Repeated Words in Quran

< >
Total Found : 2
رَبَّنَا
X
ഞങ്ങളുടെ നാഥാ
لَا تُزِغْ
X
തെറ്റിക്കരുത്
قُلُوبَنَا
X
ഞങ്ങളുടെ ഹൃദയങ്ങളെ
بَعْدَ
X
ശേഷം
إِذْ هَدَيْتَنَا
X
ഞങ്ങളെ നേര്‍വഴിയിലാക്കിയതിന്
وَهَبْ
X
നീ നല്‍കേണമേ
لَنَا
X
ഞങ്ങള്‍ക്ക്
مِن لَّدُنكَ
X
നിന്റെ പക്കല്‍നിന്ന്
رَحْمَةًۚ
X
കാരുണ്യം
إِنَّكَ
X
നിശ്ചയം നീ
أَنتَ
X
നീ (ആകുന്നു)
الْوَهَّابُ
X
അത്യുദാരന്‍
﴿3:8﴾ هُنَالِكَ
X
അവിടെവെച്ച്
دَعَا
X
പ്രാര്‍ഥിച്ചു
زَكَرِيَّا
X
സകരിയ്യാ
رَبَّهُۖ
X
തന്റെ നാഥനോട്
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
هَبْ
X
നല്‍കേണമേ
لِي
X
എനിക്ക്
مِن لَّدُنكَ
X
നിന്റെയടുക്കല്‍നിന്ന്
ذُرِّيَّةً
X
മക്കളെ
طَيِّبَةًۖ
X
നല്ലവരായ
إِنَّكَ
X
തീര്‍ച്ചയായും നീ
سَمِيعُ
X
കേള്‍ക്കുന്നവനാണ്
الدُّعَاءِ
X
പ്രാര്‍ഥന
﴿3:38﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا مُوسَىٰ
X
മൂസാ
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لَن نَّدْخُلَهَا
X
ഞങ്ങള്‍ അവിടെ പ്രവേശിക്കുകയില്ല
أَبَدًا
X
ഒരിക്കലും
مَّا دَامُوا
X
അവര്‍ ഉള്ളേടത്തോളം കാലം
فِيهَاۖ
X
അവിടെ
فَاذْهَبْ
X
അതിനാല്‍ താങ്കള്‍ പോവുക
أَنتَ
X
താങ്കളും
وَرَبُّكَ
X
താങ്കളുടെ നാഥനും
فَقَاتِلَا
X
എന്നിട്ട് നിങ്ങളിരുവരും യുദ്ധംചെയ്യുക
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
هَاهُنَا
X
ഇവിടെ
قَاعِدُونَ
X
ഇരിക്കുന്നവരാണ്
﴿5:24﴾ وَوَهَبْنَا
X
നാം പ്രദാനം ചെയ്തു
لَهُ
X
അദ്ദേഹത്തിന്
إِسْحَاقَ
X
ഇസ്ഹാഖിനെയും യഅ്ഖൂബിനെയും
وَيَعْقُوبَۚ
X
(അവരെ)എല്ലാവരെയും
كُلًّا هَدَيْنَاۚ
X
നാം നേര്‍വഴിയിലാക്കി
وَنُوحًا
X
നൂഹിനെ
هَدَيْنَا
X
നാം നേര്‍വഴിയിലാക്കി
مِن قَبْلُۖ
X
മുമ്പ്
وَمِن ذُرِّيَّتِهِ
X
അദ്ദേഹത്തിന്റെ സന്താനങ്ങളില്‍നിന്ന്
دَاوُودَ وَسُلَيْمَانَ وَأَيُّوبَ
X
ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും
وَيُوسُفَ وَمُوسَىٰ وَهَارُونَۚ
X
യൂസുഫിനെയും മൂസയെയും ഹാറൂനെയും
وَكَذَٰلِكَ
X
അവ്വിധം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الْمُحْسِنِينَ
X
സല്‍കര്‍മികള്‍ക്ക്
