിക്ക് ബാധ്യതയുണ്ട്
مِثْلُ ذَٰلِكَۗ
X
അതിന് തുല്യമായത്
فَإِنْ أَرَادَا
X
അവര്‍ രണ്ടുപേരും ഉദ്ദേശിച്ചാല്‍
فِصَالًا
X
മുലകുടിമാറ്റാന്‍
عَن تَرَاضٍ
X
തൃപ്തിയോടെ
مِّنْهُمَا
X
അവര്‍ രണ്ടുപേരുടെയും
وَتَشَاوُرٍ
X
കൂടിയാലോചനയോടെയും
فَلَا جُنَاحَ عَلَيْهِمَاۗ
X
അവര്‍ രണ്ടുപേര്‍ക്കും കുറ്റമില്ല
وَإِنْ أَرَدتُّمْ
X
നിങ്ങളുദ്ദേശിച്ചാല്‍
أَن تَسْتَرْضِعُوا
X
മുലകൊടുപ്പിക്കാന്‍
أَوْلَادَكُمْ
X
നിങ്ങളുടെ മക്കള്‍ക്ക്
فَلَا جُنَاحَ عَلَيْكُمْ
X
നിങ്ങള്‍ക്ക് കുറ്റമില്ല
إِذَا سَلَّمْتُم
X
നിങ്ങള്‍ നല്‍കുന്നുവെങ്കില്‍
مَّا آتَيْتُم
X
നിങ്ങള്‍ നല്‍കേണ്ടത്
بِالْمَعْرُوفِۗ
X
മാന്യമായ നിലയില്‍
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
بَصِيرٌ
X
കണ്ടറിയുന്നവനാണ്
﴿2:233﴾ وَإِن طَلَّقْتُمُوهُنَّ
X
നിങ്ങളവരെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍
مِن قَبْلِ
X
മുമ്പ്
أَن تَمَسُّوهُنَّ
X
നിങ്ങളവരെ സ്പര്‍ശിക്കുന്നതിന്
وَقَدْ فَرَضْتُمْ
X
നിങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു
لَهُنَّ فَرِيضَةً
X
അവര്‍ക്ക് വിവാഹമൂല്യം
فَنِصْفُ
X
അപ്പോള്‍ പകുതി
مَا فَرَضْتُمْ
X
നിങ്ങള്‍ നിശ്ചയിച്ചതിന്റെ
إِلَّا أَن يَعْفُونَ
X
അവര്‍ ഇളവ്ചെയ്താലൊഴികെ
أَوْ يَعْفُوَ
X
അല്ലെങ്കില്‍ ഇളവ് നല്‍കുക
الَّذِي بِيَدِهِ
X
ആരുടെ കയ്യിലാണോ അവന്‍
عُقْدَةُ النِّكَاحِۚ
X
വിവാഹ ഉടമ്പടി അധികാരം
وَأَن تَعْفُوا
X
ഇളവ് ചെയ്യലാണ്
أَقْرَبُ
X
ഏറ്റം സമീപസ്തമായത്
لِلتَّقْوَىٰۚ
X
ദൈവഭക്തിയോട്
وَلَا تَنسَوُا
X
നിങ്ങള്‍ മറക്കരുത്
الْفَضْلَ
X
അനുഗ്രഹത്തെ
بَيْنَكُمْۚ
X
നിങ്ങള്‍ക്കിടയിലെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നത്
بَصِيرٌ
X
സൂക്ഷ്മമായി കാണുന്നവനാണ്
﴿2:237﴾ تِلْكَ
X
അത്
آيَاتُ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്
نَتْلُوهَا
X
നാം അത് പാരായണം ചെയ്തുതരുന്നു
عَلَيْكَ
X
നിന്റെ മേല്‍
بِالْحَقِّۚ
X
യാഥാര്‍ഥ്യമായി
وَإِنَّكَ
X
തീര്‍ച്ചയായും നീ
لَمِنَ الْمُرْسَلِينَ
X
ദൂതരില്‍ പെട്ടവന്‍ തന്നെ
﴿2:252﴾ إِن تُبْدُوا
X
നിങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍
الصَّدَقَاتِ
X
ദാനധര്‍മങ്ങള്‍
فَنِعِمَّا هِيَۖ
X
അത് നല്ലത് തന്നെ
وَإِن تُخْفُوهَا
X
നിങ്ങള്‍ അത് രഹസ്യമാക്കിയാല്‍
وَتُؤْتُوهَا
X
നിങ്ങള്‍ അത് നല്‍കുകയും ചെയ്താല്‍
الْفُقَرَاءَ
X
ദരിദ്രര്‍ക്ക്
فَهُوَ
X
അതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۚ
X
നിങ്ങള്‍ക്ക്
وَيُكَفِّرُ
X
അത് മായ്ചു കളയും
عَنكُم
X
നിങ്ങളില്‍ നിന്ന്
مِّن سَيِّئَاتِكُمْۗ
X
നിങ്ങളുടെ ദോഷങ്ങള്‍
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
خَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
﴿2:271﴾ فَإِن لَّمْ تَفْعَلُوا
X
നിങ്ങളങ്ങനെ ചെയ്യുന്നില്ലെങ്കില്‍
فَأْذَنُوا
X
നിങ്ങളറിയുക
بِحَرْبٍ
X
യുദ്ധപ്രഖ്യാപനത്തെക്കുറിച്ച്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَرَسُولِهِۖ
X
അവന്റെ ദൂതനില്‍ നിന്നും
وَإِن تُبْتُمْ
X
നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍
فَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
رُءُوسُ أَمْوَالِكُمْ
X
നിങ്ങളുടെ മൂലധനം
لَا تَظْلِمُونَ
X
നിങ്ങള്‍ അക്രമം ചെയ്യരുത്
وَلَا تُظْلَمُونَ
X
നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്
﴿2:279﴾ وَإِن كَانَ
X
അവന്‍ ആണെങ്കില്‍
ذُو عُسْرَةٍ
X
ബുദ്ധിമുട്ടുള്ളവന്‍
فَنَظِرَةٌ
X
അപ്പോള്‍ കാത്തിരിക്കണം
إِلَىٰ مَيْسَرَةٍۚ
X
ആശ്വാസസമയം വരെ
وَأَن تَصَدَّقُوا
X
(അതേസമയം) നിങ്ങള്‍ ദാനമായി നല്‍കലാണ്
خَيْرٌ لَّكُمْۖ
X
നിങ്ങള്‍ക്ക് ഏറ്റം ഉത്തമം
إِن كُنتُمْ تَعْلَمُونَ
X
നിങ്ങള്‍ അറിയുന്നുവെങ്കില്‍
﴿2:280﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا تَدَايَنتُم
X
നിങ്ങള്‍ കടമിടപാട് നടത്തുകയാണെങ്കില്‍
بِدَيْنٍ
X
ഒരു കടം
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّى
X
നിശ്ചിതമായ
فَاكْتُبُوهُۚ
X
നിങ്ങള്‍ അത് എഴുതിവെക്കുക
وَلْيَكْتُب
X
എഴുതി വെക്കണം
بَّيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
كَاتِبٌ
X
എഴുത്തുകാരന്‍
بِالْعَدْلِۚ
X
