Repeated Words in Quran

< >
Total Found : 2
الَّذِينَ يَظُنُّونَ
X
കരുതുന്നവര്‍
أَنَّهُم
X
നിശ്ചയമായും അവരാണെന്ന്
مُّلَاقُو
X
സന്ധിക്കുന്നവര്‍
رَبِّهِمْ
X
തങ്ങളുടെ നാഥനുമായി
وَأَنَّهُمْ
X
നിശ്ചയം അവര്‍ ആണെന്നും
إِلَيْهِ
X
അവനിലേക്ക്
رَاجِعُونَ
X
തിരിച്ചുചെല്ലുന്നവര്‍
﴿2:46﴾ وَمِنَ النَّاسِ
X
ജനങ്ങളിലുണ്ട്
مَن يَتَّخِذُ
X
സ്വീകരിക്കുന്നവര്‍
مِن دُونِ اللَّهِ
X
അല്ലാഹു അല്ലാത്തവരെ
أَندَادًا
X
സമന്മാരായി
يُحِبُّونَهُمْ
X
അവര്‍ അവയെ സ്നേഹിക്കുന്നു
كَحُبِّ اللَّهِۖ
X
അല്ലാഹുവിനെ സ്നേഹിക്കും പോലെ
وَالَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസികള്‍
أَشَدُّ
X
അതിശക്തമായ
حُبًّا
X
സ്നേഹം
لِّلَّهِۗ
X
അല്ലാഹുവോട്
وَلَوْ يَرَى
X
കാണുകയാണങ്കില്‍
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍
إِذْ يَرَوْنَ
X
കണ്ടുമുട്ടുന്ന സന്ദര്‍ഭം
الْعَذَابَ
X
ശിക്ഷയെ
أَنَّ الْقُوَّةَ
X
തീര്‍ച്ചയായും ശക്തി
لِلَّهِ
X
അല്ലാഹുവിന്നാണ്
جَمِيعًا
X
എല്ലാം
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു ആണെന്നും
شَدِيدُ
X
കഠിനമായവന്‍
الْعَذَابِ
X
ശിക്ഷയില്‍
﴿2:165﴾ يَسْتَبْشِرُونَ
X
അവര്‍ ആഹ്ളാദിക്കുന്നു
بِنِعْمَةٍ
X
അനുഗ്രഹം കാരണം
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَفَضْلٍ
X
ഔദാര്യവും
وَأَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يُضِيعُ
X
അവന്‍ പാഴാക്കുകയില്ല
أَجْرَ
X
പ്രതിഫലം
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കുള്ള
﴿3:171﴾ ذَٰلِكَ
X
അത്
بِمَا قَدَّمَتْ
X
നേരത്തെ ചെയ്തുവെച്ചതു കൊണ്ടാണ്
أَيْدِيكُمْ
X
നിങ്ങളുടെ കൈകള്‍
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَيْسَ
X
അല്ല
بِظَلَّامٍ
X
അക്രമം (അനീതി) പ്രവര്‍ത്തിക്കുന്നവന്‍
لِّلْعَبِيدِ
X
ദാസന്‍മാരോട്
﴿3:182﴾ قُلْ
X
നീ പറയുക(ചോദിക്കുക)
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
هَلْ تَنقِمُونَ
X
നിങ്ങള്‍ വിരോധം പുലര്‍ത്തുന്നുണ്ടോ?
مِنَّا
X
ഞങ്ങളോട്
إِلَّا أَنْ آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചതിന് അല്ലാതെ
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതിലും
إِلَيْنَا
X
ഞങ്ങള്‍ക്ക്
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതിലും
مِن قَبْلُ
X
മുമ്പ്
وَأَنَّ أَكْثَرَكُمْ
X
നിങ്ങളിലേറെപേരും ആയതിനാലും
فَاسِقُونَ
X
അധര്‍മകാരികള്‍
﴿5:59﴾ لَتَجِدَنَّ
X
നിശ്ചയമായും നിനക്ക് കാണാം
أَشَدَّ
X
ഏറ്റവും കടുത്തവര്‍
النَّاسِ
X
മനുഷ്യരില്‍
عَدَاوَةً
X
ശത്രുതയില്‍
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
الْيَهُودَ
X
യഹൂദരാണെന്ന്
وَالَّذِينَ أَشْرَكُواۖ
X
ബഹുദൈവാരാധകരുമാണെന്ന്
وَلَتَجِدَنَّ
X
നിശ്ചയമായും നിനക്ക് കാണാം
أَقْرَبَهُم
X
അവരില്‍ ഏറ്റവും അടുത്തവര്‍
مَّوَدَّةً
X
സ്നേഹത്തില്‍
لِّلَّذِينَ آمَنُوا
X
സത്യവിശ്വാസികളോട്
الَّذِينَ قَالُوا
X
പറഞ്ഞവരാണെന്ന്
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
نَصَارَىٰۚ
X
ക്രിസ്ത്യാനിളാണെന്ന്
ذَٰلِكَ
X
അത്
بِأَنَّ مِنْهُمْ
X
