Repeated Words in Quran

< >
Total Found : 5
هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിക്കുന്നുണ്ടോ
إِلَّا أَن يَأْتِيَهُمُ اللَّهُ
X
അല്ലാഹു അവരുടെ അടുത്ത് വരിക എന്നതല്ലാതെ
فِي ظُلَلٍ
X
നിഴലില്‍
مِّنَ الْغَمَامِ
X
മേഘങ്ങളുടെ
وَالْمَلَائِكَةُ
X
മലക്കുകളും
وَقُضِيَ الْأَمْرُۚ
X
കാര്യം തീരുമാനിക്കപ്പെടുകയും
وَإِلَى اللَّهِ
X
അല്ലാഹുവിലേക്കാണ്
تُرْجَعُ
X
മടക്കപ്പെടുന്നത്
الْأُمُورُ
X
കാര്യങ്ങള്‍
﴿2:210﴾ أَلَمْ تَرَ
X
നീ അറിഞ്ഞുവോ
إِلَى الْمَلَإِ
X
പ്രമാണിമാരെപറ്റി
مِن بَنِي إِسْرَائِيلَ
X
ഇസ്രായില്‍ സന്തതികളില്‍പെട്ട
مِن بَعْدِ مُوسَىٰ
X
മൂസാക്ക് ശേഷമുള്ള
إِذْ قَالُوا
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
لِنَبِيٍّ لَّهُمُ
X
അവര്‍ക്കുള്ള പ്രവാചകനോട്
ابْعَثْ لَنَا
X
നീ ഞങ്ങള്‍ക്ക് നിയോഗിച്ചുതരിക
مَلِكًا
X
ഒരു രാജാവിനെ
نُّقَاتِلْ
X
ഞങ്ങള്‍ യുദ്ധം ചെയ്യാം
فِي سَبِيلِ اللَّهِۖ
X
ദൈവമാര്‍ഗത്തില്‍
قَالَ
X
അദ്ദേഹം പറഞ്ഞു
هَلْ عَسَيْتُمْ
X
നിങ്ങളായേക്കുമോ
إِن كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയാല്‍
الْقِتَالُ
X
യുദ്ധം
أَلَّا تُقَاتِلُواۖ
X
നിങ്ങള്‍ യുദ്ധം ചെയ്യാതെ
قَالُوا
X
അവര്‍ പറഞ്ഞു
وَمَا لَنَا
X
ഞങ്ങള്‍ക്കെന്താണ്
أَلَّا نُقَاتِلَ
X
യുദ്ധം ചെയ്യാതിരിക്കാന്‍
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَقَدْ أُخْرِجْنَا
X
ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِنَا
X
ഞങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَأَبْنَائِنَاۖ
X
ഞങ്ങളുടെ സന്തതികളുടെ അടുത്ത് നിന്നും
فَلَمَّا كُتِبَ عَلَيْهِمُ
X
അവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
الْقِتَالُ
X
യുദ്ധം
تَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞു
إِلَّا قَلِيلًا مِّنْهُمْۗ
X
അവരില്‍ കുറച്ച് പേരൊഴികെ
وَاللَّهُ عَلِيمٌ
X
അല്ലാഹു അറിയുന്നവനാണ്
بِالظَّالِمِينَ
X
അക്രമികളെപറ്റി
﴿2:246﴾ قُلْ
X
നീ പറയുക(ചോദിക്കുക)
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
هَلْ تَنقِمُونَ
X
നിങ്ങള്‍ വിരോധം പുലര്‍ത്തുന്നുണ്ടോ?
مِنَّا
X
ഞങ്ങളോട്
إِلَّا أَنْ آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചതിന് അല്ലാതെ
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതിലും
إِلَيْنَا
X
ഞങ്ങള്‍ക്ക്
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതിലും
مِن قَبْلُ
X
മുമ്പ്
وَأَنَّ أَكْثَرَكُمْ
X
നിങ്ങളിലേറെപേരും ആയതിനാലും
فَاسِقُونَ
X
അധര്‍മകാരികള്‍
﴿5:59﴾ قُلْ
X
നീ പറയുക(ചോദിക്കുക)
هَلْ أُنَبِّئُكُم
X
ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ?
بِشَرٍّ
X
ഹീനമായവരെപ്പറ്റി
مِّن ذَٰلِكَ
X
അതിനെക്കാള്‍
مَثُوبَةً
X
പ്രതിഫലത്തില്‍
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
مَن
X
ഒരു വിഭാഗമാണ്
لَّعَنَهُ اللَّهُ
X
അവരെ അല്ലാഹു ശപിച്ചിരിക്കുന്നു
وَغَضِبَ عَلَيْهِ
X
അവനോട് അവന്‍ കോപിക്കുകയും ചെയ്തിരിക്കുന്നു
وَجَعَلَ
X
അവന്‍ ആക്കിത്തീര്‍ക്കുകയും ചെയ്തു
مِنْهُمُ
X
അവരില്‍ ചിലരെ
الْقِرَدَةَ
X
കുരങ്ങന്മാര്‍
وَالْخَنَازِيرَ
X
പന്നികളും
وَعَبَدَ
X
അവര്‍ അടിമപ്പെട്ടു
الطَّاغُوتَۚ
X
സാത്താന്ന്(വ്യാജദൈവങ്ങള്‍ക്ക്)
أُولَٰئِكَ
X
അവരാണ്
شَرٌّ
X
നീചന്മാര്‍
مَّكَانًا
X
സ്ഥാനത്താല്‍
وَأَضَلُّ
X
ഏറ്റം വ്യതിചലിച്ചവരും
عَن سَوَاءِ السَّبِيلِ
X
നേര്‍വഴിയില്‍നിന്ന്
﴿5:60﴾ إِنَّمَا
X
നിശ്ചയമായും
يُرِيدُ الشَّيْطَانُ
X
പിശാച് ഉദ്ദേശിക്കുന്നു
أَن يُوقِعَ
X
അവന്‍ ഉളവാക്കാന്‍
بَيْنَكُمُ
X
നിങ്ങള്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
വിദ്വേഷവും
فِي الْخَمْرِ
X
മദ്യത്തിലൂടെ
وَالْمَيْسِرِ
X
ചൂതാട്ടത്തിലൂടെയും
وَيَصُدَّكُمْ
X
അവര്‍ നിങ്ങളെ തടയാനും
عَن ذِكْرِ اللَّهِ
X
അല്ലാഹുവെ ഓര്‍ക്കുന്നതില്‍നിന്ന്
وَعَنِ الصَّلَاةِۖ
X
നമസ്കാരത്തില്‍നിന്നും
فَهَلْ أَنتُم
X
അതിനാല്‍ നിങ്ങള്‍ ആണോ?
مُّنتَهُونَ
X
വിരമിക്കുന്നവര്‍
﴿5:91﴾ إِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക
الْحَوَارِيُّونَ
X
ഹവാരികള്‍
يَا عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകല്‍ ഈസാ
هَلْ يَسْتَطِيعُ
X
കഴിയുമോ?
رَبُّكَ
X
നിന്റെ നാഥന്
أَن يُنَزِّلَ
X
ഇറക്കിത്തരാന്‍
عَلَيْنَا
X
ഞങ്ങള്‍ക്ക്
مَائِدَةً
X
ഒരു ഭക്ഷണത്തളിക
مِّنَ السَّمَاءِۖ
X
മാനത്തുനിന്ന്
قَالَ
X
അദ്ദേഹം പറഞ്ഞു
اتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക
إِن كُنتُم
X
നിങ്ങള്‍ ആണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿5:112﴾ قُلْ
X
നീ പറയുക(ചോദിക്കുക)
أَرَأَيْتَكُمْ
X
നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?(നിങ്ങള്‍ പറഞ്ഞുതരൂ)
إِنْ أَتَاكُمْ
X
നിങ്ങള്‍ക്ക് വന്നെത്തിയാല്‍
عَذَابُ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷ
بَغْتَةً
X
പെട്ടെന്ന്
أَوْ
X
അല്ലെങ്കില്‍
جَهْرَةً
X
പ്രത്യക്ഷത്തില്‍
هَلْ يُهْلَكُ
X
നശിപ്പിക്കപ്പെടുമോ?
إِلَّا الْقَوْمُ
X
ജനത അല്ലാതെ
الظَّالِمُونَ
X
അക്രമികളായ
﴿6:47﴾ قُل
X
നീ പറയുക
لَّا أَقُولُ
X
ഞാന്‍ പറയുന്നില്ല(അവകാശപ്പെടുന്നില്ല)
لَكُمْ
X
നിങ്ങളോട്
عِندِي
X
എന്റെ വശം ഉണ്ടെന്ന്
خَزَائِنُ اللَّهِ
X
അല്ലാഹുവിന്റെ ഖജനാവുകള്‍
وَلَا أَعْلَمُ
X
ഞാന്‍ അറിയുന്നുമില്ല
الْغَيْبَ
X
അതിഭൗതികകാര്യം
وَلَا أَقُولُ
X
ഞാന്‍ പറയുന്നുമില്ല
لَكُمْ
X
നിങ്ങളോട്
إِنِّي
X
തീര്‍ച്ചയായും ഞാന്‍
مَلَكٌۖ
X
മലക്കാണെന്ന്
إِنْ أَتَّبِعُ
X
ഞാന്‍ പിന്‍പറ്റുന്നില്ല
إِلَّا
X
അല്ലാതെ
مَا
X
ഒരുകാര്യം
يُوحَىٰ
X
അത് ബോധനമായി നല്‍കപ്പെടുന്നു
إِلَيَّۚ
X
എനിക്ക്
قُلْ
X
നീ പറയുക(ചോദിക്കുക)
هَلْ يَسْتَوِي
X
ഒരുപോലെയാകുമോ?
