Repeated Words in Quran

< >
Total Found : 1
وَاتَّقُوا
X
നിങ്ങള്‍ സൂക്ഷിക്കുക
يَوْمًا
X
ഒരു ദിവസത്തെ
تُرْجَعُونَ فِيهِ
X
അന്ന് നിങ്ങള്‍ മടക്കപ്പെടും
إِلَى اللَّهِۖ
X
അല്ലാഹുവിലേക്ക്
ثُمَّ
X
പിന്നീട്
تُوَفَّىٰ
X
പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
എല്ലാ ഓരോരുത്തര്‍ക്കും
مَّا كَسَبَتْ
X
അവന്‍ പ്രവര്‍ത്തിച്ചത്
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അനീതിക്ക് വിധേയരാവില്ല
﴿2:281﴾ فَكَيْفَ
X
അപ്പോള്‍ എങ്ങനെയായിരിക്കും
إِذَا جَمَعْنَاهُمْ
X
നാം അവരെ ഒരുമിച്ചുകൂട്ടിയാല്‍
لِيَوْمٍ
X
ഒരു ദിനം
لَّا رَيْبَ
X
ഒരു സംശയവുമില്ല
فِيهِ
X
അതില്‍
وَوُفِّيَتْ
X
പൂര്‍ണമായി നല്‍കപ്പെടുകയും ചെയ്താല്‍
كُلُّ نَفْسٍ
X
ഓരോരുത്തര്‍ക്കും
مَّا كَسَبَتْ
X
താന്‍ പ്രവര്‍ത്തിച്ചത് ( അതിന്റെ പ്രതിഫലം)
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അക്രമിക്കപ്പെടുന്നതല്ല
﴿3:25﴾ يَوْمَ
X
ദിനം
تَجِدُ
X
കണ്ടെത്തുന്ന
كُلُّ نَفْسٍ
X
ഓരോ ആത്മാവും, ഓരോ മനുഷ്യനും
مَّا عَمِلَتْ
X
താന്‍ ചെയ്തതി(ന്റെ ഫലം)
مِنْ خَيْرٍ
X
നന്മയായി
مُّحْضَرًا
X
ഹാജറാക്കപ്പെട്ടതായി
وَمَا عَمِلَتْ
X
താന്‍ ചെയ്തതി(ന്റെ ഫലവും)
مِن سُوءٍ
X
തിന്മയായി
تَوَدُّ
X
(ഓരോ ആത്മാവും) ആഗ്രഹിക്കും
لَوْ أَنَّ
X
തീര്‍ച്ചയായും ഉണ്ടായിരുന്നെങ്കില്‍
بَيْنَهَا
X
അതിന്റെ(തന്റെ) ഇടയില്‍
وَبَيْنَهُ
X
അതിന്റെ (ദിനത്തിന്റെ)യും ഇടയില്‍
أَمَدًا
X
ദൂരം
بَعِيدًاۗ
X
ദീര്‍ഘമായ
وَيُحَذِّرُكُمُ
X
നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു
اللَّهُ
X
അല്ലാഹു
نَفْسَهُۗ
X
തന്നെപ്പറ്റി, തന്റെ ശിക്ഷയെപ്പറ്റി
وَاللَّهُ
X
അല്ലാഹു
رَءُوفٌ
X
പരമദയാലുവാണ്
بِالْعِبَادِ
X
അടിമകളോട്
﴿3:30﴾ وَمَا كَانَ لِنَفْسٍ
X
ഒരു ദേഹത്തിനും സാധ്യമല്ല
أَن تَمُوتَ
X
മരിക്കാന്‍
إِلَّا بِإِذْنِ اللَّهِ
X
ദൈവഹിതമനുസരിച്ചല്ലാതെ
كِتَابًا مُّؤَجَّلًاۗ
X
അവധി നിര്‍ണയിക്കപ്പെട്ട ഒരു രേഖയാണത്
وَمَن يُرِدْ
X
ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍
ثَوَابَ