തീര്‍ച്ചയായും അവരില്‍ ഉള്ളതുകൊണ്ടാണ്
قِسِّيسِينَ
X
പണ്ഡിതന്മാര്‍
وَرُهْبَانًا
X
ആരാധനയില്‍ നിരതരായവരും
وَأَنَّهُمْ
X
തീര്‍ച്ചയായും അവര്‍
لَا يَسْتَكْبِرُونَ
X
അവര്‍ അഹന്ത നടിക്കുന്നില്ല(എന്നതുകൊണ്ടുമാണ്)
﴿5:82﴾ جَعَلَ اللَّهُ
X
അല്ലാഹു ആക്കിയിരിക്കുന്നു
الْكَعْبَةَ
X
കഅ്ബയെ
الْبَيْتَ
X
അതായത് മന്ദിരത്തെ
الْحَرَامَ
X
ആദരണീയമായ
قِيَامًا
X
നിലനില്‍പിനുള്ള ആധാരം
لِّلنَّاسِ
X
മനുഷ്യരാശിയുടെ
وَالشَّهْرَ
X
മാസത്തെയും
الْحَرَامَ
X
ആദരണീയമായ
وَالْهَدْيَ
X
ബലിമൃഗത്തെയും
وَالْقَلَائِدَۚ
X
(അവയുടെ കഴുത്തിലെ) അടയാളപ്പട്ടകളെയും
ذَٰلِكَ
X
അത്
لِتَعْلَمُوا
X
നിങ്ങള്‍ അറിയാന്‍വേണ്ടിയാണ്
أَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നുവെന്ന്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവ
وَمَا فِي الْأَرْضِ
X
ഭൂമിയിലുള്ളവയും
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹുവാണെന്നും
بِكُلِّ شَيْءٍ
X
എല്ലാ കാര്യങ്ങളെക്കുറിച്ചും
عَلِيمٌ
X
നന്നായറിയുന്നവന്‍
﴿5:97﴾ اعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
شَدِيدُ
X
കഠിനനാണ്
الْعِقَابِ
X
ശിക്ഷിക്കുന്നതില്‍
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്നും
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
ദയാപരനും
﴿5:98﴾ وَأَنَّ هَٰذَا
X
തീര്‍ച്ചയായും ഇതാണ്
صِرَاطِي
X
എന്റെ വഴി
مُسْتَقِيمًا
X
നേരായ
فَاتَّبِعُوهُۖ
X
അതിനാല്‍ നിങ്ങളത് പിന്‍പറ്റുക
وَلَا تَتَّبِعُوا
X
നിങ്ങള്‍ പിന്‍പറ്റരുത്
السُّبُلَ
X
മറ്റു മാര്‍ഗങ്ങള്‍
فَتَفَرَّقَ بِكُمْ
X
അവ നിങ്ങളെ ശിഥിലീകരിച്ചുകളയും
عَن سَبِيلِهِۚ
X
അവന്റെ വഴിയില്‍നിന്ന്
ذَٰلِكُمْ
X
അത്
وَصَّاكُم
X
അവന്‍ നിങ്ങളെ ഉപദേശിച്ചു(ഉപദേശിക്കുന്നു)
بِهِ
X
അതുകൊണ്ട്
لَعَلَّكُمْ
X
നിങ്ങള്‍ ആകാന്‍വേണ്ടി
تَتَّقُونَ
X
നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നു
﴿6:153﴾ ذَٰلِكُمْ
X
അതാണ് (ശിക്ഷ)
فَذُوقُوهُ
X
അതിനാല്‍ അത് നിങ്ങള്‍ അനുഭവിച്ചുകൊള്ളുക
وَأَنَّ
X
തീര്‍ച്ചയായും
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്കുണ്ട്
عَذَابَ
X
ശിക്ഷ
النَّارِ
X
അഗ്നി, നരക
﴿8:14﴾ ذَٰلِكُمْ
X
അതാണ്
وَأَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
مُوهِنُ
X
ദുര്‍ബലമാക്കുന്നവനാണ്
كَيْدِ
X
തന്ത്രത്തെ
الْكَافِرِينَ
X
സത്യനിഷേധികളുടെ
﴿8:18﴾ إِن تَسْتَفْتِحُوا
X
നിങ്ങള്‍ വിജയമാണ് തേടിയിരുന്നതെങ്കില്‍
فَقَدْ جَاءَكُمُ
X
ഇതാ, നിങ്ങള്‍ക്ക് വന്നെത്തിയിരിക്കുന്നു
الْفَتْحُۖ
X
(നിങ്ങള്‍ തേടിയ)വിജയം
وَإِن تَنتَهُوا
X
നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍
فَهُوَ
X
അതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۖ
X
നിങ്ങള്‍ക്ക്
وَإِن تَعُودُوا
X
ഇനി നിങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍
نَعُدْ
X
നാം ആവര്‍ത്തിക്കും
وَلَن تُغْنِيَ
X
ഉപകരിക്കുകയില്ല
عَنكُمْ
X
നിങ്ങള്‍ക്ക്
فِئَتُكُمْ
X
നിങ്ങളുടെ സംഘം
شَيْئًا
X
ഒട്ടും
وَلَوْ كَثُرَتْ
X
അത് വലുതായാലും
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مَعَ