الْأَعْمَىٰ
X
കുരുടന്‍
وَالْبَصِيرُۚ
X
കാഴ്ചയുള്ളവനും
أَفَلَا تَتَفَكَّرُونَ
X
നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
﴿6:50﴾ سَيَقُولُ
X
പറയും
الَّذِينَ أَشْرَكُوا
X
(ആ)ബഹുദൈവവാദികള്‍
لَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നെങ്കില്‍
مَا أَشْرَكْنَا
X
ഞങ്ങള്‍ ബഹുദൈവവിശ്വാസികളാകുമായിരുന്നില്ല
وَلَا آبَاؤُنَا
X
ഞങ്ങളുടെ പിതാക്കളും ഇല്ല
وَلَا حَرَّمْنَا
X
ഞങ്ങള്‍ നിഷിദ്ധമാക്കുമായിരുന്നില്ല
مِن شَيْءٍۚ
X
ഒന്നും
كَذَٰلِكَ
X
അപ്രകാരംതന്നെ
كَذَّبَ
X
തള്ളിപ്പറഞ്ഞു
الَّذِينَ مِن قَبْلِهِمْ
X
അവര്‍ക്കുമുമ്പുള്ളവന്‍
حَتَّىٰ ذَاقُوا
X
അവര്‍ അനുഭവിക്കുവോളം
بَأْسَنَاۗ
X
നമ്മുടെ ശിക്ഷ
قُلْ
X
നീ പറയുക
هَلْ عِندَكُم
X
നിങ്ങളുടെ വശം ഉണ്ടോ
مِّنْ عِلْمٍ
X
വല്ല വിവരവും
فَتُخْرِجُوهُ
X
അങ്ങനെ അത് നിങ്ങള്‍ വെളിപ്പെടുത്തിത്തരും
لَنَاۖ
X
ഞങ്ങള്‍ക്ക്
إِن تَتَّبِعُونَ
X
നിങ്ങള്‍ പിന്‍പറ്റുന്നില്ല
إِلَّا
X
അല്ലാതെ
الظَّنَّ
X
ഊഹത്തെ
وَإِنْ أَنتُمْ
X
നിങ്ങളല്ല
إِلَّا
X
അല്ലാതെ
تَخْرُصُونَ
X
നിങ്ങള്‍ അനുമാനിക്കുന്നു
﴿6:148﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിക്കുന്നോ
إِلَّا أَن تَأْتِيَهُمُ
X
അവരുടെ അടുത്ത് വരുന്നതിനെ അല്ലാതെ
الْمَلَائِكَةُ
X
മലക്കുകള്‍
أَوْ يَأْتِيَ
X
അല്ലെങ്കില്‍ വരുന്നതിനെ
رَبُّكَ
X
നിന്റെനാഥന്‍
أَوْ يَأْتِيَ
X
അല്ലെങ്കില്‍ വന്നെത്തുന്നതിനെ
بَعْضُ
X
ചില
آيَاتِ
X
ദൃഷ്ടാന്തങ്ങള്‍
رَبِّكَۗ
X
നിന്റെ നാഥന്റെ
يَوْمَ
X
ദിവസം
يَأْتِي
X
വരുന്നു(വരുന്ന)
بَعْضُ
X
ചിലത്
آيَاتِ
X
ദൃഷ്ടാന്തങ്ങളില്‍
رَبِّكَ
X
നിന്റെ നാഥന്റെ
لَا يَنفَعُ
X
ഉപകരിക്കുകയില്ല
نَفْسًا
X
ഒരാത്മാവിന്നും (ആര്‍ക്കും)
إِيمَانُهَا
X
(അതിന്റെ)വിശ്വാസം
لَمْ تَكُنْ
X
അതായിരുന്നില്ല
آمَنَتْ
X
അത് വിശ്വസിച്ചു
مِن قَبْلُ
X
മുമ്പ്തന്നെ
أَوْ كَسَبَتْ
X
അല്ലെങ്കില്‍ അത് പ്രവര്‍ത്തിച്ചു
فِي إِيمَانِهَا
X
അതിന്റെ വിശ്വാസത്തോടൊപ്പം
خَيْرًاۗ
X
വല്ല നന്മയും
قُلِ
X
നീ പറയുക
انتَظِرُوا
X
നിങ്ങള്‍ കാത്തിരിക്കുക
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
مُنتَظِرُونَ
X
കാത്തിരിക്കുന്നവരാണ്
﴿6:158﴾ وَنَادَىٰ
X
വിളിച്ചു ചോദിക്കും
أَصْحَابُ
X
അവകാശികള്‍
الْجَنَّةِ
X
സ്വര്‍ഗത്തിന്റെ
أَصْحَابَ
X
അവകാശികളോട്
النَّارِ
X
നരകത്തിന്റെ
أَن قَدْ وَجَدْنَا
X
ഞങ്ങള്‍ കണ്ടറിഞ്ഞിരിക്കുന്നു
مَا وَعَدَنَا
X
ഞങ്ങളോട് വാഗ്ദാനം ചെയതത്
رَبُّنَا
X
ഞങ്ങളുടെ നാഥന്‍
حَقًّا
X
സത്യമായി
فَهَلْ وَجَدتُّم
X
നിങ്ങള്‍ കണ്ടറിഞ്ഞോ
مَّا وَعَدَ
X
വാഗ്ദാനം ചെയ്തത്
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
حَقًّاۖ
X
യാഥാര്‍ഥ്യമായി പുലര്‍ന്നത്
قَالُوا
X
അവര്‍ പറയും
نَعَمْۚ
X
അതെ
فَأَذَّنَ
X
അപ്പോള്‍ വിളിച്ചറിയിക്കും
مُؤَذِّنٌ
X
ഒരു വിളിച്ചുപറയുന്ന ആള്‍
بَيْنَهُمْ
X
അവര്‍ക്കിടയില്‍
أَن لَّعْنَةُ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ ശാപം
عَلَى الظَّالِمِينَ
X
അക്രമികള്‍ക്കാണ്
﴿7:44﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നുവോ
إِلَّا
X
അല്ലാതെ
تَأْوِيلَهُۚ
X
അതിന്റെ പുലര്‍ച്ച
يَوْمَ
X
നാളില്‍
يَأْتِي
X
വരുന്ന
تَأْوِيلُهُ
X
അതിന്റെ പുലര്‍ച്ച
يَقُولُ
X
പറയും
الَّذِينَ نَسُوهُ
X
അതിനെ മറന്നിരുന്നവര്‍
مِن قَبْلُ
X
മുമ്പ്
قَدْ جَاءَتْ
X
തീര്‍ച്ചയായും വന്നിരിക്കുന്നു
رُسُلُ
X
ദൂതന്‍മാര്‍
رَبِّنَا
X
ഞങ്ങളുടെ നാഥന്റെ
بِالْحَقِّ
X
സത്യവുമായി
فَهَل لَّنَا
X
ഇനി ഞങ്ങള്‍ക്കുണ്ടോ
مِن شُفَعَاءَ
X
ശിപാര്‍ശക്കാര്‍
فَيَشْفَعُوا
X
എങ്കില്‍ അവര്‍ ശിപാര്‍ശ ചെയ്യും
لَنَا
X
ഞങ്ങള്‍ക്കു വേണ്ടി
أَوْ
X
അല്ലെങ്കില്‍
نُرَدُّ
X
ഞങ്ങള്‍ (ഒന്ന്) തിരിച്ചയക്കപ്പെടു(മോ)
فَنَعْمَلَ
X
എങ്കില്‍ ഞങ്ങള്‍ ചെയ്യുമായിരുന്നു
غَيْرَ
X
അല്ലാത്തത്
الَّذِي كُنَّا نَعْمَلُۚ
X
(മുമ്പ്) ഞങ്ങള്‍ ചെയ്തിരുന്നത്
قَدْ خَسِرُوا
X
അവര്‍ നഷ്ടത്തില്‍ അകപ്പെടുത്തി
أَنفُسَهُمْ
X
തങ്ങളെത്തന്നെ
وَضَلَّ عَنْهُم
X
വിട്ടകലുകയും ചെയ്തു
مَّا
X
അവരെ
كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചിരുന്നത്
﴿7:53﴾ وَالَّذِينَ كَذَّبُوا
X
തള്ളിപ്പറഞ്ഞവര്‍
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
وَلِقَاءِ
X
അഭിമുഖീകരിക്കലിനെയും
الْآخِرَةِ
X
പരലോകത്തെ
حَبِطَتْ
X
പാഴായിരിക്കുന്നു
أَعْمَالُهُمْۚ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
هَلْ يُجْزَوْنَ
X
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ
إِلَّا
X
അല്ലാതെ
مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിന്
﴿7:147﴾ قُلْ
X
പറയുക
هَلْ تَرَبَّصُونَ
X
നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ
بِنَا
X
ഞങ്ങളുടെ കാര്യത്തില്‍
إِلَّا إِحْدَى الْحُسْنَيَيْنِۖ
X
രണ്ട് നേട്ടങ്ങളില്‍ ഏതെങ്കിലുമൊന്നല്ലാതെ
وَنَحْنُ
X
ഞങ്ങള്‍
نَتَرَبَّصُ
X
പ്രതീക്ഷിക്കുന്നു
بِكُمْ
X
നിങ്ങളുടെ കാര്യത്തില്‍
أَن يُصِيبَكُمُ
X
നിങ്ങളെ ഏല്‍പ്പിക്കുന്നതിനെ
اللَّهُ
X
അല്ലാഹു
بِعَذَابٍ
X
ശിക്ഷ
مِّنْ عِندِهِ
X
അവന്റെ പക്കല്‍ നിന്ന്(നേരിട്ട്)
أَوْ بِأَيْدِينَاۖ
X
അല്ലെങ്കില്‍ ഞങ്ങളുടെ കൈയാല്‍
فَتَرَبَّصُوا
X
അതിനാല്‍ നിങ്ങള്‍ കാത്തിരുന്നു കൊള്ളുക
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
مَعَكُم
X
നിങ്ങളോടൊപ്പം