നീതിയോടെ
وَلَا يَأْبَ
X
വിസമ്മതിക്കരുത്
كَاتِبٌ
X
എഴുത്തുകാരന്‍
أَن يَكْتُبَ
X
എഴുതാന്‍
كَمَا عَلَّمَهُ اللَّهُۚ
X
അല്ലാഹു അവനെ പഠിപ്പിച്ച പോലെ
فَلْيَكْتُبْ
X
അപ്പോള്‍ അവന്‍ എഴുതണം
وَلْيُمْلِلِ
X
പറഞ്ഞുകൊടുക്കണം
الَّذِي عَلَيْهِ الْحَقُّ
X
ബാധ്യതപ്പെട്ടവന്‍
وَلْيَتَّقِ اللَّهَ رَبَّهُ
X
അവന്‍ തന്റെ നാഥനായ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
وَلَا يَبْخَسْ
X
അവന്‍ കുറവ് വരുത്തരുത്
مِنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
ഒന്നും തന്നെ
فَإِن كَانَ الَّذِي عَلَيْهِ الْحَقُّ
X
ഇനി ബാധ്യതയുള്ളവന്‍ ആണെങ്കില്‍
سَفِيهًا
X
മൂഢനോ
أَوْ ضَعِيفًا
X
അല്ലെങ്കില്‍ ദുര്‍ബലനോ
أَوْ لَا يَسْتَطِيعُ
X
അല്ലെങ്കില്‍ അവന് സാധിക്കുകയില്ല
أَن يُمِلَّ هُوَ
X
സ്വയം പറഞ്ഞ് കൊടുക്കാന്‍
فَلْيُمْلِلْ
X
പറഞ്ഞുകൊടുക്കണം
وَلِيُّهُ
X
അവന്റെ രക്ഷാധികാരി
بِالْعَدْلِۚ
X
നീതി പൂര്‍വം
وَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തുക
شَهِيدَيْنِ
X
രണ്ട് സാക്ഷികളെ
مِن رِّجَالِكُمْۖ
X
നിങ്ങളിലെ പുരുഷന്‍മാരില്‍ നിന്ന്
فَإِن لَّمْ يَكُونَا
X
അവര്‍ രണ്ട് പേരില്ലെങ്കില്‍
رَجُلَيْنِ
X
പുരുഷരായി
فَرَجُلٌ
X
അപ്പോള്‍ ഒരു പുരുഷനും
وَامْرَأَتَانِ
X
രണ്ട് സ്ത്രീകളും
مِمَّن تَرْضَوْنَ
X
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
مِنَ الشُّهَدَاءِ
X
സാക്ഷികളില്‍ നിന്ന്
أَن تَضِلَّ إِحْدَاهُمَا
X
അവരിലൊരാള്‍ പിഴച്ചാല്‍
فَتُذَكِّرَ إِحْدَاهُمَا
X
അവരിലൊരുവള്‍ ഓര്‍മിപ്പിക്കാന്‍
الْأُخْرَىٰۚ
X
മറ്റവളെ
وَلَا يَأْبَ
X
നിരസിക്കരുത്
الشُّهَدَاءُ
X
സാക്ഷികള്‍
إِذَا مَا دُعُواۚ
X
തെളിവ് നല്‍കാന്‍ വിളിക്കപ്പെട്ടാല്‍
وَلَا تَسْأَمُوا
X
നിങ്ങള്‍ മടിക്കരുത്
أَن تَكْتُبُوهُ
X
അത് എഴുതിവെക്കാന്‍
صَغِيرًا
X
ചെറുതായാലും
أَوْ كَبِيرًا
X
വലുതായാലും
إِلَىٰ أَجَلِهِۚ
X
അതിന്റെ അവധിവരേക്ക്
ذَٰلِكُمْ
X
അത്
أَقْسَطُ
X
ഏറ്റം നീതിപൂര്‍വകമായത്
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَأَقْوَمُ
X
കൂടുതല്‍ ബലം നല്‍കുന്നത്
لِلشَّهَادَةِ
X
സാക്ഷ്യത്തിന്
وَأَدْنَىٰ
X
ഏറ്റവും അടുത്തതും
أَلَّا تَرْتَابُواۖ
X
നിങ്ങള്‍ സംശയിക്കാതിരിക്കാന്‍
إِلَّا أَن تَكُونَ
X
ആയാലൊഴികെ
تِجَارَةً
X
കച്ചവടം
حَاضِرَةً
X
റൊക്കം
تُدِيرُونَهَا
X
നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَلَّا تَكْتُبُوهَاۗ
X
നിങ്ങള്‍ അത് എഴുതിവെക്കാതിരിക്കുന്നതില്‍
وَأَشْهِدُوا
X
നിങ്ങള്‍ സാക്ഷിനിര്‍ത്തണം
إِذَا تَبَايَعْتُمْۚ
X
നിങ്ങള്‍ ഇടപാട് നടത്തുകയാണെങ്കില്‍
وَلَا يُضَارَّ
X
ഉപദ്രവിക്കപ്പെടരുത്
كَاتِبٌ
X
ഒരു എഴുത്തുകാരനും
وَلَا شَهِيدٌۚ
X
ഒരു സാക്ഷിയും (ഉപദ്രവിക്കപ്പെടാവ)തല്ല
وَإِن تَفْعَلُوا
X
നിങ്ങള്‍ അങ്ങനെ ചെയ്യുന്നുവെങ്കില്‍
فَإِنَّهُ
X
തീര്‍ച്ചയായും അത്
فُسُوقٌ
X
അധര്‍മമാണ്
بِكُمْۗ
X
നിങ്ങളിലുള്ള
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَيُعَلِّمُكُمُ اللَّهُۗ
X
അല്ലാഹു നിങ്ങളെ പഠിപ്പിക്കുന്നു
وَاللَّهُ
X
അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാ കാര്യവും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:282﴾ وَإِن كُنتُمْ
X
നിങ്ങളാണെങ്കില്‍
عَلَىٰ سَفَرٍ
X
യാത്രയില്‍
وَلَمْ تَجِدُوا
X
നിങ്ങള്‍ക്ക് കിട്ടിയില്ല
كَاتِبًا
X
എഴുത്തുകാരനെ
فَرِهَانٌ
X
അപ്പോള്‍ പണയം
مَّقْبُوضَةٌۖ
X
സ്വീകരിക്കപ്പെടുന്നു
فَإِنْ أَمِنَ
X
ഇനി വിശ്വസിച്ചേല്‍പിച്ചാല്‍
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
بَعْضًا
X
ചിലരെ
فَلْيُؤَدِّ
X
വീട്ടണം
الَّذِي اؤْتُمِنَ
X
വിശ്വസിച്ചേല്‍പിക്കപ്പെട്ടവന്‍
أَمَانَتَهُ
X
അവനെ വിശ്വസിച്ചേല്‍പ്പിച്ചത്
وَلْيَتَّقِ اللَّهَ
X
അവന്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
رَبَّهُۗ
X
അവന്റെ രക്ഷിതാവായ
وَلَا تَكْتُمُوا
X
നിങ്ങള്‍ മറച്ചുവെക്കരുത്
الشَّهَادَةَۚ
X
സാക്ഷ്യത്തെ
وَمَن يَكْتُمْهَا
X
ആര്‍ അത് മറച്ചുവെക്കുന്നുവോ
فَإِنَّهُ
X
തീര്‍ച്ചയായും അവന്‍
آثِمٌ
X
കുറ്റവാളിയാണ്
قَلْبُهُۗ
X
അവന്റെ മനസ്സ്
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതെല്ലാം
عَلِيمٌ
X
അറിയുന്നവനാണ്
﴿2:283﴾ لِّلَّهِ
X