X
പ്രതിഫലം
الدُّنْيَا
X
ഇഹലോകത്തിലെ
نُؤْتِهِ
X
നാം അവന് നല്‍കും
مِنْهَا
X
അതില്‍ നിന്ന്
وَمَن يُرِدْ
X
ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍
ثَوَابَ
X
പ്രതിഫലം
الْآخِرَةِ
X
പരലോകത്തെ
نُؤْتِهِ
X
നാം അവന് നല്‍കും
مِنْهَاۚ
X
അതില്‍ നിന്ന്
وَسَنَجْزِي
X
നാം (നല്ല) പ്രതിഫലം നല്‍കും
الشَّاكِرِينَ
X
നന്ദികാണിക്കുന്നവര്‍ക്ക്
﴿3:145﴾ وَمَا كَانَ
X
ഉണ്ടാവില്ല
لِنَبِيٍّ
X
ഒരു പ്രവാചകനില്‍നിന്നും
أَن يَغُلَّۚ
X
വഞ്ചന നടത്തുകയെന്നത്
وَمَن يَغْلُلْ
X
ആരെങ്കിലും വഞ്ചി(ച്ചെടുത്താല്‍)ച്ചാല്‍
يَأْتِ
X
അവന്‍ വരും
بِمَا غَلَّ
X
താന്‍ വഞ്ചിച്ചെടുത്തതുമായി
يَوْمَ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
ثُمَّ
X
പിന്നെ
تُوَفَّىٰ
X
പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
ഓരോരുത്തര്‍ക്കും
مَّا كَسَبَتْ
X
താന്‍ നേടിയതി(ന്റെ ഫലം)
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവര്‍ അനീതിക്കിരയാവുകയില്ല, അക്രമിക്കപ്പെടുന്നതല്ല
﴿3:161﴾ كُلُّ نَفْسٍ
X
എല്ലാ ദേഹവും (മനുഷ്യരും)
ذَائِقَةُ
X
രുചിക്കുന്നതാണ്
الْمَوْتِۗ
X
മരണം
وَإِنَّمَا تُوَفَّوْنَ
X
നിശ്ചയം, പൂര്‍ണമായും നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത്
أُجُورَكُمْ
X
നിങ്ങളുടെ (കര്‍മ) ഫലങ്ങള്‍(മാത്രമാണ്)
يَوْمَ الْقِيَامَةِۖ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ (മാത്രമാണ്)
فَمَن
X
അപ്പോള്‍ ആര്‍
زُحْزِحَ
X
അകറ്റപ്പെട്ടു
عَنِ النَّارِ
X
നരകത്തില്‍നിന്ന്
وَأُدْخِلَ
X
പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു
الْجَنَّةَ
X
സ്വര്‍ഗത്തില്‍
فَقَدْ فَازَۗ
X
തീര്‍ച്ചയായും അവന്‍ വിജയം വരിച്ചു
وَمَا الْحَيَاةُ
X
ജീവിതമല്ല
الدُّنْيَا
X
ഐഹിക
إِلَّا مَتَاعُ
X
ചരക്കല്ലാതെ
الْغُرُورِ
X
വഞ്ചനയുടെ
﴿3:185﴾ مِنْ أَجْلِ ذَٰلِكَ
X
അക്കാരണത്താല്‍
كَتَبْنَا
X
നാം വിധിച്ചു
عَلَىٰ بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ സന്തതികള്‍ക്ക്
أَنَّهُ
X
തീര്‍ച്ചയായും
مَن قَتَلَ
X