مُّتَرَبِّصُونَ
X
കാത്തിരിക്കുന്നവരാണ്
﴿9:52﴾ وَإِذَا مَا أُنزِلَتْ
X
അവതരിക്കുമ്പോള്‍
سُورَةٌ
X
വല്ല അദ്ധ്യായവും
نَّظَرَ
X
നോക്കും
بَعْضُهُمْ
X
അവരില്‍ ചിലര്‍
إِلَىٰ بَعْضٍ
X
മറ്റു ചിലരെ
هَلْ يَرَاكُم
X
നിങ്ങളെ കാണുന്നുണ്ടോഎന്ന്
مِّنْ أَحَدٍ
X
ആരെങ്കിലും
ثُمَّ انصَرَفُواۚ
X
പിന്നീടവര്‍ പിന്തിരിഞ്ഞുപോകുന്നു
صَرَفَ اللَّهُ
X
അല്ലാഹു തെറ്റിച്ചുകളഞ്ഞിരിക്കുന്നു
قُلُوبَهُم
X
അവരുടെ മനസ്സുകളെ
بِأَنَّهُمْ
X
കാരണം അവര്‍
قَوْمٌ
X
ഒരു ജനതയാണ്
لَّا يَفْقَهُونَ
X
കാര്യം മനസ്സിലാക്കാത്ത
﴿9:127﴾ قُلْ
X
നീ ചോദിക്കുക
هَلْ
X
ഉണ്ടോ
مِن شُرَكَائِكُم
X
നിങ്ങള്‍ (ദൈവത്തിന്റെ) പങ്കാളിയാക്കിയവരില്‍
مَّن يَبْدَأُ
X
ആരംഭിക്കുന്നവര്‍
الْخَلْقَ
X
സൃഷ്ടി
ثُمَّ
X
പിന്നെ
يُعِيدُهُۚ
X
അതാവര്‍ത്തിക്കുകയും ചെയ്യുന്നു
قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
يَبْدَأُ
X
ആരംഭിക്കുന്നു
الْخَلْقَ
X
സൃഷ്ടി
ثُمَّ
X
പിന്നെ
يُعِيدُهُۖ
X
അവന്‍ അതാവര്‍ത്തിക്കുകയും ചെയ്യുന്നു
فَأَنَّىٰ
X
എന്നിട്ടും എങ്ങോട്ടാണ്
تُؤْفَكُونَ
X
നിങ്ങള്‍ വ്യതിചലിക്കപ്പെടുന്നത്
﴿10:34﴾ قُلْ
X
നീ ചോദിക്കുക
هَلْ
X
ഉണ്ടോ
مِن شُرَكَائِكُم
X
നിങ്ങള്‍(അല്ലാഹുവില്‍) പങ്കാളികളാക്കിയവരില്‍
مَّن يَهْدِي
X
നയിക്കുന്നവര്‍
إِلَى الْحَقِّۚ
X
സത്യത്തിലേക്ക്
قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
يَهْدِي
X
മാര്‍ഗ ദര്‍ശനം നല്‍കുന്നു
لِلْحَقِّۗ
X
സത്യത്തിലേക്ക്
أَفَمَن يَهْدِي
X
അപ്പോള്‍ മാര്‍ഗദര്‍ശനം ചെയ്യുന്നവനാണോ
إِلَى الْحَقِّ
X
സത്യത്തിലേക്ക്
أَحَقُّ
X
ഏറ്റവും അര്‍ഹന്‍
أَن يُتَّبَعَ
X
പിന്‍തുടരപ്പെടാന്‍
أَمَّن لَّا يَهِدِّي
X
അതോ സ്വയം നേര്‍വഴികാണാത്തവനോ
إِلَّا أَن يُهْدَىٰۖ
X
മാര്‍ഗദര്‍ശനം നല്‍കപ്പെട്ടാലല്ലാതെ
فَمَا لَكُمْ
X
നിങ്ങള്‍ക്കെന്തുപറ്റി
كَيْفَ
X
എങ്ങനെയാണ്
تَحْكُمُونَ
X
നിങ്ങള്‍ തീരുമാനമെടുക്കുന്നത്
﴿10:35﴾ ثُمَّ
X
പിന്നെ
قِيلَ
X
പറയപ്പെടും
لِلَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവരോട്
ذُوقُوا
X
നിങ്ങള്‍ അനുഭവിച്ചുകൊള്ളുക
عَذَابَ الْخُلْدِ
X
ശാശ്വത ശിക്ഷ
هَلْ تُجْزَوْنَ
X
നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ
إِلَّا بِمَا كُنتُمْ تَكْسِبُونَ
X
നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരുന്നതിനല്ലാതെ
﴿10:52﴾ فَهَلْ يَنتَظِرُونَ
X
അതിനാല്‍ ഇവര്‍ പ്രതീക്ഷിക്കുന്നുണ്ടോ
إِلَّا مِثْلَ أَيَّامِ
X
ദുര്‍ദിനങ്ങള്‍ പോലുള്ളതല്ലാതെ
الَّذِينَ خَلَوْا
X
കഴിഞ്ഞുപോയവരുടെ
مِن قَبْلِهِمْۚ
X
ഇവരുടെ മുമ്പേ
قُلْ
X
പറയൂ
فَانتَظِرُوا
X
നിങ്ങള്‍ കാത്തിരിക്കുക
إِنِّي
X
നിശ്ചയം, ഞാനും
مَعَكُم
X
നിങ്ങളോടൊപ്പം
مِّنَ الْمُنتَظِرِينَ
X
കാത്തിരിക്കുന്നവരിലാണ്
﴿10:102﴾ فَإِلَّمْ يَسْتَجِيبُوا
X
അഥവാ അവര്‍ ഉത്തരം നല്‍കുന്നില്ലെങ്കില്‍
لَكُمْ
X
നിങ്ങള്‍ക്ക്
فَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّمَا أُنزِلَ
X
നിശ്ചയം ഇത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു
بِعِلْمِ اللَّهِ
X
അല്ലാഹുവിന്റെ അറിവോടെ മാത്രം
وَأَن لَّا إِلَٰهَ
X
ഒരു ദൈവവുമില്ലെന്നും
إِلَّا هُوَۖ
X
അവനല്ലാതെ
فَهَلْ أَنتُم
X
ഇനിയെങ്കിലും നിങ്ങളാകുന്നുണ്ടോ
مُّسْلِمُونَ
X
മുസ്‌ലിംകള്‍
﴿11:14﴾ مَثَلُ الْفَرِيقَيْنِ
X
ഈ രണ്ടുവിഭാഗത്തിന്റെയും ഉപമ
كَالْأَعْمَىٰ
X
ഒരു അന്ധനെ പോലെയാണ്
وَالْأَصَمِّ
X
ബധിരനെയും
وَالْبَصِيرِ
X
കാഴ്ചയുള്ളവനെയും
وَالسَّمِيعِۚ
X
കേള്‍വിയുള്ളവനെയും
هَلْ يَسْتَوِيَانِ
X
ഇരുവരും സമാനരാണോ?
مَثَلًاۚ
X
ഉപമയില്‍
أَفَلَا تَذَكَّرُونَ
X
നിങ്ങള്‍ ആലോചിച്ചു നോക്കുന്നില്ലേ?
﴿11:24﴾ قَالَ
X
അദ്ദേഹം (പിതാവ്) പറഞ്ഞു
هَلْ آمَنُكُمْ
X
എനിക്ക് നിങ്ങളെ വിശ്വസിക്കാനാവുമോ
عَلَيْهِ
X
അവന്റെ കാര്യത്തില്‍
إِلَّا كَمَا أَمِنتُكُمْ
X
നിങ്ങളെ ഞാന്‍ വിശ്വസിച്ചത്പോലെയല്ലാതെ
عَلَىٰ أَخِيهِ
X
അവന്റെ സഹോദരന്റെ കാര്യത്തില്‍
مِن قَبْلُۖ
X
നേരത്തെ
فَاللَّهُ
X
അല്ലാഹുവാണ്
خَيْرٌ
X
ഏറ്റവും ഉത്തമന്‍
حَافِظًاۖ
X
സംരക്ഷകനായി
وَهُوَ
X
അവന്‍
أَرْحَمُ
X
പരമകാരുണികനാണ്
الرَّاحِمِينَ
X
കാരുണികരില്‍
﴿12:64﴾ قَالَ
X
അദ്ദേഹം പറഞ്ഞു
هَلْ عَلِمْتُم
X
നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ
مَّا فَعَلْتُم
X
നിങ്ങള്‍ ചെയ്തതെന്താണെന്ന്
بِيُوسُفَ
X
യൂസുഫിനോട്
وَأَخِيهِ
X
അവന്റെ സഹോദരനോടും
إِذْ أَنتُمْ
X
നിങ്ങളായിരിക്കെ
جَاهِلُونَ
X
അവിവേകികള്‍
﴿12:89﴾ قُلْ
X
ചോദിക്കുക
مَن
X
ആരാണ്
رَّبُّ
X
നാഥന്‍
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
قُلِ
X
പറയുക
اللَّهُۚ
X
അല്ലാഹുവാണ്
قُلْ
X
ചോദിക്കുക
أَفَاتَّخَذْتُم
X
നിങ്ങള്‍ സ്വീകരിച്ചിരിക്കുകയാണോ
مِّن دُونِهِ
X
അവനെകൂടാതെ
أَوْلِيَاءَ
X
രക്ഷാധികാരികളെ
لَا يَمْلِكُونَ
X
അവര്‍ ഉടമപ്പെടുത്തുന്നില്ല
لِأَنفُسِهِمْ
X
തങ്ങള്‍ക്കുപോലും
نَفْعًا
X
ഉപകാരം
وَلَا ضَرًّاۚ
X
ഉപദ്രവവും ഇല്ല
قُلْ
X
ചോദിക്കുക
هَلْ يَسْتَوِي
X
സമമാണോ
الْأَعْمَىٰ
X
അന്ധനും
وَالْبَصِيرُ
X
കാഴ്ചയുള്ളവനും
أَمْ
X
അതല്ല
هَلْ تَسْتَوِي
X
സമമാകുമോ
الظُّلُمَاتُ
X
ഇരുട്ടുകള്‍
وَالنُّورُۗ
X
വെളിച്ചവും
أَمْ
X
അതല്ല
جَعَلُوا
X
അവര്‍ ഉണ്ടാക്കി(യോ)
لِلَّهِ
X
അല്ലാഹുവിന്
شُرَكَاءَ
X
പങ്കാളികളെ
خَلَقُوا
X
അവര്‍ സൃഷ്ടിച്ചു
كَخَلْقِهِ
X
അല്ലാഹു സൃഷ്ടിച്ചതുപോലെ
فَتَشَابَهَ
X