അല്ലാഹുവിനാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَإِن تُبْدُوا
X
നിങ്ങള്‍ വെളിപ്പെടുത്തിയാലും
مَا فِي أَنفُسِكُمْ
X
നിങ്ങളുടെ മനസ്സിലുള്ളത്
أَوْ تُخْفُوهُ
X
അല്ലെങ്കില്‍ നിങ്ങള്‍ മറച്ചുവെച്ചാലും
يُحَاسِبْكُم
X
നിങ്ങളെ വിചാരണ ചെയ്യും
بِهِ
X
അതുസംബന്ധിച്ച്
اللَّهُۖ
X
അല്ലാഹു
فَيَغْفِرُ
X
അപ്പോഴവന്‍ മാപ്പുനല്‍കും
لِمَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കും
مَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿2:284﴾ فَلَمَّا وَضَعَتْهَا
X
അങ്ങനെ അവള്‍ അതിനെ(ആ കുഞ്ഞിനെ) പ്രസവിച്ചപ്പോള്‍
قَالَتْ
X
അവള്‍ പറഞ്ഞു
رَبِّ
X
എന്റെ നാഥാ
إِنِّي وَضَعْتُهَا
X
നിശ്ചയമായും ഞാന്‍ അതിനെ പ്രസവിച്ചിരിക്കുന്നു
أُنثَىٰ
X
പെണ്‍കുഞ്ഞായി
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായി അറിയുന്നവനാണ്
بِمَا وَضَعَتْ
X
അവള്‍ പ്രസവിച്ചത് എന്തെന്ന്
وَلَيْسَ الذَّكَرُ
X
ആണല്ല
كَالْأُنثَىٰۖ
X
പെണ്ണിനെപ്പോലെ
وَإِنِّي سَمَّيْتُهَا
X
നിശ്ചയം അതിന്(ആ കുഞ്ഞിന്) ഞാന്‍ പേരിട്ടിരിക്കുന്നു
مَرْيَمَ
X
മര്‍യം എന്ന്
وَإِنِّي أُعِيذُهَا بِكَ
X
അവളെ രക്ഷിക്കാന്‍ വേണ്ടി ഞാന്‍ നിന്നില്‍ അഭയം തേടുന്നു
وَذُرِّيَّتَهَا
X
അവളുടെ സന്താനപരമ്പരകളെയും
مِنَ الشَّيْطَانِ
X
പിശാചില്‍ നിന്ന്
الرَّجِيمِ
X
ശപിക്കപ്പെട്ട
﴿3:36﴾ إِنَّ
X
തീര്‍ച്ചയായും
هَٰذَا
X
ഇത്
لَهُوَ
X
ഇത് തന്നെയാണ്
الْقَصَصُ
X
സംഭവ വിവരണം
الْحَقُّۚ
X
സത്യസന്ധമായ
وَمَا مِنْ إِلَٰهٍ
X
ഒരു ഇലാഹുമില്ല, ദൈവവുമില്ല
إِلَّا اللَّهُۚ
X
അല്ലാഹുവല്ലാതെ
وَإِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَهُوَ
X
അവന്‍ തന്നെയാണ്
الْعَزِيزُ
X
പ്രതാപി
الْحَكِيمُ
X
യുക്തിമാനും
﴿3:62﴾ وَإِنَّ مِنْهُمْ
X
തീര്‍ച്ചയായും അവരിലുണ്ട്
لَفَرِيقًا
X
ഒരു വിഭാഗം
يَلْوُونَ
X
അവര്‍ വളക്കുന്നു
أَلْسِنَتَهُم
X
അവരുടെ നാവുകള്‍
بِالْكِتَابِ
X
വേദം കൊണ്ട് (വായിക്കുമ്പോള്‍)
لِتَحْسَبُوهُ
X
നിങ്ങള്‍ അതിനെ ധരിക്കാന്‍ വേണ്ടി
مِنَ الْكِتَابِ
X
വേദപുസ്തകത്തിലുള്ളതാണെന്ന്
وَمَا هُوَ
X
അതല്ല
مِنَ الْكِتَابِ
X
വേദപുസ്തകത്തിലുള്ളത്
وَيَقُولُونَ
X
അവര്‍ പറയുന്നു
هُوَ
X
അത്
مِنْ عِندِ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ളതാണെന്ന്
وَمَا هُوَ
X
അതല്ല
مِنْ عِندِ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ളത്
وَيَقُولُونَ
X
അവര്‍ പറയുന്നു
عَلَى اللَّهِ
X
അല്ലാഹുവിന്റെമേല്‍
الْكَذِبَ
X
കള്ളം
وَهُمْ
X
അവരായിരിക്കെ
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿3:78﴾ لَن يَضُرُّوكُمْ
X
അവര്‍ നിങ്ങളെ ദ്രോഹിക്കുകയില്ല
إِلَّا أَذًىۖ
X
(ചില)ശല്യമല്ലാതെ
وَإِن يُقَاتِلُوكُمْ
X
അവര്‍ നിങ്ങളോട് യുദ്ധം ചെയ്യുകയാണെങ്കില്‍
يُوَلُّوكُمُ
X
അവര്‍ നിങ്ങളില്‍നിന്ന് തിരിഞ്ഞുപോകും
الْأَدْبَارَ
X
പിന്നിലേക്ക്
ثُمَّ
X
പിന്നെ
لَا يُنصَرُونَ
X
അവര്‍ (ആരാലും)സഹായിക്കപ്പെടുന്നതല്ല
﴿3:111﴾ إِن تَمْسَسْكُمْ
X
നിങ്ങള്‍ക്ക് ഉണ്ടായാല്‍, നിങ്ങളെ സ്പര്‍ശിച്ചാല്‍
حَسَنَةٌ
X
(എന്തെങ്കിലും) നന്മ
تَسُؤْهُمْ
X
അത് അവര്‍ക്ക് മനഃപ്രയാസമുണ്ടാക്കും
وَإِن تُصِبْكُمْ
X
നിങ്ങള്‍ക്ക് ബാധിക്കുന്നുവെങ്കില്‍
سَيِّئَةٌ
X
(വല്ല) തിന്മയും
يَفْرَحُوا
X
അവര്‍ സന്തുഷ്ടരാകും
بِهَاۖ
X
അതില്‍, അതുമുഖേന
وَإِن تَصْبِرُوا
X
നിങ്ങള്‍ ക്ഷമിക്കുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയും ചെയ്യുകയാണെങ്കില്‍
لَا يَضُرُّكُمْ
X
നിങ്ങള്‍ക്ക് ദ്രോഹം വരുത്തുകയില്ല
كَيْدُهُمْ
X
അവരുടെ കുതന്ത്രം
شَيْئًاۗ
X
ഒട്ടും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بِمَا يَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്
مُحِيطٌ
X
സൂക്ഷ്മമായി അറിയുന്നവന്‍(ആകുന്നു)
﴿3:120﴾ إِن يَنصُرْكُمُ
X
നിങ്ങളെ സഹായിക്കുമെങ്കില്‍
اللَّهُ
X
അല്ലാഹു
فَلَا غَالِبَ
X
പിന്നെ തോല്‍പിക്കാന്‍ ആരുമില്ല
لَكُمْۖ
X
നിങ്ങളെ
وَإِن يَخْذُلْكُمْ
X
അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍
فَمَن
X
പിന്നെ ആരാണുള്ളത്
ذَا الَّذِي يَنصُرُكُم
X
നിങ്ങളെ സഹായിക്കുന്നവന്‍
مِّن بَعْدِهِۗ
X
അവനെകൂടാതെ(അവന് ശേഷം)
وَعَلَى اللَّهِ
X
അതിനാല്‍ അല്ലാഹുവില്‍