വല്ലവനും വധിച്ചു (വധിച്ചാല്‍)
نَفْسًا
X
ഒരാളെ
بِغَيْرِ نَفْسٍ
X
മറ്റൊരാള്‍ക്ക് (അയാളെ കൊന്നതിന്)പകരമായല്ലാതെ
أَوْ فَسَادٍ
X
അല്ലെങ്കില്‍ കുഴപ്പമുണ്ടാക്കിയതിനോ (അല്ലാതെ)
فِي الْأَرْضِ
X
ഭൂമിയില്‍
فَكَأَنَّمَا قَتَلَ
X
അപ്പോള്‍ അവന്‍ വധിച്ചതിനു തുല്യമാണ്
النَّاسَ
X
മനുഷ്യരെ
جَمِيعًا
X
മുഴുവന്‍
وَمَنْ أَحْيَاهَا
X
വല്ലവനും ഒരാള്‍ക്ക് ജീവിതം നല്‍കിയാല്‍
فَكَأَنَّمَا أَحْيَا
X
അവന്‍ ജീവിതം നല്‍കിയത് പോലെയാകുന്നു
النَّاسَ
X
മനുഷ്യര്‍ക്ക്
جَمِيعًاۚ
X
മുഴുവന്‍
وَلَقَدْ جَاءَتْهُمْ
X
അവരുടെ അടുത്ത് വന്നിരുന്നു
رُسُلُنَا
X
നമ്മുടെ ദൂതന്മാര്‍
بِالْبَيِّنَاتِ
X
വ്യക്തമായ തെളിവുകളുമായി
ثُمَّ
X
എന്നിട്ട്
إِنَّ كَثِيرًا
X
തീര്‍ച്ചയായും ധാരാളംപേര്‍
مِّنْهُم
X
അവരില്‍നിന്നുള്ള
بَعْدَ ذَٰلِكَ
X
അതിനു ശേഷം
فِي الْأَرْضِ
X
ഭൂമിയില്‍
لَمُسْرِفُونَ
X
അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്
﴿5:32﴾ قُلْ
X
നീ പറയുക(ചോദിക്കുക)
أَغَيْرَ اللَّهِ
X
അല്ലാഹുവല്ലാത്തവരെയാണോ
أَبْغِي
X
ഞാന്‍ തേടുന്നു(തേടുക)
رَبًّا
X
രക്ഷകനായിട്ട്
وَهُوَ
X
അവനാകട്ടെ
رَبُّ
X
നാഥനാണ്
كُلِّ
X
എല്ലാ
شَيْءٍۚ
X
വസ്തുക്കളുടെയും
وَلَا تَكْسِبُ
X
സമ്പാദിക്കുന്നില്ല
كُلُّ
X
എല്ലാ (ഓരോ)
نَفْسٍ
X
ആളും
إِلَّا
X
അല്ലാതെ
عَلَيْهَاۚ
X
അവന്റെ ഉത്തരവാദിത്തത്തിലായിട്ട്
وَلَا تَزِرُ
X
ഭാരം വഹിക്കുകയില്ല
وَازِرَةٌ
X
ഭാരം വഹിക്കുന്ന ആരും
وِزْرَ
X
ഭാരം
أُخْرَىٰۚ
X
മറ്റൊരാളുടെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّكُم
X
നിങ്ങളുടെ നാഥങ്കലേക്കാണ്
مَّرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَيُنَبِّئُكُم
X
അപ്പോള്‍ അവന്‍ നിങ്ങളെ അറിയിക്കും
بِمَا
X
ഒന്നിനെക്കുറിച്ച്
كُنتُمْ
X
നിങ്ങളായിരുന്നു
فِيهِ
X
അതില്‍
تَخْتَلِفُونَ
X
നിങ്ങള്‍ ഭിന്നാഭിപ്രായം പുലര്‍ത്തിയിരുന്നു
﴿6:164﴾ هُنَالِكَ
X
അവിടെ വെച്ച്
تَبْلُو
X
പരീക്ഷിച്ചറിയും
كُلُّ نَفْسٍ
X
ഓരോ മനുഷ്യനും
مَّا أَسْلَفَتْۚ
X
താന്‍ നേരത്തെ ചെയ്തുകൂട്ടിയത്
وَرُدُّوا
X
അവര്‍ മടക്കപ്പെടും
