Repeated Words in Quran

< >
Total Found : 3
يَا بَنِي إِسْرَائِيلَ
X
ഇസ്രാഈല്‍ മക്കളേ
اذْكُرُوا
X
നിങ്ങളോര്‍ക്കുക
نِعْمَتِيَ
X
എന്റെ അനുഗ്രഹത്തെ
الَّتِي أَنْعَمْتُ
X
ഞാന്‍ അനുഗ്രഹമേകിയ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَأَوْفُوا
X
നിങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുക
بِعَهْدِي
X
എന്നോടുള്ള കരാറിനെ
أُوفِ
X
എങ്കില്‍ ഞാനും പൂര്‍ത്തിയാക്കും
بِعَهْدِكُمْ
X
നിങ്ങളോടുള്ള കരാര്‍
وَإِيَّايَ
X
എന്നെ മാത്രം
فَارْهَبُونِ
X
നിങ്ങള്‍ എന്നെ ഭയപ്പെടുക
﴿2:40﴾ يَا بَنِي إِسْرَائِيلَ
X
ഇസ്റാഈല്‍ സന്തതികളേ
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتِيَ
X
എന്റെ അനുഗ്രഹത്തെ
الَّتِي أَنْعَمْتُ
X
ഞാന്‍ ചെയ്ത അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَأَنِّي فَضَّلْتُكُمْ
X
ഞാന്‍ നിങ്ങളെ ശ്രേഷ്ഠരാക്കിയതും
عَلَى الْعَالَمِينَ
X
മറ്റു ജനവിഭാഗങ്ങളേക്കാള്‍
﴿2:47﴾ يَا بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളേ
اذْكُرُوا
X
നിങ്ങളോര്‍ക്കുക
نِعْمَتِيَ
X
എന്റെ അനുഗ്രഹത്തെ
الَّتِي أَنْعَمْتُ
X
ഞാനേകിയ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَأَنِّي فَضَّلْتُكُمْ
X
ഞാന്‍ നിങ്ങളെ ശ്രേഷ്ഠരാക്കിയതും
عَلَى الْعَالَمِينَ
X
സകല ജനത്തേക്കാളും
﴿2:122﴾ وَمِنْ حَيْثُ
X
എവിടെ നിന്നെങ്കിലും
خَرَجْتَ
X
നീ പുറപ്പെട്ടു
فَوَلِّ
X
നീ തിരിക്കുക
وَجْهَكَ
X
നിന്റെ മുഖം
شَطْرَ
X
നേരെ
الْمَسْجِدِ الْحَرَامِۚ
X
മസ്ജിദുല്‍ ഹറാമിന്റെ
وَحَيْثُ مَا كُنتُمْ
X
നിങ്ങളെവിയായിരുന്നാലും
فَوَلُّوا
X
നിങ്ങള്‍ തിരിക്കുക
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
شَطْرَهُ
X
അതിന്റെ നേരെ
لِئَلَّا يَكُونَ
X
ഇല്ലാതിരിക്കാന്‍
لِلنَّاسِ
X
ജനങ്ങള്‍ക്ക്
عَلَيْكُمْ
X
നിങ്ങള്‍ക്കെതിരെ
حُجَّةٌ
X
തെളിവ്
إِلَّا الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവര്‍ ഒഴികെ
مِنْهُمْ
X
അവരില്‍ നിന്ന്
فَلَا تَخْشَوْهُمْ
X
എന്നാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِي
X
എന്നെ മാത്രം ഭയപ്പെടുക
وَلِأُتِمَّ
X
ഞാന്‍ പൂര്‍ത്തിയാക്കാനും
نِعْمَتِي
X
എന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَلَعَلَّكُمْ
X
നിങ്ങളായേക്കാം
تَهْتَدُونَ
X
സന്മാര്‍ഗം പ്രാപിക്കുന്നു
﴿2:150﴾ سَلْ
X
ചോദിക്കുക
بَنِي إِسْرَائِيلَ
X
ഇസ്രായീല്‍ സന്തതികളോട്
كَمْ
X
എത്രയാണ്
آتَيْنَاهُم
X
നാം അവര്‍ക്ക് നല്‍കിയതെന്ന്
مِّنْ آيَةٍ
X
തെളിവുകള്‍
بَيِّنَةٍۗ
X
വ്യക്തമായ
وَمَن يُبَدِّلْ
X
വല്ലവനും മാറ്റിമറിക്കുകയാണെങ്കില്‍
نِعْمَةَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
مِن بَعْدِ
X
ശേഷം
مَا جَاءَتْهُ
X
അത് തനിക്ക് വന്ന്കിട്ടിയതിന്ന്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَدِيدُ الْعِقَابِ
X
കഠിനമായി ശിക്ഷിക്കുന്നവനാണ്
﴿2:211﴾ وَإِذَا طَلَّقْتُمُ
X
നിങ്ങള്‍ വിവാഹമോചനം ചെയ്താല്‍
النِّسَاءَ
X
സ്ത്രീകളെ
فَبَلَغْنَ
X
അവരെത്തിയാല്‍
أَجَلَهُنَّ
X
അവരുടെ അവധി
فَأَمْسِكُوهُنَّ
X
നിങ്ങള്‍ അവരെ കൂടെ നിര്‍ത്തുക
بِمَعْرُوفٍ
X
ന്യായമായ നിലയില്‍
أَوْ سَرِّحُوهُنَّ
X
അല്ലെങ്കില്‍ പിരിച്ചയക്കുക
بِمَعْرُوفٍۚ
X
മാന്യമായ നിലക്ക്
وَلَا تُمْسِكُوهُنَّ
X
നിങ്ങളവരെ പിടിച്ചുനിര്‍ത്തരുത്
ضِرَارًا
X
ദ്രോഹിക്കാന്‍ വേണ്ടി
لِّتَعْتَدُواۚ
X
അന്യായം കാണിക്കാന്‍
وَمَن يَفْعَلْ ذَٰلِكَ
X
അങ്ങനെ ചെയ്യുന്നവന്‍
فَقَدْ ظَلَمَ
X
അക്രമം പ്രവര്‍ത്തിച്ചു
نَفْسَهُۚ
X
തനിക്ക് തന്നെ
وَلَا تَتَّخِذُوا
X
നിങ്ങളെടുക്കരുത്
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ വചനങ്ങളെ
هُزُوًاۚ
X
കളിയായി
وَاذْكُرُوا
X
നിങ്ങളോര്‍ക്കുക
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ
عَلَيْكُمْ
X
നിങ്ങളുടെ മേലുള്ള
وَمَا أَنزَلَ
X
അവനിറക്കിയതും
عَلَيْكُم
X
നിങ്ങളുടെ മേല്‍
مِّنَ الْكِتَابِ
X
വേദത്തില്‍ നിന്ന്
وَالْحِكْمَةِ
X
തത്വജ്ഞാനത്തില്‍ നിന്നും
يَعِظُكُم بِهِۚ
X
അതുകൊണ്ടവന്‍ നിങ്ങളെ ഉപദേശിക്കുന്നു
وَاتَّقُوا اللَّهَ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
X
നിങ്ങളറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെ കുറിച്ചും
عَلِيمٌ
X
അറിയുന്നവനാണ്
﴿2:231﴾ وَاعْتَصِمُوا
X
നിങ്ങള്‍ മുറുകെ പിടിക്കുക
بِحَبْلِ اللَّهِ
X
അല്ലാഹുവിന്റെ പാശം
جَمِيعًا
X
എല്ലാവരും, ഒന്നായി
