Repeated Words in Quran

< >
Total Found : 14
قَالَ
X
പറഞ്ഞു
عِيسَى ابْنُ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസ
اللَّهُمَّ
X
അല്ലാഹവേ
رَبَّنَا
X
ഞങ്ങളുടെ നാഥനായ
أَنزِلْ
X
നീ ഇറക്കിത്തരേണമേ
عَلَيْنَا
X
ഞങ്ങള്‍ക്ക്
مَائِدَةً
X
ഒരു ഭക്ഷണത്തളിക
مِّنَ السَّمَاءِ
X
മാനത്തുനിന്ന്
تَكُونُ
X
അത് ആയിരിക്കട്ടെ
لَنَا
X
ഞങ്ങള്‍ക്ക്
عِيدًا
X
ഒരാഘോഷം
لِّأَوَّلِنَا
X
ഞങ്ങളുടെ ആദ്യക്കാര്‍ക്ക്
وَآخِرِنَا
X
ഞങ്ങളുടെ അവസാനക്കാര്‍ക്കും
وَآيَةً
X
ഒരു ദൃഷ്ടാന്തവും
مِّنكَۖ
X
നിന്നില്‍നിന്നുള്ള
وَارْزُقْنَا
X
ഞങ്ങള്‍ക്ക് നീ അന്നം നല്‍കുകയും ചെയ്യണമേ
وَأَنتَ
X
നീ
خَيْرُ
X
അത്യുത്തമനാണ്
الرَّازِقِينَ
X
അന്നം നല്‍കുന്നവരില്‍
﴿5:114﴾ مَا قُلْتُ
X
ഞാന്‍ പറഞ്ഞിട്ടില്ല
لَهُمْ
X
അവരോട്
إِلَّا
X
അല്ലാതെ
مَا
X
യാതൊന്ന്
أَمَرْتَنِي
X
നീ എന്നോട് കല്‍പിച്ച
بِهِ
X
അതുകൊണ്ട്
أَنِ اعْبُدُوا
X
നിങ്ങള്‍ വഴിപ്പെട്ടു ജീവിക്കണം
اللَّهَ
X
അല്ലാഹുവെ
رَبِّي
X
എന്റെ നാഥനായ
وَرَبَّكُمْۚ
X
നിങ്ങളുടെയും നാഥനായ
وَكُنتُ
X
ഞാന്‍ ആയിരുന്നു
عَلَيْهِمْ
X
അവരുടെ മേല്‍
شَهِيدًا
X
സാക്ഷി
مَّا دُمْتُ
X
ഞാന്‍ ഉണ്ടായിരുന്ന കാലത്തോളം
فِيهِمْۖ
X
അവരില്‍
فَلَمَّا تَوَفَّيْتَنِي
X
നീ എന്നെ പിടിച്ചെടുത്തപ്പോള്‍(തിരിച്ചുവിളിച്ചപ്പോള്‍)
كُنتَ
X
നീ ആയി
أَنتَ
X
നീ
الرَّقِيبَ
X
നിരീക്ഷകന്‍
عَلَيْهِمْۚ
X
അവരുടെമേല്‍
وَأَنتَ
X
നീ
عَلَىٰ كُلِّ شَيْءٍ
X
സകല സംഗതികള്‍ക്കും
شَهِيدٌ
X
സാക്ഷിയാണ്
﴿5:117﴾ قَدِ افْتَرَيْنَا
X
ഞങ്ങള്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
إِنْ عُدْنَا
X
ഞങ്ങള്‍ തിരിച്ചു വരികയാണെങ്കില്‍
فِي مِلَّتِكُم
X
നിങ്ങളുടെ മതത്തിലേക്ക്
بَعْدَ
X
ശേഷം
إِذْ نَجَّانَا
X
ഞങ്ങളെ രക്ഷപ്പെടുത്തിയതിനു
اللَّهُ
X
അല്ലാഹു
مِنْهَاۚ
X
അതില്‍ നിന്ന്
وَمَا يَكُونُ
X
പാടില്ലാത്തതാണ്
لَنَا
X
ഞങ്ങള്‍ക്ക്
أَن نَّعُودَ
X
ഞങ്ങള്‍ തിരിച്ചുവരല്‍
فِيهَا
X
അതിലേക്ക്
إِلَّا
X
അല്ലാതെ
أَن يَشَاءَ
X
ഉദ്ദേശിച്ചാല്‍
اللَّهُ
X
അല്ലാഹു
رَبُّنَاۚ
X
ഞങ്ങളുടെ നാഥനായ
وَسِعَ
X
വിശാലനായിരിക്കുന്നു
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
كُلَّ شَيْءٍ
X
എല്ലാ സംഗതിയിലും
عِلْمًاۚ
X
അറിവിനാല്‍
عَلَى اللَّهِ
X
അല്ലാഹുവില്‍
تَوَكَّلْنَاۚ
X
ഞങ്ങള്‍ ഭരമേല്‍പിച്ചു