إِلَى اللَّهِ
X
അല്ലാഹുവിങ്കലേക്ക്
مَوْلَاهُمُ
X
തങ്ങളുടെ രക്ഷകനായ
الْحَقِّۖ
X
യഥാര്‍ത്ഥ
وَضَلَّ
X
തെറ്റിപ്പോകും
عَنْهُم
X
അവരില്‍ നിന്ന്
مَّا كَانُوا يَفْتَرُونَ
X
അവര്‍ കെട്ടിച്ചമച്ചുണ്ടാക്കിയവ
﴿10:30﴾ وَلَوْ أَنَّ لِكُلِّ نَفْسٍ
X
ഓരോ വ്യക്തിയുടെ കൈവശവും ഉണ്ടായിരുന്നുവെങ്കില്‍
ظَلَمَتْ
X
(ആ വ്യക്തി)അക്രമം പ്രവര്‍ത്തിച്ചു
مَا فِي الْأَرْضِ
X
ഭൂമിയിലുള്ളത്(മുഴുവന്‍)
لَافْتَدَتْ
X
അവര്‍ പിഴയായി നല്‍കുമായിരുന്നു
بِهِۗ
X
അതിനെ
وَأَسَرُّوا
X
അവര്‍ ഉള്ളില്‍ ഒളിപ്പിച്ചുവെക്കുകയും ചെയ്യും
النَّدَامَةَ
X
ഖേദം
لَمَّا رَأَوُا
X
അവര്‍ കാണുമ്പോള്‍
الْعَذَابَۖ
X
ശിക്ഷ
وَقُضِيَ
X
തീര്‍പ്പുകല്‍പിക്കപ്പെടുകയും ചെയ്യും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْقِسْطِۚ
X
നീതി പൂര്‍വ്വം
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവരോട് അനീതി കാണിക്കപ്പെടുകയില്ല
﴿10:54﴾ وَمَا كَانَ لِنَفْسٍ
X
ഒരു വ്യക്തിക്കുമാവുകയില്ല
أَن تُؤْمِنَ
X
സത്യവിശ്വാസം സ്വീകരിക്കാന്‍
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടുകൂടിയല്ലാതെ
وَيَجْعَلُ
X
അല്ലാഹു ആക്കുന്നു
الرِّجْسَ
X
മാലിന്യം
عَلَى الَّذِينَ
X
ഒരു കൂട്ടരുടെ മേല്‍
لَا يَعْقِلُونَ
X
അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ല
﴿10:100﴾ أَفَمَنْ
X
അപ്പോള്‍ യാതൊരുവനോ
هُوَ
X
അവന്‍
قَائِمٌ
X
നിരീക്ഷിക്കുന്നവനാണ്
عَلَىٰ كُلِّ نَفْسٍ
X
ആത്മാവിനെയും
بِمَا كَسَبَتْۗ
X
അത് സമ്പാദിച്ചുകൊണ്ടിരിക്കുന്നത്
وَجَعَلُوا
X
അവര്‍ ആക്കിയിരിക്കുന്നു
لِلَّهِ
X
അല്ലാഹുവിന്
شُرَكَاءَ
X
പങ്കുകാരെ
قُلْ
X
നീ പറയുക
سَمُّوهُمْۚ
X
നിങ്ങള്‍ അവരുടെ പേരുകള്‍ പറയുക
أَمْ
X
അതോ
تُنَبِّئُونَهُ
X
നിങ്ങള്‍ അവനെ വിവരം അറിയിക്കുന്നു
بِمَا لَا يَعْلَمُ
X
അവന്‍ അറിയാത്തത്
فِي الْأَرْضِ
X
ഭൂമിയില്‍
أَم
X
അതോ (നിങ്ങള്‍ പറയുകയാണോ)
بِظَاهِرٍ
X
പ്രകടമായത്
مِّنَ الْقَوْلِۗ
X
വാക്കില്‍ നിന്ന്
بَلْ
X
എന്നാല്‍
زُيِّنَ
X
കൗതുകമാക്കപ്പെട്ടു
لِلَّذِينَ كَفَرُوا
X