﴿6:84﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا أَبَانَا
X
ഞങ്ങളുടെ പിതാവേ,
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
ذَهَبْنَا
X
ഞങ്ങള്‍ പോയി
نَسْتَبِقُ
X
ഞങ്ങള്‍ മത്സരിച്ചോടിക്കൊണ്ട്
وَتَرَكْنَا
X
ഞങ്ങള്‍ ഉപേക്ഷിച്ചു
يُوسُفَ
X
യൂസുഫിനെ
عِندَ مَتَاعِنَا
X
ഞങ്ങളുടെ സാധനങ്ങള്‍ക്കരികെ
فَأَكَلَهُ
X
അപ്പോള്‍ അവനെ തിന്നുകളഞ്ഞു
الذِّئْبُۖ
X
ചെന്നായ
وَمَا أَنتَ
X
താങ്കളല്ല
بِمُؤْمِنٍ
X
വിശ്വസിക്കുന്നവന്‍
لَّنَا
X
ഞങ്ങളെ
وَلَوْ كُنَّا
X
ഞങ്ങളായിരുന്നാലും
صَادِقِينَ
X
സത്യംപറയുന്നവര്‍
﴿12:17﴾ قَالَ
X
അവന്‍ (അല്ലാഹു) പറഞ്ഞു
اذْهَبْ
X
നീ പോവുക
فَمَن
X
എന്നാല്‍ ആര്‍
تَبِعَكَ
X
നിന്നെ പിന്‍പറ്റി
مِنْهُمْ
X
അവരില്‍നിന്ന്
فَإِنَّ جَهَنَّمَ
X
അപ്പോള്‍ തീര്‍ച്ചയായും നരകമാണ്
جَزَاؤُكُمْ
X
നിങ്ങള്‍ക്കുള്ള പ്രതിഫലം
جَزَاءً
X
പ്രതിഫലം
مَّوْفُورًا
X
പൂര്‍ണമായ/ തികഞ്ഞ
﴿17:63﴾ وَإِنِّي
X
നിശ്ചയമായും ഞാന്‍
خِفْتُ
X
ഞാന്‍ ഭയപ്പെട്ടു
الْمَوَالِيَ
X
ബന്ധുക്കളെ
مِن وَرَائِي
X
എന്റെ പിറകില്‍ (പതിയിരിക്കുന്ന)
وَكَانَتِ
X
ആയിരിക്കുന്നു
امْرَأَتِي
X
എന്റെ ഭാര്യ
عَاقِرًا
X
വന്ധ്യ
فَهَبْ
X
അതിനാല്‍ നീ ദാനമായി നല്‍കണേ
لِي
X
എനിക്ക്
مِن لَّدُنكَ
X
നിന്നില്‍നിന്നും
وَلِيًّا
X
ഒരു ബന്ധുവിനെ
﴿19:5﴾ فَلَمَّا اعْتَزَلَهُمْ
X
അങ്ങനെ അവന്‍ അവരെ വെടിഞ്ഞപ്പോള്‍
وَمَا يَعْبُدُونَ
X
അവര്‍ ആരാധിക്കുന്നതിനേയും
مِن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
وَهَبْنَا
X
നാം ദാനമായി നല്‍കി
لَهُ
X
അദ്ദേഹത്തിന്ന്
إِسْحَاقَ
X
ഇസ്ഹാഖിനെ
وَيَعْقُوبَۖ
X
യഅ്ഖൂബിനെയും
وَكُلًّا
X
എല്ലാവരെയും
جَعَلْنَا
X
നാം ആക്കി
نَبِيًّا
X
പ്രവാചകന്‍
﴿19:49﴾ وَوَهَبْنَا
X
നാം ദാനംചെയ്തു
لَهُم
X
അവര്‍ക്ക്
مِّن رَّحْمَتِنَا
X
നമ്മുടെ കാരുണ്യത്തില്‍നിന്ന്
وَجَعَلْنَا
X
നാം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു
لَهُمْ
X
അവര്‍ക്ക്
لِسَانَ صِدْقٍ
X
സല്‍കീര്‍ത്തി
عَلِيًّا
X
ഉന്നതമായ
﴿19:50﴾ وَوَهَبْنَا
X
നാം നല്‍കി
لَهُ
X
അദ്ദേഹത്തിന്ന്
مِن رَّحْمَتِنَا
X
നമ്മുടെ അനുഗ്രഹത്താല്‍
