Repeated Words in Quran

< >
Total Found : 16
وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
لَا تُفْسِدُوا
X
നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത് (എന്ന്)
فِي الْأَرْضِ
X
ഭൂമിയില്‍
قَالُوا
X
അവര്‍ പറയും
إِنَّمَا نَحْنُ
X
നിശ്ചയം ഞങ്ങള്‍
مُصْلِحُونَ
X
നന്മ വരുത്തുന്നവര്‍ (മാത്രമാകുന്നു)
﴿2:11﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
كَمَا آمَنَ
X
വിശ്വസിച്ചതുപോലെ
النَّاسُ
X
ജനങ്ങള്‍
قَالُوا
X
അവര്‍ ചോദിക്കും
أَنُؤْمِنُ
X
ഞങ്ങള്‍ വിശ്വസിക്കണമെന്നോ
كَمَا آمَنَ
X
വിശ്വസിച്ചപോലെ
السُّفَهَاءُۗ
X
വിഡ്ഢികള്‍
أَلَا
X
അറിയുക
إِنَّهُمْ
X
നിശ്ചയം അവര്‍
هُمُ السُّفَهَاءُ
X
അവര്‍ തന്നെയാണ് വിഡ്ഢികള്‍
وَلَٰكِن
X
പക്ഷേ
لَّا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿2:13﴾ وَإِذَا لَقُوا
X
അവര്‍ കണ്ടുമുട്ടുമ്പോള്‍
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَوْا
X
അവര്‍ തനിച്ചാവുമ്പോള്‍
إِلَىٰ شَيَاطِينِهِمْ
X
അവരുടെ പിശാചുക്കളുടെകൂടെ
قَالُوا
X
അവര്‍ പറയും
إِنَّا مَعَكُمْ
X
നിശ്ചയം ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ്
إِنَّمَا نَحْنُ
X
നിശ്ചയം ഞങ്ങള്‍
مُسْتَهْزِئُونَ
X
പരിഹസിക്കുന്നവര്‍ (മാത്രമാകുന്നു)
﴿2:14﴾ يَكَادُ
X
ആകാറാകുന്നു
الْبَرْقُ
X
മിന്നല്‍പ്പിണര്‍
يَخْطَفُ
X
അത് റാഞ്ചിയെടുക്കുന്നു
أَبْصَارَهُمْۖ
X
അവരുടെ ദൃഷ്ടികളെ
كُلَّمَا أَضَاءَ
X
അത് പ്രകാശം പരത്തുമ്പോഴെല്ലാം
لَهُم
X
അവര്‍ക്ക്
مَّشَوْا
X
അവര്‍ നടക്കും
فِيهِ
X
അതിലൂടെ
وَإِذَا أَظْلَمَ
X
ഇരുള്‍ മൂടിയാല്‍
عَلَيْهِمْ
X
അവര്‍ക്ക്
قَامُواۚ
X
അവര്‍ നില്‍ക്കും
وَلَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
لَذَهَبَ
X
ഇല്ലാതാക്കുമായിരുന്നു, നീക്കിക്കളയുമായിരുന്നു
بِسَمْعِهِمْ
X
അവരുടെ കേള്‍വിയെ
وَأَبْصَارِهِمْۚ
X
അവരുടെ ദൃഷ്ടികളെയും
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവനാകുന്നു
﴿2:20﴾ وَإِذَا لَقُوا
X
അവര്‍ കണ്ടുമുട്ടുമ്പോള്‍
الَّذِينَ آمَنُوا
X
സത്യവിശ്വാസികളെ
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَا
X
തനിച്ചാകുമ്പോള്‍
بَعْضُهُمْ
X
അവരിലെ ചിലര്‍
إِلَىٰ بَعْضٍ
X
ചിലരുമായി
قَالُوا
X
അവര്‍ പറയും
أَتُحَدِّثُونَهُم
X
നിങ്ങള്‍ ഇവരോട് പറയുകയോ
بِمَا فَتَحَ اللَّهُ
X
അല്ലാഹു വെളിപ്പെടുത്തിത്തന്നതിനെപറ്റി
عَلَيْكُمْ
X
നിങ്ങള്‍ക്ക്
لِيُحَاجُّوكُم
X
അവര്‍ നിങ്ങളോട് ന്യായവാദം നടത്താന്‍
بِهِ
X
അത് വഴി
عِندَ رَبِّكُمْۚ
X
നിങ്ങളുടെ നാഥന്റെ അരികെ
أَفَلَا تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
﴿2:76﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِمَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയതില്‍
قَالُوا
X
അവര്‍ പറയും
نُؤْمِنُ
X
ഞങ്ങള്‍ വിശ്വസിക്കുന്നു
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
عَلَيْنَا
X
ഞങ്ങള്‍ക്ക്
وَيَكْفُرُونَ
X
അവര്‍ നിഷേധിക്കുകയും ചെയ്യുന്നു
بِمَا وَرَاءَهُ
X
അതിന്റെ പിറകിലുള്ളതിനെ
وَهُوَ
X
അതാകട്ടെ
الْحَقُّ
X
സത്യമാണ്
مُصَدِّقًا
X
ശരിവെക്കുന്ന
لِّمَا مَعَهُمْۗ
X
അവരുടെ വശമുള്ളതിനെ
قُلْ
X
പറയുക
فَلِمَ
X
എന്നാലെന്തിന്
تَقْتُلُونَ
X
നിങ്ങള്‍ കൊന്നുകൊണ്ടിരുന്നു
أَنبِيَاءَ اللَّهِ
X
അല്ലാഹുവിന്റെ പ്രവാചകന്മാരെ
مِن قَبْلُ
X
മുമ്പ്
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿2:91﴾ بَدِيعُ
X
മുന്‍ മാതൃകകളില്ലാതെ സൃഷ്ടിച്ചവന്‍
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضِۖ
X
ഭൂമിയെയും
وَإِذَا قَضَىٰ
X
അവന്‍ തീരുമാനിച്ചുകഴിഞ്ഞാല്‍
أَمْرًا
X
ഒരു കാര്യം
فَإِنَّمَا يَقُولُ
X
നിശ്ചയമായും അവന്‍ പറയുന്നു
لَهُ
X
അതിനോട്
كُن
X
ഉണ്ടാവുക എന്ന്
فَيَكُونُ
X
അതോടെ അതുണ്ടാകുന്നു
﴿2:117﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمُ
X
അവരോട്
اتَّبِعُوا
X
നിങ്ങള്‍ പിന്‍പറ്റുക
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിതന്നത്
قَالُوا
X
അവര്‍ പറയും
بَلْ
X
എന്നാല്‍
نَتَّبِعُ
X
ഞങ്ങള്‍ പിന്‍പറ്റും
مَا أَلْفَيْنَا
X
ഞങ്ങള്‍ കണ്ടതിനെ
عَلَيْهِ
X
അതിന്‍മേല്‍
آبَاءَنَاۗ
X
ഞങ്ങളുടെ പിതാക്കളെ
أَوَلَوْ كَانَ
X
ആയിരുന്നങ്കിലും
آبَاؤُهُمْ
X
അവരുടെ പിതാക്കള്‍
لَا يَعْقِلُونَ
X
ചിന്തിക്കുന്നില്ല
شَيْئًا
X
ഒന്നും
وَلَا يَهْتَدُونَ
X
നേര്‍വഴി പ്രാപിക്കുന്നുമില്ല
﴿2:170﴾ وَإِذَا سَأَلَكَ
X
നിന്നോട് ചോദിച്ചാല്‍
عِبَادِي
X
എന്റെ ദാസന്‍മാര്‍
عَنِّي
X
എന്നെ സംബന്ധിച്ച്
فَإِنِّي
X
തീര്‍ച്ചയായും ഞാന്‍
قَرِيبٌۖ
X
സമീപസ്ഥനാണ്
أُجِيبُ
X
ഞാന്‍ ഉത്തരം ചെയ്യും
دَعْوَةَ الدَّاعِ
X
പ്രാര്‍ത്ഥിക്കുന്നവന്റെ പ്രാര്‍ത്ഥനക്ക്
إِذَا دَعَانِۖ
X
അവന്‍ എന്നോട് പ്രാര്‍ത്ഥിച്ചാല്‍
فَلْيَسْتَجِيبُوا لِي
X
അതിനാല്‍ അവന്‍ എനിക്ക് ഉത്തരം ചെയ്യട്ടെ
وَلْيُؤْمِنُوا بِي
X
അവനെന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ
لَعَلَّهُمْ
X
അവരായേക്കും
يَرْشُدُونَ
X
നേര്‍വഴിയിലാകുന്നു
﴿2:186﴾ وَإِذَا تَوَلَّىٰ
X
അവന് അധികാരം ലഭിച്ചാല്‍
سَعَىٰ
X
ശ്രമിക്കും
فِي الْأَرْضِ
X
ഭൂമിയില്‍
لِيُفْسِدَ
X
കുഴപ്പമുണ്ടാക്കാന്‍
فِيهَا
X
അതില്‍
وَيُهْلِكَ
X
നശിപ്പിക്കാനും
الْحَرْثَ
X
കൃഷി
وَالنَّسْلَۗ
X
മനുഷ്യ സന്തതികളെയും
وَاللَّهُ لَا يُحِبُّ
X
അല്ലാഹു ഇഷ്ടപ്പെടുന്നില്ല
الْفَسَادَ
X
കുഴപ്പം
