Repeated Words in Quran

< >
Total Found : 3
كُلُّ الطَّعَامِ
X
എല്ലാ ആഹാരപദാര്‍ഥങ്ങളും
كَانَ
X
ആയിരുന്നു
حِلًّا
X
അനുവദനീയം
لِّبَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കള്‍ക്ക്
إِلَّا مَا حَرَّمَ
X
നിഷിദ്ധമാക്കിയവയൊഴികെ
إِسْرَائِيلُ
X
ഇസ്രായേല്‍ (യഅ്ഖൂബ് നബി)
عَلَىٰ نَفْسِهِ
X
തന്റെ മേല്‍
مِن قَبْلِ
X
മുമ്പ്
أَن تُنَزَّلَ
X
അവതീര്‍ണമാകുന്നതിന്
التَّوْرَاةُۗ
X
തൗറാത്ത്
قُلْ
X
നീ പറയുക
فَأْتُوا
X
നിങ്ങള്‍ കൊണ്ടുവരിക
بِالتَّوْرَاةِ
X
തൗറാത്ത്
فَاتْلُوهَا
X
എന്നിട്ട് നിങ്ങളത് വായിച്ച് കേള്‍പ്പിക്കുക
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
X
സത്യവാന്‍മാര്‍
﴿3:93﴾ وَمَن يَكْسِبْ
X
സമ്പാദിച്ചുവെക്കുന്നവന്‍ (ഒരുക്കൂട്ടിവെക്കുന്നവന്‍)
إِثْمًا
X
പാപം, തെറ്റ്
فَإِنَّمَا يَكْسِبُهُ
X
അത് സമ്പാദിക്കുന്നത് (ഒരുക്കൂട്ടിവെക്കുന്നത്)
عَلَىٰ نَفْسِهِۚ
X
തനിക്കെതിരായിതന്നെയാണ്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
സര്‍വ്വജ്ഞന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:111﴾ قُل
X
നീ പറയുക(ചോദിക്കുക)
لِّمَن
X
ആരുടെതാണ്?
مَّا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۖ
X
ഭൂമിയിലുള്ളതും
قُل
X
താങ്കള്‍ പറയുക
لِّلَّهِۚ
X
അല്ലാഹുവിന്റേതാണ്
كَتَبَ عَلَىٰ
X
അവന്‍ നിശ്ചയിച്ചു
نَفْسِهِ
X
സ്വന്തം ബാധ്യതയായി
الرَّحْمَةَۚ
X
കാരുണ്യത്തെ
لَيَجْمَعَنَّكُمْ
X
അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടുകതന്നെ ചെയ്യും
إِلَىٰ يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളിലേക്ക്
لَا رَيْبَ
X
സംശയമേയില്ല
فِيهِۚ
X
അതില്‍
الَّذِينَ خَسِرُوا
X
നഷ്ടപ്പെടുത്തിയവര്‍
أَنفُسَهُمْ
X
സ്വദേഹങ്ങളെ
فَهُمْ
X
അതിനാല്‍ അവര്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ല
﴿6:12﴾ وَإِذَا جَاءَكَ
X
നിന്നെ സമീപിച്ചാല്‍
الَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
فَقُلْ
X
അപ്പോള്‍ നീ പറയുക
سَلَامٌ
X
സമാധാനം