أَخَاهُ
X
അദ്ദേഹത്തിന്റെ സഹോദരനെ
هَارُونَ
X
അഥവാ ഹാറൂനിനെ
نَبِيًّا
X
പ്രവാചകനായി
﴿19:53﴾ اذْهَبْ
X
നീ പോകുക
إِلَىٰ فِرْعَوْنَ
X
ഫറവോന്റെ അടുത്തേക്ക്
إِنَّهُ
X
നിശ്ചയമായും അവന്‍
طَغَىٰ
X
അതിര് കവിഞ്ഞിരിക്കുന്നു
﴿20:24﴾ اذْهَبْ
X
നീ പോവുക
أَنتَ
X
നീ
وَأَخُوكَ
X
നിന്റെ സഹോദരനും
بِآيَاتِي
X
എന്റെ ദൃഷ്ടാന്തങ്ങളുമായി
وَلَا تَنِيَا
X
നിങ്ങള്‍ രണ്ടുപേരും അമാന്തിക്കരുത്
فِي ذِكْرِي
X
എന്നെ സ്മരിക്കുന്നതില്‍
﴿20:42﴾ قَالَ
X
അദ്ദേഹം പറഞ്ഞു
فَاذْهَبْ
X
നീ പോകൂ
فَإِنَّ
X
നിശ്ചയമായും
لَكَ
X
നിനക്കുണ്ട്
فِي الْحَيَاةِ
X
ജീവിതത്തില്‍
أَن تَقُولَ
X
നീ പറയല്‍
لَا مِسَاسَۖ
X
(എന്നെ) തൊടരുതേ
وَإِنَّ
X
നിശ്ചയമായും
لَكَ
X
നിനക്കുണ്ട്
مَوْعِدًا
X
ഒരു നിശ്ചിത സമയം
لَّن تُخْلَفَهُۖ
X
അത് ഒരിക്കലും അതിലംഘിക്കപ്പെടുന്നതല്ല
وَانظُرْ
X
നീ നോക്കുക
إِلَىٰ إِلَٰهِكَ
X
നിന്റെ ദൈവത്തെ
الَّذِي ظَلْتَ
X
നീ ആയിക്കൊണ്ടിരുന്ന
عَلَيْهِ
X
അതിന്റെ മുമ്പില്‍
عَاكِفًاۖ
X
ഭജനമിരിക്കുന്നവനായി
لَّنُحَرِّقَنَّهُ
X
നിശ്ചയമായും നാം അതിനെ കരിച്ചുകളയുന്നു
ثُمَّ لَنَنسِفَنَّهُ
X
അതിനെ നാം വിതറുകതന്നെ ചെയ്യും
فِي الْيَمِّ
X
കടലില്‍
نَسْفًا
X
ഒരു വിതറല്‍
﴿20:97﴾ وَوَهَبْنَا
X
നാം നല്‍കി
لَهُ
X
അദ്ദേഹത്തിന്
إِسْحَاقَ
X
ഇസ്ഹാഖിനെ
وَيَعْقُوبَ
X
യാക്കോബിനെയും
نَافِلَةًۖ
X
അധികമായി
وَكُلًّا
X
എല്ലാവരെയും
جَعَلْنَا
X
നാം ആക്കി
صَالِحِينَ
X
സുകൃതവാന്മാര്‍
﴿21:72﴾ فَاسْتَجَبْنَا لَهُ
X
നാം അദ്ദേഹത്തിനുത്തരം നല്‍കി
وَوَهَبْنَا
X
നാം നല്‍കുകയും ചെയ്തു
لَهُ
X
അദ്ദേഹത്തിന്
يَحْيَىٰ
X
യഹ്‌യായെ
وَأَصْلَحْنَا
X
നാം യോഗ്യയാക്കി
لَهُ
X
അദ്ദേഹത്തിന്
زَوْجَهُۚ
X
അദ്ദേഹത്തിന്റെ പത്നിയെ
إِنَّهُمْ
X
തീര്‍ച്ചയായും അവര്‍
كَانُوا
X
അവരായിരുന്നു
يُسَارِعُونَ
X
അവര്‍ ഉത്സാഹിക്കുന്നു
فِي الْخَيْرَاتِ
X
സദ്കാര്യങ്ങളില്‍
وَيَدْعُونَنَا
X
അവര്‍ നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നു
رَغَبًا
X
പ്രതീക്ഷയോടെ
وَرَهَبًاۖ
X
ഭീതിയോടെയും
وَكَانُوا
X
അവരായിരുന്നു
لَنَا
X
നമ്മോട്
خَاشِعِينَ
X
താഴ്മകാണിക്കുന്നവര്‍