﴿2:205﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُ
X
അവനോട്
اتَّقِ اللَّهَ
X
നീ അല്ലാഹുവിനെ സൂക്ഷിക്കുക
أَخَذَتْهُ
X
അവനെ പിടിച്ചുവെക്കും
الْعِزَّةُ
X
ദുരഭിമാനം
بِالْإِثْمِۚ
X
പാപത്തില്‍
فَحَسْبُهُ
X
അവന്ന് മതി
جَهَنَّمُۚ
X
നരകം
وَلَبِئْسَ
X
എത്ര ചീത്ത
الْمِهَادُ
X
കിടപ്പിടം
﴿2:206﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അവരെത്തിയാല്‍
أَجَلَهُنَّ
X
അവരുടെ അവധി
فَأَمْسِكُوهُنَّ
X
നിങ്ങള്‍ അവരെ കൂടെ നിര്‍ത്തുക
بِمَعْرُوفٍ
X
ന്യായമായ നിലയില്‍
أَوْ سَرِّحُوهُنَّ
X
അല്ലെങ്കില്‍ പിരിച്ചയക്കുക
بِمَعْرُوفٍۚ
X
മാന്യമായ നിലക്ക്
وَلَا تُمْسِكُوهُنَّ
X
നിങ്ങളവരെ പിടിച്ചുനിര്‍ത്തരുത്
ضِرَارًا
X
ദ്രോഹിക്കാന്‍ വേണ്ടി
لِّتَعْتَدُواۚ
X
അന്യായം കാണിക്കാന്‍
وَمَن يَفْعَلْ ذَٰلِكَ
X
അങ്ങനെ ചെയ്യുന്നവന്‍
فَقَدْ ظَلَمَ
X
അക്രമം പ്രവര്‍ത്തിച്ചു
نَفْسَهُۚ
X
തനിക്ക് തന്നെ
وَلَا تَتَّخِذُوا
X
നിങ്ങളെടുക്കരുത്
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
هُزُوًاۚ
X
കളിയായി
وَاذْكُرُوا
X
നിങ്ങളോര്‍ക്കുക
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ
عَلَيْكُمْ
X
നിങ്ങളുടെ മേലുള്ള
وَمَا أَنزَلَ
X
അവനിറക്കിയതും
عَلَيْكُم
X
നിങ്ങളുടെ മേല്‍
مِّنَ الْكِتَابِ
X
വേദത്തില്‍ നിന്ന്
وَالْحِكْمَةِ
X
തത്വജ്ഞാനത്തില്‍ നിന്നും
يَعِظُكُم بِهِۚ
X
അതുകൊണ്ടവന്‍ നിങ്ങളെ ഉപദേശിക്കുന്നു
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെ കുറിച്ചും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:231﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അങ്ങനെ അവരെത്തുകയും ചെയ്താല്‍
أَجَلَهُنَّ
X
അവരുടെ അവധിയില്‍
فَلَا تَعْضُلُوهُنَّ
X
നിങ്ങളവരെ വിലക്കരുത്
أَن يَنكِحْنَ
X
അവര്‍ വിവാഹം ചെയ്യുന്നതിനെ
أَزْوَاجَهُنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാരെ
إِذَا تَرَاضَوْا بَيْنَهُم
X
അവര്‍ പരസ്പരം തൃപ്തിപ്പെട്ടാല്‍
بِالْمَعْرُوفِۗ
X
ന്യായമായ നിലയില്‍
ذَٰلِكَ
X
അത്
يُوعَظُ بِهِ
X
ഉപദേശിക്കപ്പെടുന്നു
مَن كَانَ مِنكُمْ
X
നിങ്ങളില്‍ നിന്നുള്ളവരെ
يُؤْمِنُ بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്ന
وَالْيَوْمِ الْآخِرِۗ
X
അന്ത്യനാളിലും
ذَٰلِكُمْ
X
അതാകുന്നു
أَزْكَىٰ لَكُمْ
X
നിങ്ങള്‍ക്ക് ഏറ്റം സംസ്കൃതമായത്
وَأَطْهَرُۗ
X
വിശുദ്ധവും
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
وَأَنتُمْ
X
നിങ്ങള്‍
لَا تَعْلَمُونَ
X
നിങ്ങളറിയുന്നില്ല
﴿2:232﴾ هَا أَنتُمْ
X
നോക്കൂ നിങ്ങള്‍ കൂട്ടരേ
أُولَاءِ تُحِبُّونَهُمْ
X
നിങ്ങള്‍ അവരെ സ്നേഹിക്കുന്നു
وَلَا يُحِبُّونَكُمْ
X
അവരോ നിങ്ങളെ സ്നേഹിക്കുന്നില്ല
وَتُؤْمِنُونَ
X
നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യുന്നു
بِالْكِتَابِ كُلِّهِ
X
എല്ലാ വേദത്തിലും
وَإِذَا لَقُوكُمْ
X
നിങ്ങളെ അവര്‍ കണ്ടുമുട്ടിയാല്‍
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَوْا
X
(നിങ്ങളില്‍ നിന്ന്) അവര്‍ പിരിഞ്ഞുപോയാല്‍
عَضُّوا
X
അവര്‍ കടിക്കുന്നു
عَلَيْكُمُ
X
നിങ്ങളോടുള്ള അരിശംകൊണ്ട്
الْأَنَامِلَ
X
വിരലുകള്‍
مِنَ الْغَيْظِۚ
X
കോപം കാരണം
قُلْ
X
പറയുക
مُوتُوا
X
നിങ്ങള്‍ മരിച്ചുകൊള്ളുക
بِغَيْظِكُمْۗ
X
നിങ്ങളുടെ വിദ്വേഷവുമായി
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചുകളിലുള്ള(മനസ്സുകളിലുള്ള)തൊക്കെയും
﴿3:119﴾ وَإِذَا حَضَرَ
X
ഹാജറായിട്ടുണ്ടെങ്കില്‍
الْقِسْمَةَ
X
ഓഹരിവെക്കുമ്പോള്‍
أُولُو الْقُرْبَىٰ
X
ബന്ധുക്കള്‍
وَالْيَتَامَىٰ
X
അനാഥരും
وَالْمَسَاكِينُ
X
ദരിദ്രരും (അഗതികളും)
فَارْزُقُوهُم
X
നിങ്ങള്‍ അവര്‍ക്ക് കൊടുക്കുക
مِّنْهُ
X
അതില്‍ നിന്ന്
وَقُولُوا
X
നിങ്ങള്‍ പറയുക
لَهُمْ
X
അവരോട്
قَوْلًا
X
വാക്ക്
مَّعْرُوفًا
X
നല്ല, മാന്യമായ
﴿4:8﴾ إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَأْمُرُكُمْ
X
നിങ്ങളോട് കല്‍പിക്കുന്നു
أَن تُؤَدُّوا
X
നിങ്ങള്‍ വീട്ടണമെന്ന്, തിരിച്ചേല്‍പ്പിക്കണമെന്ന്
الْأَمَانَاتِ
X
വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍
إِلَىٰ أَهْلِهَا
X
അവയുടെ അവകാശികള്‍ക്ക്
وَإِذَا حَكَمْتُم
X
നിങ്ങള്‍ വിധി(തീര്‍പ്പ്)കല്‍പിച്ചാല്‍
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
أَن تَحْكُمُوا
X
നിങ്ങള്‍ വിധി കല്‍പിക്കണമെന്ന്
بِالْعَدْلِۚ
X
നീതിപൂര്‍വ്വം
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
نِعِمَّا
X
എത്ര നല്ല
يَعِظُكُم
X
ഉപദേശമാണ് നിങ്ങള്‍ക്ക് നല്‍കുന്നത്
بِهِۗ
X
അത് മുഖേന
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
سَمِيعًا
X
എല്ലാം കേള്‍ക്കുന്നവനും
بَصِيرًا
X
എല്ലാം കാണുന്നവനും
﴿4:58﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
تَعَالَوْا
X
നിങ്ങള്‍ വരിക
إِلَىٰ مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയതിലേക്ക്
وَإِلَى الرَّسُولِ
X
(അവന്റെ) ദൂതനിലേക്കും
رَأَيْتَ
X
നീ കണ്ടു, നിനക്ക് കാണാം
الْمُنَافِقِينَ
X
കപടവിശ്വാസികളെ
يَصُدُّونَ
X
അവര്‍ പിന്തിരിഞ്ഞുപോകുന്നു
عَنكَ
X
നിന്നില്‍ നിന്ന്
صُدُودًا
X
പിന്തിരിഞ്ഞുപോകല്‍
﴿4:61﴾ وَإِذَا جَاءَهُمْ
X
അവര്‍ക്ക് വന്നാല്‍
أَمْرٌ
X
വല്ല കാര്യവും
مِّنَ الْأَمْنِ
X
സമാധാനത്തിന്റെ
أَوِ الْخَوْفِ
X
അല്ലെങ്കില്‍ ഭീതിയുടെ
أَذَاعُوا بِهِۖ
X
അവര്‍ അത് പ്രചരിപ്പിക്കുകയായി
وَلَوْ رَدُّوهُ
X
അവര്‍ അത് എത്തിച്ചുകൊടുത്തിരുന്നെങ്കില്‍