وَلَا تَفَرَّقُواۚ
X
നിങ്ങള്‍ ഭിന്നിക്കരുത്
وَاذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتَ
X
അനുഗ്രഹത്തെ
اللَّهِ
X
അല്ലാഹുവിന്റെ
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
إِذْ كُنتُمْ
X
നിങ്ങളായിരുന്ന സന്ദര്‍ഭം
أَعْدَاءً
X
ശത്രുക്കള്‍
فَأَلَّفَ
X
അപ്പോള്‍ അവന്‍ കൂട്ടിയിണക്കി
بَيْنَ قُلُوبِكُمْ
X
നിങ്ങളുടെ മനസ്സുകളെ തമ്മില്‍
فَأَصْبَحْتُم
X
അങ്ങനെ നിങ്ങള്‍ ആയിത്തീര്‍ന്നു
بِنِعْمَتِهِ
X
അവന്റെ അനുഗ്രഹത്താല്‍
إِخْوَانًا
X
സഹോദരങ്ങള്‍
وَكُنتُمْ
X
നിങ്ങളായിരുന്നു
عَلَىٰ شَفَا
X
വക്കില്‍
حُفْرَةٍ
X
ഒരു കുണ്ഡത്തിന്റെ
مِّنَ النَّارِ
X
നരകത്തില്‍നിന്നുള്ള
فَأَنقَذَكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ രക്ഷിച്ചു
مِّنْهَاۗ
X
അതില്‍നിന്ന്
كَذَٰلِكَ
X
ഈവിധം, അപ്രകാരം
يُبَيِّنُ
X
വിവരിച്ചു തരുന്നു
اللَّهُ
X
അല്ലാഹു
لَكُمْ
X
നിങ്ങള്‍ക്ക്
آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളെ
لَعَلَّكُمْ تَهْتَدُونَ
X
നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിക്കുന്നവരാകാന്‍
﴿3:103﴾ أُولَٰئِكَ
X
അവര്‍
جَزَاؤُهُم
X
അവരുടെ പ്രതിഫലം
مَّغْفِرَةٌ
X
പാപമോചനം
مِّن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَجَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങളും
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
അരുവികള്‍
خَالِدِينَ
X
അവര്‍ നിത്യവാസികളായിരിക്കും
فِيهَاۚ
X
അതില്‍
وَنِعْمَ
X
എത്ര മഹത്തരം
أَجْرُ
X
പ്രതിഫലം
الْعَامِلِينَ
X
(സല്‍)കര്‍മികള്‍ക്കുള്ള, പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള
﴿3:136﴾ يَسْتَبْشِرُونَ
X
അവര്‍ ആഹ്ളാദിക്കുന്നു
بِنِعْمَةٍ
X
അനുഗ്രഹം കാരണം
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَفَضْلٍ
X
ഔദാര്യവും
وَأَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يُضِيعُ
X
അവന്‍ പാഴാക്കുകയില്ല
أَجْرَ
X
പ്രതിഫലം
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കുള്ള
﴿3:171﴾ الَّذِينَ
X
ഒരു കൂട്ടര്‍
قَالَ لَهُمُ
X
അവരോട്പറഞ്ഞു
النَّاسُ
X
ജനങ്ങള്‍
إِنَّ النَّاسَ
X
നിശ്ചയമായും ജനം
قَدْ جَمَعُوا
X
സംഘടിച്ചിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക് (എതിരെ)
فَاخْشَوْهُمْ
X
അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടണം
فَزَادَهُمْ
X
അത് അവര്‍ക്ക് വര്‍ധിപ്പിച്ചു
إِيمَانًا
X
വിശ്വാസം
وَقَالُوا
X
അവര്‍ പറഞ്ഞു
حَسْبُنَا
X
ഞങ്ങള്‍ക്ക് മതി
اللَّهُ
X
അല്ലാഹു
وَنِعْمَ
X
എത്ര നല്ല
الْوَكِيلُ
X
കൈകാര്യകര്‍ത്താവ്
﴿3:173﴾ فَانقَلَبُوا
X
അങ്ങനെ അവര്‍ മടങ്ങി
بِنِعْمَةٍ
X
അനുഗ്രഹവും കൊണ്ട്
مِّنَ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَفَضْلٍ
X
ഔദാര്യവും
لَّمْ يَمْسَسْهُمْ
X
അവരെ സ്പര്‍ശിച്ചിട്ടില്ല
سُوءٌ
X
തിന്മ, പ്രയാസം
وَاتَّبَعُوا
X
അവര്‍ പിന്തുടര്‍ന്നു, അനുധാവനം ചെയ്തു
رِضْوَانَ اللَّهِۗ
X
അല്ലാഹുവിന്റെ പ്രീതിയെ
وَاللَّهُ
X
അല്ലാഹു
ذُو فَضْلٍ
X
ഔദാര്യത്തിനുടമയാണ്
عَظِيمٍ
X
മഹത്തായ
﴿3:174﴾ حُرِّمَتْ
X
നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു
عَلَيْكُمُ
X
നിങ്ങള്‍ക്ക്
الْمَيْتَةُ
X
ശവം
وَالدَّمُ
X
രക്തവും
وَلَحْمُ الْخِنزِيرِ
X
പന്നിയുടെ മാംസവും
وَمَا أُهِلَّ
X
അറുക്കപ്പെട്ടതും
لِغَيْرِ اللَّهِ بِهِ
X
അല്ലാഹു അല്ലാത്തവരുടെ(പേരില്‍)
وَالْمُنْخَنِقَةُ
X
ശ്വാസംമുട്ടി ചത്തതും
وَالْمَوْقُوذَةُ
X
തല്ലിക്കൊല്ലപ്പെട്ടതും
وَالْمُتَرَدِّيَةُ
X
വീണുചത്തതും
وَالنَّطِيحَةُ
X
(മറ്റുമൃഗത്തിന്റെ) കുത്തേറ്റ് ചത്തതും
وَمَا أَكَلَ
X
കടിച്ചുതിന്നതും
السَّبُعُ
X
വന്യമൃഗം
إِلَّا مَا ذَكَّيْتُمْ
X
നിങ്ങള്‍ അറുത്തത് ഒഴികെ
وَمَا ذُبِحَ
X
ബലിയറുക്കപ്പെട്ടതും
عَلَى النُّصُبِ
X
പ്രതിഷ്ഠകള്‍ക്ക്
وَأَن تَسْتَقْسِمُوا
X
നിങ്ങള്‍ ഭാഗ്യപരീക്ഷണം നടത്തലും
بِالْأَزْلَامِۚ
X
അമ്പുകള്‍കൊണ്ട്
ذَٰلِكُمْ
X
അതൊക്കെ
فِسْقٌۗ
X
ദൈവധിക്കാരമാണ്
الْيَوْمَ
X
ഇന്ന്
يَئِسَ
X
നിരാശപ്പെട്ടു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
مِن دِينِكُمْ
X
നിങ്ങളുടെ ദീനിനെക്കുറിച്ച്
فَلَا تَخْشَوْهُمْ
X
അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടരുത്
وَاخْشَوْنِۚ
X
നിങ്ങള്‍ എന്നെ ഭയപ്പെടുക
الْيَوْمَ
X
ഇന്ന്
أَكْمَلْتُ
X
ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