അങ്ങനെ തിരിച്ചറിയാതായി
الْخَلْقُ
X
സൃഷ്ടി
عَلَيْهِمْۚ
X
അവര്‍ക്ക്
قُلِ
X
പറയുക
اللَّهُ
X
അല്ലാഹുവാണ്
خَالِقُ
X
സ്രഷ്ടാവ്
كُلِّ شَيْءٍ
X
എല്ലാ വസ്തുക്കളുടെയും
وَهُوَ
X
അവന്‍
الْوَاحِدُ
X
ഏകനാണ്
الْقَهَّارُ
X
എല്ലാറ്റിനെയും അതിജീവിക്കുന്നവനുമാണ്
﴿13:16﴾ وَبَرَزُوا
X
അവര്‍ മറയില്ലാതെ പ്രത്യക്ഷപ്പെടും
لِلَّهِ
X
അല്ലാഹുവിങ്കല്‍
جَمِيعًا
X
എല്ലാവരും
فَقَالَ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
അഹങ്കരിച്ചവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളുടെ
تَبَعًا
X
അനുയായികള്‍
فَهَلْ أَنتُم
X
നിങ്ങളാണോ
مُّغْنُونَ عَنَّا
X
ഞങ്ങള്‍ക്ക് ഒഴിവാക്കിത്തരുന്നവര്‍ (ഞങ്ങളെ ധന്യരാക്കുന്നവര്‍)
مِنْ عَذَابِ اللَّهِ
X
അല്ലാഹുവിന്റെ ശിക്ഷയില്‍ (നിന്ന്)
مِن شَيْءٍۚ
X
വല്ലതും
قَالُوا
X
അവര്‍ പറഞ്ഞു
لَوْ هَدَانَا
X
ഞങ്ങളെ നേര്‍വഴിയിലാക്കിയിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
لَهَدَيْنَاكُمْۖ
X
തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെയും സന്മാര്‍ഗത്തിലാക്കുമായിരുന്നു
سَوَاءٌ
X
സമമാണ്
عَلَيْنَا
X
ഞങ്ങള്‍ക്ക്
أَجَزِعْنَا
X
ഞങ്ങള്‍ വെപ്രാളപ്പെട്ടാലും
أَمْ صَبَرْنَا
X
ഞങ്ങള്‍ ക്ഷമിച്ചാലും
مَا لَنَا
X
ഞങ്ങള്‍ക്കില്ല
مِن مَّحِيصٍ
X
ഒരു രക്ഷാമാര്‍ഗവും
﴿14:21﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിക്കുകയാണോ
إِلَّا أَن تَأْتِيَهُمُ
X
അവര്‍ക്ക് വരുന്നതിനെയല്ലാതെ
الْمَلَائِكَةُ
X
മലക്കുകള്‍
أَوْ
X
അല്ലെങ്കില്‍
يَأْتِيَ
X
വന്നെത്തുന്നത്
أَمْرُ رَبِّكَۚ
X
നിന്റെ നാഥന്റെ കല്‍പന
كَذَٰلِكَ
X
അപ്രകാരം(തന്നെയാണ്)
فَعَلَ
X
ചെയ്തത്
الَّذِينَ مِن قَبْلِهِمْۚ
X
അവര്‍ക്ക് മുമ്പുള്ളവര്‍
وَمَا ظَلَمَهُمُ
X
അവരോട് അക്രമം കാണിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
وَلَٰكِن
X
എന്നാല്‍
كَانُوا
X
അവരായിരുന്നു
أَنفُسَهُمْ
X
അവരോട് തന്നെ
يَظْلِمُونَ
X
അക്രമം പ്രവര്‍ത്തിക്കുന്നവര്‍
﴿16:33﴾ وَقَالَ
X
പറയുകയും ചെയ്തു
الَّذِينَ أَشْرَكُوا
X
(അല്ലാഹുവോട്) പങ്കുചേര്‍ത്തവര്‍
لَوْ شَاءَ اللَّهُ
X
അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍
مَا عَبَدْنَا
X
ഞങ്ങള്‍ പൂജിക്കുമായിരുന്നില്ല
مِن دُونِهِ
X
അവനെക്കൂടാതെ
مِن شَيْءٍ
X
ഒരു വസ്തുവിനെയും
نَّحْنُ
X
ഞങ്ങള്‍
وَلَا آبَاؤُنَا
X
ഞങ്ങളുടെ പിതാക്കളും ഇല്ല
وَلَا حَرَّمْنَا
X
ഞങ്ങള്‍ നിഷിദ്ധമാക്കുകയില്ലായിരുന്നു
مِن دُونِهِ
X
അവന്റെ (കല്‍പന) കൂടാതെ
مِن شَيْءٍۚ
X
ഒന്നും
كَذَٰلِكَ
X
അപ്രകാരം
فَعَلَ
X
ചെയ്തു
الَّذِينَ مِن قَبْلِهِمْۚ
X
ഇവര്‍ക്ക് മുമ്പുള്ളവര്‍
فَهَلْ
X
എന്നാല്‍ ഉണ്ടോ
عَلَى الرُّسُلِ
X
ദൂതന്മാരുടെ മേല്‍(ബാധ്യത)
إِلَّا الْبَلَاغُ
X
പ്രബോധനമല്ലാതെ
الْمُبِينُ
X
വ്യക്തമായ
﴿16:35﴾ ضَرَبَ اللَّهُ
X
അല്ലാഹു വിവരിച്ചിരിക്കുന്നു
مَثَلًا
X
ഒരുപമ
عَبْدًا
X
ഒരടിമയെ
مَّمْلُوكًا
X
(മറ്റൊരാളുടെ) ഉടമസ്ഥതയിലുള്ള
لَّا يَقْدِرُ
X
അയാള്‍ക്ക് കഴിയുകയില്ല
عَلَىٰ شَيْءٍ
X
ഒന്നിനും, യാതൊന്നും
وَمَن
X
ഒരുത്തനെയും
رَّزَقْنَاهُ
X
നാം അവന് നല്‍കി
مِنَّا
X
നമ്മില്‍ നിന്നും
رِزْقًا
X
വിഭവം
حَسَنًا
X
നല്ല
فَهُوَ
X
എന്നിട്ടവന്‍
يُنفِقُ
X
അവന്‍ ചെലവഴിക്കുന്നു
مِنْهُ
X
അതില്‍ നിന്ന്
سِرًّا
X
രഹസ്യമായും
وَجَهْرًاۖ
X
പരസ്യമായും
هَلْ يَسْتَوُونَۚ
X
അവര്‍ തുല്യരാവുമോ
الْحَمْدُ
X
സര്‍വ സ്തുതിയും അല്ലാഹുവിനാകുന്നു
لِلَّهِۚ
X
എന്നാല്‍
بَلْ أَكْثَرُهُمْ
X
അവരില്‍ അധികപേരും
لَا يَعْلَمُونَ
X
മനസിലാക്കുന്നില്ല
﴿16:75﴾ وَضَرَبَ اللَّهُ
X
അല്ലാഹു വിവരിക്കുന്നു
مَثَلًا
X
(മറ്റൊരു) ഉദാഹരണം
رَّجُلَيْنِ
X
രണ്ടാളുകളെ
أَحَدُهُمَا
X
അവരിലൊരാള്‍
أَبْكَمُ
X
ഊമയാകുന്നു
لَا يَقْدِرُ
X
അയാള്‍ക്ക് കഴിവില്ല
عَلَىٰ شَيْءٍ
X
ഒന്നിനും
وَهُوَ
X
അയാള്‍
كَلٌّ
X
ഭാരമാകുന്നു
عَلَىٰ مَوْلَاهُ
X
തന്റെ യജമാനന്
أَيْنَمَا يُوَجِّههُّ
X
അദ്ദേഹം അവനെ എവിടേക്ക് തിരിച്ചുവിട്ടാലും
لَا يَأْتِ
X
അവന്‍ വരികയില്ല
بِخَيْرٍۖ
X
ഒരു നന്മയുമായും
هَلْ يَسْتَوِي
X
സമമാകുമോ
هُوَ
X
അവന്‍
وَمَن يَأْمُرُ
X
കല്‍പിക്കുന്നവനും
بِالْعَدْلِۙ
X
നീതിക്കുവേണ്ടി
وَهُوَ
X
അദ്ദേഹമാകട്ടെ
عَلَىٰ صِرَاطٍ
X
മാര്‍ഗത്തിലാണ്
مُّسْتَقِيمٍ
X
നേരായ
﴿16:76﴾ أَوْ
X
അല്ലെങ്കില്‍
يَكُونَ لَكَ
X
നിനക്ക് ഉണ്ടാവുന്നു
بَيْتٌ
X
ഒരു വീട്
مِّن زُخْرُفٍ
X
സ്വര്‍ണത്താലുള്ള
أَوْ تَرْقَىٰ
X
അല്ലെങ്കില്‍നീ കയറുന്നു
فِي السَّمَاءِ
X
ആകാശത്തേക്ക്
وَلَن نُّؤْمِنَ
X
ഞങ്ങള്‍ വിശ്വസിക്കുന്നതല്ല
لِرُقِيِّكَ
X
നിന്റെ കയറ്റത്തെ
حَتَّىٰ تُنَزِّلَ
X
നീ ഇറക്കിത്തരുന്നത് വരെ
عَلَيْنَا
X
ഞങ്ങള്‍ക്ക്
كِتَابًا
X
ഒരു ഗ്രന്ഥം
نَّقْرَؤُهُۗ
X
ഞങ്ങള്‍ അത് വായിക്കുന്നു (ഞങ്ങള്‍ക്ക് വായിക്കാവുന്ന)
قُلْ
X
പറയുക
سُبْحَانَ
X
പരിശുദ്ധന്‍
رَبِّي
X
എന്റെ നാഥന്‍
هَلْ كُنتُ
X
ഞാനാണോ
إِلَّا بَشَرًا
X
ഒരു മനുഷ്യനല്ലാതെ
رَّسُولًا
X
ദൂതനായ
﴿17:93﴾ قَالَ
X
പറഞ്ഞു
لَهُ
X
അവനോട്
مُوسَىٰ
X
മൂസാ
هَلْ أَتَّبِعُكَ
X
ഞാന്‍ താങ്കളെ പിന്തുടരട്ടെയോ
عَلَىٰ أَن تُعَلِّمَنِ
X
താങ്കള്‍ എന്നെ പഠിപ്പിച്ചു തരണമെന്ന വ്യവസ്ഥയില്‍
مِمَّا عُلِّمْتَ
X
താങ്കള്‍ പഠിപ്പിക്കപ്പെട്ടതില്‍ നിന്ന്
رُشْدًا
X
സന്‍മാര്‍ഗ ദര്‍ശനമായി
﴿18:66﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا ذَا الْقَرْنَيْنِ
X
ഓ, ദുല്‍ ഖര്‍നൈന്‍!