إِلَى الرَّسُولِ
X
ദൈവദൂതനിലേക്ക്
وَإِلَىٰ أُولِي الْأَمْرِ
X
കൈകാര്യകര്‍ത്താക്കളിലേക്കും
مِنْهُمْ
X
അവരില്‍ പെട്ട
لَعَلِمَهُ
X
അതിനെ (അതിന്റെ സത്യാവസ്ഥ) മനസ്സിലാക്കുമായിരുന്നു
الَّذِينَ يَسْتَنبِطُونَهُ
X
അതിനെ കുറിച്ച് നിരീക്ഷണപാടവമുള്ളവര്‍
مِنْهُمْۗ
X
അവരില്‍ പെട്ട
وَلَوْلَا
X
ഇല്ലായിരുന്നുവെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെമേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
لَاتَّبَعْتُمُ
X
നിങ്ങള്‍ പിന്തുടര്‍ന്ന് പോയേനെ
الشَّيْطَانَ
X
പിശാചിനെ
إِلَّا قَلِيلًا
X
അല്‍പം ചിലരൊഴികെ
﴿4:83﴾ وَإِذَا حُيِّيتُم
X
നിങ്ങള്‍ അഭിവാദ്യം ചെയ്യപ്പെട്ടാല്‍
بِتَحِيَّةٍ
X
നല്ല അഭിവാദ്യം
فَحَيُّوا
X
അപ്പോള്‍ നിങ്ങള്‍ പ്രതിവാദ്യം ചെയ്യുക
بِأَحْسَنَ مِنْهَا
X
അതിലും നന്നായി
أَوْ رُدُّوهَاۗ
X
അല്ലെങ്കില്‍ അതിനെ (അവ്വിധമെങ്കിലും) മടക്കുക
إِنَّ اللَّهَ كَانَ
X
തീര്‍ച്ചയായും അല്ലാഹു ആയിരിക്കുന്നു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിന്മേലും
حَسِيبًا
X
കണക്ക് നോക്കുന്നവന്‍
﴿4:86﴾ وَإِذَا ضَرَبْتُمْ
X
നിങ്ങള്‍ സഞ്ചരിക്കുമ്പോള്‍
فِي الْأَرْضِ
X
ഭൂമിയില്‍
فَلَيْسَ عَلَيْكُمْ
X
നിങ്ങളുടെമേല്‍ ഇല്ല
جُنَاحٌ
X
കുറ്റം
أَن تَقْصُرُوا
X
നിങ്ങള്‍ ചുരുക്കുന്നതിന്
مِنَ الصَّلَاةِ
X
നമസ്കാരത്തില്‍ നിന്ന്
إِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെട്ടുവെങ്കില്‍
أَن يَفْتِنَكُمُ
X
നിങ്ങളെ ദ്രോഹിക്കുമെന്ന്
الَّذِينَ كَفَرُواۚ
X
സത്യനിഷേധികള്‍
إِنَّ الْكَافِرِينَ
X
നിശ്ചയമായും സത്യനിഷേധികള്‍
كَانُوا
X
അവര്‍ ആയിരിക്കുന്നു
لَكُمْ
X
നിങ്ങളുടെ
عَدُوًّا
X
ശത്രു(ക്കള്‍)
مُّبِينًا
X
പ്രത്യക്ഷമായ
﴿4:101﴾ وَإِذَا كُنتَ
X
നീ ഉണ്ടായിരുന്നാല്‍
فِيهِمْ
X
അവരില്‍
فَأَقَمْتَ
X
എന്നിട്ട് നീ നേതൃത്വം വഹിക്കുകയും
لَهُمُ
X
അവര്‍ക്ക്
الصَّلَاةَ
X
നമസ്കാരത്തിന്
فَلْتَقُمْ
X
നില്‍ക്കട്ടെ
طَائِفَةٌ
X
ഒരു കൂട്ടര്‍
مِّنْهُم
X
അവരില്‍
مَّعَكَ
X
നിന്നോടോപ്പം
وَلْيَأْخُذُوا
X
അവര്‍ എടുത്തുകൊള്ളട്ടെ
أَسْلِحَتَهُمْ
X
അവരുടെ ആയുധങ്ങള്‍
فَإِذَا سَجَدُوا
X
അവര്‍ സാഷ്ടാംഗം ചെയ്തു കഴിഞ്ഞാല്‍
فَلْيَكُونُوا
X
അവര്‍ ആവട്ടെ (മാറിനില്‍ക്കട്ടെ)
مِن وَرَائِكُمْ
X
നിങ്ങളുടെ പുറകോട്ട്
وَلْتَأْتِ
X
വരട്ടെ
طَائِفَةٌ
X
വിഭാഗം
أُخْرَىٰ
X
മറ്റെ
لَمْ يُصَلُّوا
X
അവര്‍ നമസ്കരിച്ചിട്ടില്ലാത്ത
فَلْيُصَلُّوا
X
എന്നിട്ടവര്‍ നമസ്കരിച്ചുകൊള്ളട്ടെ
مَعَكَ
X
നിന്റെ കൂടെ
وَلْيَأْخُذُوا
X
അവര്‍ എടുത്തുകൊള്ളട്ടെ (സ്വീകരിച്ചുകൊള്ളട്ടെ)
حِذْرَهُمْ
X
അവരുടെ ജാഗ്രത
وَأَسْلِحَتَهُمْۗ
X
അവരുടെ ആയുധങ്ങളും
وَدَّ
X
ആഗ്രഹിച്ചു
الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവര്‍
لَوْ تَغْفُلُونَ
X
നിങ്ങള്‍ അശ്രദ്ധരാവുകയാണെങ്കില്‍
عَنْ أَسْلِحَتِكُمْ
X
നിങ്ങളുടെ ആയുധങ്ങളെക്കുറിച്ച്
وَأَمْتِعَتِكُمْ
X
നിങ്ങളുടെ സാധന(സാമഗ്രിക)ളെക്കുറിച്ചും
فَيَمِيلُونَ
X
അപ്പോള്‍ അവര്‍ ചായും (ആഞ്ഞടിക്കും)
عَلَيْكُم
X
നിങ്ങളുടെമേല്‍
مَّيْلَةً وَاحِدَةًۚ
X
ഒറ്റച്ചായല്‍ (ഒരൊറ്റ ആഞ്ഞടി)
وَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്ക്, നിങ്ങളുടെമേല്‍
إِن كَانَ
X
ഉണ്ടായാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
أَذًى
X
ക്ലേശം
مِّن مَّطَرٍ
X
മഴയാല്‍, മഴകാരണം
أَوْ كُنتُم
X
അല്ലെങ്കില്‍ നിങ്ങളായി
مَّرْضَىٰ
X
രോഗികള്‍
أَن تَضَعُوا
X
നിങ്ങള്‍ വെക്കുന്നതിന്
أَسْلِحَتَكُمْۖ
X
നിങ്ങളുടെ ആയുധങ്ങളെ
وَخُذُوا
X
നിങ്ങള്‍ എടുക്കുക (സ്വീകരിക്കുക)
حِذْرَكُمْۗ
X
നിങ്ങളുടെ ജാഗ്രത
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
أَعَدَّ
X
ഒരുക്കി(വെച്ചിരിക്കുന്നു)
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَذَابًا
X
ശിക്ഷ
مُّهِينًا
X
നിന്ദ്യമായ
﴿4:102﴾ إِنَّ الْمُنَافِقِينَ
X
തീര്‍ച്ചയായും കപടവിശ്വാസികള്‍
يُخَادِعُونَ اللَّهَ
X
അവര്‍ അല്ലാഹുവിനെ വഞ്ചിക്കുന്നു
وَهُوَ خَادِعُهُمْ
X
അവന്‍ അവരെ വഞ്ചിക്കുന്നവനാണ്
وَإِذَا قَامُوا
X
അവര്‍ നിന്നാല്‍
إِلَى الصَّلَاةِ
X
നമസ്കാരത്തിലേക്ക് (നമസ്കാരത്തിന്)
قَامُوا
X
അവര്‍ നി(ല്‍ക്കു)ന്നു
كُسَالَىٰ
X
അലസന്‍മാരായി
يُرَاءُونَ
X
അവര്‍ കാണിക്കുന്നു
النَّاسَ
X
ജനങ്ങളെ
وَلَا يَذْكُرُونَ
X
അവര്‍ ഓര്‍ക്കുന്നില്ല
اللَّهَ
X
അല്ലാഹുവിനെ
إِلَّا قَلِيلًا
X
കുറച്ചല്ലാതെ
﴿4:142﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ,
لَا تُحِلُّوا
X
നിങ്ങള്‍ അനാദരിക്കരുത്
شَعَائِرَ اللَّهِ
X
അല്ലാഹുവിന്റെ ചിഹ്നങ്ങളെ
وَلَا الشَّهْرَ
X
മാസത്തെയും അരുത്(അനാദരിക്കരുത്)
الْحَرَامَ
X
പവിത്രമായ
وَلَا الْهَدْيَ
X
(കഅ്ബയിലേക്ക് കൊണ്ടുപോകുന്ന)ബലിമൃഗങ്ങളേയും അരുത്
وَلَا الْقَلَائِدَ
X
(അവയെ തിരിച്ചറിയാനുള്ള) കഴുത്തിലെ വടങ്ങളെയും അരുത്
وَلَا آمِّينَ
X
ഉദ്ദേശിച്ച് പോകുന്നവരെയും അരുത്
الْبَيْتَ الْحَرَامَ
X
പുണ്യഗേഹത്തെ
يَبْتَغُونَ
X
അവര്‍ തേടുന്നു(തേടിക്കൊണ്ട്)
فَضْلًا
X
അനുഗ്രഹം
مِّن رَّبِّهِمْ
X
തങ്ങളുടെ നാഥങ്കല്‍നിന്നുള്ള
وَرِضْوَانًاۚ
X
പ്രീതിയും
وَإِذَا حَلَلْتُمْ
X
നിങ്ങള്‍ ഇഹ്റാമില്‍നിന്ന് ഒഴിവായാല്‍
فَاصْطَادُواۚ
X
നിങ്ങള്‍ വേട്ടയാടിക്കൊള്ളുക(വേട്ടയാടാവുന്നതാണ്)
وَلَا يَجْرِمَنَّكُمْ
X
നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ
شَنَآنُ
X
വിദ്വേഷം
قَوْمٍ
X
ഒരു ജനതയുടെ
أَن صَدُّوكُمْ