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കട്ടെ
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿3:160﴾ لَقَدْ
X
തീര്‍ച്ചയായും
مَنَّ
X
അനുഗ്രഹിച്ചിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
إِذْ بَعَثَ
X
നിയോഗിച്ചതിലൂടെ
فِيهِمْ
X
അവരിലേക്ക്
رَسُولًا
X
ഒരു ദൂതനെ
مِّنْ أَنفُسِهِمْ
X
അവരില്‍ നിന്ന് തന്നെ
يَتْلُو
X
അദ്ദേഹം ഓതിക്കേള്‍പിക്കുന്നു
عَلَيْهِمْ
X
അവര്‍ക്ക്
آيَاتِهِ
X
അവന്റെ വചനങ്ങള്‍
وَيُزَكِّيهِمْ
X
അവരെ സംസ്കരിക്കുകയും ചെയ്യുന്നു
وَيُعَلِّمُهُمُ
X
അവരെ പഠിപ്പിക്കുകയും ചെയ്യുന്നു
الْكِتَابَ
X
വേദപുസ്തകം
وَالْحِكْمَةَ
X
യുക്തിജ്ഞാനവും
وَإِن كَانُوا
X
അവര്‍ ആയിരുന്നെങ്കിലും
مِن قَبْلُ
X
അതിനു മുമ്പ്
لَفِي ضَلَالٍ
X
വഴികേടില്‍
مُّبِينٍ
X
വ്യക്തമായ
﴿3:164﴾ مَّا كَانَ اللَّهُ
X
അല്ലാഹുവിന്റെ ചര്യയല്ല
لِيَذَرَ
X
ഉപേക്ഷിക്കുക എന്നത്
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
عَلَىٰ مَا أَنتُمْ عَلَيْهِ
X
നിങ്ങള്‍ ഏതൊരവസ്ഥയിലാണോ ഉള്ളത് അതില്‍, നിങ്ങള്‍ ഇന്നുള്ള അവസ്ഥയില്‍
حَتَّىٰ يَمِيزَ
X
വേര്‍തിരിക്കുന്നതു വരെ, വേര്‍തിരിക്കാതെ
الْخَبِيثَ
X
തിയ്യതിനെ, ചീത്തതിനെ
مِنَ الطَّيِّبِۗ
X
നല്ലതില്‍ നിന്ന്
وَمَا كَانَ اللَّهُ لِيُطْلِعَكُمْ
X
അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തുകയെന്നതും അവന്റ ചര്യയല്ല
عَلَى الْغَيْبِ
X
അഭൗതിക കാര്യങ്ങള്‍
وَلَٰكِنَّ اللَّهَ
X
പക്ഷേ അല്ലാഹു
يَجْتَبِي
X
തെരഞ്ഞെടുക്കുന്നു
مِن رُّسُلِهِ
X
അവന്റെ ദൂതന്‍മാരില്‍നിന്ന്
مَن يَشَاءُۖ
X
അവന്‍ ഇഛിക്കുന്നവരെ
فَآمِنُوا
X
അതിനാല്‍ നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِۚ
X
അവന്റെ ദൂതന്‍മാരിലും
وَإِن تُؤْمِنُوا
X
നിങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍
فَلَكُمْ
X
അപ്പോള്‍ നിങ്ങള്‍ക്കുണ്ട്
أَجْرٌ
X
പ്രതിഫലം
عَظِيمٌ
X
മഹത്തായ
﴿3:179﴾ كُلُّ نَفْسٍ
X
എല്ലാ ദേഹവും (മനുഷ്യരും)
ذَائِقَةُ
X
രുചിക്കുന്നതാണ്
الْمَوْتِۗ
X
മരണം
وَإِنَّمَا تُوَفَّوْنَ
X
നിശ്ചയം, പൂര്‍ണമായും നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത്
أُجُورَكُمْ
X
നിങ്ങളുടെ (കര്‍മ) ഫലങ്ങള്‍(മാത്രമാണ്)
يَوْمَ الْقِيَامَةِۖ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ (മാത്രമാണ്)
فَمَن
X
അപ്പോള്‍ ആര്‍
زُحْزِحَ
X
അകറ്റപ്പെട്ടു
عَنِ النَّارِ
X
നരകത്തില്‍നിന്ന്
وَأُدْخِلَ
X
പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു
الْجَنَّةَ
X
സ്വര്‍ഗത്തില്‍
فَقَدْ فَازَۗ
X
തീര്‍ച്ചയായും അവന്‍ വിജയം വരിച്ചു
وَمَا الْحَيَاةُ
X
ജീവിതമല്ല
الدُّنْيَا
X
ഐഹിക
إِلَّا مَتَاعُ
X
ചരക്കല്ലാതെ
الْغُرُورِ
X
വഞ്ചനയുടെ
﴿3:185﴾ لَتُبْلَوُنَّ
X
തീര്‍ച്ചയായും നിങ്ങള്‍ പരീക്ഷിക്കപ്പെടും
فِي أَمْوَالِكُمْ
X
നിങ്ങളുടെ സമ്പത്തില്‍
وَأَنفُسِكُمْ
X
നിങ്ങളുടെ ശരീരങ്ങളിലും
وَلَتَسْمَعُنَّ
X
തീര്‍ച്ചയായും നിങ്ങള്‍ കേള്‍ക്കുകയും ചെയ്യും
مِنَ الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരില്‍നിന്ന്
الْكِتَابَ
X
വേദം
مِن قَبْلِكُمْ
X
നിങ്ങള്‍ക്ക് മുമ്പ്
وَمِنَ الَّذِينَ أَشْرَكُوا
X
ബഹുദൈവ വിശ്വാസികളില്‍നിന്നും
أَذًى
X
ദ്രോഹ(കരമായ വര്‍ത്തമാനങ്ങള്‍)
كَثِيرًاۚ
X
ധാരാളം
وَإِن تَصْبِرُوا
X
നിങ്ങള്‍ ക്ഷമിക്കുന്നുവെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുകയുമാണെങ്കില്‍
فَإِنَّ ذَٰلِكَ
X
തീര്‍ച്ചയായും അത്
مِنْ عَزْمِ الْأُمُورِ
X
നിശ്ചയ ദാര്‍ഢ്യമുള്ള കാര്യങ്ങളില്‍പെട്ടതാണ്
﴿3:186﴾ وَإِنَّ مِنْ أَهْلِ الْكِتَابِ
X
നിശ്ചയം വേദക്കാരിലുണ്ട്
لَمَن يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍
وَمَا أُنزِلَ إِلَيْكُمْ
X
നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
وَمَا أُنزِلَ إِلَيْهِمْ
X
അവര്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും
خَاشِعِينَ لِلَّهِ
X
അല്ലാഹുവിനോട് ഭയമുള്ളവരായി
لَا يَشْتَرُونَ
X
അവര്‍ വില്‍ക്കുകയില്ല
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
ثَمَنًا
X
വിലക്ക്
قَلِيلًاۗ
X
തുഛമായ
أُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْۗ
X