رَبَّنَا
X
ഞങ്ങളുടെ നാഥാ
افْتَحْ
X
നീ തീരുമാനമെടുക്കേണമേ
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَ قَوْمِنَا
X
ഞങ്ങളുടെ ജനതക്കുമിടയില്‍
بِالْحَقِّ
X
ന്യായ പ്രകാരം
وَأَنتَ
X
നീയാണ്
خَيْرُ
X
ഏറ്റം ഉത്തമന്‍
الْفَاتِحِينَ
X
തീരുമാനമെടുക്കുന്നവരില്‍
﴿7:89﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
اغْفِرْ لِي
X
നീ എനിക്ക് പൊറുത്തു തരേണമേ
وَلِأَخِي
X
എന്റെ സഹോദരന്നും
وَأَدْخِلْنَا
X
നീ ഞങ്ങളെ പ്രവേശിപ്പിക്കണമേ
فِي رَحْمَتِكَۖ
X
നിന്റെ കാരുണ്യത്തില്‍
وَأَنتَ
X
നീ ആണല്ലോ
أَرْحَمُ
X
പരമകാരുണികന്‍
الرَّاحِمِينَ
X
കാരുണികരില്‍ വച്ച്
﴿7:151﴾ وَاخْتَارَ مُوسَىٰ
X
മൂസാ തെരഞ്ഞെടുത്തു
قَوْمَهُ
X
അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന്
سَبْعِينَ رَجُلًا
X
എഴുപത് പേരെ
لِّمِيقَاتِنَاۖ
X
നമ്മുടെ നിശ്ചിത സമയത്തേക്ക്
فَلَمَّا أَخَذَتْهُمُ
X
അവരെ പിടികൂടിയപ്പോള്‍
الرَّجْفَةُ
X
ശക്തിയായ പ്രകമ്പനം
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
لَوْ شِئْتَ
X
നീ ഇച്ഛിച്ചിരുന്നെങ്കില്‍
أَهْلَكْتَهُم
X
നിനക്ക് നശിപ്പിക്കാമായിരുന്നു
مِّن قَبْلُ
X
നേരത്തെ തന്നെ
وَإِيَّايَۖ
X
എന്നെയും
أَتُهْلِكُنَا
X
നീ ഞങ്ങളെ നശിപ്പിക്കുകയാണോ
بِمَا فَعَلَ
X
പ്രവര്‍ത്തിച്ചതിന്റെ പേരില്‍
السُّفَهَاءُ
X
വിഡ്ഢികള്‍
مِنَّاۖ
X
ഞങ്ങളിലെ
إِنْ
X
അതല്ല
هِيَ
X
അല്ലാതെ
إِلَّا فِتْنَتُكَ
X
നിന്റെ പരീക്ഷണം
تُضِلُّ
X
നീ വഴികേടിലാക്കുന്നു
بِهَا
X
അതുവഴി
مَن تَشَاءُ
X
നീ ഇച്ഛിക്കുന്നവരെ
وَتَهْدِي
X
നീ നേര്‍വഴിയിലാക്കുന്നു
مَن تَشَاءُۖ
X
നീ ഇച്ഛിക്കുന്നവരെ
أَنتَ
X
നീയാണ്
وَلِيُّنَا
X
ഞങ്ങളുടെ രക്ഷകന്‍
فَاغْفِرْ
X
അതിനാല്‍ നീ പൊറുത്തു തരേണമേ
لَنَا
X
ഞങ്ങള്‍ക്ക്
وَارْحَمْنَاۖ
X
ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ
وَأَنتَ
X
നീയാണ്
خَيْرُ الْغَافِرِينَ
X
പൊറുക്കുന്നവരില്‍ അത്യുത്തമന്‍
﴿7:155﴾ وَمَا كَانَ اللَّهُ لِيُعَذِّبَهُمْ
X
അല്ലാഹു അവരെ ശിക്ഷിക്കുകയില്ല
وَأَنتَ
X
നീ ഉണ്ടായിരിക്കെ
فِيهِمْۚ
X
അവര്‍ക്കിടയില്‍
وَمَا كَانَ اللَّهُ
X
അല്ലാഹുവല്ല
مُعَذِّبَهُمْ
X
അവരെ ശിക്ഷിക്കുന്നവന്‍
وَهُمْ
X
അവര്‍ ആയിരിക്കെ
يَسْتَغْفِرُونَ
X
അവര്‍ പാപമോചനം തേടുന്നു
﴿8:33﴾ وَنَادَىٰ
X
വിളിച്ചു
نُوحٌ
X
നൂഹ്