X
കൂടെയാണ്
الْمُؤْمِنِينَ
X
സത്യവിശ്വാസികളുടെ
﴿8:19﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اسْتَجِيبُوا
X
നിങ്ങള്‍ ഉത്തരം നല്‍കുക
لِلَّهِ
X
അല്ലാഹുവിന്
وَلِلرَّسُولِ
X
ദൂതനും
إِذَا دَعَاكُمْ
X
അവന്‍ നിങ്ങളെ വിളിക്കുമ്പോള്‍
لِمَا
X
ഒന്നിലേക്ക്
يُحْيِيكُمْۖ
X
അത് നിങ്ങളെ ജീവസ്സുറ്റവരാക്കും
وَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَحُولُ
X
മറയിടും
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്നും
وَقَلْبِهِ
X
അവന്റെ മനസ്സിന്നും
وَأَنَّهُ
X
തീര്‍ച്ചയായും അവന്‍
إِلَيْهِ
X
അവങ്കലേക്ക്
تُحْشَرُونَ
X
നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടും
﴿8:24﴾ وَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّمَا
X
മാത്രമാണ്
أَمْوَالُكُمْ
X
നിങ്ങളുടെ ധനങ്ങള്‍
وَأَوْلَادُكُمْ
X
നിങ്ങളുടെ സന്താനങ്ങളും
فِتْنَةٌ
X
പരീക്ഷണം
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
عِندَهُ
X
അവങ്കലാണ്
أَجْرٌ
X
പ്രതിഫലം
عَظِيمٌ
X
മഹത്തായ
﴿8:28﴾ ذَٰلِكَ
X
അത്
بِمَا قَدَّمَتْ
X
നേരത്തെ ചെയ്തുകൂട്ടിയതിന്റെ ഫലമാണ്
أَيْدِيكُمْ
X
നിങ്ങളുടെ കൈകള്‍
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَيْسَ
X
അല്ല
بِظَلَّامٍ
X
അനീതി കാണിക്കുന്നവന്‍
لِّلْعَبِيدِ
X
അടിമകളോട്
﴿8:51﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَمْ يَكُ
X
അല്ല
مُغَيِّرًا
X
മാറ്റം വരുത്തുന്നവന്‍
نِّعْمَةً
X
അനുഗ്രഹത്തെ
أَنْعَمَهَا
X
അതിനെ അവന്‍ ഔദാര്യമായി നല്‍കി
عَلَىٰ قَوْمٍ
X
ഒരു ജനതയ്ക്ക്
حَتَّىٰ
X
വരെ
يُغَيِّرُوا
X
അവര്‍ മാറ്റുന്നു
مَا بِأَنفُسِهِمْۙ
X
തങ്ങളുടെ നിലപാട്
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
X
അറിയുന്നവനും
﴿8:53﴾ فَسِيحُوا
X
അതിനാല്‍ നിങ്ങള്‍ സ്വൈരമായി സഞ്ചരിച്ചു കൊള്ളുക
فِي الْأَرْضِ
X
ഭൂമിയില്‍
أَرْبَعَةَ أَشْهُرٍ
X
നാല് മാസം
وَاعْلَمُوا
X
അറിയുക
أَنَّكُمْ
X
നിശ്ചയം നിങ്ങള്‍
غَيْرُ مُعْجِزِي اللَّهِۙ
X
അല്ലാഹുവിനെ തോല്‍പിക്കാന്‍ കഴിയുന്നവരല്ല
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
مُخْزِي
X
മാനം കെടുത്തുന്നവനാണ്
الْكَافِرِينَ
X
സത്യനിഷേധികളെ
﴿9:2﴾ أَلَمْ يَعْلَمُوا
X
അവര്‍ മനസിലാക്കിയിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يَعْلَمُ
X
അറിയുന്നുണ്ടെന്ന്
سِرَّهُمْ
X
അവരുടെ രഹസ്യം
وَنَجْوَاهُمْ
X
അവരുടെ ഗൂഢാലോചനയും
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلَّامُ
X
സമഗ്രമായി അറിയുന്നവനാണ്
الْغُيُوبِ
X
അദൃശ്യകാര്യങ്ങള്‍
﴿9:78﴾ أَلَمْ يَعْلَمُوا
X
അവര്‍ അറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ يَقْبَلُ
X
അവന്‍ സ്വീകരിക്കുന്നു
التَّوْبَةَ
X
പശ്ചാത്താപം
عَنْ عِبَادِهِ
X
തന്റെ ദാസന്മാരുടെ
وَيَأْخُذُ
X
ഏറ്റുവാങ്ങുകയും ചെയ്യുന്നു
الصَّدَقَاتِ
X
ദാനധര്‍മങ്ങള്‍
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
هُوَ
X
അവന്‍
التَّوَّابُ
X
ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനാണ്
الرَّحِيمُ
X