X
അവര്‍ നിങ്ങളെ വിലക്കിയതിനാല്‍
عَنِ الْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍നിന്ന്
أَن تَعْتَدُواۘ
X
നിങ്ങള്‍ അതിക്രമം പ്രവര്‍ത്തിക്കാന്‍
وَتَعَاوَنُوا
X
നിങ്ങള്‍ പരസ്പരം സഹായിക്കുക
عَلَى الْبِرِّ
X
പുണ്യത്തില്‍
وَالتَّقْوَىٰۖ
X
ദൈവഭക്തിയിലും
وَلَا تَعَاوَنُوا
X
നിങ്ങള്‍ പരസ്പരം സഹായിക്കരുത്
عَلَى الْإِثْمِ
X
പാപത്തില്‍
وَالْعُدْوَانِۚ
X
അതിക്രമത്തിലും
وَاتَّقُوا اللَّهَۖ
X
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക
إِنَّ
X
തീര്‍ച്ചയായും അല്ലാഹു
اللَّهَ شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
﴿5:2﴾ وَإِذَا نَادَيْتُمْ
X
നിങ്ങള്‍ വിളിച്ചാല്‍
إِلَى الصَّلَاةِ
X
നമസ്കാരത്തിലേക്ക്
اتَّخَذُوهَا
X
അവരതിനെ ആക്കി(ആക്കുന്നു)
هُزُوًا
X
പരിഹാസപാത്രം
وَلَعِبًاۚ
X
കളിയും
ذَٰلِكَ
X
അത്
بِأَنَّهُمْ
X
തീര്‍ച്ചയായും അവരായതിനാലാണ്
قَوْمٌ
X
ജനം
لَّا يَعْقِلُونَ
X
അവര്‍ ആലോചിച്ചറിയുന്നില്ല(ആലോചിച്ചറിയാത്ത)
﴿5:58﴾ وَإِذَا جَاءُوكُمْ
X
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന്
وَقَد دَّخَلُوا
X
എന്നാല്‍ ഉറപ്പായും അവര്‍ കടന്നുവന്നിരിക്കുന്നു
بِالْكُفْرِ
X
സത്യനിഷേധത്തോടെ
وَهُمْ
X
അവര്‍
قَدْ خَرَجُوا
X
അവര്‍ പുറത്ത് പോവുകയുംചെയ്തു
بِهِۚ
X
അതുമായി
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായറിയുന്നവനാണ്
بِمَا كَانُوا يَكْتُمُونَ
X
അവര്‍ മറച്ചുവച്ചിരുന്നവയെക്കുറിച്ച്
﴿5:61﴾ وَإِذَا سَمِعُوا
X
അവര്‍ കേള്‍ക്കുമ്പോള്‍
مَا أُنزِلَ
X
അവതീര്‍ണമായത്
إِلَى الرَّسُولِ
X
ദൈവദൂതന്
تَرَىٰ
X
നിനക്ക് കാണാം
أَعْيُنَهُمْ
X
അവരുടെ കണ്ണുകളെ
تَفِيضُ
X
ഒഴുകുന്നതായി
مِنَ الدَّمْعِ
X
കണ്ണീരിനാല്‍
مِمَّا عَرَفُوا
X
അവര്‍ മനസ്സിലാക്കിയതിനാല്‍
مِنَ الْحَقِّۖ
X
സത്യം
يَقُولُونَ
X
അവര്‍ പറയുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
فَاكْتُبْنَا
X
അതിനാല്‍ ഞങ്ങളെ നീ രേഖപ്പെടുത്തണമേ
مَعَ الشَّاهِدِينَ
X
സാക്ഷികളുടെ കൂടെ
﴿5:83﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
تَعَالَوْا
X
നിങ്ങള്‍ വരിക എന്ന്
إِلَىٰ مَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിലേക്ക്
وَإِلَى الرَّسُولِ
X
ദൈവ ദൂതനിലേക്കും
قَالُوا
X
അവര്‍ പറയും
حَسْبُنَا
X
ഞങ്ങള്‍ക്ക് മതി
مَا وَجَدْنَا
X
ഞങ്ങള്‍ കണ്ട യാതൊന്ന്
عَلَيْهِ
X
അതിന്മേല്‍
آبَاءَنَاۚ
X
ഞങ്ങളുടെ പിതാക്കന്മാരെ
أَوَلَوْ كَانَ
X
ആയിരുന്നാല്‍ പോലുമോ
آبَاؤُهُمْ
X
അവരുടെ പിതാക്കന്മാര്‍
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
شَيْئًا
X
ഒന്നും
وَلَا يَهْتَدُونَ
X
അവര്‍ നേര്‍വഴി പ്രാപിക്കുകയും ചെയ്യുന്നില്ല
﴿5:104﴾ وَإِذَا جَاءَكَ
X
നിന്നെ സമീപിച്ചാല്‍
الَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
فَقُلْ
X
അപ്പോള്‍ നീ പറയുക
سَلَامٌ
X
സമാധാനം
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
كَتَبَ
X
നിശ്ചയിച്ചു
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
عَلَىٰ نَفْسِهِ
X
തന്റെമേല്‍ ബാധ്യതയായി
الرَّحْمَةَۖ
X
കാരുണ്യത്തെ
أَنَّهُ مَنْ
X
അതിനാല്‍ വല്ലവനും
عَمِلَ
X
ചെയ്തു
مِنكُمْ
X
നിങ്ങളിലെ
سُوءًا
X
വല്ല തെറ്റും
بِجَهَالَةٍ
X
അറിവില്ലായ്മ കാരണം
ثُمَّ
X
പിന്നീട്
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
مِن بَعْدِهِ
X
അതിനുശേഷം
وَأَصْلَحَ
X
(കര്‍മങ്ങള്‍) നന്നാക്കുകയും ചെയ്തു
فَأَنَّهُ
X
അപ്പോള്‍ തീര്‍ച്ചയായും അവന്‍
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿6:54﴾ وَإِذَا رَأَيْتَ
X
നീ കണ്ടാല്‍
الَّذِينَ يَخُوضُونَ
X
പരിഹസിക്കുന്നതില്‍ മുഴുകിയവരെ
فِي آيَاتِنَا
X
നമ്മുടെ വചനങ്ങളെ
فَأَعْرِضْ عَنْهُمْ
X
നീ അവരില്‍നിന്ന് അകന്നുനില്‍ക്കുക
حَتَّىٰ يَخُوضُوا
X
അവര്‍ പ്രവേശിക്കുന്നതുവരെ
فِي حَدِيثٍ
X
സംസാരത്തില്‍
غَيْرِهِۚ
X
അതല്ലാത്ത, മറ്റുവല്ല
وَإِمَّا يُنسِيَنَّكَ
X
ഇനി നിന്നെ മറപ്പിച്ചാല്‍
الشَّيْطَانُ
X
പിശാച്
فَلَا تَقْعُدْ
X
നീ ഇരിക്കരുത്
بَعْدَ الذِّكْرَىٰ
X
ഓര്‍മവന്നതിനുശേഷം
مَعَ
X
കൂടെ
الْقَوْمِ
X
ആ ആളുകളുടെ
الظَّالِمِينَ
X
അക്രമികളായ
﴿6:68﴾ وَإِذَا جَاءَتْهُمْ
X
അവര്‍ക്ക് വന്നെത്തിയാല്‍
آيَةٌ
X
വല്ല ദൃഷ്ടാന്തവും
قَالُوا
X
അവര്‍ പറഞ്ഞു(പറയുന്നു)
لَن نُّؤْمِنَ
X
ഞങ്ങള്‍ വിശ്വസിക്കുകയില്ല
حَتَّىٰ نُؤْتَىٰ
X
ഞങ്ങള്‍ക്ക് നല്‍കപ്പെടുന്നതുവരെ
مِثْلَ
X
തുല്യമായത്
مَا أُوتِيَ
X
നല്‍കപ്പെട്ടതിന്
رُسُلُ اللَّهِۘ
X
അല്ലാഹുവിന്റെ ദൂതന്മാര്‍ക്ക്
اللَّهُ أَعْلَمُ
X
അല്ലാഹു നന്നായി അറിയുന്നവനാണ്
حَيْثُ
X
എവിടെ
يَجْعَلُ
X
അവന്‍ ഏല്‍പിക്കണമെന്ന്
رِسَالَتَهُۗ
X
തന്റെ സന്ദേശം
سَيُصِيبُ
X
ബാധിക്കും
الَّذِينَ أَجْرَمُوا
X
അധര്‍മം പ്രവര്‍ത്തിച്ചവരെ
صَغَارٌ
X
നിന്ദ്യത
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَعَذَابٌ
X
ശിക്ഷയും
شَدِيدٌ
X
കഠിനമായ
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَمْكُرُونَ
X
അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു
﴿6:124﴾ وَلَا تَقْرَبُوا
X
നിങ്ങള്‍ അടുക്കരുത്
مَالَ
X
ധനത്തോട്
الْيَتِيمِ
X
അനാഥയുടെ
إِلَّا
X
അല്ലാതെ
بِالَّتِي
X
ഒരു രീതിയില്‍
هِيَ
X
അത്
أَحْسَنُ
X
ഏറ്റവും ഉത്തമമാണ്
حَتَّىٰ يَبْلُغَ
X
അവന്‍ എത്തുന്നതുവരെ
أَشُدَّهُۖ
X
അവന്റെ കാര്യബോധം
وَأَوْفُوا
X
നിങ്ങള്‍ തികവ് വരുത്തുക
الْكَيْلَ
X
അളവില്‍