സത്യനിഷേധികള്‍ക്ക്
مَكْرُهُمْ
X
അവരുടെ കുതന്ത്രം
وَصُدُّوا
X
അവര്‍ തടയപ്പെടുകയും ചെയ്തു
عَنِ السَّبِيلِۗ
X
വഴിയില്‍ നിന്ന്, സന്മാര്‍ഗ്ഗത്തില്‍ നിന്ന്
وَمَن
X
ആരെയെങ്കിലും
يُضْلِلِ
X
വഴിപിഴപ്പിക്കുന്നു
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
അപ്പോള്‍ അവന് ഉണ്ടാവില്ല
مِنْ هَادٍ
X
ഒരു വഴികാട്ടിയും
﴿13:33﴾ وَقَدْ
X
തീര്‍ച്ചയായും
مَكَرَ
X
തന്ത്രം പ്രയോഗിച്ചു
الَّذِينَ
X
ഒരു കൂട്ടര്‍
مِن قَبْلِهِمْ
X
അവര്‍ക്കുമുമ്പുള്ളവരായ
فَلِلَّهِ
X
അല്ലാഹുവിന്റേതാകുന്നു
الْمَكْرُ
X
തന്ത്രം
جَمِيعًاۖ
X
എല്ലാം
يَعْلَمُ
X
അവന്‍ അറിയുന്നു
مَا تَكْسِبُ
X
സമ്പാദിക്കുന്നത്
كُلُّ
X
എല്ലാ
نَفْسٍۗ
X
ആത്മാവ്(മനുഷ്യന്‍)
وَسَيَعْلَمُ
X
തീര്‍ച്ചയായും അറിയും
الْكُفَّارُ
X
സത്യനിഷേധികള്‍
لِمَنْ
X
ആര്‍ക്കാണ്
عُقْبَى الدَّارِ
X
ശോഭനമായ പര്യവസാനം
﴿13:42﴾ لِيَجْزِيَ
X
പ്രതിഫലം നല്‍കാന്‍ വേണ്ടി
اللَّهُ
X
അല്ലാഹു
كُلَّ نَفْسٍ
X
എല്ലാ ഓരോരുത്തര്‍ക്കും
مَّا كَسَبَتْۚ
X
സമ്പാദിച്ചതിന്റെ
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
سَرِيعُ
X
അതിവേഗതയുള്ളവനാണ്
الْحِسَابِ
X
കണക്ക് (നോക്കാന്‍)
﴿14:51﴾ يَوْمَ
X
ദിവസം
تَأْتِي
X
വരുന്ന
كُلُّ نَفْسٍ
X
ഓരോ വ്യക്തിയും
تُجَادِلُ
X
തര്‍ക്കിക്കുന്ന, വാദിക്കുന്ന
عَن نَّفْسِهَا
X
തനിക്കു വേണ്ടി
وَتُوَفَّىٰ
X
പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
എല്ലാ ഓരോ വ്യക്തിക്കും
مَّا عَمِلَتْ
X
അവന്‍ പ്രവര്‍ത്തിച്ചത്
وَهُمْ
X
അവരാകട്ടെ
لَا يُظْلَمُونَ
X
അനീതി ചെയ്യപ്പെടുന്നവരുമല്ല
﴿16:111﴾ فَانطَلَقَا
X
എന്നിട്ട് അവര്‍ രണ്ടു പേരും നടന്നു
حَتَّىٰ إِذَا لَقِيَا
X
അങ്ങനെ അവര്‍ രണ്ടു പേരും കണ്ടുമുട്ടി
غُلَامًا
X
ഒരു കുട്ടിയെ
فَقَتَلَهُ
X
അപ്പോള്‍ അദ്ദേഹം അവനെ കൊന്നു
قَالَ
X
(മൂസാ) പറഞ്ഞു
أَقَتَلْتَ
X
താങ്കള്‍ കൊന്നുകളഞ്ഞുവോ
نَفْسًا
X
ഒരാളെ
زَكِيَّةً
X
വിശുദ്ധനായ (കുറ്റം ചെയ്യാത്ത)
بِغَيْرِ نَفْسٍ
X
ഒരാള്‍ക്ക് പകരമായിട്ടല്ലാതെ
لَّقَدْ جِئْتَ
X
തീര്‍ച്ചയായും താങ്കള്‍ ചെയ്തിരിക്കുന്നു