പരമദയാലുവുമാണ്
﴿9:104﴾ ذَٰلِكَ
X
അത്
لِيَعْلَمَ
X
അദ്ദേഹം(പ്രഭു)അറിയാനാണ്
أَنِّي
X
നിശ്ചയമായും ഞാന്‍
لَمْ أَخُنْهُ
X
ഞാനദ്ദേഹത്തെ (പ്രഭുവിനെ) വഞ്ചിച്ചിട്ടില്ല
بِالْغَيْبِ
X
അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
അവന്‍ ലക്ഷ്യത്തിലെത്തിക്കുകയില്ല
كَيْدَ
X
കുതന്ത്രത്തെ
الْخَائِنِينَ
X
വഞ്ചകന്മാരുടെ
﴿12:52﴾ وَأَنَّ
X
തീര്‍ച്ചയായും
عَذَابِي
X
എന്റെ ശിക്ഷ
هُوَ
X
അതാണ്
الْعَذَابُ
X
ശിക്ഷ
الْأَلِيمُ
X
വേദനയേറിയ
﴿15:50﴾ وَيَجْعَلُونَ
X
അവര്‍ ആക്കുന്നു
لِلَّهِ
X
അല്ലാഹുവിന്
مَا يَكْرَهُونَ
X
അവര്‍ വെറുക്കുന്നതിനെ
وَتَصِفُ
X
കെട്ടിപ്പറയുന്നു
أَلْسِنَتُهُمُ
X
അവരുടെ നാവുകള്‍
الْكَذِبَ
X
വ്യാജം
أَنَّ لَهُمُ
X
നിശ്ചയം അവര്‍ക്കുണ്ടാവുമെന്ന
الْحُسْنَىٰۖ
X
ഏറ്റവും നല്ലത്
لَا جَرَمَ
X
സംശയമില്ല
أَنَّ لَهُمُ
X
നിശ്ചയം അവര്‍ക്കുണ്ട്
النَّارَ
X
നരകം
وَأَنَّهُم مُّفْرَطُونَ
X
നിശ്ചയം അവര്‍ (അങ്ങോട്ട്) മുമ്പില്‍ നയിക്കപ്പെടുന്നവരുമാണ്‌
﴿16:62﴾ ذَٰلِكَ
X
അത്
بِأَنَّهُمُ اسْتَحَبُّوا
X
അവര്‍ ഇഷ്ടപ്പെട്ടതിനാലാണ്
الْحَيَاةَ الدُّنْيَا
X
ഐഹിക ജീവിതം
عَلَى الْآخِرَةِ
X
പരലോകത്തേക്കാള്‍
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
സന്‍മാര്‍ഗത്തിലാക്കുകയില്ല (എന്നതിനാലും)
الْقَوْمَ
X
ജനത്തെ
الْكَافِرِينَ
X
സത്യനിഷേധികളായ
﴿16:107﴾ وَأَنَّ الَّذِينَ لَا يُؤْمِنُونَ
X
നിശ്ചയം വിശ്വസിക്കാത്തവര്‍
بِالْآخِرَةِ
X
പരലോകത്തില്‍
أَعْتَدْنَا
X
നാം അവര്‍ക്ക് ഒരുക്കിവെച്ചിട്ടുണ്ട്
لَهُمْ
X
അവര്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
﴿17:10﴾ وَكَذَٰلِكَ
X
അപ്രകാരം
أَعْثَرْنَا
X
നാം കാണാന്‍ അവസരമൊരുക്കി
عَلَيْهِمْ
X
അവരെ
لِيَعْلَمُوا
X
അവരറിയാന്‍
أَنَّ وَعْدَ اللَّهِ
X
നിശ്ചയം അല്ലാഹുവിന്റെ കരാര്‍
حَقٌّ
X
സത്യം (ആണെന്ന്)
وَأَنَّ السَّاعَةَ
X
നിശ്ചയം അന്ത്യനാള്‍
لَا رَيْبَ
X
ഒരു സംശയവുമില്ല
فِيهَا
X
അതില്‍ (എന്നും)
إِذْ يَتَنَازَعُونَ
X
അവര്‍ തര്‍ക്കിച്ചു കൊണ്ടിരുന്നപ്പോള്‍
بَيْنَهُمْ
X
പരസ്പരം
أَمْرَهُمْۖ
X
അവരുടെ കാര്യത്തെപ്പറ്റി
فَقَالُوا
X
അപ്പോള്‍ അവര്‍ പറഞ്ഞു
ابْنُوا
X
നിങ്ങളുണ്ടാക്കുവിന്‍
عَلَيْهِم
X
അവര്‍ക്കു മീതെ
بُنْيَانًاۖ
X
ഒരു കെട്ടിടം (സ്മാരകം)
رَّبُّهُمْ
X
അവരുടെ നാഥന്‍
أَعْلَمُ
X
എറ്റവും നന്നായി അറിയുന്നവനാണ്
بِهِمْۚ
X
അവരെപ്പറ്റി
قَالَ
X
പറഞ്ഞു
الَّذِينَ غَلَبُوا
X
സ്വാധീനമുള്ളവര്‍
عَلَىٰ أَمْرِهِمْ
X
അവരുടെ കാര്യത്തില്‍
لَنَتَّخِذَنَّ
X
നാം ഉണ്ടാക്കുക തന്നെ ചെയ്യും
عَلَيْهِم
X
അവര്‍ക്കു മീതെ
مَّسْجِدًا
X
ഒരു പള്ളി
﴿18:21﴾ وَأَنَّكَ
X
നിശ്ചയം നീ
لَا تَظْمَأُ
X
നിനക്ക് ദാഹിക്കുകയില്ല
فِيهَا
X
അവിടെ
وَلَا تَضْحَىٰ
X
നിനക്ക് ചൂടേല്‍ക്കുന്നതുമല്ല
﴿20:119﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്നതിനാലാണ്
هُوَ الْحَقُّ
X
പരമസത്യം
وَأَنَّهُ
X
നിശ്ചയം അവന്‍ തന്നെ
يُحْيِي
X
അവന്‍ ജീവിപ്പിക്കുന്നു
الْمَوْتَىٰ
X
നിര്‍ജ്ജീവമായതിനെ
وَأَنَّهُ
X
നിശ്ചയം അവന്‍
عَلَىٰ كُلِّ شَيْءٍ
X