رَّبَّهُ
X
തന്റെ നാഥനെ
فَقَالَ
X
എന്നിട്ടു പറഞ്ഞു
رَبِّ
X
നാഥാ
إِنَّ ابْنِي
X
നിശ്ചയം, എന്റെ മകന്‍
مِنْ أَهْلِي
X
എന്റെ കുടുംബത്തില്‍പെട്ടവനാകുന്നു
وَإِنَّ وَعْدَكَ
X
നിശ്ചയം, നിന്റെ വാഗ്ദാനം
الْحَقُّ
X
സത്യമാണ്
وَأَنتَ
X
നീ
أَحْكَمُ
X
ഏറ്റവും നല്ല വിധികര്‍ത്താവാണ്
الْحَاكِمِينَ
X
വിധികര്‍ത്താക്കളില്‍
﴿11:45﴾ وَأَيُّوبَ
X
അയ്യൂബിനേയും
إِذْ نَادَىٰ رَبَّهُ
X
അദ്ദേഹം തന്റെ നാഥനെ വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം
أَنِّي
X
തീര്‍ച്ചയായും ഞാന്‍
مَسَّنِيَ
X
എന്നെ ബാധിച്ചു
الضُّرُّ
X
ദുരിതം
وَأَنتَ
X
നീ
أَرْحَمُ
X
ഏറ്റവും കരുണയുള്ളവനാണ്
الرَّاحِمِينَ
X
കരുണയുള്ളവരില്‍
﴿21:83﴾ وَزَكَرِيَّا
X
സകരിയ്യയെയും
إِذْ نَادَىٰ
X
അദ്ദേഹം വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം
رَبَّهُ
X
തന്റെ നാഥനെ
رَبِّ
X
എന്റെ നാഥാ
لَا تَذَرْنِي
X
നീ എന്നെ ഉപേക്ഷിക്കരുതേ
فَرْدًا
X
ഏകനായി
وَأَنتَ
X
നീയാണല്ലോ
خَيْرُ الْوَارِثِينَ
X
അനന്തരമെടുക്കുന്നവരില്‍ ഉത്തമന്‍
﴿21:89﴾ وَقُل
X
നീ പറയുക
رَّبِّ
X
എന്റെ നാഥാ
أَنزِلْنِي
X
എന്നെ നീ ഇറക്കേണമേ
مُنزَلًا
X
ഒരു താവളത്തില്‍
مُّبَارَكًا
X
അനുഗ്രഹീതമായ
وَأَنتَ
X
നീയാണല്ലോ
خَيْرُ
X
ഉത്തമന്‍
الْمُنزِلِينَ
X
ഇറക്കുന്നവരില്‍
﴿23:29﴾ إِنَّهُ
X
തീര്‍ച്ചയായും കാര്യം
كَانَ فَرِيقٌ
X
ഒരു വിഭാഗമുണ്ടായിരുന്നു
مِّنْ عِبَادِي
X
എന്റെ ദാസന്‍മാരില്‍
يَقُولُونَ
X
അവര്‍ പറയുമായിരുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചു
فَاغْفِرْ لَنَا
X
അതിനാല്‍ നീ ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَارْحَمْنَا
X
ഞങ്ങളോട് കരുണകാണിക്കേണമേ
وَأَنتَ
X
നീയാണ്
خَيْرُ
X
ഉത്തമന്‍
الرَّاحِمِينَ
X
കരുണകാണിക്കുന്നവരില്‍
﴿23:109﴾ وَقُل
X
നീ പറയുക
رَّبِّ
X
എന്റെ നാഥാ
اغْفِرْ
X
നീ പൊറുക്കേണമേ
وَارْحَمْ
X
നീ കരുണകാണിക്കുകയും ചെയ്യേണമേ
وَأَنتَ
X
നീയാണല്ലോ
خَيْرُ
X
ഉത്തമന്‍
الرَّاحِمِينَ
X
കരുണചെയ്യുന്നവരില്‍
﴿23:118﴾ وَفَعَلْتَ
X
നീ ചെയ്യുകയും ചെയ്തു
فَعْلَتَكَ
X
നിന്റെ ആ കൃത്യം
الَّتِي فَعَلْتَ
X
നീ ചെയ്തിട്ടുള്ളതായ
وَأَنتَ
X
നീ
مِنَ الْكَافِرِينَ
X
കൃതഘ്നരില്‍ പെട്ടവന്‍ തന്നെ
﴿26:19﴾ وَأَنتَ
X
നീയായിരിക്കെ
حِلٌّ
X
താമസിക്കുന്നവന്‍
بِهَٰذَا الْبَلَدِ
X
ഈ നാട്ടില്‍
﴿90:2﴾