دِينَكُمْ
X
നിങ്ങളുടെ ദീനിനെ
وَأَتْمَمْتُ
X
ഞാന്‍ പൂര്‍ണമാക്കുകയും ചെയ്തിരിക്കുന്നു
عَلَيْكُمْ
X
നിങ്ങള്‍ക്ക്
نِعْمَتِي
X
എന്റെ അനുഗ്രഹം
وَرَضِيتُ
X
ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الْإِسْلَامَ
X
ഇസ്‌ലാമിനെ
دِينًاۚ
X
ജീവിതവ്യവസ്ഥയായി
فَمَنِ اضْطُرَّ
X
ഇനി ആരെങ്കിലും നിര്‍ബന്ധിതനായി (നിര്‍ബന്ധിതനായാല്‍)
فِي مَخْمَصَةٍ
X
കടുത്ത പട്ടിണികാരണം
غَيْرَ مُتَجَانِفٍ
X
ചായ്‌വുള്ളവന്‍ അല്ലാതെയിരിക്കെ
لِّإِثْمٍۙ
X
തെറ്റ്ചെയ്യുന്നതിലേക്ക്
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാകുന്നു
رَّحِيمٌ
X
പരമകാരുണികനും
﴿5:3﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا قُمْتُمْ
X
നിങ്ങള്‍ നിന്നാല്‍(ഒരുങ്ങിയാല്‍)
إِلَى الصَّلَاةِ
X
നമസ്കാരത്തിന്
فَاغْسِلُوا
X
നിങ്ങള്‍ കഴുകുക
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങള്‍
وَأَيْدِيَكُمْ
X
നിങ്ങളുടെ കൈകളും
إِلَى الْمَرَافِقِ
X
മുട്ടുകള്‍ വരെ
وَامْسَحُوا
X
നിങ്ങള്‍ തടവുകയും ചെയ്യുക
بِرُءُوسِكُمْ
X
നിങ്ങളുടെ തലകള്‍
وَأَرْجُلَكُمْ
X
നിങ്ങളുടെ കാലുകളും(കഴുകുക)
إِلَى الْكَعْبَيْنِۚ
X
ഞെരിയാണികള്‍വരെ
وَإِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
جُنُبًا
X
വലിയ അശുദ്ധിയുള്ളവര്‍
فَاطَّهَّرُواۚ
X
(കുളിച്ച്)ശുദ്ധി കൈവരിക്കുക
وَإِن كُنتُم
X
നിങ്ങള്‍ ആണെങ്കില്‍
مَّرْضَىٰ
X
രോഗികള്‍
أَوْ
X
അല്ലെങ്കില്‍
عَلَىٰ سَفَرٍ
X
യാത്രയില്‍ (യാത്രയിലോ)
أَوْ
X
അല്ലെങ്കില്‍
جَاءَ أَحَدٌ
X
ഒരുവന്‍ വന്നു
مِّنكُم
X
നിങ്ങളിലെ
مِّنَ الْغَائِطِ
X
വിസര്‍ജനസ്ഥലത്തുനിന്ന്(വിസര്‍ജിച്ച്)
أَوْ
X
അല്ലെങ്കില്‍
لَامَسْتُمُ
X
നിങ്ങള്‍ സംസര്‍ഗം നടത്തി
النِّسَاءَ
X
സ്ത്രീകളുമായി
فَلَمْ تَجِدُوا
X
എന്നിട്ട് നിങ്ങള്‍ക്ക് കിട്ടിയതുമില്ല
مَاءً
X
വെള്ളം
فَتَيَمَّمُوا
X
അപ്പോള്‍ നിങ്ങള്‍ തേടിക്കൊള്ളുക
صَعِيدًا
X
മണ്ണ് (ഭൂമുഖം)
طَيِّبًا
X
ശുദ്ധമായ
فَامْسَحُوا
X
അങ്ങനെ നിങ്ങള്‍ തടവുക
بِوُجُوهِكُمْ
X
നിങ്ങളുടെ മുഖങ്ങള്‍
وَأَيْدِيكُم
X
നിങ്ങളുടെ കൈകളും
مِّنْهُۚ
X
അതില്‍നിന്ന് (എടുത്ത്)
مَا يُرِيدُ اللَّهُ
X
അല്ലാഹു ഉദ്ദേശിക്കുന്നില്ല
لِيَجْعَلَ
X
ഉണ്ടാക്കാന്‍
عَلَيْكُم
X
നിങ്ങള്‍ക്ക്
مِّنْ حَرَجٍ
X
പ്രയാസം
وَلَٰكِن
X
എന്നാല്‍
يُرِيدُ
X
അവന്‍ ഉദ്ദേശിക്കുന്നു
لِيُطَهِّرَكُمْ
X
അവന്‍ നിങ്ങളെ ശുദ്ധീകരിക്കാന്‍
وَلِيُتِمَّ
X
അവന്‍ പൂര്‍ത്തീകരിക്കാനും
نِعْمَتَهُ
X
അവന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
لَعَلَّكُمْ
X
നിങ്ങള്‍ ആയേക്കാം
تَشْكُرُونَ
X
നിങ്ങള്‍ നന്ദികാണിക്കുന്നു (നിങ്ങള്‍ നന്ദിയുള്ളവരായേക്കാം)
﴿5:6﴾ وَاذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَةَ
X
അനുഗ്രഹം
اللَّهِ
X
അല്ലാഹുവിന്റെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَمِيثَاقَهُ
X
അവന്റെ കരാറും
الَّذِي وَاثَقَكُم بِهِ
X
നിങ്ങളുമായി അവന്‍ ഏര്‍പ്പെട്ടതായ
إِذْ قُلْتُمْ
X
നിങ്ങള്‍ പറഞ്ഞപ്പോള്‍
سَمِعْنَا
X
ഞങ്ങള്‍ കേട്ടിരിക്കുന്നുവെന്ന്
وَأَطَعْنَاۖ
X
ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു
وَاتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
اللَّهَۚ
X
അല്ലാഹുവെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
മനസ്സുകളിലുള്ളത്
﴿5:7﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِذْ هَمَّ
X
ഉദ്ദേശിച്ചപ്പോള്‍(ഒരുമ്പെട്ടപ്പോള്‍)
قَوْمٌ
X
ഒരുകൂട്ടര്‍
أَن يَبْسُطُوا
X
അവര്‍ ഓങ്ങാന്‍
إِلَيْكُمْ
X
നിങ്ങള്‍ക്കുനേരെ
أَيْدِيَهُمْ
X
അവരുടെ കൈകള്‍
فَكَفَّ
X
അപ്പോള്‍ അവന്‍ തടഞ്ഞുനിര്‍ത്തി
أَيْدِيَهُمْ
X
അവരുടെ കൈകളെ
عَنكُمْۖ
X
നിങ്ങളില്‍നിന്ന്
وَاتَّقُوا اللَّهَۚ
X
അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക
وَعَلَى اللَّهِ
X
അല്ലാഹുവില്‍
فَلْيَتَوَكَّلِ
X
സര്‍വം സമര്‍പ്പിക്കട്ടെ
الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍
﴿5:11﴾ وَإِذْ قَالَ مُوسَىٰ
X
മൂസ പറഞ്ഞപ്പോള്‍
لِقَوْمِهِ
X
തന്റെ ജനതയോട്
يَا قَوْمِ
X
എന്റെ ജനങ്ങളേ
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَةَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്തെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِذْ جَعَلَ
X
അവന്‍ നിയോഗിച്ചുകൊണ്ട്
فِيكُمْ
X
നിങ്ങളില്‍
أَنبِيَاءَ
X
പ്രവാചകന്മാരെ
وَجَعَلَكُم
X
അവന്‍ നിങ്ങളെ ആക്കുകയും ചെയ്തു