وَالْمِيزَانَ
X
തൂക്കത്തിലും
بِالْقِسْطِۖ
X
നീതിപൂര്‍വം
لَا نُكَلِّفُ
X
നാം ബാധ്യതചുമത്തുകയില്ല
نَفْسًا
X
ഒരാള്‍ക്കും
إِلَّا
X
അല്ലാതെ
وُسْعَهَاۖ
X
അതിന് കഴിയുന്നത്
وَإِذَا قُلْتُمْ
X
നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍
فَاعْدِلُوا
X
നിങ്ങള്‍ നീതിപാലിക്കുക
وَلَوْ كَانَ
X
അവനായിരുന്നാലും
ذَا قُرْبَىٰۖ
X
കുടുംബബന്ധം ഉള്ളവന്‍
وَبِعَهْدِ اللَّهِ
X
അല്ലാഹുവോടുള്ള കരാര്‍
أَوْفُواۚ
X
നിങ്ങള്‍ പൂര്‍ത്തീകരിക്കുക
ذَٰلِكُمْ
X
അത്
وَصَّاكُم
X
അവന്‍ നിങ്ങളെ ഉപദേശിച്ചു
بِهِ
X
അതുകൊണ്ട്
لَعَلَّكُمْ
X
നിങ്ങള്‍ ആകാന്‍വേണ്ടി
تَذَكَّرُونَ
X
നിങ്ങള്‍ ഉപദേശം കൈക്കൊള്ളുന്നു
﴿6:152﴾ وَإِذَا فَعَلُوا
X
അവര്‍ ചെയ്താല്‍
فَاحِشَةً
X
മ്ലേച്ഛവൃത്തി
قَالُوا
X
അവര്‍ പറഞ്ഞു (പറയുന്നു)
وَجَدْنَا
X
ഞങ്ങള്‍ കണ്ടു
عَلَيْهَا
X
അതിന്‍മേലായി
آبَاءَنَا
X
ഞങ്ങളുടെ പിതാക്കന്‍മാരെ
وَاللَّهُ أَمَرَنَا
X
അല്ലാഹു ഞങ്ങളോടു കല്‍പിച്ചു
بِهَاۗ
X
ഇത്
قُلْ
X
നീ പറയുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَأْمُرُ
X
അവന്‍ കല്‍പിക്കുകയില്ല
بِالْفَحْشَاءِۖ
X
മ്ലേച്ഛവൃത്തി (ചെയ്യാന്‍)
أَتَقُولُونَ
X
നിങ്ങള്‍ പറയുന്നുവോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
X
നിങ്ങള്‍ അറിയാത്തത്
﴿7:28﴾ وَإِذَا صُرِفَتْ
X
തിരിക്കപ്പെട്ടാല്‍
أَبْصَارُهُمْ
X
അവരുടെ കണ്ണുകള്‍
تِلْقَاءَ
X
നേരെ
أَصْحَابِ
X
അവകാശികളുടെ
النَّارِ
X
നരകത്തിന്റെ
قَالُوا
X
അവര്‍ പറയും
رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تَجْعَلْنَا
X
ഞങ്ങളെ നീ ആക്കരുതേ
مَعَ
X
കൂടെ
الْقَوْمِ
X
ആളുകളുടെ
الظَّالِمِينَ
X
അക്രമികളായ
﴿7:47﴾ وَإِذَا لَمْ تَأْتِهِم
X
അവര്‍ക്കു നീ കൊണ്ടു വന്നു കൊടുത്തില്ലെങ്കില്‍
بِآيَةٍ
X
ഒരു ദൃഷ്ടാന്തവും
قَالُوا
X
അവര്‍ പറഞ്ഞു
لَوْلَا اجْتَبَيْتَهَاۚ
X
അതിനെ നിനക്ക് സ്വയം തന്നെ തെരഞ്ഞെടുത്തുകൂടേ
قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
أَتَّبِعُ
X
ഞാന്‍ പിന്‍പറ്റുന്നു
مَا يُوحَىٰ
X
ബോധനം ചെയ്യപ്പെടുന്നതിനെ
إِلَيَّ
X
എനിക്ക്
مِن رَّبِّيۚ
X
എന്റെ നാഥനില്‍ നിന്ന്
هَٰذَا
X
ഇത്
بَصَائِرُ
X
വ്യക്തമായ തെളിവുകളാണ്
مِن رَّبِّكُمْ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
وَهُدًى
X
മാര്‍ഗ ദര്‍ശനവുമാണ്
وَرَحْمَةٌ
X
കാരുണ്യവുമാണ്
لِّقَوْمٍ
X
ജനത്തിന്
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿7:203﴾ وَإِذَا قُرِئَ
X
പാരായണം ചെയ്യപ്പെട്ടാല്‍
الْقُرْآنُ
X
ഖുര്‍ആന്‍
فَاسْتَمِعُوا
X
നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുക
لَهُ
X
അത്
وَأَنصِتُوا
X
നിങ്ങള്‍ മൗനം പാലിക്കുകയും ചെയ്യുക
لَعَلَّكُمْ
X
നിങ്ങള്‍ ആയേക്കാം
تُرْحَمُونَ
X
നിങ്ങള്‍ കരുണ കാണിക്കപ്പെടും
﴿7:204﴾ إِنَّمَا
X
മാത്രമാണ്
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
الَّذِينَ
X
ഒരു കൂട്ടര്‍
إِذَا ذُكِرَ اللَّهُ
X
അല്ലാഹുവെപ്പറ്റി പറയപ്പെട്ടാല്‍
وَجِلَتْ
X
ഭയചകിതമാകും
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
وَإِذَا تُلِيَتْ
X
വായിച്ചുകേള്‍പിക്കപ്പെട്ടാല്‍
عَلَيْهِمْ
X
അവര്‍ക്ക്
آيَاتُهُ
X
അവന്റെ വചനങ്ങള്‍
زَادَتْهُمْ
X
അവ അവര്‍ക്ക് വര്‍ധിപ്പിക്കും
إِيمَانًا
X
വിശ്വാസം
وَعَلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥനില്‍
يَتَوَكَّلُونَ
X
അവര്‍ ഭരമേല്‍പിക്കും, സമര്‍പിക്കും
﴿8:2﴾ وَإِذَا تُتْلَىٰ
X
ഓതിക്കേള്‍പിക്കപ്പെട്ടാല്‍
عَلَيْهِمْ
X
അവര്‍ക്ക്
آيَاتُنَا
X
നമ്മുടെ വചനങ്ങള്‍
قَالُوا
X
അവര്‍ പറയും
قَدْ سَمِعْنَا
X
ഞങ്ങള്‍ കേട്ടിരിക്കുന്നു
لَوْ نَشَاءُ
X
ഞങ്ങള്‍ ഉദ്ദേശിക്കുകയാണെങ്കില്‍
لَقُلْنَا
X
ഞങ്ങള്‍ പറയുമായിരുന്നു
مِثْلَ
X
പോലെ
هَٰذَاۙ
X
ഇത്
إِنْ
X
അല്ല
هَٰذَا
X
ഇത്
إِلَّا
X
അല്ലാതെ
أَسَاطِيرُ
X
കെട്ടുകഥകള്‍
الْأَوَّلِينَ
X
പൂര്‍വികരുടെ
﴿8:31﴾ وَإِذَا أُنزِلَتْ
X
അവതീര്‍ണമായാല്‍
سُورَةٌ
X
ഒരു അധ്യായം
أَنْ آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِاللَّهِ
X
അല്ലാഹുവില്‍
وَجَاهِدُوا
X
നിങ്ങള്‍ സമരം നടത്തുകയും ചെയ്യുക
مَعَ رَسُولِهِ
X
അവന്റെ ദുതനോടൊപ്പം
اسْتَأْذَنَكَ
X
നിന്നോട് സമ്മതം തേടും
أُولُو الطَّوْلِ
X
കഴിവുള്ളവര്‍
مِنْهُمْ
X
അവരിലെ
وَقَالُوا
X
അവര്‍ പറയും
ذَرْنَا
X
ഞങ്ങളെ വിട്ടേക്കൂ
نَكُن
X
ഞങ്ങള്‍ കഴിയാം
مَّعَ الْقَاعِدِينَ
X
വിട്ടിലിരിക്കുന്നവരോടൊപ്പം
﴿9:86﴾ وَإِذَا مَا أُنزِلَتْ
X
അവതീര്‍ണമായാല്‍
سُورَةٌ
X
ഏതെങ്കിലുമൊരദ്ധ്യായം
فَمِنْهُم
X
അവരിലുണ്ടാകും
مَّن يَقُولُ
X
ചോദിക്കുന്നവര്‍
أَيُّكُمْ
X
നിങ്ങളില്‍ ആര്‍ക്കാണ്
زَادَتْهُ
X
വര്‍ദ്ധിപ്പിച്ചത്
هَٰذِهِ
X
ഇത്
إِيمَانًاۚ
X
വിശ്വാസം
فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസികള്‍
فَزَادَتْهُمْ
X
അവര്‍ക്കിത് വര്‍ദ്ധിപ്പിച്ചിരിക്കുന്നു
إِيمَانًا
X
വിശ്വാസം
وَهُمْ يَسْتَبْشِرُونَ
X
അവര്‍ (അതില്‍) സന്തോഷിക്കുകയും ചെയ്യുന്നു
﴿9:124﴾ وَإِذَا مَا أُنزِلَتْ
X
അവതരിക്കുമ്പോള്‍
سُورَةٌ
X
വല്ല അദ്ധ്യായവും
نَّظَرَ
X
നോക്കും
بَعْضُهُمْ
X
അവരില്‍ ചിലര്‍
إِلَىٰ بَعْضٍ
X
മറ്റു ചിലരെ
هَلْ يَرَاكُم
X
നിങ്ങളെ കാണുന്നുണ്ടോഎന്ന്
مِّنْ أَحَدٍ
X
ആരെങ്കിലും
ثُمَّ انصَرَفُواۚ
X
പിന്നീടവര്‍ പിന്തിരിഞ്ഞുപോകുന്നു
صَرَفَ اللَّهُ
X
അല്ലാഹു തെറ്റിച്ചുകളഞ്ഞിരിക്കുന്നു
قُلُوبَهُم
X
അവരുടെ മനസ്സുകളെ
بِأَنَّهُمْ