إِنَّ
X
നിശ്ചയമായും
يَأْجُوجَ
X
യഅ്ജൂജ്
وَمَأْجُوجَ
X
മഅ്ജൂജും
مُفْسِدُونَ
X
കുഴപ്പം സൃഷ്ടിക്കുന്നവരാണ്
فِي الْأَرْضِ
X
ഭൂമിയില്‍
فَهَلْ نَجْعَلُ
X
അതിനാല്‍ ഞങ്ങള്‍ നിശ്ചയിക്കട്ടെയോ
لَكَ
X
താങ്കള്‍ക്ക്
خَرْجًا
X
കരം, നികുതി
عَلَىٰ أَن تَجْعَلَ
X
താങ്കള്‍ ഉണ്ടാക്കിത്തരുമെന്ന വ്യവസ്ഥയനുസരിച്ച്
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَهُمْ
X
അവര്‍ക്കുമിടയില്‍
سَدًّا
X
ഒരു ഭിത്തി
﴿18:94﴾ قُلْ
X
നീ പറയുക
هَلْ نُنَبِّئُكُم
X
ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ
بِالْأَخْسَرِينَ
X
ഏറ്റവുമധികം നഷ്ടം പറ്റിയവരെ കുറിച്ച്
أَعْمَالًا
X
പ്രവര്‍ത്തനങ്ങളില്‍
﴿18:103﴾ رَّبُّ
X
നാഥന്‍
السَّمَاوَاتِ
X
ആകാശങ്ങളുടെയും
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَا
X
അവരണ്ടിനുമിടയിലുള്ളതിന്റെയും
فَاعْبُدْهُ
X
അതിനാല്‍ നീ അവന്ന് വഴിപ്പെടുക
وَاصْطَبِرْ
X
ക്ഷമാപൂര്‍വം ഉറച്ചുനില്‍ക്കുകയും ചെയ്യുക
لِعِبَادَتِهِۚ
X
അവനെ അനുസരിച്ച് കഴിയുന്നതില്‍
هَلْ تَعْلَمُ
X
നിനക്കറിയുമോ
لَهُ سَمِيًّا
X
അവനോട് പേരൊത്ത(വല്ല)വനെയും
﴿19:65﴾ وَكَمْ
X
എത്രയാണ്
أَهْلَكْنَا
X
നാം നശിപ്പിച്ചത്
قَبْلَهُم
X
ഇവര്‍ക്ക്മുമ്പ്
مِّن قَرْنٍ
X
തലമുറകളില്‍നിന്ന്
هَلْ تُحِسُّ
X
താങ്കള്‍ അറിയുന്നുണ്ടോ
مِنْهُم
X
അവരില്‍നിന്ന്
مِّنْ أَحَدٍ
X
വല്ല ഒരുത്തനെയും
أَوْ تَسْمَعُ
X
അല്ലെങ്കില്‍ താങ്കള്‍ കേള്‍ക്കുന്നു(വോ)
لَهُمْ
X
അവരുടെ
رِكْزًا
X
നേരിയ ശബ്ദം.
﴿19:98﴾ وَهَلْ أَتَاكَ
X
നിനക്ക് വന്നെത്തിയോ
حَدِيثُ
X
വര്‍ത്തമാനം
مُوسَىٰ
X
മൂസായുടെ
﴿20:9﴾ إِذْ تَمْشِي
X
നടന്നു പോകുകയായിരുന്ന സന്ദര്‍ഭം ഓര്‍ക്കുക
أُخْتُكَ
X
നിന്റെ സഹോദരി
فَتَقُولُ
X
പിന്നീട് അവള്‍ പറയുന്ന (സന്ദര്‍ഭം)
هَلْ أَدُلُّكُمْ
X
ഞാന്‍ നിങ്ങള്‍ക്കറിയിച്ചുതരട്ടെയോ
عَلَىٰ مَن
X
ഒരാളെ
يَكْفُلُهُۖ
X
അവനെ(കുഞ്ഞിനെ) പോറ്റിവളര്‍ത്തുന്നു
فَرَجَعْنَاكَ
X
അങ്ങനെ നിന്നെ ഞാന്‍ മടക്കി
إِلَىٰ أُمِّكَ
X
നിന്റെ മാതാവിങ്കലേക്ക്
كَيْ تَقَرَّ
X
കുളിര്‍ക്കുവാനായി
عَيْنُهَا
X
അവളുടെ കണ്ണ്
وَلَا تَحْزَنَۚ
X
അവള്‍ ദുഃഖിക്കാതിരിക്കാനുമായി
وَقَتَلْتَ
X
നീ കൊല്ലുകയും ചെയ്തു
نَفْسًا
X
ഒരാളെ
فَنَجَّيْنَاكَ
X
എന്നിട്ട് നിന്നെ നാം രക്ഷപ്പെടുത്തി
مِنَ الْغَمِّ
X
മനഃക്ലേശത്തില്‍ നിന്ന്
وَفَتَنَّاكَ
X
നാം നിന്നെ പരീക്ഷിക്കുകയും ചെയ്തു
فُتُونًاۚ
X
പലപരീക്ഷണങ്ങളിലൂടെയും
فَلَبِثْتَ
X
എന്നിട്ട് നീ താമസിക്കുകയും ചെയ്തു
سِنِينَ
X
വര്‍ഷങ്ങളോളം
فِي أَهْلِ مَدْيَنَ
X
മദ്‌യന്‍കാരുടെ കൂടെ
ثُمَّ
X
പിന്നെ
جِئْتَ
X
നീ വന്നിരിക്കുന്നു
عَلَىٰ قَدَرٍ
X
നിശ്ചയമനുസരിച്ച്
يَا مُوسَىٰ
X
ഓ മൂസാ
﴿20:40﴾ فَوَسْوَسَ
X
എന്നാല്‍ ദുര്‍ബോധനം നല്‍കി
إِلَيْهِ
X
അദ്ദേഹത്തിന്
الشَّيْطَانُ
X
പിശാച്
قَالَ
X
അവന്‍ പറഞ്ഞു
يَا آدَمُ
X
ആദമേ
هَلْ أَدُلُّكَ
X
നിനക്ക് ഞാന്‍ അറിയിച്ചുതരട്ടെയോ
عَلَىٰ شَجَرَةِ
X
ഒരു വൃക്ഷത്തെക്കുറിച്ച്
الْخُلْدِ
X
നിത്യജീവിതത്തിന്റെ
وَمُلْكٍ
X
ആധിപത്യത്തിന്റേതുമായ
لَّا يَبْلَىٰ
X
നശിച്ചുപോകാത്ത
﴿20:120﴾ لَاهِيَةً
X
അശ്രദ്ധമായിക്കൊണ്ട്
قُلُوبُهُمْۗ
X
അവരുടെ മനസുകള്‍
وَأَسَرُّوا
X
അവര്‍ രഹസ്യമാക്കുന്നു
النَّجْوَى
X
ഭാഷണം
الَّذِينَ ظَلَمُوا
X
അക്രമികള്‍
هَلْ هَٰذَا
X
ഇദ്ദേഹമാണോ
إِلَّا بَشَرٌ
X
മനുഷ്യനല്ലാതെ
مِّثْلُكُمْۖ
X
നിങ്ങളെപ്പോലുള്ള
أَفَتَأْتُونَ
X
എന്നിട്ട് നിങ്ങള്‍ ചെല്ലുകയാണോ
السِّحْرَ
X
മാരണത്തിലേക്ക്
وَأَنتُمْ
X
നിങ്ങളായിരിക്കെ
تُبْصِرُونَ
X
നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു
﴿21:3﴾ وَعَلَّمْنَاهُ
X
നാം അദ്ദേഹത്തെ അഭ്യസിപ്പിച്ചു
صَنْعَةَ لَبُوسٍ
X
പടയങ്കി നിര്‍മാണം
لَّكُمْ
X
നിങ്ങള്‍ക്ക് വേണ്ടി
لِتُحْصِنَكُم
X
നിങ്ങളെ അത് സംരക്ഷിക്കാന്‍
مِّن بَأْسِكُمْۖ
X
നിങ്ങള്‍ നേരിടുന്ന യുദ്ധവിപത്തുകളില്‍നിന്ന്
فَهَلْ أَنتُمْ
X
എന്നിട്ട് നിങ്ങളാണോ
شَاكِرُونَ
X
നന്ദികാണിക്കുന്നവര്‍
﴿21:80﴾ قُلْ
X
പറയുക
إِنَّمَا
X
തീര്‍ച്ചയായും
يُوحَىٰ إِلَيَّ
X
എനിക്ക് ബോധനം നല്‍കപ്പെട്ടു
أَنَّمَا
X
തീര്‍ച്ചയായും
إِلَٰهُكُمْ
X
നിങ്ങളുടെ ദൈവം
إِلَٰهٌ وَاحِدٌۖ
X
ഏകനായ ദൈവം മാത്രമാണ്
فَهَلْ أَنتُم
X
നിങ്ങളാകുന്നുവോ
مُّسْلِمُونَ
X
മുസ്‌ലിംകള്‍
﴿21:108﴾ مَن كَانَ
X
ആരെങ്കിലും ആയിട്ടുണ്ടെങ്കില്‍
يَظُنُّ
X
കരുതുന്നു
أَن لَّن يَنصُرَهُ
X
തന്നെ സഹായിക്കില്ലെന്ന്
اللَّهُ
X
അല്ലാഹു
فِي الدُّنْيَا وَالْآخِرَةِ
X
ഇഹത്തിലും പരത്തിലും
فَلْيَمْدُدْ
X
അവന്‍ നീട്ടിയിടട്ടെ
بِسَبَبٍ
X
ഒരു കയര്‍
إِلَى السَّمَاءِ
X
ആകാശത്തേക്ക്
ثُمَّ لْيَقْطَعْ
X
പിന്നെ അവന്‍ (നബിക്ക് കിട്ടുന്ന സഹായം) വിഛേദിച്ചു കൊള്ളട്ടെ
فَلْيَنظُرْ
X
എന്നിട്ടവന്‍ നോക്കിക്കൊള്ളട്ടെ
هَلْ يُذْهِبَنَّ
X
പോക്കിക്കളയുമോ എന്ന്
كَيْدُهُ
X
അവന്റെ തന്ത്രം
مَا يَغِيظُ
X
തനിക്ക് ക്രോധകരമായതിനെ (നബിയുടെ വിജയത്തെ)
﴿22:15﴾ وَقِيلَ
X
ചോദിക്കപ്പെടുകയും ചെയ്തു
لِلنَّاسِ
X
ജനങ്ങളോട്
هَلْ أَنتُم
X
നിങ്ങളാണല്ലോ
مُّجْتَمِعُونَ
X
സമ്മേളിക്കുന്നവര്‍
﴿26:39﴾ قَالَ
X
അദ്ദേഹം ചോദിച്ചു
هَلْ يَسْمَعُونَكُمْ
X
അവ നിങ്ങളെ കേള്‍ക്കുമോ
إِذْ تَدْعُونَ
X
നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍
﴿26:72﴾ مِن دُونِ اللَّهِ
X
അല്ലാഹുവിനെ കൂടാതെ
هَلْ يَنصُرُونَكُمْ