مُّلُوكًا
X
രാജാക്കന്മാര്‍
وَآتَاكُم
X
അവന്‍ നിങ്ങള്‍ക്ക് നല്‍കുകയും ചെയ്തു
مَّا لَمْ يُؤْتِ
X
അവന്‍ നല്‍കിയിട്ടില്ലാത്തത്
أَحَدًا
X
ഒരാള്‍ക്കും (മറ്റാര്‍ക്കും)
مِّنَ الْعَالَمِينَ
X
ലോകരില്‍
﴿5:20﴾ إِذْ قَالَ اللَّهُ
X
അല്ലാഹു പറഞ്ഞ സന്ദര്‍ഭം
يَا عِيسَى ابْنَ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാ
اذْكُرْ
X
നീ ഓര്‍ക്കുക
نِعْمَتِي
X
എന്റെ അനുഗ്രഹം
عَلَيْكَ
X
നിനക്ക്(നല്‍കിയ)
وَعَلَىٰ وَالِدَتِكَ
X
നിന്റെ മാതാവിനും
إِذْ أَيَّدتُّكَ
X
നിന്നെ ഞാന്‍ കരുത്തനാക്കിയ സന്ദര്‍ഭത്തില്‍
بِرُوحِ
X
ആത്മാവിനാല്‍
الْقُدُسِ
X
പരിശുദ്ധമായ
تُكَلِّمُ
X
നീ സംസാരിക്കുന്നു
النَّاسَ
X
ജനങ്ങളോട്
فِي الْمَهْدِ
X
തൊട്ടിലില്‍വച്ച്
وَكَهْلًاۖ
X
മദ്ധ്യവയസ്കനായിരിക്കെയും
وَإِذْ عَلَّمْتُكَ
X
നിനക്ക് ഞാന്‍ പഠിപ്പിച്ചപ്പോഴും
الْكِتَابَ
X
എഴുത്ത്
وَالْحِكْمَةَ
X
യുക്തിജ്ഞാനവും
وَالتَّوْرَاةَ
X
തൗറാത്തും
وَالْإِنجِيلَۖ
X
ഇഞ്ചീലും
وَإِذْ تَخْلُقُ
X
നീ രൂപപ്പെടുത്തുന്ന സന്ദര്‍ഭത്തിലും
مِنَ الطِّينِ
X
കളിമണ്ണുകൊണ്ട്
كَهَيْئَةِ
X
രൂപംപോലുള്ളത്
الطَّيْرِ
X
പക്ഷിയുടെ
بِإِذْنِي
X
എന്റെ അനുമതിയോടെ
فَتَنفُخُ
X
പിന്നെ നീ ഊതുന്നു
فِيهَا
X
അതില്‍
فَتَكُونُ
X
അപ്പോള്‍ അത് ആയിത്തീരുന്നു
طَيْرًا
X
പക്ഷി
بِإِذْنِيۖ
X
എന്റെ ഹിതത്താല്‍
وَتُبْرِئُ
X
നീ സുഖപ്പെടുത്തുകയും ചെയ്യുന്നു
الْأَكْمَهَ
X
ജന്മനാ കുരുടനായവനെ
وَالْأَبْرَصَ
X
വെള്ളപ്പാണ്ഡുകാരനെയും
بِإِذْنِيۖ
X
എന്റെ ഹിതത്താല്‍
وَإِذْ تُخْرِجُ
X
നീ പുറത്ത് കൊണ്ടുവരുന്ന സന്ദര്‍ഭത്തിലും
الْمَوْتَىٰ
X
മരണപ്പെട്ടവരെ
بِإِذْنِيۖ
X
എന്റെ അനുമതിയോടെ
وَإِذْ كَفَفْتُ
X
ഞാന്‍ തടഞ്ഞ സന്ദര്‍ഭത്തിലും
بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളെ
عَنكَ
X
നിന്നില്‍നിന്ന്
إِذْ جِئْتَهُم
X
നീ അവരുടെയടുത്ത് ചെന്നപ്പോള്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
فَقَالَ
X
അപ്പോള്‍ പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
مِنْهُمْ
X
അവരിലെ
إِنْ هَٰذَا
X
ഇത് അല്ല
إِلَّا سِحْرٌ
X
ആഭിചാരം അല്ലാതെ
مُّبِينٌ
X
തെളിഞ്ഞ
﴿5:110﴾ وَإِن تَوَلَّوْا
X
അഥവാ അവര്‍ പിന്തിരിയുകയാണെങ്കില്‍
فَاعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹുവാണ്
مَوْلَاكُمْۚ
X
നിങ്ങളുടെ രക്ഷകന്‍
نِعْمَ
X
(അവന്‍) വളരെനല്ല
الْمَوْلَىٰ
X
രക്ഷകന്‍
وَنِعْمَ
X
വളരെ നല്ല
النَّصِيرُ
X
സഹായി
﴿8:40﴾ وَكَذَٰلِكَ
X
അപ്രകാരം
يَجْتَبِيكَ
X
നിന്നെ തെരഞ്ഞെടുക്കും
رَبُّكَ
X
നിന്റെ നാഥന്‍
وَيُعَلِّمُكَ
X
നിന്നെ അവന്‍ പഠിപ്പിക്കും
مِن تَأْوِيلِ الْأَحَادِيثِ
X
(സ്വപ്ന)വാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍നിന്ന്
وَيُتِمُّ
X
അവന്‍ പൂര്‍ത്തീകരിച്ചുതരും
نِعْمَتَهُ
X
അവന്റെ അനുഗ്രഹങ്ങള്‍
عَلَيْكَ
X
നിനക്ക്
وَعَلَىٰ آلِ يَعْقُوبَ
X
യഅ്ഖൂബിന്റെ കുടുംബത്തിനും
كَمَا أَتَمَّهَا
X
അവന്‍ അത് പൂര്‍ത്തികരിച്ചുകൊടുത്തപോലെ
عَلَىٰ أَبَوَيْكَ
X
നിന്റെ രണ്ടു പൂര്‍വപിതാക്കള്‍ക്ക്
مِن قَبْلُ
X
മുമ്പ്
إِبْرَاهِيمَ
X
(അതായത്) ഇബ്റാഹീമിന്ന്
وَإِسْحَاقَۚ
X
ഇസ്ഹാഖിന്നും
إِنَّ رَبَّكَ
X
തീര്‍ച്ചയായും നിന്റെ നാഥന്‍
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿12:6﴾ سَلَامٌ
X
സമാധാനം
عَلَيْكُم
X
നിങ്ങള്‍ക്ക്
بِمَا صَبَرْتُمْۚ
X
നിങ്ങള്‍ ക്ഷമിച്ചതിനാല്‍
فَنِعْمَ
X
എത്ര അനുഗ്രഹപൂര്‍ണം
عُقْبَى الدَّارِ
X
പരലോകഭവനം
﴿13:24﴾ وَإِذْ قَالَ
X
പറഞ്ഞപ്പോള്‍
مُوسَىٰ
X
മൂസ
لِقَوْمِهِ
X
തന്റെ ജനതയോട്
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَةَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്തെ
عَلَيْكُمْ
X
നിങ്ങളുടെമേല്‍
إِذْ أَنجَاكُم
X
നിങ്ങളെ അവന്‍ രക്ഷപെടുത്തിയ സന്ദര്‍ഭം
مِّنْ آلِ فِرْعَوْنَ
X
ഫിര്‍ഔനിന്റെ ആള്‍ക്കാരില്‍ നിന്ന്
يَسُومُونَكُمْ
X
അവര്‍ നിങ്ങളെ അനുഭവിപ്പിച്ചിരുന്നു
سُوءَ الْعَذَابِ
X
കഠിന പീഡനം
وَيُذَبِّحُونَ
X
അവര്‍ അറുകൊല നടത്തുകയും ചെയ്യുന്നു
أَبْنَاءَكُمْ
X
നിങ്ങളുടെ ആണ്‍മക്കളെ
وَيَسْتَحْيُونَ
X
അവര്‍ ജീവിക്കാന്‍ വിടുകയായിരുന്നു
نِسَاءَكُمْۚ
X
നിങ്ങളുടെ പെണ്ണുങ്ങളെ
وَفِي ذَٰلِكُم
X
അതിലുണ്ട്
بَلَاءٌ
X
പരീക്ഷണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍ നിന്ന്
عَظِيمٌ
X
വമ്പിച്ച
﴿14:6﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ
X