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
كَتَبَ
X
നിശ്ചയിച്ചു
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
عَلَىٰ نَفْسِهِ
X
തന്റെമേല്‍ ബാധ്യതയായി
الرَّحْمَةَۖ
X
കാരുണ്യത്തെ
أَنَّهُ مَنْ
X
അതിനാല്‍ വല്ലവനും
عَمِلَ
X
ചെയ്തു
مِنكُمْ
X
നിങ്ങളിലെ
سُوءًا
X
വല്ല തെറ്റും
بِجَهَالَةٍ
X
അറിവില്ലായ്മ കാരണം
ثُمَّ
X
പിന്നീട്
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
مِن بَعْدِهِ
X
അതിനുശേഷം
وَأَصْلَحَ
X
(കര്‍മങ്ങള്‍) നന്നാക്കുകയും ചെയ്തു
فَأَنَّهُ
X
അപ്പോള്‍ തീര്‍ച്ചയായും അവന്‍
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿6:54﴾ قَدْ جَاءَكُم
X
നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു
بَصَائِرُ
X
ഉള്‍ക്കാഴ്ചതരുന്ന തെളിവുകള്‍
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്ന്
فَمَنْ
X
ആരെങ്കിലും
أَبْصَرَ
X
അവന്‍ കണ്ടറിഞ്ഞു(എങ്കില്‍)
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവനുതന്നെയാണ്
وَمَنْ
X
ആരെങ്കിലും
عَمِيَ
X
അവന്‍ അന്ധനായി(എങ്കില്‍)
فَعَلَيْهَاۚ
X
അതിന്റെ ദോഷം അവനുതന്നെ
وَمَا
X
അല്ല
أَنَا
X
ഞാന്‍
عَلَيْكُم
X
നിങ്ങളുടെ മേല്‍
بِحَفِيظٍ
X
സൂക്ഷിപ്പുകാരന്‍
﴿6:104﴾ قُلْ
X
നീ പറയുക
يَا أَيُّهَا النَّاسُ
X
മനുഷ്യരേ
قَدْ جَاءَكُمُ
X
നിങ്ങള്‍ക്കു സമാഗതമായിരിക്കുന്നു
الْحَقُّ
X
സത്യം
مِن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്നുള്ള
فَمَنِ اهْتَدَىٰ
X
അതിനാല്‍, ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ
فَإِنَّمَا يَهْتَدِي
X
തീര്‍ച്ചയായും അവന്‍ സന്മാര്‍ഗം സ്വീകരിക്കുന്നു
لِنَفْسِهِۖ
X
അവനുവേണ്ടിതന്നെ
وَمَن ضَلَّ
X
അരെങ്കിലും വഴിമാറിപ്പോവുകയാണെങ്കില്‍
فَإِنَّمَا يَضِلُّ
X
തീര്‍ച്ചയായും അവന്‍ വഴികേടിലകപ്പെടുന്നു
عَلَيْهَاۖ
X
അവനു പ്രതികൂലമായി
وَمَا أَنَا
X
ഞാനല്ല
عَلَيْكُم
X
നിങ്ങളുടെ മേല്‍
بِوَكِيلٍ
X
ഒരു ഉത്തരവാദിത്തം ഏല്‍പിക്കപ്പെട്ടവന്‍
﴿10:108﴾ قَالُوا
X
അവര്‍(സഹോദരന്മാര്‍) പറഞ്ഞു
إِن يَسْرِقْ