അവരുടെ (തങ്ങളുടെ) നാഥന്റെ അടുക്കല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَرِيعُ الْحِسَابِ
X
അതിവേഗം കണക്കുനോക്കുന്നവനാണ്
﴿3:199﴾ وَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെട്ടാല്‍, ആശങ്കിക്കുന്നുവെങ്കില്‍
أَلَّا تُقْسِطُوا
X
നിങ്ങള്‍ക്ക് നീതിപാലിക്കാനാവില്ലെന്ന്
فِي الْيَتَامَىٰ
X
അനാഥകളുടെ കാര്യത്തില്‍
فَانكِحُوا
X
നിങ്ങള്‍ വിവാഹം ചെയ്യുക
مَا طَابَ
X
ഇഷ്ടപ്പെട്ട
لَكُم
X
നിങ്ങള്‍ക്ക്
مِّنَ النِّسَاءِ
X
സ്ത്രീകളില്‍ നിന്ന്
مَثْنَىٰ
X
രണ്ടോ (ഈരണ്ടോ)
وَثُلَاثَ
X
മൂന്നോ (മുമ്മൂന്നോ)
وَرُبَاعَۖ
X
നാലോ (നന്നാലോ)
فَإِنْ خِفْتُمْ
X
എന്നാല്‍ നിങ്ങള്‍ ഭയപ്പെടുന്നുവെങ്കില്‍
أَلَّا تَعْدِلُوا
X
നിങ്ങള്‍ നീതിപാലിക്കാനാവില്ലെന്ന്
فَوَاحِدَةً
X
എങ്കില്‍ ഒരൊറ്റ സ്ത്രീയെ
أَوْ مَا مَلَكَتْ
X
അല്ലെങ്കില്‍ അധീനപ്പെടുത്തിയതിനെ
أَيْمَانُكُمْۚ
X
നിങ്ങളുടെ വലം കൈകള്‍
ذَٰلِكَ
X
അതാണ്
أَدْنَىٰ
X
ഏറ്റം നല്ലത് (ഏറ്റം അടുത്തത്)
أَلَّا تَعُولُوا
X
നിങ്ങള്‍ അനീതി ചെയ്യാതിരിക്കാന്‍
﴿4:3﴾ يُوصِيكُمُ
X
നിങ്ങളെ ഉപദേശിക്കുന്നു
اللَّهُ
X
അല്ലാഹു
فِي أَوْلَادِكُمْۖ
X
നിങ്ങളുടെ മക്കളുടെ കാര്യത്തില്‍
لِلذَّكَرِ
X
പുരുഷനുണ്ട്
مِثْلُ
X
പോലെ, തുല്യമായ
حَظِّ
X
വിഹിതം
الْأُنثَيَيْنِۚ
X
രണ്ടു സ്ത്രീകളുടെ
فَإِن كُنَّ
X
ഇനി അവര്‍ ആയിരുന്നാല്‍
نِسَاءً
X
പെണ്‍മക്കള്‍ മാത്രം
فَوْقَ
X
ഏറെ
اثْنَتَيْنِ
X
രണ്ടില്‍
فَلَهُنَّ
X
അവര്‍ക്കുണ്ട്
ثُلُثَا
X
മൂന്നില്‍ രണ്ട് ഭാഗം
مَا تَرَكَۖ
X
അവന്‍(മരിച്ചയാള്‍)വിട്ടേച്ചുപോയ(സ്വത്തിന്റെ)
وَإِن كَانَتْ
X
അവള്‍ ആയിരുന്നാല്‍
وَاحِدَةً
X
ഒരുവള്‍(മകള്‍)മാത്രമാണെങ്കില്‍
فَلَهَا
X
അവള്‍ക്കുണ്ട്
النِّصْفُۚ
X
പാതി
وَلِأَبَوَيْهِ
X
അവന്റെ മാതാപിതാക്കള്‍ക്കുണ്ട്
لِكُلِّ وَاحِدٍ
X
ഓരോരുത്തര്‍ക്കും
مِّنْهُمَا
X
അവര്‍ രണ്ടുപേരില്‍
السُّدُسُ
X
ആറിലൊന്നുവീതം
مِمَّا تَرَكَ
X
അവന്‍ വിട്ടേച്ചുപോയതിന്റെ
إِن كَانَ
X
ഉണ്ടെങ്കില്‍
لَهُ
X
അവന് (മരിച്ചയാള്‍ക്ക്)
وَلَدٌۚ
X
സന്താനം
فَإِن لَّمْ يَكُن
X
അഥവാ ഇല്ലെങ്കില്‍
لَّهُ
X
അവന്
وَلَدٌ
X
സന്താനം
وَوَرِثَهُ
X
അവന്റെ അനന്തരാവകാശിയുമാണെങ്കില്‍
أَبَوَاهُ
X
അവന്റെ മാതാപിതാക്കള്‍
فَلِأُمِّهِ
X
അപ്പോള്‍ അവന്റെ മാതാവിനുണ്ടായിരിക്കും
الثُّلُثُۚ
X
മൂന്നിലൊന്ന്
فَإِن كَانَ لَهُ
X
ഇനി അയാള്‍ക്കുണ്ടെങ്കില്‍
إِخْوَةٌ
X
സഹോദരങ്ങള്‍
فَلِأُمِّهِ
X
അവന്റെ മാതാവിനുണ്ടാവും
السُّدُسُۚ
X
ആറിലൊന്ന്
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصِي
X
അവന്‍ വസ്വിയത്ത് ചെയ്യുന്നു
بِهَا
X
അതിനെപ്പറ്റി
أَوْ دَيْنٍۗ
X
അല്ലെങ്കില്‍ കടത്തിനും
آبَاؤُكُمْ
X
നിങ്ങളുടെ പിതാക്കള്‍
وَأَبْنَاؤُكُمْ
X
നിങ്ങളുടെ മക്കള്‍
لَا تَدْرُونَ
X
നിങ്ങള്‍ക്കറിയില്ല
أَيُّهُمْ
X
ആവരില്‍ ആരാണ്
أَقْرَبُ
X
കൂടുതല്‍ അടുത്തവര്‍
لَكُمْ
X
നിങ്ങള്‍ക്ക്
نَفْعًاۚ
X
ഉപകരിക്കുക (ഉപകാരത്താല്‍)
فَرِيضَةً
X
ഈ ഓഹരി നിര്‍ണ്ണയം
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്നുള്ളതാണ്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കും
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
തികഞ്ഞ യുക്തമാനും
﴿4:11﴾ وَلَكُمْ
X
നിങ്ങള്‍ക്കുള്ളതാണ്
نِصْفُ
X
പാതി
مَا تَرَكَ
X
വിട്ടേച്ചുപോയതിന്റെ
أَزْوَاجُكُمْ
X
നിങ്ങളുടെ ഭാര്യമാര്‍
إِن لَّمْ يَكُن
X
ഇല്ലെങ്കില്‍
لَّهُنَّ
X
അവര്‍ക്ക്
وَلَدٌۚ
X
സന്താനം
فَإِن كَانَ
X
ഇനി ഉണ്ടെങ്കില്‍
لَهُنَّ
X
അവര്‍ക്ക്
وَلَدٌ
X
കുട്ടി (മക്കള്‍)
فَلَكُمُ
X
നിങ്ങള്‍ക്കുണ്ടാവുക
الرُّبُعُ
X
നാലിലൊന്നാണ്
مِمَّا تَرَكْنَۚ
X
അവര്‍ വിട്ടേച്ചുപോയതിന്റെ
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصِينَ بِهَا
X
അവര്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۚ
X
അല്ലെങ്കില്‍ കടത്തിനും
وَلَهُنَّ
X
അവര്‍ക്കുള്ളതാണ്
الرُّبُعُ
X
നാലിലൊന്ന്
مِمَّا تَرَكْتُمْ
X
നിങ്ങള്‍ വിട്ടേച്ചുപോയതിന്റെ
إِن لَّمْ يَكُن لَّكُمْ
X
നിങ്ങള്‍ക്കില്ലങ്കില്‍
وَلَدٌۚ
X
മക്കള്‍
فَإِن كَانَ
X
അഥവാ ഉണ്ടെങ്കില്‍
لَكُمْ
X
നിങ്ങള്‍ക്ക്
وَلَدٌ
X
മക്കള്‍
فَلَهُنَّ
X
അവര്‍ക്കുണ്ടാവുക
الثُّمُنُ
X
എട്ടിലൊന്നാണ്
مِمَّا تَرَكْتُمۚ
X