ഒരു കൂട്ടരെ
بَدَّلُوا
X
അവര്‍ മാറ്റി
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്തെ
كُفْرًا
X
നന്ദികേടായി
وَأَحَلُّوا
X
അവര്‍ കുടിയിരുത്തി
قَوْمَهُمْ
X
തങ്ങളുടെ ജനതയെ
دَارَ
X
ഭവനത്തില്‍
الْبَوَارِ
X
നാശത്തിന്റെ
﴿14:28﴾ وَآتَاكُم
X
അവന്‍ നിങ്ങള്‍ക്ക് തന്നു
مِّن كُلِّ
X
എല്ലാറ്റില്‍ നിന്നും
مَا سَأَلْتُمُوهُۚ
X
നിങ്ങള്‍ അവനോട് ചോദിച്ച
وَإِن تَعُدُّوا
X
നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന പക്ഷം
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്തെ
لَا تُحْصُوهَاۗ
X
നിങ്ങള്‍ക്ക് അതിന്റെ കണക്കെടുക്കാന്‍ കഴിയുകയില്ല
إِنَّ الْإِنسَانَ
X
തീര്‍ച്ചയായും മനുഷ്യന്‍
لَظَلُومٌ
X
കടുത്ത അക്രമിയാണ്
كَفَّارٌ
X
വളരെ നന്ദികെട്ടവന്‍
﴿14:34﴾ وَإِن تَعُدُّوا
X
നിങ്ങള്‍ എണ്ണുകയാണെങ്കില്‍
نِعْمَةَ
X
അനുഗ്രഹം
اللَّهِ
X
അല്ലാഹുവിന്റെ
لَا تُحْصُوهَاۗ
X
നിങ്ങള്‍ അവയെ തിട്ടപ്പെടുത്തുകയില്ല
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَغَفُورٌ
X
പൊറുക്കുന്നവന്‍ തന്നെ
رَّحِيمٌ
X
കരുണാനിധിയും
﴿16:18﴾ وَقِيلَ
X
ചോദിക്കപ്പെടും
لِلَّذِينَ اتَّقَوْا
X
സൂക്ഷ്മത പാലിച്ചവരോട്
مَاذَا
X
എന്താണ്
أَنزَلَ
X
ഇറക്കി(യത്)
رَبُّكُمْۚ
X
നിങ്ങളുടെ നാഥന്‍
قَالُوا
X
അവര്‍ പറയും
خَيْرًاۗ
X
ഉത്തമമായത്
لِّلَّذِينَ أَحْسَنُوا
X
സുകൃതം ചെയ്തവര്‍ക്കുണ്ട്
فِي هَٰذِهِ الدُّنْيَا
X
ഇഹലോകത്ത്
حَسَنَةٌۚ
X
നന്മ
وَلَدَارُ
X
ഭവനം തന്നെ
الْآخِرَةِ
X
പരലോകത്തിലെ
خَيْرٌۚ
X
ഉത്തമം
وَلَنِعْمَ
X
എത്ര മഹത്തരം
دَارُ
X
ഭവനം
الْمُتَّقِينَ
X
സൂക്ഷ്മത പാലിക്കുന്നവരുടെ
﴿16:30﴾ وَاللَّهُ فَضَّلَ
X
അല്ലാഹു ശ്രേഷ്ഠത നല്‍കി
بَعْضَكُمْ
X
നിങ്ങളില്‍ ചിലര്‍ക്ക്
عَلَىٰ بَعْضٍ
X
മറ്റു ചിലരെക്കാള്‍
فِي الرِّزْقِۚ
X
വിഭവത്തില്‍
فَمَا الَّذِينَ فُضِّلُوا
X
എന്നാല്‍ ശ്രേഷ്ഠത നല്‍കപ്പെട്ടവരല്ല
بِرَادِّي
X
വിട്ട്കൊടുക്കുന്നവര്‍
رِزْقِهِمْ
X
അവരുടെ വിഭവം
عَلَىٰ مَا مَلَكَتْ أَيْمَانُهُمْ
X
അവരുടെ വലം കൈ ഉടമപ്പെടുത്തിയവര്‍ക്ക്
فَهُمْ
X
എന്നിട്ടവര്‍
فِيهِ سَوَاءٌۚ
X
അതില്‍ സമന്‍മാരായിരിക്കും
أَفَبِنِعْمَةِ اللَّهِ
X
അപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെയാണോ
يَجْحَدُونَ
X
അവര്‍ നിഷേധിക്കുന്നത്
﴿16:71﴾ وَاللَّهُ جَعَلَ
X
അല്ലാഹു ഉണ്ടാക്കിത്തന്നു
لَكُم
X
നിങ്ങള്‍ക്ക്
مِّنْ أَنفُسِكُمْ
X
നിങ്ങളില്‍ നിന്ന് തന്നെ
أَزْوَاجًا
X
ഇണകളെ
وَجَعَلَ لَكُم
X
നിങ്ങള്‍ക്ക് അവന്‍ ഉണ്ടാക്കുകയും ചെയ്തു
مِّنْ أَزْوَاجِكُم
X
നിങ്ങളുടെ ഇണകളില്‍ നിന്ന്
بَنِينَ
X
പുത്രന്‍മാരെയും
وَحَفَدَةً
X
പൗത്രന്‍മാരെയും
وَرَزَقَكُم
X
അവന്‍ നിങ്ങള്‍ക്ക് ആഹാരമായി നല്‍കുകയും ചെയ്തു
مِّنَ الطَّيِّبَاتِۚ
X
വിശിഷ്ടമായവ
أَفَبِالْبَاطِلِ
X
മിഥ്യയിലാണോ
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നത്
وَبِنِعْمَتِ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്തെ
هُمْ يَكْفُرُونَ
X
അവര്‍ നിഷേധിക്കുകയും ചെയ്യുന്നുവോ
﴿16:72﴾ وَاللَّهُ
X
അല്ലാഹു
جَعَلَ
X
ഉണ്ടാക്കിത്തന്നു
لَكُم
X
നിങ്ങള്‍ക്കായി
مِّمَّا خَلَقَ
X
അവന്‍ സൃഷ്ടിച്ചവയില്‍ നിന്ന്
ظِلَالًا
X
തണലുകളെ
وَجَعَلَ
X
അവന്‍ ഉണ്ടാക്കിത്തരികയും ചെയ്തു
لَكُم
X
നിങ്ങള്‍ക്കായി
مِّنَ الْجِبَالِ
X
പര്‍വതങ്ങളില്‍ നിന്ന്
أَكْنَانًا
X
അഭയകേന്ദ്രങ്ങള്‍ (ഗുഹകള്‍)
وَجَعَلَ
X
അവന്‍ ഉണ്ടാക്കിത്തരികയും ചെയ്തു
لَكُمْ
X
നിങ്ങള്‍ക്കായി
سَرَابِيلَ
X
വസ്ത്രങ്ങള്‍
تَقِيكُمُ
X
അവ നിങ്ങളെ സംരക്ഷിക്കുന്നു
الْحَرَّ
X
ചൂടില്‍ നിന്ന്
وَسَرَابِيلَ
X
വസ്ത്രങ്ങളും (കവചങ്ങളും)
تَقِيكُم
X
നിങ്ങളെ കാത്തുരക്ഷിക്കുന്ന
بَأْسَكُمْۚ
X
നിങ്ങളുടെ യുദ്ധവേളയില്‍
كَذَٰلِكَ
X
അപ്രകാരം
يُتِمُّ
X
അവന്‍ പൂര്‍ത്തീകരിക്കുന്നു
نِعْمَتَهُ
X
അവന്റെ അനുഗ്രഹത്തെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
لَعَلَّكُمْ تُسْلِمُونَ
X
നിങ്ങള്‍ അനുസരണമുള്ളവരാകാന്‍
﴿16:81﴾ يَعْرِفُونَ
X
അവര്‍ക്കറിയാം
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്തെ
ثُمَّ
X
എന്നിട്ടും
يُنكِرُونَهَا
X
അവരത് നിഷേധിക്കുന്നു
وَأَكْثَرُهُمُ
X
അവരിലധിക പേരും
الْكَافِرُونَ
X
നന്ദികെട്ടവരാകുന്നു
﴿16:83﴾ فَكُلُوا
X
അതിനാല്‍ നിങ്ങള്‍ തിന്നുകൊള്ളുക
مِمَّا رَزَقَكُمُ
X
നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന്
اللَّهُ
X
അല്ലാഹു
حَلَالًا
X
അനുവദനീയമായത്