X
അവ നിങ്ങളെ സഹായിക്കുന്നുണ്ടോ
أَوْ يَنتَصِرُونَ
X
എന്നല്ല അവയ്ക്ക് സ്വയം രക്ഷപ്പെടാനെങ്കിലും കഴിയുന്നുണ്ടോ
﴿26:93﴾ فَيَقُولُوا
X
അപ്പോളവര്‍ പറയും
هَلْ نَحْنُ
X
ഞങ്ങളാണോ
مُنظَرُونَ
X
അവധി നല്‍കപ്പെടുന്നവര്‍
﴿26:203﴾ هَلْ أُنَبِّئُكُمْ
X
ഞാന്‍ നിങ്ങളെ അറിയിച്ചുതരട്ടെയോ
عَلَىٰ مَن
X
ആരുടെ മേലാണ്
تَنَزَّلُ
X
ഇറങ്ങുന്നതെന്ന്
الشَّيَاطِينُ
X
പിശാചുക്കള്‍
﴿26:221﴾ وَمَن جَاءَ
X
(അന്ന്) ആരെങ്കിലും വന്നാല്‍
بِالسَّيِّئَةِ
X
തിന്മയുമായി
فَكُبَّتْ
X
കുത്തിവീഴ്ത്തും
وُجُوهُهُمْ
X
അവരുടെ മുഖം
فِي النَّارِ
X
നരകത്തില്‍
هَلْ تُجْزَوْنَ
X
നിങ്ങള്‍ക്ക് പ്രതിഫലം കിട്ടുമോ
إِلَّا مَا كُنتُمْ
X
നിങ്ങളായിരുന്നതിനല്ലാതെ
تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു
﴿27:90﴾ وَحَرَّمْنَا
X
നാം വിലക്കിയിട്ടുണ്ടായിരുന്നു
عَلَيْهِ
X
അവന് (ആ കുട്ടിക്ക്)
الْمَرَاضِعَ
X
മുലയൂട്ടുന്നവരെ
مِن قَبْلُ
X
മുമ്പ്തന്നെ
فَقَالَتْ
X
അപ്പോള്‍ അവള്‍ പറഞ്ഞു
هَلْ أَدُلُّكُمْ
X
നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചുതരട്ടെയോ
عَلَىٰ أَهْلِ بَيْتٍ
X
ഒരു വീട്ടുകാരെ കുറിച്ച്
يَكْفُلُونَهُ
X
അവര്‍ ഇവനെ സംരക്ഷിച്ചുകൊള്ളും
لَكُمْ
X
നിങ്ങള്‍ക്ക് വേണ്ടി
وَهُمْ
X
അവര്‍
لَهُ
X
ഈ കുട്ടിയോട്
نَاصِحُونَ
X
ഗുണകാംക്ഷ പുലര്‍ത്തുന്നവരാണ്
﴿28:12﴾ اللَّهُ
X
അല്ലാഹുവാണ്
الَّذِي خَلَقَكُمْ
X
നിങ്ങളെ സൃഷ്ടിച്ചവന്‍
ثُمَّ
X
എന്നിട്ട്
رَزَقَكُمْ
X
അവന്‍ നിങ്ങള്‍ക്ക് അന്നം തന്നു
ثُمَّ يُمِيتُكُمْ
X
പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുന്നു
ثُمَّ
X
പിന്നീട്
يُحْيِيكُمْۖ
X
അവന്‍ നിങ്ങളെ (വീണ്ടും) ജീവിപ്പിക്കുന്നു
هَلْ مِن شُرَكَائِكُم
X
നിങ്ങള്‍ പങ്കാളികളാക്കിയവരുടെ കൂട്ടത്തിലുണ്ടോ
مَّن يَفْعَلُ
X
ചെയ്യുന്നവന്‍
مِن ذَٰلِكُم
X
ഇവയിലേതെങ്കിലും
مِّن شَيْءٍۚ
X
ഒരു കാര്യം
سُبْحَانَهُ
X
അവനെത്രയോ പരിശുദ്ധനാണ്
وَتَعَالَىٰ
X
അവന്‍ അത്യുന്നതനാവുകയും ചെയ്തിരിക്കുന്നു
عَمَّا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നെല്ലാം
﴿30:40﴾ وَقَالَ
X
പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യത്തെ നിഷേധിച്ചവര്‍
هَلْ نَدُلُّكُمْ
X
ഞങ്ങള്‍ നിങ്ങള്‍ക്ക് അറിയിച്ചുതരെട്ടയോ?
عَلَىٰ رَجُلٍ
X
ഒരുത്തനെപ്പറ്റി
يُنَبِّئُكُمْ
X
നിങ്ങള്‍ക്ക് വിവരം തരുന്ന
إِذَا مُزِّقْتُمْ
X
നിങ്ങള്‍ ഛിന്നഭിന്നമാക്കപ്പെട്ടാല്‍
كُلَّ مُمَزَّقٍ
X
എല്ലാ വിധത്തിലുമുള്ള ഛിന്നഭിന്നമാക്കല്‍
إِنَّكُمْ
X
നിശ്ചയം നിങ്ങള്‍
لَفِي خَلْقٍ
X
സൃഷ്ടിപ്പില്‍ തന്നെയാണ്
جَدِيدٍ
X
പുതിയ
﴿34:7﴾ ذَٰلِكَ
X
അത്
جَزَيْنَاهُم
X
അവര്‍ക്ക് നാം പ്രതിഫലം നല്‍കി
بِمَا كَفَرُواۖ
X
അവര്‍ നന്ദികേട് കാണിച്ചതിന്
وَهَلْ نُجَازِي
X
ഇത്തരം പ്രതിഫലം നാം നല്‍കുമോ
إِلَّا الْكَفُورَ
X
നന്ദികെട്ടവര്‍ക്കല്ലാതെ
﴿34:17﴾ وَقَالَ
X
പറയും
الَّذِينَ اسْتُضْعِفُوا
X
ബലഹീനരായി ഗണിക്കപ്പെട്ടിരുന്നവര്‍
لِلَّذِينَ اسْتَكْبَرُوا
X
വലുപ്പം നടിച്ചിരുന്നവരോട്
بَلْ
X
അല്ല
مَكْرُ
X
കുതന്ത്രമാണ്
اللَّيْلِ
X
രാത്രിയിലെ
وَالنَّهَارِ
X
പകലിലേയും
إِذْ تَأْمُرُونَنَا
X
നിങ്ങള്‍ ഞങ്ങളോട് കല്‍പിച്ചുകൊണ്ടിരുന്നപ്പോള്‍
أَن نَّكْفُرَ
X
ഞങ്ങള്‍ നിഷേധിക്കാന്‍
بِاللَّهِ
X
അല്ലാഹുവെ
وَنَجْعَلَ
X
ഞങ്ങള്‍ സങ്കല്‍പിക്കാനും
لَهُ
X
അവന്
أَندَادًاۚ
X
സമന്‍മാരെ
وَأَسَرُّوا
X
അവര്‍ ഉള്ളിലൊളിപ്പിക്കും
النَّدَامَةَ
X
ഖേദം
لَمَّا رَأَوُا
X
അവര്‍ കാണുമ്പോള്‍
الْعَذَابَ
X
ശിക്ഷ
وَجَعَلْنَا
X
നാം വെക്കും
الْأَغْلَالَ
X
ചങ്ങലകള്‍
فِي أَعْنَاقِ
X
കഴുത്തുകളില്‍
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളുടെ
هَلْ يُجْزَوْنَ
X
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ
إِلَّا مَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ
﴿34:33﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ,
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍
عَلَيْكُمْۚ
X
നിങ്ങളുടെമേല്‍, നിങ്ങള്‍ക്ക്
هَلْ مِنْ خَالِقٍ
X
വല്ല സ്രഷ്ടാവുമുണ്ടോ
غَيْرُ اللَّهِ
X
അല്ലാഹുവല്ലാത്ത
يَرْزُقُكُم
X
നിങ്ങള്‍ക്ക് അന്നംനല്‍കുന്ന
مِّنَ السَّمَاءِ
X
ആകാശത്തില്‍നിന്ന്
وَالْأَرْضِۚ
X
ഭുമിയില്‍നിന്നും
لَا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَۖ
X
അവനല്ലാതെ
فَأَنَّىٰ تُؤْفَكُونَ
X
പിന്നെ എങ്ങിനെയാണ് നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്
﴿35:3﴾ اسْتِكْبَارًا
X
അവര്‍ അഹങ്കരിച്ചു നടന്നതിനാലാണത്
فِي الْأَرْضِ
X
ഭൂമിയില്‍
وَمَكْرَ السَّيِّئِۚ
X
ഹീനതന്ത്രങ്ങളില്‍ പെട്ടതിനാലും
وَلَا يَحِيقُ
X
ബാധിക്കുകയില്ല
الْمَكْرُ السَّيِّئُ
X
ഹീനതന്ത്രം
إِلَّا بِأَهْلِهِۚ
X
അത് പയറ്റുന്നവരെയല്ലാതെ
فَهَلْ يَنظُرُونَ
X
അതിനാല്‍ അവര്‍ കാത്തിരിക്കുകയാണോ
إِلَّا سُنَّتَ الْأَوَّلِينَۚ
X
മുന്‍ഗാമികളുടെ ദുരനുഭവമല്ലാതെ
فَلَن تَجِدَ
X
നിനക്ക് കാണാനാവില്ല
لِسُنَّتِ اللَّهِ
X
അല്ലാഹുവിന്റെ നടപടിക്രമത്തില്‍
تَبْدِيلًاۖ
X
ഒരു ഭേദഗതിയും
وَلَن تَجِدَ
X
നിനക്ക് കണ്ടെത്താനാവില്ല
لِسُنَّتِ اللَّهِ
X
അല്ലാഹുവിന്റെ നടപടിക്രമത്തില്‍
تَحْوِيلًا
X
ഒരു മാറ്റവും
﴿35:43﴾ قَالَ
X
അയാള്‍ പറയും
هَلْ أَنتُم مُّطَّلِعُونَ
X
നിങ്ങള്‍ അയാളെ എത്തിനോക്കുന്നുണ്ടോ?