നിങ്ങള്‍ വിട്ടേച്ചുപോയതില്‍ നിന്ന്
مِّن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
تُوصُونَ بِهَا
X
നിങ്ങള്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۗ
X
അല്ലെങ്കില്‍ കടത്തിന്
وَإِن كَانَ رَجُلٌ
X
ഒരു പുരുഷന്‍ ആണെങ്കില്‍
يُورَثُ
X
അനന്തരമെടുക്കപ്പെടുന്ന
كَلَالَةً
X
പിതാവും മക്കളും ജീവിച്ചിരിപ്പില്ലാത്തവന്‍
أَوِ امْرَأَةٌ
X
അല്ലെങ്കില്‍ സ്ത്രീ
وَلَهُ
X
അവനുണ്ട്
أَخٌ
X
ഒരു സഹോദരന്‍
أَوْ أُخْتٌ
X
അല്ലെങ്കില്‍ ഒരു സഹോദരി
فَلِكُلِّ وَاحِدٍ
X
അപ്പോള്‍ ഓരോരുത്തര്‍ക്കുമുണ്ട്
مِّنْهُمَا
X
അവര്‍ രണ്ട്പേരില്‍
السُّدُسُۚ
X
ആറിലൊന്ന്
فَإِن كَانُوا
X
ഇനി അവര്‍ ആണെങ്കില്‍
أَكْثَرَ مِن ذَٰلِكَ
X
അതില്‍ കൂടുതല്‍
فَهُمْ
X
അപ്പോള്‍ അവര്‍
شُرَكَاءُ
X
പങ്കാളികളാകുന്നു
فِي الثُّلُثِۚ
X
മൂന്നിലൊന്നില്‍
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصَىٰ بِهَا
X
ചെയ്യപ്പെടുന്ന വസ്വിയത്ത്
أَوْ دَيْنٍ
X
അല്ലെങ്കില്‍ കടത്തിനും
غَيْرَ مُضَارٍّۚ
X
ദ്രോഹകരമല്ലാത്ത
وَصِيَّةً
X
ഉപദേശമായ നിലയില്‍
مِّنَ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവന്‍
حَلِيمٌ
X
ഏറെ ക്ഷമിക്കുന്നവന്‍
﴿4:12﴾ وَإِنْ أَرَدتُّمُ
X
നിങ്ങള്‍ ഉദ്ദേശിച്ചുവെങ്കില്‍
اسْتِبْدَالَ
X
മാറ്റാന്‍
زَوْجٍ
X
ഒരു ഭാര്യയെ
مَّكَانَ
X
സ്ഥാനത്ത്
زَوْجٍ
X
(മറ്റൊരു) ഭാര്യയുടെ
وَآتَيْتُمْ
X
നിങ്ങള്‍ കൊടുത്തിട്ടുണ്ട്
إِحْدَاهُنَّ
X
അവരില്‍ ഒരുവള്‍ക്ക്
قِنطَارًا
X
(ധനത്തിന്റെ) ഒരു കൂമ്പാരം
فَلَا تَأْخُذُوا
X
നിങ്ങള്‍ എടുക്കരുത്, തിരിച്ചുവാങ്ങരുത്
مِنْهُ
X
അതില്‍ നിന്ന്
شَيْئًاۚ
X
യാതൊന്നും
أَتَأْخُذُونَهُ
X
നിങ്ങള്‍ അത് തിരിച്ചുവാങ്ങുകയോ
بُهْتَانًا
X
കള്ളം കെട്ടിച്ചമച്ചും
وَإِثْمًا
X
പാപം (ചെയ്തും)
مُّبِينًا
X
വ്യക്തമായ
﴿4:20﴾ وَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെട്ടാല്‍
شِقَاقَ
X
ഭിന്നിപ്പ്
بَيْنِهِمَا
X
അവര്‍ രണ്ടുപേര്‍(ദമ്പതിമാര്‍)ക്കിടയില്‍
فَابْعَثُوا
X
നിങ്ങള്‍ അയക്കുക(നിയോഗിക്കുക)
حَكَمًا
X
ഒരു മധ്യസ്ഥനെ
مِّنْ أَهْلِهِ
X
അവന്റെ ആള്‍ക്കാരില്‍ നിന്ന്
وَحَكَمًا
X
ഒരു മധ്യസ്ഥനെ
مِّنْ أَهْلِهَا
X
അവളുടെ ആള്‍ക്കാരില്‍ നിന്ന്
إِن يُرِيدَا
X
അവര്‍ ഇരുവരും ഉദ്ദേശിക്കുന്നുവെങ്കില്‍
إِصْلَاحًا
X
അനുരഞ്ജനം
يُوَفِّقِ اللَّهُ
X
അല്ലാഹു യോജിപ്പുണ്ടാക്കുന്നതാണ്
بَيْنَهُمَاۗ
X
അവര്‍(ദമ്പതിമാര്‍)ക്കിടയില്‍
إِنَّ اللَّهَ كَانَ
X
നിശ്ചയം അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
خَبِيرًا
X
സൂക്ഷമജ്ഞന്‍
﴿4:35﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَظْلِمُ
X
അനീതി കാണിക്കുകയില്ല
مِثْقَالَ
X
തൂക്കം
ذَرَّةٍۖ
X
ഒരുഅണു
وَإِن تَكُ
X
അത് ആണെങ്കില്‍
حَسَنَةً
X
നന്മ
يُضَاعِفْهَا
X
അവന്‍ അതിനെ ഇരട്ടിപ്പിച്ച് കൊടുക്കും
وَيُؤْتِ
X
അവന്‍ നല്‍കും
مِن لَّدُنْهُ
X
അവങ്കല്‍ നിന്ന്
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿4:40﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
لَا تَقْرَبُوا
X
നിങ്ങള്‍ സമീപിക്കരുത്
الصَّلَاةَ
X
നമസ്കാരത്തെ
وَأَنتُمْ
X
നിങ്ങള്‍ ആയിരിക്കെ
سُكَارَىٰ
X
ലഹരി ബാധിച്ചവര്‍
حَتَّىٰ تَعْلَمُوا
X
നിങ്ങള്‍ അറിയുന്നത് വരെ
مَا تَقُولُونَ
X
നിങ്ങള്‍ പറയുന്നത്
وَلَا جُنُبًا
X
ജനാബത്തുകാരായും
إِلَّا عَابِرِي
X
മുറിച്ചു കടക്കുന്നവര്‍ ആയിട്ടല്ലാതെ
سَبِيلٍ
X
വഴി
حَتَّىٰ تَغْتَسِلُواۚ
X
നിങ്ങള്‍ കുളിക്കുന്നത് വരെ
وَإِن كُنتُم
X
ഇനി നിങ്ങള്‍ ആയിരുന്നാല്‍
مَّرْضَىٰ
X
രോഗികള്‍
أَوْ عَلَىٰ سَفَرٍ
X
അല്ലെങ്കില്‍ യാത്രയില്‍
أَوْ جَاءَ
X
അല്ലെങ്കില്‍ വന്നു
أَحَدٌ مِّنكُم
X
നിങ്ങളിലൊരാള്‍
مِّنَ الْغَائِطِ
X
വിസര്‍ജന സ്ഥലത്ത് നിന്ന്
أَوْ لَامَسْتُمُ
X
അല്ലെങ്കില്‍ നിങ്ങള്‍ സമ്പര്‍ക്കം നടത്തി
النِّسَاءَ
X
സ്ത്രീകളെ
فَلَمْ تَجِدُوا
X
അപ്പോള്‍ നിങ്ങള്‍ക്ക് കിട്ടിയില്ലെങ്കില്‍
مَاءً
X
വെള്ളം
فَتَيَمَّمُوا
X
അപ്പോള്‍ നിങ്ങള്‍ ഉദ്ദേശിക്കുക (ഉപയോഗിക്കുക)
صَعِيدًا
X
മണ്ണ്
طَيِّبًا
X
ശുദ്ധിയുള്ള
فَامْسَحُوا
X
നിങ്ങള്‍ തടവുക
بِوُجُوهِكُمْ
X
നിങ്ങളുടെ മുഖങ്ങളെ
وَأَيْدِيكُمْۗ
X
നിങ്ങളുടെ കൈകളെയും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَفُوًّا
X
ഏറെ മാപ്പേകുന്നവന്‍
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
﴿4:43﴾ وَإِنَّ مِنكُمْ
X
തീര്‍ച്ചയായും നിങ്ങളിലുണ്ട്
لَمَن
X
ചിലര്‍
لَّيُبَطِّئَنَّ
X
അവര്‍ അറച്ചുനില്‍ക്കുന്നു, പിന്നോട്ടടിക്കുന്നു
فَإِنْ أَصَابَتْكُم
X
നിങ്ങള്‍ക്ക് പറ്റിയാല്‍
مُّصِيبَةٌ
X
വല്ല വിപത്തും
قَالَ
X
അവന്‍ പറയും
قَدْ أَنْعَمَ اللَّهُ
X
തീര്‍ച്ചയായും അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു
عَلَيَّ
X
എന്നെ, എന്റെമേല്‍
إِذْ لَمْ أَكُن
X
ഞാന്‍ അല്ലാതിരുന്ന സ്ഥിതിക്ക്
مَّعَهُمْ
X
അവരോടൊപ്പം
شَهِيدًا
X
ഹാജറായവന്‍
﴿4:72﴾ أَيْنَمَا تَكُونُوا
X
നിങ്ങള്‍ എവിടെയായിരുന്നാലും
يُدْرِككُّمُ
X
നിങ്ങളെ പിടികൂടും
الْمَوْتُ
X
മരണം
وَلَوْ كُنتُمْ
X
നിങ്ങളായിരുന്നാലും
فِي بُرُوجٍ
X
കോട്ടകളില്‍
مُّشَيَّدَةٍۗ
X
ഭദ്രമായ
وَإِن تُصِبْهُمْ
X
അവരെ ബാധിക്കുന്നുവെങ്കില്‍
حَسَنَةٌ
X
വല്ല നന്മയും
يَقُولُوا
X
അവര്‍ പറയും
هَٰذِهِ
X
ഇത്
مِنْ عِندِ اللَّهِۖ
X
അല്ലാഹുവില്‍ നിന്നുള്ളതാണ്
وَإِن تُصِبْهُمْ
X
അവരെ ബാധിക്കുന്നുവെങ്കില്‍
سَيِّئَةٌ
X
വല്ല തിന്മയും
يَقُولُوا
X
അവര്‍ പറയും
هَٰذِهِ
X
ഇത്
مِنْ عِندِكَۚ
X
നിന്റെ പക്കല്‍ നിന്നുള്ളതാണ്
قُلْ
X
പറയുക
كُلٌّ
X
എല്ലാം
مِّنْ عِندِ اللَّهِۖ
X
അല്ലാഹുവിങ്കല്‍ നിന്ന് തന്നെ
فَمَالِ هَٰؤُلَاءِ الْقَوْمِ
X
അപ്പോള്‍ ഈ ജനത്തിന് എന്തുപറ്റി
لَا يَكَادُونَ يَفْقَهُونَ
X
അവര്‍ മനസ്സിലാക്കുന്നില്ല
حَدِيثًا
X
ഒരു കാര്യവും, ഒരു വൃത്താന്തവും
﴿4:78﴾ وَمَا كَانَ
X
ആയിട്ടില്ല, ആകാവതല്ല
لِمُؤْمِنٍ
X
ഒരു വിശ്വാസിക്കും
أَن يَقْتُلَ
X
വധിക്കുകയെന്നത്
مُؤْمِنًا
X
(മറ്റൊരു) വിശ്വാസിയെ
إِلَّا خَطَأًۚ
X
അബദ്ധമായിട്ടല്ലാതെ
وَمَن قَتَلَ
X
ഒരുവന്‍ കൊന്നാല്‍
مُؤْمِنًا
X
ഒരു വിശ്വാസിയെ
خَطَأً
X
അബദ്ധത്തില്‍
فَتَحْرِيرُ
X
അപ്പോള്‍ മോചിപ്പിക്കലാകുന്നു
رَقَبَةٍ
X
ഒരു അടിമയെ
مُّؤْمِنَةٍ
X
വിശ്വാസിയായ
وَدِيَةٌ
X
നഷ്ടപരിഹാരവും
مُّسَلَّمَةٌ
X
നല്‍കപ്പെടുന്ന, ഏല്‍പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
X
അവന്റെ അവകാശികള്‍ക്ക്
إِلَّا أَن يَصَّدَّقُواۚ
X
അവര്‍ ദാനമായി(വിട്ടുകൊടുത്താല്‍)ഒഴികെ
فَإِن كَانَ
X
ഇനി അവനാണെങ്കില്‍
مِن قَوْمٍ
X
ഒരു ജനത്തില്‍ നിന്ന്
عَدُوٍّ
X
ശത്രു
لَّكُمْ
X
നിങ്ങളുടെ
وَهُوَ مُؤْمِنٌ
X
അവന്‍ വിശ്വാസിയാണ്
فَتَحْرِيرُ
X
എങ്കില്‍ മോചിപ്പിക്കലാണ്
رَقَبَةٍ
X
ഒരടിമയെ
مُّؤْمِنَةٍۖ
X
വിശ്വാസിയായ
وَإِن كَانَ
X
അവനാണെങ്കില്‍
مِن قَوْمٍ
X
ഒരു ജനത്തില്‍ നിന്ന്
بَيْنَكُمْ وَبَيْنَهُم
X
നിങ്ങള്‍ക്കും അവര്‍ക്കുമിടയിലുണ്ട്
مِّيثَاقٌ
X
സഖ്യം, ഉടമ്പടി
فَدِيَةٌ
X
എന്നാല്‍ നഷ്ടപരിഹാരം
مُّسَلَّمَةٌ
X
നല്‍കപ്പെടുന്ന, ഏല്‍പ്പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
X
അവന്റെ അവകാശികള്‍ക്ക്
وَتَحْرِيرُ
X
മോചിപ്പിക്കലും
رَقَبَةٍ
X
ഒരടിമയെ
مُّؤْمِنَةٍۖ
X
വിശ്വാസിയായ
فَمَن لَّمْ يَجِدْ
X
ആര്‍ക്കെങ്കിലും കിട്ടിയില്ലെങ്കില്‍ (സാധ്യമല്ലെങ്കില്‍)
فَصِيَامُ
X
നോമ്പ്
شَهْرَيْنِ
X
രണ്ടുമാസം
مُتَتَابِعَيْنِ
X
തുടര്‍ച്ചയായി
تَوْبَةً
X
പശ്ചാതാപമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്ന്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:92﴾ إِن يَدْعُونَ
X
അവര്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നില്ല
مِن دُونِهِ
X
അവനെക്കൂടാതെ
إِلَّا إِنَاثًا
X
ചിലദേവതകളെയല്ലാതെ
وَإِن يَدْعُونَ
X
അവര്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്നില്ല
إِلَّا شَيْطَانًا
X
പിശാചിനെയല്ലാതെ
مَّرِيدًا
X
ധിക്കാരിയായ
﴿4:117﴾ وَإِنِ امْرَأَةٌ خَافَتْ
X
ഒരു സ്ത്രീ ഭയപ്പെട്ടാല്‍
مِن بَعْلِهَا
X
തന്റെ ഭര്‍ത്താവില്‍ നിന്ന്
نُشُوزًا
X
പിണക്കം
أَوْ إِعْرَاضًا
X
അല്ലെങ്കില്‍ അവഗണന
فَلَا جُنَاحَ
X
എന്നാല്‍ കുറ്റമില്ല
عَلَيْهِمَا
X
അവര്‍ രണ്ടുപേരുടെമേലും
أَن يُصْلِحَا
X
രണ്ടുപേരും ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍
بَيْنَهُمَا
X
തങ്ങള്‍ക്കിടയില്‍
صُلْحًاۚ
X
ഒരു ഒത്തുതീര്‍പ്പ്
وَالصُّلْحُ
X
ഒത്തുതീര്‍പ്പാണ്
خَيْرٌۗ
X
ഉത്തമം
وَأُحْضِرَتِ
X
ഹാജരാക്കപ്പെട്ടിരിക്കുന്നു (കുടികൊള്ളുന്നു)