X
അവന്‍ മോഷ്ടിച്ചുവെങ്കില്‍
فَقَدْ سَرَقَ
X
തീര്‍ച്ചയായും മോഷ്ടിച്ചിട്ടുണ്ട്
أَخٌ
X
ഒരു സഹോദരന്‍
لَّهُ
X
അവന്റെ
مِن قَبْلُۚ
X
മുമ്പ്
فَأَسَرَّهَا
X
അത് രഹസ്യമാക്കിവെച്ചു
يُوسُفُ
X
യൂസുഫ്
فِي نَفْسِهِ
X
തന്റെ മനസ്സില്‍
وَلَمْ يُبْدِهَا
X
അദ്ദേഹം അത്(അതിന്റെ യാഥാര്‍ത്ഥ്യം) വെളിപ്പെടുത്തിയ
لَهُمْۚ
X
അവരോട്
قَالَ
X
അദ്ദേഹം പറഞ്ഞു
أَنتُمْ
X
നിങ്ങള്‍
شَرٌّ
X
ഏറ്റവും ദുഷ്ടന്മാര്‍
مَّكَانًاۖ
X
നിലപാടാല്‍
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റവും അറിയുന്നവനാണ്
بِمَا تَصِفُونَ
X
നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി
﴿12:77﴾ مَّنِ
X
ആര്
اهْتَدَىٰ
X
നേര്‍വഴിപ്രാപിച്ചുവോ
فَإِنَّمَا يَهْتَدِي
X
അവന്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നത്
لِنَفْسِهِۖ
X
അവന്ന് വേണ്ടി മാത്രമാകുന്നു
وَمَن
X
ആര്
ضَلَّ
X
വഴികേടിലാകുന്നുവോ
فَإِنَّمَا يَضِلُّ
X
അപ്പോളവന്‍ വഴികേടിലാവുന്നത്
عَلَيْهَاۚ
X
അവന്നെതിരില്‍ തന്നെയാകുന്നു
وَلَا تَزِرُ
X
വഹിക്കുന്നതല്ല
وَازِرَةٌ
X
വഹിക്കുന്ന ഒരാളും
وِزْرَ
X
ഭാരം
أُخْرَىٰۗ
X
മറ്റൊരാളുടെ
وَمَا كُنَّا
X
നാം ആയിരുന്നില്ല
مُعَذِّبِينَ
X
ശിക്ഷിക്കുന്നവര്‍
حَتَّىٰ نَبْعَثَ
X
നാം നിയോഗിക്കുന്നത് വരെ
رَسُولًا
X
ഒരു ദൂതനെ
﴿17:15﴾ وَدَخَلَ
X
അവന്‍ പ്രവേശിച്ചു
جَنَّتَهُ
X
അവന്റെ തോട്ടത്തില്‍
وَهُوَ
X
അവന്‍ ആയിരിക്കെ
ظَالِمٌ
X
അക്രമം പ്രവര്‍ത്തിക്കുന്നവന്‍
لِّنَفْسِهِ
X
തന്നോടു തന്നെ
قَالَ
X
അവന്‍ പറഞ്ഞു
مَا أَظُنُّ
X
ഞാന്‍ കരുതുന്നില്ല
أَن تَبِيدَ
X
നശിച്ചു പോകുമെന്ന്
هَٰذِهِ
X
ഇത്
أَبَدًا
X
ഒരിക്കലും
﴿18:35﴾ فَأَوْجَسَ
X
അപ്പോള്‍ തോന്നി
فِي نَفْسِهِ
X
അദ്ദേഹത്തിന്റെ മനസ്സില്‍
خِيفَةً
X
ഒരു ഭയം
مُّوسَىٰ
X
മൂസക്ക്
﴿20:67﴾ قَالَ
X
പറഞ്ഞു
الَّذِي عِندَهُ
X
തന്റെ അടുക്കലുള്ള ഒരാള്‍
عِلْمٌ
X
വിജ്ഞാനം
مِّنَ الْكِتَابِ
X
വേദത്തില്‍ നിന്നുളള
أَنَا
X
ഞാന്‍
آتِيكَ
X
അങ്ങേക്കു കൊണ്ടു തരാം
بِهِ
X
അത്
قَبْلَ
X
മുമ്പായി
أَن يَرْتَدَّ