എല്ലാകാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿22:6﴾ وَأَنَّ السَّاعَةَ
X
തീര്‍ച്ചയായും അന്ത്യനാള്‍
آتِيَةٌ
X
വന്നെത്തുന്നതാകുന്നു
لَّا رَيْبَ فِيهَا
X
അതില്‍ സംശയമില്ല
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَبْعَثُ
X
പുനരുജ്ജീവിപ്പിക്കും
مَن فِي الْقُبُورِ
X
ഖബറുകളിലുള്ളവരെ
﴿22:7﴾ ذَٰلِكَ
X
അത്
بِمَا قَدَّمَتْ
X
പ്രവര്‍ത്തിച്ചത് കൊണ്ടാണ്
يَدَاكَ
X
നിന്റെ കൈകള്‍
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَيْسَ
X
അല്ല
بِظَلَّامٍ
X
അനീതി കാണിക്കുന്നവന്‍
لِّلْعَبِيدِ
X
അടിമകളോട്
﴿22:10﴾ وَكَذَٰلِكَ
X
അപ്രകാരം
أَنزَلْنَاهُ
X
നാമതിനെ ഇറക്കിയിരിക്കുന്നു
آيَاتٍ
X
ദൃഷ്ടാന്തങ്ങളായിട്ട്
بَيِّنَاتٍ
X
വ്യക്തമായ
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَهْدِي
X
നേര്‍വഴിയിലാക്കുന്നു
مَن يُرِيدُ
X
അവനുദ്ദേശിക്കുന്നവനെ
﴿22:16﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
അല്ലാഹു ആണെന്നത് കൊണ്ടാണ്
يُولِجُ
X
അവന്‍ പ്രവേശിപ്പിക്കുന്നു
اللَّيْلَ
X
രാവിനെ
فِي النَّهَارِ
X
പകലില്‍
وَيُولِجُ
X
അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു
النَّهَارَ
X
പകലിനെ
فِي اللَّيْلِ
X
രാവില്‍
وَأَنَّ اللَّهَ
X
അല്ലാഹു ആകുന്നു എന്നതുകൊണ്ടുമാണ്
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവന്‍
بَصِيرٌ
X
എല്ലാം കാണുന്നവനും
﴿22:61﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
അല്ലാഹു ആണ് എന്നതിനാലാണ്
هُوَ
X
അവന്‍ തന്നെയാണ്
الْحَقُّ
X
സത്യം
وَأَنَّ مَا يَدْعُونَ
X
നിശ്ചയമായും അവര്‍ വിളിച്ച് പ്രാര്‍ത്തിക്കുന്നവ
مِن دُونِهِ
X
അവനെക്കൂടാതെ
هُوَ الْبَاطِلُ
X
അത് തന്നെയാണ് മിഥ്യ
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
هُوَ الْعَلِيُّ
X
അവന്‍ തന്നെ ഉന്നതന്‍
الْكَبِيرُ
X
മഹാനും
﴿22:62﴾ أَفَحَسِبْتُمْ
X
അപ്പോള്‍ നിങ്ങള്‍ കരുതിയോ
أَنَّمَا خَلَقْنَاكُمْ
X
നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുവെന്ന്
عَبَثًا
X
വെറുതെ
وَأَنَّكُمْ
X
നിങ്ങള്‍
إِلَيْنَا
X
നമ്മിലേക്ക്
لَا تُرْجَعُونَ
X
മടക്കപ്പെടുകയില്ല(എന്നും)
﴿23:115﴾ وَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ ഔദാര്യം
عَلَيْكُمْ
X
നിങ്ങളുടെമേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
وَأَنَّ اللَّهَ
X
അല്ലാഹു ആകുന്നു എന്നതും
تَوَّابٌ
X
വളരെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍
حَكِيمٌ
X
യുക്തിമാനും
﴿24:10﴾ وَلَوْلَا
X
ഉണ്ടായിരുന്നില്ലെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആകുന്നു എന്നതും
رَءُوفٌ
X
ദയാലു
رَّحِيمٌ
X
കാരുണ്യവാനും
﴿24:20﴾ وَأَنَّهُمْ
X
തീര്‍ച്ചയായും അവര്‍
يَقُولُونَ
X
പറയുന്നവരാണ്
مَا لَا يَفْعَلُونَ
X
അവര്‍ ചെയ്യാത്തത്
﴿26:226﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُولِجُ
X
കടത്തിവിടുന്നു (എന്ന്)
اللَّيْلَ
X
രാവിനെ
فِي النَّهَارِ
X
പകലില്‍
وَيُولِجُ
X
കടത്തിവിടുന്നു (എന്നും)
النَّهَارَ
X
പകലിനെ
فِي اللَّيْلِ
X
രാവിലും
وَسَخَّرَ
X
അവന്‍ അധീനപ്പെടുത്തി (എന്നും)