﴿37:54﴾ وَهَلْ أَتَاكَ
X
നിനക്കു വന്നെത്തിയിട്ടുണ്ടോ
نَبَأُ
X
വാര്‍ത്ത
الْخَصْمِ
X
കക്ഷികളുടെ
إِذْ تَسَوَّرُوا
X
അവര്‍ മതില്‍ കയറിവന്ന സന്ദര്‍ഭം
الْمِحْرَابَ
X
പ്രാര്‍ഥനാ മണ്ഡപത്തിലേക്ക്
﴿38:21﴾ أَمَّنْ
X
യാതൊരുവനാണോ
هُوَ
X
അവന്‍
قَانِتٌ
X
കീഴ്വണങ്ങുന്നവനാകുന്നു
آنَاءَ اللَّيْلِ
X
രാത്രി വേളകളില്‍
سَاجِدًا
X
സാഷ്ടാംഗം പ്രണമിക്കുന്നവനായി
وَقَائِمًا
X
അല്ലെങ്കില്‍ നില്‍ക്കുന്നവനായി
يَحْذَرُ
X
അവന്‍ ഭയപ്പെടുന്നു
الْآخِرَةَ
X
പരലോകത്തെ
وَيَرْجُو
X
അവന്‍ കൊതിക്കുകയും ചെയ്യുന്നു
رَحْمَةَ
X
കാരുണ്യം
رَبِّهِۗ
X
തന്റെ നാഥന്റെ
قُلْ
X
നീ ചോദിക്കുക
هَلْ يَسْتَوِي
X
സമമാകുമോ
الَّذِينَ يَعْلَمُونَ
X
അറിയുന്നവര്‍, അറിവുള്ളവര്‍
وَالَّذِينَ لَا يَعْلَمُونَۗ
X
അറിയാത്തവരും, അറിവില്ലാത്തവരും
إِنَّمَا يَتَذَكَّرُ
X
തീര്‍ച്ചയായും ഉല്‍ബോധനം സ്വീകരിക്കുന്നു
أُولُو الْأَلْبَابِ
X
ബുദ്ധിമാന്‍മാര്‍ (മാത്രം)
﴿39:9﴾ ضَرَبَ اللَّهُ
X
അല്ലാഹു വിവരിച്ചിരിക്കുന്നു
مَثَلًا
X
ഉദാഹരണമായി
رَّجُلًا
X
ഒരു മനുഷ്യനെ
فِيهِ
X
അവനില്‍ (ഉടമസ്ഥാവകാശമുള്ളവരായി) ഉണ്ട്
شُرَكَاءُ
X
പങ്കാളികള്‍
مُتَشَاكِسُونَ
X
പരസ്പരം കലഹിക്കുന്നവരായ
وَرَجُلًا
X
മറ്റൊരു മനുഷ്യനെയും
سَلَمًا
X
കീഴ്പെട്ടു കഴിയുന്ന
لِّرَجُلٍ
X
ഒരാള്‍ക്ക് (ഒരു യജമാനനു) മാത്രം
هَلْ يَسْتَوِيَانِ
X
ഈ രണ്ടു പേരും ഒരു പോലെയാകുമോ
مَثَلًاۚ
X
ഉപമയില്‍
الْحَمْدُ لِلَّهِۚ
X
അല്ലാഹുവിന് സ്തുതി
بَلْ
X
എന്നാല്‍
أَكْثَرُهُمْ
X
അവരില്‍ ഏറെ പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿39:29﴾ وَلَئِن سَأَلْتَهُم
X
നീ അവരോടു ചോദിച്ചാല്‍
مَّنْ خَلَقَ
X
ആരാണ് സൃഷ്ടിച്ചതെന്ന്
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
لَيَقُولُنَّ
X
തീര്‍ച്ചയായും അവര്‍ പറയും
اللَّهُۚ
X
അല്ലാഹു എന്ന്
قُلْ
X
നീ ചോദിക്കുക
أَفَرَأَيْتُم
X
നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ
مَّا تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവയെ കുറിച്ച്
مِن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
إِنْ أَرَادَنِيَ
X
എനിക്ക് ഉദ്ദേശിച്ചിരുന്നെങ്കില്‍
اللَّهُ
X
അല്ലാഹു
بِضُرٍّ
X
വല്ല ദുരിതവും
هَلْ
X
അവയാണോ
هُنَّ كَاشِفَاتُ
X
നീക്കിക്കളയുന്നവര്‍
ضُرِّهِ
X
അവന്റെ ദുരിതം
أَوْ أَرَادَنِي
X
അല്ലെങ്കില്‍ അവന്‍ എനിക്ക് ഉദ്ദേശിച്ചാല്‍
بِرَحْمَةٍ
X
വല്ല അനുഗ്രഹവും
هَلْ
X
അവയാണോ
هُنَّ مُمْسِكَاتُ
X
പിടിച്ചുവെക്കുന്നവര്‍
رَحْمَتِهِۚ
X
അവന്റെ അനുഗ്രഹം
قُلْ
X
നീ പറയുക
حَسْبِيَ اللَّهُۖ
X
എനിക്ക് അല്ലാഹു മതി
عَلَيْهِ
X
അവനില്‍
يَتَوَكَّلُ
X
ഭരമേല്‍പിക്കുന്നു
الْمُتَوَكِّلُونَ
X
ഭരമേല്‍പിക്കുന്നവര്‍
﴿39:38﴾ قَالُوا
X
അവര്‍ പറയും
رَبَّنَا
X
ഞങ്ങളുടെ നാഥാ
أَمَتَّنَا
X
നീ ഞങ്ങളെ മരിപ്പിച്ചു
اثْنَتَيْنِ
X
രണ്ടു തവണ
وَأَحْيَيْتَنَا
X
നീ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു
اثْنَتَيْنِ
X
രണ്ടു തവണ
فَاعْتَرَفْنَا
X
ഇപ്പോള്‍ ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു
بِذُنُوبِنَا
X
ഞങ്ങളുടെ കുറ്റങ്ങള്‍
فَهَلْ
X
അതിനാല്‍ ഉണ്ടോ
إِلَىٰ خُرُوجٍ
X
പുറത്തുകടക്കാന്‍
مِّن سَبِيلٍ
X
വല്ല വഴിയും
﴿40:11﴾ وَإِذْ يَتَحَاجُّونَ
X
അവര്‍ പരസ്പരം ന്യായവാദം നടത്തുന്ന സന്ദര്‍ഭം
فِي النَّارِ
X
നരകത്തില്‍
فَيَقُولُ
X
അപ്പോള്‍ പറയും
الضُّعَفَاءُ
X
ദുര്‍ബലര്‍
لِلَّذِينَ اسْتَكْبَرُوا
X
കേമന്‍മാരായി നടിച്ചിരുന്നവരോട്
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
كُنَّا
X
ഞങ്ങള്‍ ആയിരുന്നു
لَكُمْ
X
നിങ്ങളെ
تَبَعًا
X
പിന്‍പറ്റി കഴിയുന്നവര്‍
فَهَلْ أَنتُم
X
അതിനാല്‍ നിങ്ങളാണോ
مُّغْنُونَ
X
ഒഴിവാക്കിത്തരുന്നവര്‍
عَنَّا
X
ഞങ്ങളില്‍നിന്ന്
نَصِيبًا
X
വല്ല വിഹിതവും
مِّنَ النَّارِ
X
നരക ശിക്ഷയില്‍നിന്ന്
﴿40:47﴾ وَمَن يُضْلِلِ
X
ഒരുവനെ ദുര്‍മാര്‍ഗത്തിലാക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
അവന്നില്ല
مِن وَلِيٍّ
X
ഒരു രക്ഷകനും
مِّن بَعْدِهِۗ
X
അതിനുശേഷം
وَتَرَى
X
നിനക്കുകാണാം
الظَّالِمِينَ
X
അക്രമികളെ
لَمَّا رَأَوُا
X
അവര്‍ നേരില്‍ കാണുമ്പോള്‍
الْعَذَابَ
X
ശിക്ഷ
يَقُولُونَ
X
അവര്‍ ചോദിക്കുന്നതായി
هَلْ إِلَىٰ مَرَدٍّ
X
ഒരു തിരിച്ചുപോക്കിനുണ്ടോ
مِّن سَبِيلٍ
X
വല്ല വഴിയും?
﴿42:44﴾ هَلْ يَنظُرُونَ
X
അവര്‍ പ്രതീക്ഷിക്കുന്നുണ്ടോ
إِلَّا السَّاعَةَ
X
അന്ത്യസമയമല്ലാതെ
أَن تَأْتِيَهُم
X
അവര്‍ക്ക് വന്നെത്തുന്നത്
بَغْتَةً
X
പെട്ടെന്ന്
وَهُمْ لَا يَشْعُرُونَ
X
അവര്‍ അറിയാതിരിക്കെ
﴿43:66﴾ فَاصْبِرْ
X
അതിനാല്‍ നീ ക്ഷമിക്കുക
كَمَا صَبَرَ
X
ക്ഷമിച്ചതുപോലെ
أُولُو الْعَزْمِ
X
തീരുമാനശക്തിയുള്ളവര്‍
مِنَ الرُّسُلِ
X
ദൂതന്മാരില്‍ നിന്ന്
وَلَا تَسْتَعْجِل
X
നീ തിരക്കുകൂട്ടാതിരിക്കുക
لَّهُمْۚ
X
അവരുടെ കാര്യത്തില്‍
كَأَنَّهُمْ
X
അവരായത് പോലെ
يَوْمَ يَرَوْنَ
X
അവര്‍ കാണുന്ന ദിവസം
مَا يُوعَدُونَ
X
അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്നതിനെ
لَمْ يَلْبَثُوا
X
അവര്‍ വസിച്ചിട്ടില്ല (വസിക്കാത്ത പോലെ)
إِلَّا سَاعَةً
X
ഒരു നാഴികനേരമല്ലാതെ
مِّن نَّهَارٍۚ
X
പകലില്‍ നിന്ന്
بَلَاغٌۚ
X
(ഇത്) ഒരറിയിപ്പാകുന്നു
فَهَلْ يُهْلَكُ
X
ഇനിയും നശിപ്പിക്കപ്പെടുമോ
إِلَّا الْقَوْمُ
X
ജനസമൂഹമല്ലാതെ
الْفَاسِقُونَ
X
അധര്‍മികളായ
﴿46:35﴾ فَهَلْ يَنظُرُونَ
X
അവര്‍ കാത്തിരിക്കുന്നുണ്ടോ?