﴿21:90﴾ وَالَّذِينَ
X
ഒരു കൂട്ടരുമാണ്
يَقُولُونَ
X
അവര്‍ പറയുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
هَبْ لَنَا
X
ഞങ്ങള്‍ക്ക് നല്‍കേണമേ
مِنْ أَزْوَاجِنَا
X
ഞങ്ങളുടെ ഇണകളില്‍നിന്ന്
وَذُرِّيَّاتِنَا
X
ഞങ്ങളുടെ സന്തതികളില്‍നിന്നും
قُرَّةَ أَعْيُنٍ
X
കണ്‍കുളിര്‍മ
وَاجْعَلْنَا
X
ഞങ്ങളെ നീ ആക്കേണമേ
لِلْمُتَّقِينَ
X
ഭക്തിപുലര്‍ത്തുന്നവര്‍ക്ക്
إِمَامًا
X
മാതൃക
﴿25:74﴾ رَبِّ
X
എന്റെ നാഥാ
هَبْ لِي
X
എനിക്ക് നല്‍കേണമേ
حُكْمًا
X
യുക്തിജ്ഞാനം
وَأَلْحِقْنِي
X
എന്നെ ഉള്‍പെടുത്തുകയും ചെയ്യേണമേ
بِالصَّالِحِينَ
X
സജ്ജനങ്ങളില്‍
﴿26:83﴾ وَوَهَبْنَا
X
നാം സമ്മാനിച്ചു
لَهُ
X
അദ്ദേഹത്തിന്ന്
إِسْحَاقَ
X
ഇസ്ഹാഖിനെ
وَيَعْقُوبَ
X
യഅ്ഖൂബിനെയും
وَجَعَلْنَا
X
നാം ആക്കുകയും (ഏര്‍പെടുത്തുകയും) ചെയ്തു
فِي ذُرِّيَّتِهِ
X
അദ്ദേഹത്തിന്റെ സന്താനപരമ്പരയില്‍
النُّبُوَّةَ
X
പ്രവാചകത്വം
وَالْكِتَابَ
X
വേദഗ്രന്ഥവും
وَآتَيْنَاهُ
X
അദ്ദേഹത്തിനു നാം നല്‍കുകയും ചെയ്തു
أَجْرَهُ
X
തന്റെ പ്രതിഫലം
فِي الدُّنْيَاۖ
X
ഇഹലോകത്ത്
وَإِنَّهُ
X
നിശ്ചയം അവന്‍
فِي الْآخِرَةِ
X
പരലോകത്തില്‍
لَمِنَ الصَّالِحِينَ
X
സച്ചരിതരില്‍ പെട്ടവന്‍ തന്നെയായിരിക്കും
﴿29:27﴾ أَفَمَن زُيِّنَ لَهُ
X
അപ്പോള്‍ അലംകൃതമായി തോന്നിയവന്റെ സ്ഥിതിയോ
سُوءُ عَمَلِهِ
X
തന്റെ ചീത്ത പ്രവൃത്തി
فَرَآهُ
X
അങ്ങനെ അവന്‍ അത് കാണുകയും ചെയ്തു
حَسَنًاۖ
X
നല്ലതായി
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُضِلُّ
X
വഴികേടിലാക്കുന്നു
مَن يَشَاءُ
X
അവനിഛിക്കുന്നവരെ
وَيَهْدِي
X
അവന്‍ നേര്‍വഴിയിലാക്കുന്നു
مَن يَشَاءُۖ
X
താന്‍ ഇഛിക്കുന്നവരെ
فَلَا تَذْهَبْ
X
അതിനാല്‍ പോകാതിരിക്കട്ടെ
نَفْسُكَ
X
നിന്റെ ജീവന്‍
عَلَيْهِمْ
X
അവരെക്കുറിച്ചോര്‍ത്ത്
حَسَرَاتٍۚ
X
കൊടും ദുഃഖത്താല്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِمَا يَصْنَعُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
﴿35:8﴾ رَبِّ
X
എന്റെ നാഥാ
هَبْ
X
നല്‍കേണമേ
لِي
X
എനിക്ക്
مِنَ الصَّالِحِينَ
X
സച്ചരിതരില്‍പെട്ട (ഒരു മകനെ)
﴿37:100﴾ وَوَهَبْنَا