الشَّمْسَ
X
സൂര്യനെ
وَالْقَمَرَ
X
ചന്ദ്രനെയും
كُلٌّ
X
എല്ലാം
يَجْرِي
X
ചരിച്ചുകൊണ്ടിരിക്കുന്നു
إِلَىٰ أَجَلٍ مُّسَمًّى
X
ഒരു നിശ്ചിത അവധി വരെ
وَأَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു (ആണെന്നും)
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
خَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿31:29﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
നിശ്ചയം അല്ലാഹു ആണെന്നതുകൊണ്ടാണ്
هُوَ
X
അവന്‍ തന്നെ
الْحَقُّ
X
പരമമായ സത്യം, യഥാര്‍ഥത്തിലുള്ളവന്‍
وَأَنَّ مَا يَدْعُونَ
X
നിശ്ചയം അവര്‍ വിളിക്കുന്നവയാണെന്നും
مِن دُونِهِ
X
അവനെക്കൂടാതെ
الْبَاطِلُ
X
മിഥ്യ
وَأَنَّ اللَّهَ
X
നിശ്ചയം അല്ലാഹുവാണെന്നതു കൊണ്ടും
هُوَ
X
അവന്‍ തന്നെ
الْعَلِيُّ
X
ഉന്നതന്‍
الْكَبِيرُ
X
വലിയ, മഹാന്‍
﴿31:30﴾ وَقَالُوا
X
അവര്‍ പറയും
آمَنَّا بِهِ
X
ഞങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിച്ചിരിക്കുന്നു
وَأَنَّىٰ لَهُمُ
X
അവര്‍ക്കെങ്ങനെ സാധിക്കും
التَّنَاوُشُ
X
കൈവരിക്കാന്‍
مِن مَّكَانٍ
X
സ്ഥലത്തുനിന്ന്
بَعِيدٍ
X
വിദൂരമായ
﴿34:52﴾ لَا جَرَمَ
X
സംശയമില്ല
أَنَّمَا تَدْعُونَنِي إِلَيْهِ
X
നിങ്ങളെന്നെ ക്ഷണിച്ചു കൊണ്ടിരിക്കുന്നത്
لَيْسَ لَهُ
X
അതിനില്ല
دَعْوَةٌ
X
ഒരു സന്ദേശവും
فِي الدُّنْيَا
X
ഇഹലോകത്ത്
وَلَا فِي الْآخِرَةِ
X
പരലോകത്തുമില്ല
وَأَنَّ مَرَدَّنَا
X
തീര്‍ച്ചയായും നമ്മുടെ മടക്കം
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
وَأَنَّ الْمُسْرِفِينَ
X
തീര്‍ച്ചയായും അതിരുവിടുന്നവര്‍
هُمْ
X
അവര്‍ തന്നെയാണ്
أَصْحَابُ النَّارِ
X
നരകാവകാശികള്‍
﴿40:43﴾ ذَٰلِكَ
X
അത്
بِأَنَّ
X
നിശ്ചയം
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
اتَّبَعُوا
X
അവര്‍ പിന്‍പറ്റി(പിന്‍പറ്റിയതു കാരണമാണ്)
الْبَاطِلَ
X
അസത്യത്തെ
وَأَنَّ الَّذِينَ آمَنُوا
X
നിശ്ചയം വിശ്വസിച്ചവര്‍
اتَّبَعُوا
X
അവര്‍ പിന്തുടര്‍ന്നു
الْحَقَّ
X
സത്യത്തെ
مِن رَّبِّهِمْۚ
X
തങ്ങളുടെ നാഥനില്‍ നിന്നുള്ള
كَذَٰلِكَ
X
അവ്വിധം
يَضْرِبُ اللَّهُ
X
അല്ലാഹു വിവരിച്ചുകൊടുക്കുന്നു
لِلنَّاسِ
X
ജനങ്ങള്‍ക്ക്
أَمْثَالَهُمْ
X
അവരുടെ ഉദാഹരണങ്ങള്‍
﴿47:3﴾ ذَٰلِكَ
X
അത്
بِأَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹുവായതു കൊണ്ടാണ്
مَوْلَى
X
രക്ഷകന്‍
الَّذِينَ آمَنُوا
X
വിശ്വസിച്ചവരുടെ
وَأَنَّ الْكَافِرِينَ
X
നിശ്ചയം നിഷേധിച്ചവര്‍
لَا مَوْلَىٰ
X
ഒരു രക്ഷകനും ഇല്ല; രക്ഷകനേയില്ല
لَهُمْ
X
അവര്‍ക്ക്
﴿47:11﴾ وَأَنَّ سَعْيَهُ
X
നിശ്ചയം, അവന്റെ പ്രവര്‍ത്തനം (കര്‍മഫലം)
سَوْفَ يُرَىٰ
X
പിന്നീട് അവന് കാണിക്കപ്പെടും
﴿53:40﴾ وَأَنَّ إِلَىٰ رَبِّكَ
X
നിശ്ചയം, നിന്റെ നാഥങ്കലേക്കാണ്
الْمُنتَهَىٰ
X
(എല്ലാം) ചെന്നവസാനിക്കുന്നത്
﴿53:42﴾ وَأَنَّهُ
X
നിശ്ചയം, അവന്‍
هُوَ
X
അവന്‍ തന്നെയാണ്
أَضْحَكَ
X
ചിരിപ്പിക്കുന്നത്
وَأَبْكَىٰ
X
കരയിപ്പിക്കുന്നതും
﴿53:43﴾ وَأَنَّهُ
X
നിശ്ചയം, അവന്‍
هُوَ
X
അവന്‍ തന്നെയാണ്
أَمَاتَ
X
മരിപ്പിക്കുന്നത്
وَأَحْيَا
X
ജീവിപ്പിക്കുന്നതും