X
മടങ്ങുന്നതിന്റെ
إِلَيْكَ
X
അങ്ങയിലേക്ക്
طَرْفُكَۚ
X
അങ്ങയുടെ കണ്ണ്
فَلَمَّا رَآهُ
X
അങ്ങനെ അതു (സിംഹാസനം) കണ്ടപ്പോള്‍
مُسْتَقِرًّا
X
സ്ഥാപിച്ചതായി
عِندَهُ
X
തന്റെയടുക്കല്‍
قَالَ
X
(സുലൈമാന്‍) പറഞ്ഞു
هَٰذَا
X
ഇത്
مِن فَضْلِ
X
അനുഗ്രഹം കൊണ്ടാണ്
رَبِّي
X
എന്റെ നാഥന്റെ
لِيَبْلُوَنِي
X
എന്നെ പരീക്ഷിക്കാന്‍ വേണ്ടി
أَأَشْكُرُ
X
ഞാന്‍ നന്ദി കാണിക്കുമോ
أَمْ أَكْفُرُۖ
X
അതല്ല ഞാന്‍ നന്ദികേടു കാണിക്കുമോ
وَمَن شَكَرَ
X
ആര്‍ നന്ദികാണിക്കുന്നുവോ
فَإِنَّمَا يَشْكُرُ
X
തീര്‍ച്ചയായും അവന്‍ നന്ദികാണിക്കുന്നു
لِنَفْسِهِۖ
X
സ്വന്തം നന്മക്കു വേണ്ടി മാത്രമാണ്
وَمَن كَفَرَ
X
ആര്‍ നന്ദികേടുകാണിക്കുന്നുവോ
فَإِنَّ رَبِّي
X
തീര്‍ച്ചയായും എന്റെ നാഥന്‍
غَنِيٌّ
X
അനാശ്രയനാണ്
كَرِيمٌ
X
അത്യുല്‍കൃഷ്ടനും
﴿27:40﴾ وَأَنْ أَتْلُوَ
X
ഞാന്‍ ഓതിക്കേള്‍പിക്കണമെന്നും
الْقُرْآنَۖ
X
ഈ ഖുര്‍ആനിനെ
فَمَنِ
X
അതിനാല്‍ ആരെങ്കിലും
اهْتَدَىٰ
X
നേര്‍വഴി സ്വീകരിക്കുന്നുവെങ്കില്‍
فَإِنَّمَا يَهْتَدِي
X
തീര്‍ച്ചയായും അവന്‍ സന്‍മാര്‍ഗം സ്വീകരിക്കുന്നത്
لِنَفْسِهِۖ
X
തനിക്ക് വേണ്ടി തന്നെ
وَمَن ضَلَّ
X
ആരെങ്കിലും വഴികേടിലാവുന്നുവെങ്കില്‍
فَقُلْ
X
നീ പറയുക
إِنَّمَا أَنَا
X
തീര്‍ച്ചയായും ഞാന്‍
مِنَ الْمُنذِرِينَ
X
മുന്നറിയിപ്പുകാരില്‍ പെട്ടവന്‍ (മാത്രമാണ്)
﴿27:92﴾ وَمَن جَاهَدَ
X
ആരെങ്കിലും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നുവെങ്കില്‍
فَإِنَّمَا يُجَاهِدُ
X
നിശ്ചയം അവന്‍ സമരം ചെയ്യുന്നു
لِنَفْسِهِۚ
X
തനിക്ക് വേണ്ടി തന്നെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَغَنِيٌّ
X
ആശ്രയമില്ലാത്തവന്‍ തന്നെയാണ്
عَنِ الْعَالَمِينَ
X
ലോകരില്‍ നിന്നെല്ലാം
﴿29:6﴾ وَلَقَدْ آتَيْنَا
X
നിശ്ചയം നാം നല്‍കിയിട്ടുണ്ട്
لُقْمَانَ
X
ലുഖ്മാന്
الْحِكْمَةَ
X
തത്വജ്ഞാനം
أَنِ اشْكُرْ
X
നീ നന്ദി കാണിക്കണമെന്ന്
لِلَّهِۚ
X
അല്ലാഹുവിനോട്
وَمَن يَشْكُرْ
X
ആര്‍ നന്ദി കാണിക്കുന്നുവോ
فَإِنَّمَا يَشْكُرُ
X
തീര്‍ച്ചയായും അവന്‍ നന്ദികാണിക്കുന്നു