X
കാരണം അവര്‍
قَوْمٌ
X
ഒരു ജനതയാണ്
لَّا يَفْقَهُونَ
X
കാര്യം മനസ്സിലാക്കാത്ത
﴿9:127﴾ وَإِذَا مَسَّ
X
ബാധിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
الضُّرُّ
X
വിപത്ത്
دَعَانَا
X
അവന്‍ നമ്മോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും
لِجَنبِهِ
X
കിടന്ന് കൊണ്ട്
أَوْ قَاعِدًا
X
അല്ലെങ്കില്‍ ഇരുന്നുകൊണ്ട്
أَوْ قَائِمًا
X
അല്ലെങ്കില്‍ നിന്നുകൊണ്ട്
فَلَمَّا كَشَفْنَا
X
അങ്ങനെ നാം നീക്കിയാല്‍
عَنْهُ
X
അവനില്‍ നിന്ന്
ضُرَّهُ
X
ആ വിപത്തിനെ
مَرَّ
X
അവന്‍ നടന്നു കളയുന്നു
كَأَن لَّمْ يَدْعُنَا
X
നമ്മോടവന്‍ പ്രാര്‍ത്ഥിച്ചിട്ടേയില്ലന്ന വിധം
إِلَىٰ ضُرٍّ
X
വിപത്തിന്റെ കാര്യത്തില്‍
مَّسَّهُۚ
X
അവനെ ബാധിച്ചു
كَذَٰلِكَ
X
അവ്വിധം
زُيِّنَ
X
അലംകൃതമാക്കപ്പെട്ടിരിക്കുന്നു
لِلْمُسْرِفِينَ
X
അതിരുകവിയുന്നവര്‍ക്ക്
مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്
﴿10:12﴾ وَإِذَا تُتْلَىٰ
X
ഓതിക്കേള്‍പ്പിക്കപ്പെടുമ്പോള്‍
عَلَيْهِمْ
X
അവര്‍ക്ക്
آيَاتُنَا
X
നമ്മുടെ വചനങ്ങള്‍
بَيِّنَاتٍۙ
X
സുവ്യക്തമായ
قَالَ
X
പറയും
الَّذِينَ لَا يَرْجُونَ
X
പ്രതീക്ഷിക്കാത്തവര്‍
لِقَاءَنَا
X
നാമുമായി കണ്ടുമുട്ടുമെന്ന്
ائْتِ
X
നീ കൊണ്ടുവരിക
بِقُرْآنٍ
X
ഒരു ഖുര്‍ആന്‍
غَيْرِ هَٰذَا
X
ഇതല്ലാത്ത
أَوْ بَدِّلْهُۚ
X
അല്ലെങ്കില്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തുക
قُلْ
X
നീ പറയുക
مَا يَكُونُ لِي
X
എനിക്കവകാശമില്ല
أَنْ أُبَدِّلَهُ
X
അതില്‍ ഭേദഗതിവരുത്താന്‍
مِن تِلْقَاءِ نَفْسِيۖ
X
എന്റെ സ്വന്തം വകയായി
إِنْ أَتَّبِعُ
X
ഞാന്‍ പിന്‍പറ്റുന്നില്ല
إِلَّا
X
അല്ലാതെ
مَا يُوحَىٰ
X
ബോധനം നല്‍കപ്പെടുന്നതിനെ
إِلَيَّۖ
X
എനിക്ക്
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أَخَافُ
X
ഞാന്‍ ഭയപ്പെടുന്നു
إِنْ عَصَيْتُ
X
ഞാന്‍ ധിക്കരിക്കുകയാണങ്കില്‍
رَبِّي
X
എന്റെ നാഥനെ
عَذَابَ
X
ശിക്ഷയെ
يَوْمٍ
X
ഒരു നാളിലെ
عَظِيمٍ
X
ഭയങ്കരമായ
﴿10:15﴾ وَإِذَا أَذَقْنَا
X
നാം അനുഭവിക്കാനവസരം നല്‍കിയാല്‍
النَّاسَ
X
ജനങ്ങള്‍ക്ക്
رَحْمَةً
X
അനുഗ്രഹം
مِّن بَعْدِ ضَرَّاءَ
X
ദുരിതാനുഭവങ്ങള്‍ക്ക് ശേഷം
مَسَّتْهُمْ
X
അവരെ ബാധിച്ച
إِذَا
X
ഉടനെ
لَهُم
X
അവര്‍ക്കുണ്ടാകും
مَّكْرٌ
X
കുതന്ത്രം
فِي آيَاتِنَاۚ
X
നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തില്‍
قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
أَسْرَعُ
X
അതിവേഗം പ്രയോഗിക്കുന്നവനാണ്
مَكْرًاۚ
X
തന്ത്രം
إِنَّ رُسُلَنَا
X
നമ്മുടെ ദൂതന്മാര്‍
يَكْتُبُونَ
X
അവര്‍ രേഖപ്പെടുത്തുന്നു
مَا تَمْكُرُونَ
X
നിങ്ങള്‍ തന്ത്രം പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്
﴿10:21﴾ لَهُ
X
അവനുണ്ട് (മനുഷ്യനുണ്ട്)
مُعَقِّبَاتٌ
X
തുടരെത്തുടരെ വരുന്ന മേല്‍നോട്ടക്കാര്‍
مِّن بَيْنِ يَدَيْهِ
X
അവന്റെ മുന്നിലും
وَمِنْ خَلْفِهِ
X
അവന്റെ പിന്നിലും
يَحْفَظُونَهُ
X
അവര്‍ അവനെ സൂക്ഷിച്ചുകൊണ്ടിരിക്കുന്നു
مِنْ أَمْرِ اللَّهِۗ
X
അല്ലാഹുവിന്റെ കല്‍പന പ്രകാരം
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُغَيِّرُ
X
മാറ്റം വരുത്തുകയില്ല
مَا بِقَوْمٍ
X
ഒരു ജനതയുടെയും അവസ്ഥയില്‍
حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْۗ
X
അവര്‍ സ്വയം മാറ്റുന്നത് വരെ
وَإِذَا
X
തങ്ങളുടെ സ്ഥിതി
أَرَادَ
X
ഉദ്ദേശിച്ചാല്‍
اللَّهُ
X
അല്ലാഹു
بِقَوْمٍ
X
ഒരു ജനതക്ക്
سُوءًا
X
വല്ല ദുരിതവും
فَلَا مَرَدَّ
X
തടുക്കാനാവില്ല
لَهُۚ
X
അതിനെ
وَمَا لَهُم
X
അവര്‍ക്കില്ല
مِّن دُونِهِ
X
അവനെകൂടാതെ
مِن وَالٍ
X
രക്ഷകന്‍
﴿13:11﴾ وَإِذَا قِيلَ
X
ചോദിക്കപ്പെട്ടാല്‍
لَهُم
X
അവരോട്
مَّاذَا
X
എന്താകുന്നു
أَنزَلَ
X
ഇറക്കിയത്
رَبُّكُمْۙ
X
നിങ്ങളുടെ നാഥന്‍
قَالُوا
X
അവര്‍ പറയും
أَسَاطِيرُ
X
പുരാണകഥകള്‍
الْأَوَّلِينَ
X
പൂര്‍വികരുടെ
﴿16:24﴾ وَإِذَا بُشِّرَ
X
സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍
أَحَدُهُم
X
അവരിലൊരാള്‍
بِالْأُنثَىٰ
X
ഒരു പെണ്‍കുഞ്ഞിനെക്കുറിച്ച്
ظَلَّ
X
ആയിത്തീരും
وَجْهُهُ
X
അവന്റെ മുഖം
مُسْوَدًّا
X
കരുവാളിച്ചത്
وَهُوَ كَظِيمٌ
X
അവന്‍ ദുഃഖിതനായ നിലയില്‍
﴿16:58﴾ وَإِذَا رَأَى
X
കണ്ടാല്‍
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍
الْعَذَابَ
X
ശിക്ഷ
فَلَا يُخَفَّفُ عَنْهُمْ
X
അവര്‍ക്ക് പിന്നെ അത് ലഘൂകരിക്കപ്പെടുന്നതല്ല
وَلَا هُمْ يُنظَرُونَ
X
അവര്‍ക്ക് അവധി നല്‍കപ്പെടുകയുമില്ല
﴿16:85﴾ وَإِذَا رَأَى
X
കണ്ടാല്‍
الَّذِينَ أَشْرَكُوا
X
ബഹു ദൈവവിശ്വാസികള്‍
شُرَكَاءَهُمْ
X
അവരുടെ പങ്കാളികളെ
قَالُوا
X
അവര്‍ പറയും
رَبَّنَا
X
ഞങ്ങളുടെ നാഥാ
هَٰؤُلَاءِ
X
ഇക്കൂട്ടര്‍(ആണ്)
شُرَكَاؤُنَا
X
ഞങ്ങളുടെ പങ്കാളികള്‍
الَّذِينَ كُنَّا نَدْعُو
X
ഞങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കാറുണ്ടായിരുന്ന
مِن دُونِكَۖ
X
നിന്നെക്കൂടാതെ
فَأَلْقَوْا
X
അപ്പോള്‍ അവര്‍ ഇട്ടുകൊടുക്കും
إِلَيْهِمُ
X
അവര്‍ക്ക്
الْقَوْلَ
X
വാക്ക്
إِنَّكُمْ
X
നിശ്ചമായും നിങ്ങള്‍
لَكَاذِبُونَ
X
കളവു പറയുന്നവര്‍ തന്നെ
﴿16:86﴾ وَإِذَا بَدَّلْنَا
X
നാം പകരമാക്കിയാല്‍
آيَةً
X
ഒരു വചനത്തെ
مَّكَانَ
X
സ്ഥാനത്ത്
آيَةٍۙ
X
ഒരു വചനത്തിന്റെ
وَاللَّهُ
X
അല്ലാഹുവാകട്ടെ
أَعْلَمُ
X
ഏറ്റവും നന്നായറിയുന്നവന്‍
بِمَا يُنَزِّلُ
X
അവന്‍ അവതരിപ്പിക്കുന്നതിനെ കുറിച്ച്
قَالُوا
X
അവര്‍ പറയുകയായി
إِنَّمَا أَنتَ
X
നിശ്ചയമായും നീ