﴿53:44﴾ وَأَنَّهُ
X
നിശ്ചയം, അവന്‍
خَلَقَ
X
അവന്‍ സൃഷ്ടിച്ചു
الزَّوْجَيْنِ
X
രണ്ട് ഇണകളെ
الذَّكَرَ
X
അതായത്, ആണിനെ
وَالْأُنثَىٰ
X
പെണ്ണിനെയും
﴿53:45﴾ وَأَنَّ عَلَيْهِ
X
നിശ്ചയം, അവന്റെ ബാധ്യതയാകുന്നു
النَّشْأَةَ
X
സൃഷ്ടിക്കല്‍
الْأُخْرَىٰ
X
മറ്റൊരു
﴿53:47﴾ وَأَنَّهُ
X
നിശ്ചയം, അവന്‍
هُوَ
X
അവന്‍ തന്നെയാണ്
أَغْنَىٰ
X
ഐശ്വര്യമേകിയത്
وَأَقْنَىٰ
X
തൃപ്തനാക്കിയതും
﴿53:48﴾ وَأَنَّهُ
X
നിശ്ചയം, അവന്‍
هُوَ
X
അവന്‍ തന്നെയാണ്
رَبُّ
X
നാഥന്‍
الشِّعْرَىٰ
X
പുണര്‍തം നക്ഷത്രത്തിന്റെ
﴿53:49﴾ وَأَنَّهُ
X
നിശ്ചയം, അവനാണ്
أَهْلَكَ
X
നശിപ്പിച്ചത്
عَادًا
X
ആദ് വര്‍ഗത്തെ
الْأُولَىٰ
X
ആദ്യത്തെ
﴿53:50﴾ لِّئَلَّا يَعْلَمَ
X
അറിയാന്‍ വേണ്ടി
أَهْلُ الْكِتَابِ
X
വേദക്കാര്‍
أَلَّا يَقْدِرُونَ
X
അവര്‍ക്ക് (അധീനപ്പെടുത്താന്‍) സാധ്യമല്ലെന്ന്
عَلَىٰ شَيْءٍ
X
ഒന്നും തന്നെ
مِّن فَضْلِ اللَّهِۙ
X
അല്ലാഹുവിന്റെ ഔദാര്യത്തില്‍നിന്ന്
وَأَنَّ الْفَضْلَ
X
നിശ്ചയം ഔദാര്യം
بِيَدِ اللَّهِ
X
അല്ലാഹുവിന്റെ കൈയിലാണ്
يُؤْتِيهِ
X
അവനത് നല്‍കും
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
ذُو الْفَضْلِ
X
ഔദാര്യത്തിനുടമയാകുന്നു
الْعَظِيمِ
X
മഹത്തായ
﴿57:29﴾ اللَّهُ
X
അല്ലാഹു
الَّذِي خَلَقَ
X
സൃഷ്ടിച്ചവനാണ്
سَبْعَ
X
ഏഴ്
سَمَاوَاتٍ
X
ആകാശങ്ങളെ
وَمِنَ الْأَرْضِ
X
ഭൂമിയില്‍നിന്ന്
مِثْلَهُنَّ
X
അവപോലുള്ളതിനെയും
يَتَنَزَّلُ
X
ഇറങ്ങിക്കൊണ്ടിരിക്കുന്നു
الْأَمْرُ
X
കല്‍പന
بَيْنَهُنَّ
X
അവയ്ക്കിടയില്‍
لِتَعْلَمُوا
X
നിങ്ങള്‍ മനസ്സിലാക്കാന്‍വേണ്ടി
أَنَّ اللَّهَ
X
നിശ്ചയം, അല്ലാഹുവാണെന്ന്
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുറ്റവന്‍
وَأَنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
قَدْ أَحَاطَ
X
ചൂഴ്ന്നു നില്‍ക്കുന്നുണ്ട്
بِكُلِّ شَيْءٍ
X
സകല സംഗതികളെയും
عِلْمًا
X
അറിവുകൊണ്ട്
﴿65:12﴾ وَأَنَّهُ تَعَالَىٰ
X
ഉന്നതമായിരിക്കുന്നുവെന്നും
جَدُّ
X
മഹത്വം
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
مَا اتَّخَذَ
X
അവന്‍ സ്വീകരിച്ചിട്ടില്ല
صَاحِبَةً
X
ഒരു സഖിയെയോ
وَلَا وَلَدًا
X
സന്താനത്തെയോ
﴿72:3﴾ وَأَنَّهُ كَانَ يَقُولُ
X
പറയാറുണ്ടായിരുന്നുവെന്നും
سَفِيهُنَا
X
ഞങ്ങളിലെ വിവരം കെട്ടവന്‍
عَلَى اللَّهِ
X
അല്ലാഹുവെക്കുറിച്ച്
شَطَطًا
X
അതിക്രമപരമായത്
﴿72:4﴾ وَأَنَّا ظَنَنَّا
X
ഞങ്ങള്‍ വിചാരിച്ചുവെന്നും
أَن لَّن تَقُولَ
X
പറയുകയില്ലെന്ന്
الْإِنسُ
X
മനുഷ്യര്‍
وَالْجِنُّ
X
ജിന്നുകളും
عَلَى اللَّهِ
X
അല്ലാഹുവെക്കുറിച്ച്
كَذِبًا
X
കള്ളം
﴿72:5﴾ وَأَنَّهُ كَانَ
X
ആയിരുന്നുവെന്നും
رِجَالٌ
X
ചില (ആളുകള്‍)
مِّنَ الْإِنسِ
X
മനുഷ്യരിലെ
يَعُوذُونَ
X
അവര്‍ ശരണം തേടുന്നു
بِرِجَالٍ
X
ചിലരോട്
مِّنَ الْجِنِّ
X
ജിന്നുകളിലെ
فَزَادُوهُمْ
X
അങ്ങനെ അവര്‍ അവരില്‍ വര്‍ധിപ്പിച്ചു
رَهَقًا
X
അഹങ്കാരം
﴿72:6﴾ وَأَنَّهُمْ ظَنُّوا
X
അവര്‍ കരുതിയെന്നും
كَمَا ظَنَنتُمْ
X
നിങ്ങള്‍ കരുതിയപോലെ
أَن لَّن يَبْعَثَ
X
(ദൂതനായി) നിയോഗിക്കുകയില്ലെന്ന്
اللَّهُ
X
അല്ലാഹു
أَحَدًا
X
ആരെയും
﴿72:7﴾ وَأَنَّا لَمَسْنَا