لِنَفْسِهِۖ
X
തനിക്കു വേണ്ടി, (സ്വന്തം നന്‍മക്ക് വേണ്ടി)
وَمَن كَفَرَ
X
ആര്‍ നന്ദികേട് കാണിക്കുന്നുവോ
فَإِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
غَنِيٌّ
X
ധന്യനാണ്, അനാശ്രയനാണ്
حَمِيدٌ
X
സ്തുത്യര്‍ഹന്‍
﴿31:12﴾ وَلَا تَزِرُ
X
വഹിക്കുകയില്ല
وَازِرَةٌ
X
പാപം പേറുന്ന ആരും
وِزْرَ
X
പാപഭാരം
أُخْرَىٰۚ
X
അപരന്റെ
وَإِن تَدْعُ
X
വിളിച്ചാല്‍
مُثْقَلَةٌ
X
ഭാരത്താല്‍ ഞെരുങ്ങുന്നവന്‍
إِلَىٰ حِمْلِهَا
X
തന്റെ ചുമട് വഹിക്കാന്‍
لَا يُحْمَلْ
X
വഹിക്കപ്പെടുകയില്ല (ആരും തന്നെ ഏറ്റെടുക്കുകയില്ല)
مِنْهُ
X
അതില്‍നിന്ന്
شَيْءٌ
X
ഒന്നും
وَلَوْ كَانَ
X
അതാവശ്യപ്പെടുന്നയാള്‍ ആയാലും
ذَا قُرْبَىٰۗ
X
അടുത്ത ബന്ധു
إِنَّمَا تُنذِرُ
X
തീര്‍ച്ചയായും നിന്റെ മുന്നറിയിപ്പ് ഉപകരിക്കുക
الَّذِينَ يَخْشَوْنَ
X
ഭയപ്പെടുന്നവര്‍ക്കാണ്
رَبَّهُم
X
തങ്ങളുടെ നാഥനെ
بِالْغَيْبِ
X
അദൃശ്യമായ വിധത്തില്‍
وَأَقَامُوا
X
അവര്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നു
الصَّلَاةَۚ
X
നമസ്കാരം
وَمَن تَزَكَّىٰ
X
വല്ലവനും വിശുദ്ധിവരിക്കുന്നുവെങ്കില്‍
فَإِنَّمَا
X
മാത്രമാണ്
يَتَزَكَّىٰ
X
അവന്‍ വിശുദ്ധിവരിക്കുന്നു
لِنَفْسِهِۚ
X
സ്വന്തം നന്മക്ക് വേണ്ടി
وَإِلَى اللَّهِ
X
അല്ലാഹുവിങ്കലേക്കാണ്
الْمَصِيرُ
X
(എല്ലാവരുടേയും) മടക്കം
﴿35:18﴾ ثُمَّ
X
പിന്നീട്
أَوْرَثْنَا
X
നാം അവകാശികളാക്കി
الْكِتَابَ
X
ഈ വേദപുസ്തകത്തിന്റെ
الَّذِينَ اصْطَفَيْنَا
X
നാം പ്രത്യേകം തെരഞ്ഞെടുത്തവരെ
مِنْ عِبَادِنَاۖ
X
നമ്മുടെ ദാസന്മാരില്‍നിന്ന്
فَمِنْهُمْ
X
അവരിലുണ്ട്
ظَالِمٌ
X
അതിക്രമം കാട്ടുന്നവര്‍
لِّنَفْسِهِ
X
സ്വന്തത്തോട്
وَمِنْهُم
X
അവരിലുണ്ട്
مُّقْتَصِدٌ
X
മധ്യനിലപാട് പുലര്‍ത്തുന്നവര്‍
وَمِنْهُمْ
X
അവരിലുണ്ട്
سَابِقٌ
X
മുന്നേറുന്നവര്‍
بِالْخَيْرَاتِ
X
നന്മകളില്‍
بِإِذْنِ اللَّهِۚ
X
ദൈവഹിതത്തിനൊത്ത്
ذَٰلِكَ
X
ഇത്
هُوَ
X
ഇതുതന്നെ
الْفَضْلُ
X
അനുഗ്രഹം
الْكَبِيرُ
X
അതിമഹത്തായ
﴿35:32﴾ وَبَارَكْنَا
X
നാം അനുഗ്രഹിച്ചു