إِلَّا السَّاعَةَ
X
അന്ത്യസമയമല്ലാതെ
أَن تَأْتِيَهُم
X
അതായത്, അവര്‍ക്കത് വന്നെത്തുന്നതിനെ(യല്ലാതെ)
بَغْتَةًۖ
X
ആകസ്മികമായി
فَقَدْ جَاءَ
X
എന്നാല്‍ ആഗതമായിരിക്കുന്നു
أَشْرَاطُهَاۚ
X
അതിന്റെ അടയാളങ്ങള്‍
فَأَنَّىٰ لَهُمْ
X
അവര്‍ക്കെങ്ങനെ (സാധിക്കും)
إِذَا جَاءَتْهُمْ
X
അതവര്‍ക്കു വന്നെത്തിയാല്‍
ذِكْرَاهُمْ
X
തങ്ങള്‍ക്കുള്ള ഉദ്ബോധനം (ഉള്‍ക്കൊള്ളാന്‍)
﴿47:18﴾ فَهَلْ عَسَيْتُمْ
X
നിങ്ങളായേക്കുമോ?
إِن تَوَلَّيْتُمْ
X
നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍
أَن تُفْسِدُوا
X
നിങ്ങള്‍ കുഴപ്പമുണ്ടാക്കാന്‍ (ശ്രമിക്കുന്നവര്‍)
فِي الْأَرْضِ
X
ഭൂമിയില്‍
وَتُقَطِّعُوا
X
നിങ്ങള്‍ മുറിച്ചുകളയാനും
أَرْحَامَكُمْ
X
നിങ്ങളുടെ കുടുംബബന്ധങ്ങളെ
﴿47:22﴾ يَوْمَ نَقُولُ
X
നാം പറയുന്ന (ചോദിക്കുന്ന) ദിനം
لِجَهَنَّمَ
X
നരകത്തോട്
هَلِ امْتَلَأْتِ
X
നീ നിറഞ്ഞു കഴിഞ്ഞോ
وَتَقُولُ
X
അത് പറയും(തിരിച്ചു ചോദിക്കും)
هَلْ مِن مَّزِيدٍ
X
കൂടുതല്‍ വല്ലതുമുണ്ടോ
﴿50:30﴾ وَكَمْ
X
എത്രയെത്ര
أَهْلَكْنَا
X
നാം നശിപ്പിച്ചു
قَبْلَهُم
X
അവര്‍ക്കുമുമ്പ്
مِّن قَرْنٍ
X
തലമുറയെ
هُمْ
X
അവര്‍
أَشَدُّ
X
ശക്തരാണ്
مِنْهُم
X
ഇവരേക്കാള്‍
بَطْشًا
X
കടന്നാക്രമണത്തില്‍
فَنَقَّبُوا
X
അങ്ങനെ അവര്‍ അന്വേഷിച്ചുനോക്കി
فِي الْبِلَادِ
X
നാടുകളില്‍
هَلْ
X
ഉണ്ടോ
مِن مَّحِيصٍ
X
രക്ഷപ്പെടാന്‍ വല്ല ഇടവും
﴿50:36﴾ هَلْ أَتَاكَ
X
നിനക്ക് വന്നെത്തിയോ?
حَدِيثُ
X
വൃത്താന്തം
ضَيْفِ
X
അതിഥികളുടെ
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
الْمُكْرَمِينَ
X
ആദരണീയരായ
﴿51:24﴾ وَلَقَد تَّرَكْنَاهَا
X
ഉറപ്പായും നാം അതിനെ ബാക്കിവെച്ചിട്ടുണ്ട്
آيَةً
X
തെളിവായി
فَهَلْ مِن مُّدَّكِرٍ
X
അതിനാല്‍ ചിന്തിച്ചുമനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ?
﴿54:15﴾ وَلَقَدْ يَسَّرْنَا
X
നിശ്ചയം നാം ലളിതമാക്കിയിരിക്കുന്നു
الْقُرْآنَ
X
ഖുര്‍ആനിനെ
لِلذِّكْرِ
X
ചിന്തിച്ചറിയാന്‍ വേണ്ടി
فَهَلْ مِن مُّدَّكِرٍ
X
അതിനാല്‍ ചിന്തിച്ചുമനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ?
﴿54:17﴾ وَلَقَدْ يَسَّرْنَا
X
നിശ്ചയം, നാം ലളിതമാക്കിയിരിക്കുന്നു
الْقُرْآنَ
X
ഖുര്‍ആനിനെ
لِلذِّكْرِ
X
ചിന്തിച്ചു മനസ്സിലാക്കാന്‍
فَهَلْ مِن مُّدَّكِرٍ
X
അതിനാല്‍ ചിന്തിച്ചു മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ?
﴿54:22﴾ وَلَقَدْ يَسَّرْنَا
X
നിശ്ചയം, നാം ലളിതമാക്കിയിരിക്കുന്നു
الْقُرْآنَ
X
ഖുര്‍ആനിനെ
لِلذِّكْرِ
X
ചിന്തിച്ചു മനസ്സിലാക്കുന്നതിന്
فَهَلْ مِن مُّدَّكِرٍ
X
എന്നാല്‍ ചിന്തിച്ചുമനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ
﴿54:32﴾ وَلَقَدْ يَسَّرْنَا
X
നിശ്ചയം, നാം ലളിതമാക്കിയിരിക്കുന്നു
الْقُرْآنَ
X
ഖുര്‍ആനിനെ
لِلذِّكْرِ
X
ചിന്തിച്ചു മനസ്സിലാക്കുന്നതിന്
فَهَلْ مِن مُّدَّكِرٍ
X
എന്നാല്‍ ചിന്തിച്ചു മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ?
﴿54:40﴾ وَلَقَدْ أَهْلَكْنَا
X
നിശ്ചയം നാം നശിപ്പിച്ചിട്ടുണ്ട്
أَشْيَاعَكُمْ
X
നിങ്ങളുടെ കക്ഷികളെ
فَهَلْ مِن مُّدَّكِرٍ
X
അതിനാല്‍ ചിന്തിച്ചു മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ?
﴿54:51﴾ هَلْ جَزَاءُ
X
പ്രതിഫലമാണോ?
الْإِحْسَانِ
X
നന്മയുടെ
إِلَّا الْإِحْسَانُ
X
നന്മയല്ലാതെ
﴿55:60﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
هَلْ أَدُلُّكُمْ
X
ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ?
عَلَىٰ تِجَارَةٍ
X
ഒരു വ്യാപാരത്തെക്കുറിച്ച്
تُنجِيكُم
X
അത് നിങ്ങളെ രക്ഷിക്കും
مِّنْ عَذَابٍ
X
ശിക്ഷയില്‍നിന്ന്
أَلِيمٍ
X
നോവേറിയ
﴿61:10﴾ الَّذِي خَلَقَ
X
സൃഷ്ടിച്ചവന്‍
سَبْعَ
X
ഏഴ്
سَمَاوَاتٍ
X
ആകാശങ്ങള്‍
طِبَاقًاۖ
X
ഒന്നിനുമീതെ മറ്റൊന്നായി
مَّا تَرَىٰ
X
നിനക്കു കാണാനാവില്ല
فِي خَلْقِ
X
സൃഷ്ടിയില്‍
الرَّحْمَٰنِ
X
പരമകാരുണികന്റെ
مِن تَفَاوُتٍۖ
X
ഒരു ഏറ്റക്കുറവും
فَارْجِعِ
X
നീ തിരിച്ചുകൊണ്ടുവരിക
الْبَصَرَ
X
ദൃഷ്ടി
هَلْ تَرَىٰ
X
നീ കാണുന്നുണ്ടോ?
مِن فُطُورٍ
X
വല്ല വിടവും
﴿67:3﴾ فَهَلْ تَرَىٰ
X
നീ കാണുന്നുണ്ടോ?
لَهُم
X
അവരുടെ
مِّن بَاقِيَةٍ
X
വല്ല ശേഷിപ്പും
﴿69:8﴾ هَلْ أَتَىٰ
X
വന്നിട്ടുണ്ടോ?
عَلَى الْإِنسَانِ
X
മനുഷ്യന്
حِينٌ
X
ഒരു ഘട്ടം
مِّنَ الدَّهْرِ
X
കാലത്തില്‍നിന്ന്
لَمْ يَكُن
X
അവനായിരുന്നിട്ടില്ലാത്ത
شَيْئًا
X
ഒന്നും
مَّذْكُورًا
X
പറയത്തക്ക
﴿76:1﴾ هَلْ أَتَاكَ
X
നിനക്ക് വന്നെത്തിയോ
حَدِيثُ
X
വര്‍ത്തമാനം
مُوسَىٰ
X
മൂസായുടെ
﴿79:15﴾ هَلْ ثُوِّبَ
X
പ്രതിഫലം നല്‍കപ്പെട്ടുവോ
الْكُفَّارُ
X
സത്യനിഷേധികള്‍ക്ക്
مَا
X
യാതൊന്നിന്
كَانُوا
X
അവരായിരുന്നു
يَفْعَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു(പ്രവര്‍ത്തിക്കുന്നവര്‍)
﴿83:36﴾ هَلْ أَتَاكَ
X
നിനക്ക് വന്നെത്തിയോ?
حَدِيثُ
X
വര്‍ത്തമാനം
الْجُنُودِ
X
ആ സൈന്യങ്ങളുടെ
﴿85:17﴾ هَلْ أَتَاكَ
X
നിനക്ക് വന്നെത്തിയോ?
حَدِيثُ
X
വാര്‍ത്ത
الْغَاشِيَةِ
X
ആവരണം ചെയ്യുന്ന സംഭവത്തിന്റെ
﴿88:1﴾ هَلْ فِي ذَٰلِكَ
X
അതിലുണ്ടോ
قَسَمٌ
X
സത്യം
لِّذِي حِجْرٍ
X
ബുദ്ധിയുള്ളവന്
﴿89:5﴾