X
ഞങ്ങള്‍ തൊട്ടുനോക്കി എന്നും
السَّمَاءَ
X
ആകാശത്തെ
فَوَجَدْنَاهَا
X
അപ്പോള്‍ അതിനെ ഞങ്ങള്‍ കണ്ടെത്തി
مُلِئَتْ
X
അത് നിറക്കപ്പെട്ടതായി
حَرَسًا
X
കാവല്‍ക്കാരാല്‍
شَدِيدًا
X
കരുത്തരായ
وَشُهُبًا
X
തീജ്വാലകളാലും
﴿72:8﴾ وَأَنَّا كُنَّا نَقْعُدُ
X
ഞങ്ങള്‍ ഇരിക്കാറുണ്ടായിരുന്നുവെന്നും
مِنْهَا
X
അതില്‍നിന്ന്
مَقَاعِدَ
X
ചില ഇരിപ്പിടങ്ങളില്‍
لِلسَّمْعِۖ
X
കേള്‍ക്കാന്‍ വേണ്ടി
فَمَن يَسْتَمِعِ
X
എന്നാല്‍ ആരെങ്കിലും കേള്‍ക്കുന്നുവെങ്കില്‍
الْآنَ
X
ഇപ്പോള്‍
يَجِدْ
X
അവന്‍ കണ്ടെത്തും
لَهُ
X
അവന്ന്
شِهَابًا
X
തീജ്വാല
رَّصَدًا
X
കാത്തിരിക്കുന്ന
﴿72:9﴾ وَأَنَّا لَا نَدْرِي
X
ഞങ്ങള്‍ക്ക് അറിയില്ലെന്നും
أَشَرٌّ
X
തിന്മയാണോ
أُرِيدَ
X
ഉദ്ദേശിക്കപ്പെട്ടത്
بِمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവര്‍ക്ക്
أَمْ
X
അതല്ല
أَرَادَ
X
ഉദ്ദേശിച്ചുവോ
بِهِمْ
X
അവര്‍ക്ക്
رَبُّهُمْ
X
അവരുടെ നാഥന്‍
رَشَدًا
X
നേര്‍വഴി
﴿72:10﴾ وَأَنَّا مِنَّا
X
ഞങ്ങളില്‍ ഉണ്ടെന്നും
الصَّالِحُونَ
X
സച്ചരിതര്‍
وَمِنَّا
X
ഞങ്ങളിലുണ്ട്
دُونَ ذَٰلِكَۖ
X
അതല്ലാത്തവരും
كُنَّا
X
ഞങ്ങളായിരിക്കുന്നു
طَرَائِقَ
X
മാര്‍ഗങ്ങളില്‍
قِدَدًا
X
വിവിധ
﴿72:11﴾ وَأَنَّا ظَنَنَّا
X
ഞങ്ങള്‍ ധരിച്ചിരിക്കുന്നു എന്നും
أَن لَّن نُّعْجِزَ
X
ഞങ്ങള്‍ക്ക് പരാജയപ്പെടുത്താനാവില്ലെന്ന്
اللَّهَ
X
അല്ലാഹുവിനെ
فِي الْأَرْضِ
X
ഭൂമിയില്‍
وَلَن نُّعْجِزَهُ
X
ഞങ്ങള്‍ക്ക് അവനെ പരാജയപ്പെടുത്താനുമാവില്ല
هَرَبًا
X
ഓടിപ്പോയിക്കൊണ്ട്
﴿72:12﴾ وَأَنَّا لَمَّا
X
നിശ്ചയം ഞങ്ങള്‍
سَمِعْنَا
X
ഞങ്ങള്‍ കേട്ടപ്പോള്‍
الْهُدَىٰ
X
സന്മാര്‍ഗം
آمَنَّا بِهِۖ
X
ഞങ്ങള്‍ അതില്‍ വിശ്വസിച്ചു
فَمَن يُؤْمِن
X
എന്നാല്‍ ആര്‍ വിശ്വസിക്കുന്നുവോ
بِرَبِّهِ
X
തന്റെ നാഥനില്‍
فَلَا يَخَافُ
X
അവന്‍ ഭയപ്പെടേണ്ടതില്ല
بَخْسًا
X
നഷ്ടം
وَلَا رَهَقًا
X
പീഡനവും
﴿72:13﴾ وَأَنَّا
X
നിശ്ചയം, ഞങ്ങള്‍
مِنَّا
X
ഞങ്ങളിലുണ്ട്
الْمُسْلِمُونَ
X
വഴിപ്പെട്ട് ജീവിക്കുന്നവര്‍
وَمِنَّا
X
ഞങ്ങളിലുണ്ട്
الْقَاسِطُونَۖ
X
വഴിവിട്ട് ജീവിക്കുന്നവരും
فَمَنْ أَسْلَمَ
X
എന്നാല്‍ ആര്‍ വഴിപ്പെട്ട് ജീവിച്ചുവോ?
فَأُولَٰئِكَ
X
അവര്‍
تَحَرَّوْا
X
അവര്‍ പ്രാപിച്ചിരിക്കുന്നു
رَشَدًا
X
നേര്‍വഴി
﴿72:14﴾ وَأَنَّ الْمَسَاجِدَ
X
നിശ്ചയം, പള്ളികള്‍
لِلَّهِ
X
അല്ലാഹുവിനുള്ളതാണ്
فَلَا تَدْعُوا
X
അതിനാല്‍ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കരുത്
مَعَ اللَّهِ
X
അല്ലാഹുവോടൊപ്പം
أَحَدًا
X
ആരെയും
﴿72:18﴾ وَأَنَّهُ
X
നിശ്ചയമായും
لَمَّا قَامَ
X
എഴുന്നേറ്റുനിന്നപ്പോള്‍
عَبْدُ اللَّهِ
X
അല്ലാഹുവിന്റെ ദാസന്‍
يَدْعُوهُ
X
അവനോട് പ്രാര്‍ഥിച്ചുകൊണ്ട്
كَادُوا يَكُونُونَ
X
അവരാകുമാറായി
عَلَيْهِ
X
അയാള്‍ക്കുമേല്‍
لِبَدًا
X
തിങ്ങിക്കൂടിയവര്‍
﴿72:19﴾ وَجِيءَ
X
കൊണ്ടുവരപ്പെടുകയും (ചെയ്താല്‍)
يَوْمَئِذٍ
X
അന്ന്
بِجَهَنَّمَۚ
X
നരകത്തെ
يَوْمَئِذٍ
X
അന്ന്
يَتَذَكَّرُ
X
ഓര്‍ക്കും
الْإِنسَانُ
X
മനുഷ്യന്‍
وَأَنَّىٰ
X
എങ്ങനെ
لَهُ
X
അവന്ന് (ഉപകരിക്കും)
الذِّكْرَىٰ
X
ആ ഓര്‍മ
﴿89:23﴾