عَلَيْهِ
X
അദ്ദേഹത്തെയും
وَعَلَىٰ إِسْحَاقَۚ
X
ഇസ്ഹാഖിനെയും
وَمِن ذُرِّيَّتِهِمَا
X
ഇരുവരുടെയും സന്താനങ്ങളിലുണ്ട്
مُحْسِنٌ
X
നല്ലവര്‍
وَظَالِمٌ
X
അക്രമം ചെയ്യുന്നവരും
لِّنَفْسِهِ
X
തന്നോടുതന്നെ
مُبِينٌ
X
വ്യക്തമായ
﴿37:113﴾ إِنَّا
X
നിശ്ചയമായും നാം
أَنزَلْنَا
X
നാം ഇറക്കിത്തന്നിരിക്കുന്നു
عَلَيْكَ
X
നിനക്ക്
الْكِتَابَ لِلنَّاسِ
X
ഈ ഗ്രന്ഥം
بِالْحَقِّۖ
X
സത്യസമേതം
فَمَنِ اهْتَدَىٰ
X
അതിനാല്‍ വല്ലവനും നേര്‍വഴി സ്വീകരിച്ചാല്‍
فَلِنَفْسِهِۖ
X
അവനു തന്നെയാണ് (ഗുണം)
وَمَن ضَلَّ
X
വല്ലവനും വഴിപിഴച്ചു പോയാല്‍
فَإِنَّمَا يَضِلُّ
X
നിശ്ചയമായും അവന്‍ വഴിപിഴക്കുന്നു
عَلَيْهَاۖ
X
അവന്നു ദോഷകരമായി
وَمَا أَنتَ
X
നീ അല്ല
عَلَيْهِم
X
അവരുടെമേല്‍
بِوَكِيلٍ
X
കൈകാര്യകര്‍ത്താവ്
﴿39:41﴾ مَّنْ عَمِلَ
X
ഒരുവന്‍ പ്രവര്‍ത്തിച്ചാല്‍
صَالِحًا
X
സല്‍കര്‍മം
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവന്നു തന്നെ
وَمَنْ أَسَاءَ
X
ഒരുവന്‍ തിന്‍മ ചെയ്താല്‍
فَعَلَيْهَاۗ
X
അതിന്റെ ദോഷവും അവന്നു തന്നെ
وَمَا رَبُّكَ
X
നിന്റെ നാഥനല്ല
بِظَلَّامٍ
X
അനീതി ചെയ്യുന്നവന്‍
لِّلْعَبِيدِ
X
ദാസന്‍മാരോട്
﴿41:46﴾ مَنْ عَمِلَ
X
ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍
صَالِحًا
X
നന്മ
فَلِنَفْسِهِۖ
X
അതിന്റെ ഗുണം അവനുതന്നെ
وَمَنْ أَسَاءَ
X
വല്ലവനും തിന്മചെയ്താല്‍
فَعَلَيْهَاۖ
X
അതിന്റെ ദോഷവും അവനുതന്നെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّكُمْ
X
നിങ്ങളുടെ നാഥങ്കലേക്കാണ്
تُرْجَعُونَ
X
നിങ്ങളൊക്കെ മടക്കപ്പെടുക
﴿45:15﴾ إِنَّ الَّذِينَ يُبَايِعُونَكَ
X
നിശ്ചയമായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍
إِنَّمَا يُبَايِعُونَ اللَّهَ
X
അല്ലാഹുവോട് മാത്രമാണ് അവര്‍ പ്രതിജ്ഞ ചെയ്യുന്നത്
يَدُ اللَّهِ
X
അല്ലാഹുവിന്റെ കരം
فَوْقَ
X
മീതെയുണ്ട്
أَيْدِيهِمْۚ
X
അവരുടെ കൈകള്‍ക്ക്
فَمَن نَّكَثَ
X
അതിനാല്‍ ആര്‍ പ്രതിജ്ഞ ലംഘിക്കുന്നുവോ
فَإِنَّمَا يَنكُثُ
X
നിശ്ചയം, അവന്‍ കരാര്‍ ലംഘിക്കുന്നു