طَيِّبًا
X
നല്ലതും
وَاشْكُرُوا
X
നിങ്ങള്‍ നന്ദി കാണിക്കുകയും ചെയ്യുക
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്തിന്
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
إِيَّاهُ
X
അവന് മാത്രം
تَعْبُدُونَ
X
നിങ്ങള്‍ വഴിപ്പെടുന്നു
﴿16:114﴾ أُولَٰئِكَ
X
അക്കൂട്ടര്‍
لَهُمْ
X
അവര്‍ക്കുണ്ട്
جَنَّاتُ
X
ആരാമങ്ങള്‍, തോട്ടങ്ങള്‍
عَدْنٍ
X
സ്ഥിരവാസത്തിന്റെ
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهِمُ
X
അവരുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
يُحَلَّوْنَ
X
അവര്‍ അണിയിക്കപ്പെടും
فِيهَا
X
അവിടെവച്ച്, അതില്‍
مِنْ أَسَاوِرَ
X
വളകള്‍
مِن ذَهَبٍ
X
സ്വര്‍ണത്താലുള്ള
وَيَلْبَسُونَ
X
അവര്‍ ധരിക്കുകയും ചെയ്യും
ثِيَابًا
X
വസ്ത്രങ്ങള്‍
خُضْرًا
X
പച്ച
مِّن سُندُسٍ
X
നേരിയ പട്ടിനാലുള്ള
وَإِسْتَبْرَقٍ
X
കനത്ത പട്ടിനാലുമുള്ള
مُّتَّكِئِينَ
X
അവര്‍ ചാരിയിരിക്കുന്നവരായ നിലക്ക്
فِيهَا
X
അതില്‍, അവിടെ
عَلَى الْأَرَائِكِۚ
X
ചാരുകട്ടിലുകളില്‍
نِعْمَ
X
എത്ര നല്ലത്
الثَّوَابُ
X
ആ പ്രതിഫലം
وَحَسُنَتْ
X
നല്ലതായിരിക്കുന്നു
مُرْتَفَقًا
X
വിശ്രമ സ്ഥലം
﴿18:31﴾ وَجَاهِدُوا
X
നിങ്ങള്‍ സമരം ചെയ്യുക
فِي اللَّهِ
X
ദൈവമാര്‍ഗത്തില്‍
حَقَّ جِهَادِهِۚ
X
സമരം ചെയ്യേണ്ട വിധം
هُوَ
X
അവന്‍
اجْتَبَاكُمْ
X
അവന്‍ നിങ്ങളെ തെരഞ്ഞെടുത്തു
وَمَا جَعَلَ
X
അവന്‍ ഉണ്ടാക്കിവെച്ചിട്ടില്ല
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
فِي الدِّينِ
X
ദീനില്‍
مِنْ حَرَجٍۚ
X
ഒരു ബുദ്ധിമുട്ടും
مِّلَّةَ
X
മാര്‍ഗം
أَبِيكُمْ
X
നിങ്ങളുടെ പിതാവിന്റെ
إِبْرَاهِيمَۚ
X
അഥവാ ഇബ്റാഹീമിന്റെ
هُوَ
X
അവന്‍
سَمَّاكُمُ
X
നിങ്ങളെ നാമകരണം ചെയ്തിരിക്കുന്നു
الْمُسْلِمِينَ
X
മുസ്‌ലിംകളെന്ന്
مِن قَبْلُ
X
മുമ്പും
وَفِي هَٰذَا
X
ഇതിലും
لِيَكُونَ
X
ആവാന്‍ വേണ്ടി
الرَّسُولُ
X
ദൈവദൂതന്‍
شَهِيدًا
X
സാക്ഷി
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَتَكُونُوا
X
നിങ്ങളാകാനും
شُهَدَاءَ
X
സാക്ഷികള്‍
عَلَى النَّاسِۚ
X
ജനങ്ങള്‍ക്ക്
فَأَقِيمُوا
X
നിങ്ങള്‍ കൃത്യമായി നിലനിര്‍ത്തുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നിങ്ങള്‍ നല്‍കുക
الزَّكَاةَ
X
സകാത്ത്
وَاعْتَصِمُوا
X
നിങ്ങള്‍ മുറുകെ പിടിക്കുക
بِاللَّهِ
X
അല്ലാഹുവിനെ
هُوَ
X
അവനാണ്
مَوْلَاكُمْۖ
X
നിങ്ങളുടെ രക്ഷകന്‍
فَنِعْمَ الْمَوْلَىٰ
X
എത്ര നല്ല രക്ഷകന്‍
وَنِعْمَ النَّصِيرُ
X
എത്ര നല്ല സഹായി
﴿22:78﴾ وَتِلْكَ
X
نِعْمَةٌ
X
അനുഗ്രഹം
تَمُنُّهَا
X
നീ എടുത്തുകാണിക്കുന്ന
عَلَيَّ
X
എന്റെ നേരെ
أَنْ عَبَّدتَّ
X
നീ അടിമയാക്കി എന്നത് (കാരണമാണ്)
بَنِي إِسْرَائِيلَ
X
ഇസ്രാഈല്‍ സന്തതികളെ
﴿26:22﴾ فَتَبَسَّمَ
X
അപ്പോള്‍ അദ്ദേഹം മന്ദഹസിച്ചു
ضَاحِكًا
X
ചിരിച്ചുകൊണ്ട്
مِّن قَوْلِهَا
X
അതിന്റെ വാക്ക് കൊണ്ട്
وَقَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
أَوْزِعْنِي
X
എനിക്ക് അവസരം നല്‍കേണമേ
أَنْ أَشْكُرَ
X
ഞാന്‍ നന്ദികാണിക്കാന്‍
نِعْمَتَكَ
X
നിന്റെ അനുഗ്രഹങ്ങള്‍ക്ക്
الَّتِي أَنْعَمْتَ
X
നീ അനുഗ്രഹിച്ച
عَلَيَّ
X
എനിക്ക്
وَعَلَىٰ وَالِدَيَّ
X
എന്റെ മാതാപിതാക്കള്‍ക്കും
وَأَنْ أَعْمَلَ
X
ഞാന്‍ പ്രവര്‍ത്തിക്കാനും
صَالِحًا
X
സല്‍കര്‍മങ്ങള്‍
تَرْضَاهُ
X
നിനക്കിഷ്ടപ്പെട്ട
وَأَدْخِلْنِي
X
എന്നെ നീ ഉള്‍പ്പെടുത്തുകയും ചെയ്യേണമേ
بِرَحْمَتِكَ
X
നിന്റെ കാരുണ്യത്താല്‍
فِي عِبَادِكَ
X
നിന്റെ ദാസന്‍മാരില്‍
الصَّالِحِينَ
X
സച്ചരിതരായ
﴿27:19﴾ وَالَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
لَنُبَوِّئَنَّهُم
X
അവര്‍ക്ക് നാം ഒരുക്കി വയ്ക്കുക തന്നെ ചെയ്യും
مِّنَ الْجَنَّةِ
X
സ്വര്‍ഗത്തില്‍
غُرَفًا
X
സമുന്നത സൗധങ്ങള്‍
تَجْرِي
X
ഒഴുകിക്കൊണ്ടിരിക്കുന്നു
مِن تَحْتِهَا
X
അതിന്റെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളായിക്കൊണ്ട്
فِيهَاۚ
X
അതില്‍
نِعْمَ
X
എത്ര വിശിഷ്ടം
أَجْرُ الْعَامِلِينَ
X
പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം
﴿29:58﴾ أَوَلَمْ يَرَوْا
X
അവര്‍ കാണുന്നില്ലേ
أَنَّا جَعَلْنَا
X
നാം ഏര്‍പെടുത്തിയത്
حَرَمًا
X
ഒരാദരണീയ സ്ഥലം
آمِنًا
X
നിര്‍ഭയമായ
وَيُتَخَطَّفُ
X
റാഞ്ചിയെടുക്കപ്പെട്ടുകൊണ്ടിരിക്കെ
النَّاسُ
X
ജനങ്ങള്‍
مِنْ حَوْلِهِمْۚ
X
അവരുടെ ചുറ്റില്‍ നിന്നും
أَفَبِالْبَاطِلِ
X
എന്നിട്ടും അസത്യത്തിലാണോ
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നത്