مُفْتَرٍۚ
X
കെട്ടിച്ചമക്കുന്നവന്‍ (മാത്രമാണ്)
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ അധിക പേരും
لَا يَعْلَمُونَ
X
(അവര്‍) അറിയുന്നില്ല
﴿16:101﴾ وَإِذَا أَرَدْنَا
X
നാം ഉദ്ദേശിച്ചാല്‍
أَن نُّهْلِكَ
X
നാം നശിപ്പിക്കണമെന്ന്
قَرْيَةً
X
ഒരു നാടിനെ
أَمَرْنَا
X
നാം കല്‍പിക്കും
مُتْرَفِيهَا
X
അതിലെ സുഖലോലുപരോട്
فَفَسَقُوا
X
അങ്ങിനെ അവര്‍ അധര്‍മ്മം പ്രവര്‍ത്തിക്കും
فِيهَا
X
അവിടെ
فَحَقَّ
X
അങ്ങനെ യാഥാര്‍ത്ഥ്യമായിത്തീരുന്നു
عَلَيْهَا
X
അതിന് (നാടിന്)
الْقَوْلُ
X
(നാശത്തിനുള്ള) ആ ഉത്തരവ്
فَدَمَّرْنَاهَا
X
അങ്ങനെ നാമതിനെ തകര്‍ത്തു കളയുന്നു
تَدْمِيرًا
X
ഒരു തകര്‍ക്കല്‍
﴿17:16﴾ وَإِذَا قَرَأْتَ
X
നീ പാരായണം ചെയ്താല്‍
الْقُرْآنَ
X
ഖുര്‍ആന്‍
جَعَلْنَا
X
നാം ഏര്‍പ്പെടുത്തും
بَيْنَكَ
X
നിനക്കിടയില്‍
وَبَيْنَ
X
ഒരുത്തര്‍ക്കിടയിലും
الَّذِينَ لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
بِالْآخِرَةِ
X
പരലോകത്തില്‍
حِجَابًا
X
ഒരുമറ
مَّسْتُورًا
X
മറക്കപ്പെട്ട (അദൃശ്യമായ)
﴿17:45﴾ وَجَعَلْنَا
X
നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു
عَلَىٰ قُلُوبِهِمْ
X
അവരുടെ ഹൃദയങ്ങള്‍ക്ക്
أَكِنَّةً
X
മൂടികള്‍ /അടപ്പുകള്‍
أَن يَفْقَهُوهُ
X
അവര്‍ അത് ഗ്രഹിക്കുന്നതിന് (തടസ്സമായി)
وَفِي آذَانِهِمْ
X
അവരുടെ കാതുകളിലുണ്ട്
وَقْرًاۚ
X
കട്ടി (അടപ്പ്)
وَإِذَا ذَكَرْتَ
X
താങ്കള്‍ പരാമര്‍ശിച്ചാല്‍
رَبَّكَ
X
താങ്കളുടെ നാഥനെ
فِي الْقُرْآنِ
X
ഈ ഖുര്‍ആനില്‍
وَحْدَهُ
X
അവനെ മാത്രം
وَلَّوْا عَلَىٰ أَدْبَارِهِمْ
X
അവര്‍ തിരിഞ്ഞുപോകുന്നു
نُفُورًا
X
വെറുപ്പോടെ
﴿17:46﴾ وَإِذَا مَسَّكُمُ
X
നിങ്ങളെ ബാധിച്ചാല്‍
الضُّرُّ
X
വിപത്ത്
فِي الْبَحْرِ
X
സമുദ്രത്തില്‍
ضَلَّ
X
അപ്രത്യക്ഷമാവും
مَن تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍
إِلَّا إِيَّاهُۖ
X
അവനെകൂടാതെ
فَلَمَّا نَجَّاكُمْ
X
അങ്ങനെ അവന്‍ നിങ്ങളെ രക്ഷപ്പെടുത്തിയാല്‍
إِلَى الْبَرِّ
X
കരയിലേക്ക്
أَعْرَضْتُمْۚ
X
നിങ്ങള്‍ തിരിഞ്ഞുകളയുന്നു
وَكَانَ الْإِنسَانُ
X
മനുഷ്യന്‍ ആയിരിക്കുന്നു
كَفُورًا
X
ഏറെ നന്ദികെട്ടവന്‍
﴿17:67﴾ وَإِذَا أَنْعَمْنَا
X
നാം അനുഗ്രഹം ചെയ്തുകൊടുത്താല്‍
عَلَى الْإِنسَانِ
X
മനുഷ്യന്ന്
أَعْرَضَ
X
അവന്‍ തിരിഞ്ഞുകളയുകയായി
وَنَأَىٰ
X
അവന്‍ അകന്ന്പോവുകയും ചെയ്യുന്നു
بِجَانِبِهِۖ
X
അവന്റെ പാട്ടിന് (തോന്നിയപോലെ)
وَإِذَا مَسَّهُ
X
അവനെ ബാധിച്ചാല്‍
الشَّرُّ
X
തിന്മ
كَانَ يَئُوسًا
X
അവന്‍ നിരാശനാവുകയായി
﴿17:83﴾ وَتَرَى
X
നിനക്കു കാണാം
الشَّمْسَ
X
സൂര്യനെ
إِذَا طَلَعَت
X
അത് ഉദിക്കുമ്പോള്‍
تَّزَاوَرُ
X
അത് തെറ്റുന്നു
عَن كَهْفِهِمْ
X
അവരുടെ ഗുഹയില്‍ നിന്ന്
ذَاتَ الْيَمِينِ
X
വലത്തോട്ട്
وَإِذَا غَرَبَت
X
അത് അസ്തമിച്ചാല്‍
تَّقْرِضُهُمْ
X
അത് അവരെ മുറിച്ചു കടക്കുന്നു
ذَاتَ الشِّمَالِ
X
ഇടത്തോട്ട്
وَهُمْ
X
അവരാകട്ടെ
فِي فَجْوَةٍ
X
ഒരു വിശാലസ്ഥലത്താകുന്നു
مِّنْهُۚ
X
അതിലെ
ذَٰلِكَ
X
അത്
مِنْ آيَاتِ
X
ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു
اللَّهِۗ
X
അല്ലാഹുവിന്റെ
مَن يَهْدِ اللَّهُ
X
ആരെ അല്ലാഹു നേര്‍മാര്‍ഗത്തിലാക്കുന്നുവോ
فَهُوَ
X
അപ്പോള്‍ അവന്‍ തന്നെയാണ്
الْمُهْتَدِۖ
X
നേര്‍വഴി പ്രാപിച്ചവന്‍
وَمَن يُضْلِلْ
X
ആരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുന്നുവോ
فَلَن تَجِدَ
X
അപ്പോള്‍ ഒരിക്കലും നീ കണ്ടെത്തുകയില്ല
لَهُ
X
അവന്ന്
وَلِيًّا
X
ഒരു രക്ഷകനെയും
مُّرْشِدًا
X
നേര്‍വഴി കാണിച്ചു കൊടുക്കുന്നവനായ
﴿18:17﴾ وَإِذَا تُتْلَىٰ
X
ഓതിക്കേള്‍പിക്കപ്പട്ടാല്‍
عَلَيْهِمْ
X
അവര്‍ക്ക്
آيَاتُنَا
X
നമ്മുടെ സൂക്തങ്ങള്‍
بَيِّنَاتٍ
X
വ്യക്തമായ നിലയില്‍
قَالَ
X
പറയുന്നു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
لِلَّذِينَ آمَنُوا
X
വിശ്വസിച്ചവരോട്
أَيُّ
X
ഏതാണ്
الْفَرِيقَيْنِ
X
രണ്ട് വിഭാഗങ്ങളിലെ
خَيْرٌ مَّقَامًا
X
ഉത്തമമായ പദവിയില്‍
وَأَحْسَنُ نَدِيًّا
X
ഏറ്റവും നല്ല സംഘ(ബലവും)
﴿19:73﴾ وَإِذَا رَآكَ
X
താങ്കളെ കണ്ടാല്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
إِن يَتَّخِذُونَكَ
X
താങ്കളെ അവര്‍ പരിഗണിക്കുന്നില്ല
إِلَّا هُزُوًا
X
പരിഹാസമായല്ലാതെ
أَهَٰذَا
X
ഇയാളാണോ
الَّذِي يَذْكُرُ
X
സംസാരിക്കുന്നവന്‍
آلِهَتَكُمْ
X
നിങ്ങളുടെ ദൈവങ്ങളെപ്പറ്റി
وَهُم
X
അവര്‍
بِذِكْرِ الرَّحْمَٰنِ
X
പരമകാരുണികനെ സ്മരിക്കുന്ന കാര്യത്തില്‍ (പരമകാരുണികന്റെ ഉല്‍ബോധനത്തില്‍)
هُمْ كَافِرُونَ
X
അവര്‍ നിഷേധികളാകുന്നു
﴿21:36﴾ وَإِذَا تُتْلَىٰ
X
പാരായണം ചെയ്യപ്പെട്ടാല്‍
عَلَيْهِمْ
X
അവര്‍ക്ക്
آيَاتُنَا
X
നമ്മുടെ വചനങ്ങള്‍
بَيِّنَاتٍ
X
വ്യക്തമായ
تَعْرِفُ
X
നിനക്ക് മനസ്സിലാക്കാം
فِي وُجُوهِ
X
മുഖങ്ങളില്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവരുടെ
الْمُنكَرَۖ
X
വെറുപ്പ്
يَكَادُونَ يَسْطُونَ
X
അവര്‍ ആക്രമിക്കുമാറാകും
بِالَّذِينَ يَتْلُونَ
X
വായിച്ചുകേള്‍പ്പിക്കുന്നവരെ
عَلَيْهِمْ
X
അവര്‍ക്ക്
آيَاتِنَاۗ
X
നമ്മുടെ വചനങ്ങളെ
قُلْ
X
പറയൂ
أَفَأُنَبِّئُكُم
X
ഞാന്‍ നിങ്ങള്‍ക്കറിയിച്ചുതരട്ടെ
بِشَرٍّ
X
ദോഷകരമായ കാര്യം
مِّن ذَٰلِكُمُۗ
X
അതിനേക്കാള്‍
النَّارُ
X
നരകമാണത്
وَعَدَهَا
X
അത് വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
X
അല്ലാഹു
الَّذِينَ كَفَرُواۖ
X
സത്യനിഷേധികളോട്
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