الْأَنفُسُ
X
(മനുഷ്യ) മനസ്സുകളില്‍
الشُّحَّۚ
X
പിശുക്ക് (സങ്കുചിതത്വം)
وَإِن تُحْسِنُوا
X
നിങ്ങള്‍ നന്മചെയ്യുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുകയും
فَإِنَّ اللَّهَ كَانَ
X
അപ്പോള്‍ തീര്‍ച്ചയായും അല്ലാഹു ആയിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നവയൊക്കെയും
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿4:128﴾ وَلَن تَسْتَطِيعُوا
X
നിങ്ങള്‍ക്ക് ഒരിക്കലും സാധ്യമാകയില്ല
أَن تَعْدِلُوا
X
നിങ്ങള്‍ (തുല്യ)നീതിപാലിക്കാന്‍
بَيْنَ النِّسَاءِ
X
ഭാര്യമാര്‍ക്കിടയില്‍
وَلَوْ حَرَصْتُمْۖ
X
നിങ്ങള്‍ (എത്ര) ആഗ്രഹിച്ചാലും
فَلَا تَمِيلُوا
X
അതിനാല്‍ നിങ്ങള്‍ ചായരുത്
كُلَّ الْمَيْلِ
X
പൂര്‍ണ്ണമായ ചായ്‌വ്‌
فَتَذَرُوهَا
X
അങ്ങനെ നിങ്ങള്‍ അവളെ ഉപേക്ഷിക്കുന്നു (ഉപേക്ഷിക്കും വിധം)
كَالْمُعَلَّقَةِۚ
X
കെട്ടിയിട്ടവളെപ്പോലെ
وَإِن تُصْلِحُوا
X
നിങ്ങള്‍ നന്നാക്കുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ സൂക്ഷമത കാണിക്കുകയും
فَإِنَّ اللَّهَ
X
അപ്പോള്‍ തീര്‍ച്ചയായും അല്ലാഹു
كَانَ
X
ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമകാരുണികന്‍
﴿4:129﴾ وَإِن يَتَفَرَّقَا
X
അവരിരുവരും വേര്‍പിരിയുകയാണെങ്കില്‍
يُغْنِ اللَّهُ
X
അല്ലാഹു ധന്യരാക്കും
كُلًّا
X
ഓരോരുത്തരെയും
مِّن سَعَتِهِۚ
X
തന്റെ അപാരമായ അനുഗ്രഹത്താല്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
وَاسِعًا
X
ഏറെ വിശാലതയുള്ളവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:130﴾ وَلِلَّهِ
X
അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَلَقَدْ وَصَّيْنَا
X
തീര്‍ച്ചയായും നാം ഉപദേശിച്ചിട്ടുണ്ട്
الَّذِينَ أُوتُوا الْكِتَابَ
X
വേദം നല്‍കപ്പെട്ടവരോട്
مِن قَبْلِكُمْ
X
നിങ്ങള്‍ക്കുമുമ്പ്
وَإِيَّاكُمْ
X
നിങ്ങളോടും
أَنِ اتَّقُوا اللَّهَۚ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന്
وَإِن تَكْفُرُوا
X
നിങ്ങള്‍ നിഷേധിക്കുന്നുവെങ്കില്‍
فَإِنَّ لِلَّهِ
X
അപ്പോള്‍ അല്ലാഹുവിന്റേതാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۚ
X
ഭൂമിയിലുള്ളതും
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَنِيًّا
X
പരാശ്രയമില്ലാത്തവന്‍
حَمِيدًا
X
സ്തുത്യര്‍ഹന്‍
﴿4:131﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُونُوا
X
നിങ്ങള്‍ ആയിരിക്കുവിന്‍
قَوَّامِينَ
X
സദാ നിലകൊള്ളുന്നവര്‍
بِالْقِسْطِ
X
നീതിയില്‍
شُهَدَاءَ
X
സാക്ഷ്യം വഹിക്കുന്നവര്‍
لِلَّهِ
X
അല്ലാഹുവിന് വേണ്ടി
وَلَوْ عَلَىٰ أَنفُسِكُمْ
X
അത് നിങ്ങള്‍ക്ക് തന്നെ എതിരായിരുന്നാലും
أَوِ الْوَالِدَيْنِ
X
അല്ലെങ്കില്‍ (നിങ്ങളുടെ) മാതാപിതാക്കള്‍ക്ക്
وَالْأَقْرَبِينَۚ
X
അടുത്തബന്ധുക്കള്‍ക്കും
إِن يَكُنْ
X
അവന്‍ ആയിരുന്നാല്‍
غَنِيًّا
X
ധനികന്‍
أَوْ فَقِيرًا
X
അല്ലെങ്കില്‍ ദരിദ്രന്‍
فَاللَّهُ
X
അപ്പോള്‍ അല്ലാഹുവാണ്
أَوْلَىٰ
X
കൂടുതല്‍ അടുപ്പമുള്ളവന്‍
بِهِمَاۖ
X
ഇരുകൂട്ടരോടും
فَلَا تَتَّبِعُوا
X
അതിനാല്‍ നിങ്ങള്‍ പിന്‍പറ്റരുത്
الْهَوَىٰ
X
സ്വേഛയെ
أَن تَعْدِلُواۚ
X
നിങ്ങള്‍ നീതി നടത്താതിരിക്കാന്‍
وَإِن تَلْوُوا
X
നിങ്ങള്‍ വള(ച്ചൊടി)ക്കുകയോ
أَوْ تُعْرِضُوا
X
അല്ലെങ്കില്‍ ഒഴിഞ്ഞുമാറുകയോ ചെയ്യുകയാണെങ്കില്‍
فَإِنَّ اللَّهَ كَانَ
X
അപ്പോള്‍ നിശ്ചയമായും അല്ലാഹു ആയിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച്
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿4:135﴾ الَّذِينَ يَتَرَبَّصُونَ
X
അവര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു, പ്രതീക്ഷിച്ചു
بِكُمْ
X
നിങ്ങളെ
فَإِن كَانَ لَكُمْ
X
നിങ്ങള്‍ക്ക് ഉണ്ടായാല്‍
فَتْحٌ
X
വല്ല വിജയവും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
قَالُوا
X
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَكُن
X
ഞങ്ങള്‍ ആയിരുന്നില്ലേ
مَّعَكُمْ
X
നിങ്ങളോടൊപ്പം
وَإِن كَانَ لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക് ഉണ്ടായാല്‍
نَصِيبٌ
X
ഒരു വിഹിതം, നേട്ടം
قَالُوا
X
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَسْتَحْوِذْ عَلَيْكُمْ
X
ഞങ്ങള്‍ നിങ്ങളെ വലയം ചെയ്തിരുന്നില്ലേ
﴿4:141﴾