وَبِنِعْمَةِ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെയാണോ
يَكْفُرُونَ
X
അവര്‍ തള്ളിപ്പറയുന്നത്
﴿29:67﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
أَنَّ الْفُلْكَ
X
തീര്‍ച്ചയായും കപ്പല്‍
تَجْرِي
X
സഞ്ചരിക്കുന്നു (എന്നത്)
فِي الْبَحْرِ
X
കടലില്‍
بِنِعْمَتِ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹത്താലാണെന്ന്
لِيُرِيَكُم
X
അവന്‍ നിങ്ങളെ കാണിക്കാന്‍ വേണ്ടി(യാണിത്)
مِّنْ آيَاتِهِۚ
X
അവന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത്
إِنَّ فِي ذَٰلِكَ
X
നിശ്ചയം അതിലുണ്ട്
لَآيَاتٍ
X
തെളിവുകള്‍
لِّكُلِّ صَبَّارٍ
X
ക്ഷമാലുക്കളായ എല്ലാവര്‍ക്കും
شَكُورٍ
X
നന്ദി കാണിക്കുന്നവരായ
﴿31:31﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اذْكُرُوا
X
നിങ്ങള്‍ ഓര്‍ത്തുനോക്കൂ
نِعْمَةَ اللَّهِ
X
അല്ലാഹു നല്‍കിയ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِذْ جَاءَتْكُمْ
X
നിങ്ങളുടെ നേരെ പാഞ്ഞടുത്തപ്പോള്‍
جُنُودٌ
X
കുറെ പടയാളികള്‍
فَأَرْسَلْنَا
X
അപ്പോള്‍ നാം അയച്ചു
عَلَيْهِمْ
X
അവക്കെതിരെ
رِيحًا
X
കൊടുങ്കാറ്റ്
وَجُنُودًا
X
സൈന്യത്തേയും
لَّمْ تَرَوْهَاۚ
X
നിങ്ങള്‍ക്ക് കാണാനാവാത്ത
وَكَانَ اللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതൊക്കെയും
بَصِيرًا
X
കണ്ടറിയുന്നവനാണ്
﴿33:9﴾ يَا أَيُّهَا النَّاسُ
X
മനുഷ്യരേ,
اذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുക
نِعْمَتَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍
عَلَيْكُمْۚ
X
നിങ്ങളുടെമേല്‍, നിങ്ങള്‍ക്ക്
هَلْ مِنْ خَالِقٍ
X
വല്ല സ്രഷ്ടാവുമുണ്ടോ
غَيْرُ اللَّهِ
X
അല്ലാഹുവല്ലാത്ത
يَرْزُقُكُم
X
നിങ്ങള്‍ക്ക് അന്നംനല്‍കുന്ന
مِّنَ السَّمَاءِ
X
ആകാശത്തില്‍നിന്ന്
وَالْأَرْضِۚ
X
ഭുമിയില്‍നിന്നും
لَا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَۖ
X
അവനല്ലാതെ
فَأَنَّىٰ تُؤْفَكُونَ
X
പിന്നെ എങ്ങിനെയാണ് നിങ്ങള്‍ തെറ്റിക്കപ്പെടുന്നത്
﴿35:3﴾ وَلَوْلَا نِعْمَةُ رَبِّي
X
എന്റെ നാഥന്റെ അനുഗ്രഹമില്ലായിരുന്നുവെങ്കില്‍
لَكُنتُ
X
ഞാനുമാകുമായിരുന്നു
مِنَ الْمُحْضَرِينَ
X
നരകത്തില്‍ ഹാജറാക്കപ്പെടുന്നവരില്‍
﴿37:57﴾ وَلَقَدْ نَادَانَا
X
നമ്മെ വിളിച്ചു
نُوحٌ
X
നൂഹ്
فَلَنِعْمَ
X
അപ്പോള്‍ എത്ര അനുഗ്രഹീതന്‍
الْمُجِيبُونَ
X
ഉത്തരം നല്‍കിയവന്‍
﴿37:75﴾ وَوَهَبْنَا
X
നാം പ്രദാനം ചെയ്തു
لِدَاوُودَ
X
ദാവൂദിന്
سُلَيْمَانَۚ
X
സുലൈമാനെ
نِعْمَ الْعَبْدُۖ
X
എത്ര നല്ല ദാസന്‍
إِنَّهُ
X
തീര്‍ച്ചയായും അദ്ദേഹം
أَوَّابٌ
X
ഏറെ പശ്ചാത്തപിച്ചു മടങ്ങുന്നവനാകുന്നു
﴿38:30﴾ وَإِذَا مَسَّ
X
ബാധിച്ചാല്‍
الْإِنسَانَ
X
മനുഷ്യന്
ضُرٌّ
X
വല്ല വിപത്തും
دَعَا
X
അവന്‍ പ്രാര്‍ഥിക്കുന്നു
رَبَّهُ
X
തന്റെ നാഥനോട്
مُنِيبًا
X
മടങ്ങുന്നവനായിക്കൊണ്ട്
إِلَيْهِ
X
അവങ്കലേക്ക്
ثُمَّ
X
പിന്നീട്
إِذَا خَوَّلَهُ
X
(അല്ലാഹു) അവന്ന് പ്രദാനം ചെയ്താല്‍
نِعْمَةً
X
അനുഗ്രഹം
مِّنْهُ
X
തന്നില്‍ നിന്നുള്ള
نَسِيَ
X
അവന്‍ മറന്നുകളയുന്നു
مَا كَانَ يَدْعُو
X
അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന കാര്യം
إِلَيْهِ
X
അവനോട്
مِن قَبْلُ
X
മുമ്പ്
وَجَعَلَ
X
അവന്‍ സങ്കല്‍പിക്കുകയും ചെയ്യുന്നു
لِلَّهِ
X
അല്ലാഹുവിന്ന്
أَندَادًا
X
സമന്‍മാരെ
لِّيُضِلَّ
X
അവന്‍ വ്യതിചലിപ്പിക്കാനായി
عَن سَبِيلِهِۚ
X
അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍നിന്ന്
قُلْ
X
നീ പറയുക
تَمَتَّعْ
X
നീ സുഖിച്ചുകൊളളുക
بِكُفْرِكَ
X
നിന്റെ സത്യനിഷേധത്തില്‍
قَلِيلًاۖ
X
അല്പകാലം
إِنَّكَ
X
തീര്‍ച്ചയായും നീ
مِنْ أَصْحَابِ النَّارِ
X
നരകവാസികളില്‍പെട്ടവനാകുന്നു
﴿39:8﴾ فَإِذَا مَسَّ
X
ബാധിച്ചാല്‍
الْإِنسَانَ
X
മനുഷ്യനെ
ضُرٌّ
X
വല്ല വിപത്തും
دَعَانَا
X
അവന്‍ നമ്മെ വിളിച്ചു പ്രാര്‍ഥിക്കും
ثُمَّ
X
പിന്നീട്
إِذَا خَوَّلْنَاهُ
X
അവന് നാം നല്‍കിയാല്‍
نِعْمَةً
X
അനുഗ്രഹം
مِّنَّا
X
നമ്മില്‍ നിന്ന്
قَالَ
X
അവന്‍ പറയും
إِنَّمَا أُوتِيتُهُ
X
തീര്‍ച്ചയായും ഇതെനിക്ക് നല്‍കപ്പെട്ടിരിക്കുന്നു
عَلَىٰ عِلْمٍۚ
X
എന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്
بَلْ
X
അല്ല
هِيَ
X
അത്
فِتْنَةٌ
X
ഒരു പരീക്ഷണമാണ്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَهُمْ
X
അവരിലേറെപേരും
لَا يَعْلَمُونَ
X
അവരറിയുന്നില്ല
﴿39:49﴾ وَقَالُوا
X
അവര്‍ പറയും