സങ്കേതം
﴿22:72﴾ وَإِذَا دُعُوا
X
അവര്‍ വിളിക്കപ്പെട്ടാല്‍
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَرَسُولِهِ
X
അവന്റ ദൂതനിലേക്കും
لِيَحْكُمَ بَيْنَهُمْ
X
അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കാന്‍
إِذَا فَرِيقٌ
X
അപ്പോഴതാ ഒരു വിഭാഗം
مِّنْهُم
X
അവരില്‍ നിന്ന്
مُّعْرِضُونَ
X
ഒഴിഞ്ഞു കളയുന്നു
﴿24:48﴾ وَإِذَا بَلَغَ
X
എത്തിയാല്‍
الْأَطْفَالُ مِنكُمُ
X
നിങ്ങളുടെ കുട്ടികള്‍
الْحُلُمَ
X
പ്രായപൂര്‍ത്തി (ബോധം)
فَلْيَسْتَأْذِنُوا
X
അവര്‍ അനുവാദം ചോദിക്കണം
كَمَا اسْتَأْذَنَ
X
അനുവാദം ചോദിച്ച പോലെ
الَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്ക് മുമ്പുള്ളവര്‍
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
آيَاتِهِۗ
X
അവന്റെ തെളിവുകള്‍
وَاللَّهُ عَلِيمٌ
X
അല്ലാഹു സര്‍വ്വജ്ഞനാണ്
حَكِيمٌ
X
യുക്തിമാനും
﴿24:59﴾ إِنَّمَا
X
മാത്രമാണ്
الْمُؤْمِنُونَ
X
വിശ്വാസികള്‍
الَّذِينَ آمَنُوا بِاللَّهِ
X
അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍
وَرَسُولِهِ
X
അവന്റെ ദൂതനിലും
وَإِذَا كَانُوا مَعَهُ
X
അവര്‍ അദ്ദേഹത്തോടപ്പമായിരിക്കുമ്പോള്‍
عَلَىٰ أَمْرٍ جَامِعٍ
X
ഒരു പൊതുകാര്യത്തില്‍
لَّمْ يَذْهَبُوا
X
അവര്‍ പോവുകയില്ല
حَتَّىٰ يَسْتَأْذِنُوهُۚ
X
അദ്ദേഹത്തോട് സമ്മതം ചോദിക്കും വരെ
إِنَّ الَّذِينَ
X
തീര്‍ച്ചയായും ഒരുകൂട്ടര്‍
يَسْتَأْذِنُونَكَ
X
അവര്‍ നിന്നോട് സമ്മതം ചോദിക്കുന്നു
أُولَٰئِكَ
X
അവരാണ്
الَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَرَسُولِهِۚ
X
അവന്റെ ദൂതനിലും
فَإِذَا اسْتَأْذَنُوكَ
X
അവര്‍ നിന്നോട് സമ്മതം ചോദിച്ചാല്‍
لِبَعْضِ شَأْنِهِمْ
X
അവരുടെ ഏതെങ്കിലും ആവശ്യത്തിന്
فَأْذَن
X
അനുവദിക്കുക
لِّمَن شِئْتَ
X
നീ ഉദ്ദേശിക്കുന്നവര്‍ക്ക്
مِنْهُمْ
X
അവരില്‍ നിന്ന്
وَاسْتَغْفِرْ لَهُمُ
X
അവര്‍ക്ക് വേണ്ടി പാപമോചനം തേടുക
اللَّهَۚ
X
അല്ലാഹുവിനോട്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
പരമ കാരുണികനും
﴿24:62﴾ وَإِذَا أُلْقُوا
X
അവര്‍ എറിയപ്പെട്ടാല്‍
مِنْهَا
X
അതിലെ
مَكَانًا
X
ഇടത്തേക്ക്
ضَيِّقًا
X
ഇടുങ്ങിയ
مُّقَرَّنِينَ
X
ബന്ധിതരായിക്കൊണ്ട്
دَعَوْا
X
അവര്‍ മുറവിളികൂട്ടും
هُنَالِكَ
X
അവിടെ വെച്ച്
ثُبُورًا
X
നാശത്തിനായി
﴿25:13﴾ وَإِذَا رَأَوْكَ
X
അവര്‍ താങ്കളെ കണ്ടാല്‍
إِن يَتَّخِذُونَكَ
X
അവര്‍ താങ്കളെ സ്വീകരിക്കുന്നില്ല
إِلَّا هُزُوًا
X
പരിഹാസമായല്ലാതെ
أَهَٰذَا
X
ഇവനോ
الَّذِي بَعَثَ اللَّهُ
X
അല്ലാഹു അയച്ചവന്‍
رَسُولًا
X
ദൂതനായി
﴿25:41﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمُ
X
അവരോട്
اسْجُدُوا
X
നിങ്ങള്‍ പ്രണമിക്കുവിന്‍
لِلرَّحْمَٰنِ
X
പരമകാരുണികനെ
قَالُوا
X
അവര്‍ പറയും
وَمَا الرَّحْمَٰنُ
X
എന്ത് പരമകാരുണികന്‍
أَنَسْجُدُ
X
നാം സാഷ്ടാംഗം പ്രണമിക്കുകയോ
لِمَا تَأْمُرُنَا
X
നീ ഞങ്ങളോട് കല്‍പിക്കുന്നതിനെ
وَزَادَهُمْ
X
അതവര്‍ക്ക് വര്‍ദ്ധിപ്പിക്കും
نُفُورًا۩
X
വെറുപ്പ്
﴿25:60﴾ وَعِبَادُ
X
ദാസന്മാര്‍
الرَّحْمَٰنِ
X
പരമകാരുണികന്റെ
الَّذِينَ يَمْشُونَ
X
നടക്കുന്നവരാണ്
عَلَى الْأَرْضِ
X
ഭൂമിയില്‍
هَوْنًا
X
വിനയത്തോടെ
وَإِذَا خَاطَبَهُمُ
X
അവരോട് സംസാരിച്ചാല്‍
الْجَاهِلُونَ
X
അവിവേകികള്‍
قَالُوا
X
അവര്‍ പറയും
سَلَامًا
X
നിങ്ങള്‍ക്ക് സമാധാനം
﴿25:63﴾ وَالَّذِينَ
X
ഒരു കൂട്ടരുമാണവര്‍
لَا يَشْهَدُونَ
X
സാക്ഷ്യം പറയില്ല
الزُّورَ
X
കള്ളമായ
وَإِذَا مَرُّوا
X
അവര്‍ പോകേണ്ടിവന്നാല്‍
بِاللَّغْوِ
X
അനാവശ്യവൃത്തികള്‍ നടക്കുന്നേടത്തുകൂടി
مَرُّوا
X
അവര്‍ കടന്നുപോകും
كِرَامًا
X
മാന്യരായി
﴿25:72﴾ وَإِذَا مَرِضْتُ
X
ഞാന്‍ രോഗിയായാല്‍
فَهُوَ
X
അവന്‍ തന്നെ
يَشْفِينِ
X
എന്നെ സുഖപ്പെടുത്തും
﴿26:80﴾ وَإِذَا بَطَشْتُم
X
നിങ്ങള്‍ ആരെയെങ്കിലും പിടികൂടിയാല്‍
بَطَشْتُمْ
X
നിങ്ങള്‍ പിടികൂടുന്നതാണ്
جَبَّارِينَ
X
ക്രൂരന്‍മാരായിക്കൊണ്ട്
﴿26:130﴾ وَإِذَا وَقَعَ
X
പുലര്‍ന്നാല്‍
الْقَوْلُ
X
നമ്മുടെ വചനം
عَلَيْهِمْ
X
അവരില്‍
أَخْرَجْنَا
X
നാം പുറപ്പെടുവിക്കും
لَهُمْ
X
അവര്‍ക്കായി
دَابَّةً
X
ഒരു ജന്തുവെ
مِّنَ الْأَرْضِ
X
ഭൂമിയില്‍നിന്ന്
تُكَلِّمُهُمْ
X
അതവരോട് പറയും
أَنَّ النَّاسَ
X
തീര്‍ച്ചയായും ജനങ്ങള്‍
كَانُوا
X
അവരായിരുന്നു
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
لَا يُوقِنُونَ
X
ദൃഢമായി വിശ്വസിക്കുന്നില്ല
﴿27:82﴾ وَإِذَا يُتْلَىٰ
X
(ഇത്) ഓതിക്കേള്‍പ്പിക്കപ്പെട്ടാല്‍
عَلَيْهِمْ
X
അവര്‍ക്ക്
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചു
بِهِ
X
ഇതില്‍
إِنَّهُ
X
തീര്‍ച്ചയായും ഇതാകുന്നു
الْحَقُّ
X
സത്യം
مِن رَّبِّنَا
X
ഞങ്ങളുടെ നാഥനില്‍ നിന്നുള്ള
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങളായിട്ടുണ്ട്
مِن قَبْلِهِ
X
ഇതിന് മുമ്പുതന്നെ
مُسْلِمِينَ
X
മുസ്‌ലിംകള്‍
﴿28:53﴾ وَإِذَا سَمِعُوا
X
അവര്‍ കേട്ടാല്‍
اللَّغْوَ
X
പാഴ്മൊഴികള്‍
أَعْرَضُوا
X
അവര്‍ വിട്ടകലും
عَنْهُ
X
അതില്‍നിന്ന്
وَقَالُوا
X
എന്നിട്ടവര്‍ പറയും
لَنَا
X
ഞങ്ങള്‍ക്ക്
أَعْمَالُنَا
X
ഞങ്ങളുടെ കര്‍മങ്ങള്‍
وَلَكُمْ
X
നിങ്ങള്‍ക്ക്
أَعْمَالُكُمْ
X
നിങ്ങളുടെ കര്‍മങ്ങളും
سَلَامٌ عَلَيْكُمْ
X
നിങ്ങള്‍ക്ക് സലാം
لَا نَبْتَغِي
X
ഞങ്ങള്‍ (കൂട്ടുകെട്ട്) ആഗ്രഹിക്കുന്നില്ല
الْجَاهِلِينَ
X
അവിവേകികളുടെ
﴿28:55﴾ وَإِذَا مَسَّ
X
ബാധിച്ചാല്‍
النَّاسَ
X
ജനങ്ങളെ
﴿30:33﴾