X
നാം പ്രദാനം ചെയ്തു
لِدَاوُودَ
X
ദാവൂദിന്
سُلَيْمَانَۚ
X
സുലൈമാനെ
نِعْمَ الْعَبْدُۖ
X
എത്ര നല്ല ദാസന്‍
إِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
أَوَّابٌ
X
ഏറെ പശ്ചാത്തപിച്ചു മടങ്ങുന്നവനാകുന്നു
﴿38:30﴾ قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
اغْفِرْ
X
നീ പൊറുത്തു തരേണമേ
لِي
X
എനിക്ക്
وَهَبْ
X
നീ നല്‍കുകയും ചെയ്യേണമേ
لِي
X
എനിക്ക്
مُلْكًا
X
രാജാധിപത്യം
لَّا يَنبَغِي
X
അത് ഭൂഷണമാവുകയില്ല
لِأَحَدٍ
X
ഒരാള്‍ക്കും
مِّن بَعْدِيۖ
X
എനിക്ക് ശേഷം
إِنَّكَ
X
നിശ്ചയമായും നീ
أَنتَ
X
നീ തന്നെയാണ്
الْوَهَّابُ
X
യഥാര്‍ഥ ദാതാവ്, ഏറെ നല്‍കുന്നവന്‍
﴿38:35﴾ وَوَهَبْنَا
X
നാം പ്രദാനം ചെയ്തു
لَهُ
X
അദ്ദേഹത്തിന്
أَهْلَهُ
X
തന്റെ കുടുംബത്തെ
وَمِثْلَهُم
X
അവരോട് സമാനമായവരെയും
مَّعَهُمْ
X
അവരോടൊപ്പം
رَحْمَةً
X
കാരുണ്യമായിട്ട്
مِّنَّا
X
നമ്മുടെ പക്കല്‍ നിന്നുള്ള
وَذِكْرَىٰ
X
ഉല്‍ബോധനമായും
لِأُولِي الْأَلْبَابِ
X
ബുദ്ധിയുള്ളവര്‍ക്ക്
﴿38:43﴾ وَيَوْمَ
X
ദിവസം
يُعْرَضُ
X
പ്രദര്‍ശിപ്പിക്കപ്പെടുന്ന
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
عَلَى النَّارِ
X
നരകത്തിനുമുമ്പില്‍
أَذْهَبْتُمْ
X
നിങ്ങള്‍ പോക്കിക്കളഞ്ഞു (തുലച്ചുകളഞ്ഞു)
طَيِّبَاتِكُمْ
X
നിങ്ങളുടെ വിശിഷ്ട വിഭവങ്ങള്‍
فِي حَيَاتِكُمُ
X
നിങ്ങളുടെ ജീവിതത്തില്‍
الدُّنْيَا
X
ഐഹികമായ
وَاسْتَمْتَعْتُم
X
നിങ്ങള്‍ ആനന്ദം അനുഭവിച്ചു
بِهَا
X
അവ മുഖേന
فَالْيَوْمَ
X
അതിനാല്‍ ഇന്ന്
تُجْزَوْنَ
X
നിങ്ങള്‍ക്ക് പ്രതിഫലമായി നല്‍കപ്പെടുന്നു
عَذَابَ الْهُونِ
X
നിന്ദ്യമായ ശിക്ഷ
بِمَا كُنتُمْ
X
നിങ്ങളായിരുന്നതിനാല്‍
تَسْتَكْبِرُونَ
X
നിങ്ങള്‍ അഹങ്കരിക്കുന്നു (അഹങ്കരിക്കുന്നവര്‍)
فِي الْأَرْضِ
X
ഭൂമിയില്‍
بِغَيْرِ الْحَقِّ
X
അനര്‍ഹമായി
وَبِمَا كُنتُمْ
X
നിങ്ങളായിരുന്നതിനാലും
تَفْسُقُونَ
X
നിങ്ങള്‍ അധര്‍മം പ്രവര്‍ത്തിക്കുന്നു (പ്രവര്‍ത്തിക്കുന്നവര്‍)
﴿46:20﴾ اذْهَبْ
X
നീ പോവുക
إِلَىٰ فِرْعَوْنَ
X
ഫറവോന്റെ അടുത്തേക്ക്
إِنَّهُ
X
നിശ്ചയം, അവന്‍
طَغَىٰ
X
അവന്‍ അതിക്രമിയായിരിക്കുന്നു
﴿79:17﴾