عَلَىٰ نَفْسِهِۖ
X
തനിക്കെതിരായിത്തന്നെ
وَمَنْ أَوْفَىٰ
X
ആര്‍ പൂര്‍ത്തീകരിക്കുന്നുവോ
بِمَا عَاهَدَ عَلَيْهُ
X
അവന്‍ ചെയ്ത പ്രതിജ്ഞ
اللَّهَ
X
അല്ലാഹുവിനോട്
فَسَيُؤْتِيهِ
X
അവന് അല്ലാഹു നല്‍കും
أَجْرًا
X
പ്രതിഫലം
عَظِيمًا
X
അതിമഹത്തായ
﴿48:10﴾ وَالَّذِينَ تَبَوَّءُوا
X
താമസിച്ചവര്‍ക്കും
الدَّارَ
X
ആ വീട്ടില്‍
وَالْإِيمَانَ
X
സത്യവിശ്വാസം (സ്വീകരിച്ചവര്‍ക്കും)
مِن قَبْلِهِمْ
X
അവര്‍ക്കു മുമ്പ്
يُحِبُّونَ
X
അവര്‍ സ്നേഹിക്കുന്നു
مَنْ هَاجَرَ
X
പലായനം ചെയ്തെത്തിയവരെ
إِلَيْهِمْ
X
അവരിലേക്ക്
وَلَا يَجِدُونَ
X
അവര്‍ കണ്ടെത്തുന്നുമില്ല
فِي صُدُورِهِمْ
X
അവരുടെ മനസ്സുകളില്‍
حَاجَةً
X
ഒരാവശ്യവും
مِّمَّا أُوتُوا
X
അവര്‍ക്ക് നല്‍കപ്പെട്ടതില്‍
وَيُؤْثِرُونَ
X
അവര്‍ മുന്‍ഗണന നല്‍കുകയും ചെയ്യുന്നു
عَلَىٰ أَنفُسِهِمْ
X
തങ്ങളുടെ ദേഹങ്ങളേക്കാള്‍
وَلَوْ كَانَ
X
ഉണ്ടെങ്കില്‍ പോലും
بِهِمْ
X
അവര്‍ക്ക്
خَصَاصَةٌۚ
X
വല്ല അത്യാവശ്യവും
وَمَن يُوقَ
X
ആര്‍ കാത്ത് രക്ഷിക്കപ്പെടുന്നുവോ
شُحَّ
X
പിശുക്കില്‍നിന്ന്
نَفْسِهِ
X
തന്റെ മനസ്സിന്റെ
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُفْلِحُونَ
X
വിജയം വരിച്ചവര്‍
﴿59:9﴾ فَاتَّقُوا
X
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുക
اللَّهَ
X
അല്ലാഹുവിനെ
مَا اسْتَطَعْتُمْ
X
നിങ്ങള്‍ക്കു സാധ്യമായ വിധം
وَاسْمَعُوا
X
നിങ്ങള്‍ കേള്‍ക്കുക
وَأَطِيعُوا
X
നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക
وَأَنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുകയും ചെയ്യുക
خَيْرًا
X
ഗുണകരമാണത്
لِّأَنفُسِكُمْۗ
X
നിങ്ങള്‍ക്കുതന്നെ
وَمَن يُوقَ
X
ആര്‍ കാത്തുരക്ഷിക്കപ്പെടുന്നുവോ
شُحَّ
X
പിശുക്കില്‍നിന്ന്
نَفْسِهِ
X
തന്റെ മനസ്സിന്റെ
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْمُفْلِحُونَ
X
വിജയികള്‍
﴿64:16﴾ بَلِ
X
എന്നല്ല
الْإِنسَانُ
X
മനുഷ്യന്‍
عَلَىٰ نَفْسِهِ
X
തനിക്കെതിരെ തന്നെ
بَصِيرَةٌ
X
ഒരു തെളിവാകുന്നു
﴿75:14﴾