الْحَمْدُ لِلَّهِ
X
സര്‍വ സ്തുതിയും അല്ലാഹുവിന്ന്
الَّذِي صَدَقَنَا
X
ഞങ്ങള്‍ക്കു സാക്ഷാല്‍ക്കരിച്ചു തന്ന
وَعْدَهُ
X
തന്റെ വാഗ്ദാനം
وَأَوْرَثَنَا
X
അവന്‍ ഞങ്ങള്‍ക്ക് അവകാശപ്പെടുത്തിത്തരികയും ചെയ്തു
الْأَرْضَ
X
ഭൂമിയെ
نَتَبَوَّأُ
X
നാം താമസിക്കുന്നു
مِنَ الْجَنَّةِ
X
സ്വര്‍ഗത്തില്‍
حَيْثُ نَشَاءُۖ
X
നാം ഉദ്ദേശിക്കുന്നിടത്ത്
فَنِعْمَ
X
അതിനാല്‍ എത്ര വിശിഷ്ടം
أَجْرُ
X
പ്രതിഫലം
الْعَامِلِينَ
X
കര്‍മം ചെയ്തവര്‍ക്കുള്ള
﴿39:74﴾ لِتَسْتَوُوا
X
നിങ്ങള്‍ ഇരിപ്പുറപ്പിക്കാന്‍
عَلَىٰ ظُهُورِهِ
X
അവയുടെ പുറത്ത്
ثُمَّ
X
പിന്നെ
تَذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കാനും
نِعْمَةَ
X
അനുഗ്രഹത്തെ
رَبِّكُمْ
X
നിങ്ങളുടെ നാഥന്റെ
إِذَا اسْتَوَيْتُمْ
X
നിങ്ങള്‍ ഇരിപ്പുറപ്പിച്ചാല്‍
عَلَيْهِ
X
അവയ്ക്കുമീതെ
وَتَقُولُوا
X
നിങ്ങള്‍ പറയാനും
سُبْحَانَ
X
എത്ര പരിശുദ്ധന്‍
الَّذِي سَخَّرَ
X
അധീനപ്പെടുത്തിത്തന്നവന്‍
لَنَا
X
ഞങ്ങള്‍ക്ക്
هَٰذَا
X
ഇതിനെ
وَمَا كُنَّا
X
നാം ആയിരുന്നില്ല
لَهُ
X
ഇതിനെ
مُقْرِنِينَ
X
മെരുക്കിയെടുക്കുന്നവര്‍
﴿43:13﴾ وَوَصَّيْنَا
X
നാം ഉപദേശിച്ചു
الْإِنسَانَ
X
മനുഷ്യനെ
بِوَالِدَيْهِ
X
അവന്റെ മാതാപിതാക്കളോട്
إِحْسَانًاۖ
X
നന്നായി വര്‍ത്തിക്കണമെന്ന്
حَمَلَتْهُ
X
അവനെ (ഗര്‍ഭം)ചുമന്നു
أُمُّهُ
X
അവന്റെ മാതാവ്
كُرْهًا
X
ക്ലേശത്തോടെ
وَوَضَعَتْهُ
X
അവള്‍ അവനെ പ്രസവിക്കുകയും ചെയ്തു
كُرْهًاۖ
X
പ്രയാസത്തോടെ
وَحَمْلُهُ
X
അവനെ ഗര്‍ഭം ചുമക്കലും
وَفِصَالُهُ
X
അവന്റെ മുലകുടി പൂര്‍ത്തിയാക്കലും
ثَلَاثُونَ
X
മുപ്പത്
شَهْرًاۚ
X
മാസം
حَتَّىٰ
X
അങ്ങനെ
إِذَا بَلَغَ
X
അവന്‍ പ്രാപിച്ചപ്പോള്‍
أَشُدَّهُ
X
തന്റെ ശക്തി
وَبَلَغَ
X
അവന്‍ പ്രാപിക്കുകയും ചെയ്തു
أَرْبَعِينَ
X
നാല്‍പത്
سَنَةً
X
വര്‍ഷം, വയസ്സ്
قَالَ
X
അവന്‍ പറഞ്ഞു(പറയും)
رَبِّ
X
എന്റെ നാഥാ
أَوْزِعْنِي
X
എനിക്ക് പ്രചോദനം നല്‍കേണമേ
أَنْ أَشْكُرَ
X
ഞാന്‍ നന്ദികാണിക്കാന്‍
نِعْمَتَكَ
X
നിന്റെ അനുഗ്രഹത്തിന്
الَّتِي أَنْعَمْتَ
X
നീ അനുഗ്രഹം ചെയ്ത, നീ അനുഗ്രഹമായി നല്‍കിയ
عَلَيَّ
X
എനിക്ക്
وَعَلَىٰ وَالِدَيَّ
X
എന്റെ മാതാപിതാള്‍ക്കും
وَأَنْ أَعْمَلَ
X
ഞാന്‍ പ്രവര്‍ത്തിക്കാനും
صَالِحًا
X
നല്ലത്(സല്‍കര്‍മം)
تَرْضَاهُ
X
നീ അത് തൃപ്തിപ്പെടും (നീ തൃപ്തിപ്പെടുന്ന)
وَأَصْلِحْ
X
നീ നന്മവരുത്തേണമേ
لِي
X
എനിക്ക്
فِي ذُرِّيَّتِيۖ
X
എന്റെ മക്കളില്‍
إِنِّي
X
നിശ്ചയമായും ഞാന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു
إِلَيْكَ
X
നിന്നിലേക്ക്
وَإِنِّي
X
ഉറപ്പായും ഞാന്‍
مِنَ الْمُسْلِمِينَ
X
അനുസരണമുള്ളവരില്‍പെട്ടവനാണ്
﴿46:15﴾ لِّيَغْفِرَ
X
പൊറുത്തുതരുന്നതിന്
لَكَ
X
നിനക്ക്
اللَّهُ
X
അല്ലാഹു
مَا تَقَدَّمَ
X
മുമ്പ് സംഭവിച്ചത്
مِن ذَنبِكَ
X
നിന്റെ പാപത്തില്‍നിന്ന്
وَمَا تَأَخَّرَ
X
പിന്നീട് സംഭവിച്ചതും
وَيُتِمَّ
X
അവന്‍ നിറവേറ്റിത്തരുന്നതിനും
نِعْمَتَهُ
X
അവന്റെ അനുഗ്രഹം
عَلَيْكَ
X
നിനക്ക്
وَيَهْدِيَكَ
X
നിന്നെ നയിക്കാനും
صِرَاطًا مُّسْتَقِيمًا
X
നേരായ മാര്‍ഗത്തിലൂടെ
﴿48:2﴾ فَضْلًا
X
ഔദാര്യം
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്നുള്ള
وَنِعْمَةًۚ
X
അനുഗ്രഹവും
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിജ്ഞനും
﴿49:8﴾ وَالْأَرْضَ
X
ഭൂമിയെ
فَرَشْنَاهَا
X
നാം അതിനെ വിരിച്ചിരിക്കുന്നു
فَنِعْمَ
X
എത്ര ഉല്‍കൃഷ്ടനായിരിക്കുന്നു!
الْمَاهِدُونَ
X
വിതാനിച്ചവന്‍
﴿51:48﴾ فَذَكِّرْ
X
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക
فَمَا أَنتَ
X
നീയല്ല
بِنِعْمَتِ
X
അനുഗ്രഹത്താല്‍
رَبِّكَ
X
നിന്റെ നാഥന്റെ
بِكَاهِنٍ
X
ജ്യോത്സ്യന്‍
وَلَا مَجْنُونٍ
X
ഭ്രാന്തനുമല്ല
﴿52:29﴾ مَا أَنتَ
X
നീയല്ല
بِنِعْمَةِ
X
അനുഗ്രഹത്താല്‍
رَبِّكَ
X
നിന്റെ നാഥന്റെ
بِمَجْنُونٍ
X
ഭ്രാന്തന്‍
﴿68:2﴾ لَّوْلَا أَن تَدَارَكَهُ
X
തന്റെ രക്ഷക്കെത്തിയിരുന്നില്ലെങ്കില്‍
نِعْمَةٌ
X
ഒരനുഗ്രഹം
مِّن رَّبِّهِ
X
തന്റെ നാഥനില്‍നിന്ന്
لَنُبِذَ
X
അദ്ദേഹം ഉപേക്ഷിക്കപ്പെടുമായിരുന്നു
بِالْعَرَاءِ
X
ആ പാഴ്ഭൂമിയില്‍
وَهُوَ
X
അദ്ദേഹമായിരിക്കെ
مَذْمُومٌ
X
ആക്ഷേപിതന്‍
﴿68:49﴾ فَقَدَرْنَا
X
അങ്ങനെ നാം നിര്‍ണയിച്ചു
فَنِعْمَ
X
(നാം) എത്ര നല്ല
الْقَادِرُونَ
X
നിര്‍ണയക്കാരന്‍
﴿77:23﴾ وَأَمَّا بِنِعْمَةِ رَبِّكَ
X
എന്നാല്‍ നിന്റെ നാഥന്റെ അനുഗ്രഹത്തെപ്പറ്റി
فَحَدِّثْ
X
നീ സംസാരിക്കുക
﴿93:11﴾