شَيْئًا
X
ഒരു കാര്യം
نُّكْرًا
X
നിഷിദ്ധമായ, വെറുക്കപ്പെട്ട
﴿18:74﴾ إِنَّ السَّاعَةَ
X
നിശ്ചയമായും അന്ത്യനാള്‍
آتِيَةٌ
X
വരുന്നതാണ്
أَكَادُ أُخْفِيهَا
X
ഞാനത് മറച്ചുവെച്ചേക്കും
لِتُجْزَىٰ
X
പ്രതിഫലം നല്‍കപ്പെടാന്‍
كُلُّ نَفْسٍ
X
ഓരോ വ്യക്തിയും
بِمَا تَسْعَىٰ
X
അയാള്‍ പ്രവര്‍ത്തിച്ചത്
﴿20:15﴾ كُلُّ نَفْسٍ
X
ഓരോ വ്യക്തിയും
ذَائِقَةُ
X
രുചിക്കുന്നതാണ്
الْمَوْتِۗ
X
മരണത്തെ
وَنَبْلُوكُم
X
നിങ്ങളെ നാം പരീക്ഷിക്കുന്നു
بِالشَّرِّ
X
തിന്മ കൊണ്ട്
وَالْخَيْرِ
X
നന്മ കൊണ്ടും
فِتْنَةًۖ
X
പരീക്ഷണം എന്ന നിലക്ക്
وَإِلَيْنَا
X
നമ്മിലേക്ക് തന്നെ
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടും
﴿21:35﴾ كُلُّ نَفْسٍ
X
എല്ലാവരും
ذَائِقَةُ الْمَوْتِۖ
X
മരണത്തിന്റെ രുചി അറിയും
ثُمَّ
X
പിന്നെ
إِلَيْنَا
X
നമ്മുടെ അടുത്തേക്കു തന്നെ
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടും
﴿29:57﴾ مَّا خَلْقُكُمْ
X
നിങ്ങളെ സൃഷ്ടിക്കലല്ല
وَلَا بَعْثُكُمْ
X
നിങ്ങളെ ഉയിര്‍ത്തെഴുന്നേല്‍പിക്കലുമല്ല
إِلَّا كَنَفْسٍ
X
ദേഹത്തിന്റേ (ആളുടേ)തു പോലെയല്ലാതെ
وَاحِدَةٍۗ
X
ഒരൊറ്റ, ഒരു
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
سَمِيعٌ
X
എല്ലാം കേള്‍ക്കുന്നവനാണ്
بَصِيرٌ
X
എല്ലാം കാണുന്നവനാണ്
﴿31:28﴾ وَلَوْ شِئْنَا
X
നാം ഇച്ഛിച്ചിരുന്നെങ്കില്‍
لَآتَيْنَا
X
നാം നല്‍കുമായിരുന്നു (കാണിച്ചു കൊടുക്കുമായിരുന്നു)
كُلَّ نَفْسٍ
X
എല്ലാ ഓരോ ആള്‍ക്കും
هُدَاهَا
X
തന്റെ സന്‍മാര്‍ഗം
وَلَٰكِنْ
X
പക്ഷേ
حَقَّ
X
യാഥാര്‍ഥ്യമായിരിക്കുന്നു
الْقَوْلُ
X
പ്രഖ്യാപനം
مِنِّي
X
എന്നില്‍നിന്നുള്ള
لَأَمْلَأَنَّ
X
തീര്‍ച്ചയായും, ഞാന്‍ നിറക്കുക തന്നെ ചെയ്യും (എന്ന)
جَهَنَّمَ
X
നരകത്തെ
مِنَ الْجِنَّةِ
X
ജിന്നുകളാല്‍
وَالنَّاسِ
X
മനുഷ്യരാലും
أَجْمَعِينَ
X
അവരെല്ലാവരാലും
﴿32:13﴾ وَوُفِّيَتْ
X
(പ്രതിഫലം) പൂര്‍ണമായി നല്‍കപ്പെടും
كُلُّ نَفْسٍ
X
ഓരോ വ്യക്തിക്കും
مَّا عَمِلَتْ
X
താന്‍ പ്രവര്‍ത്തിച്ചതിന്ന്
وَهُوَ أَعْلَمُ
X
അവന്‍ നന്നായറിയുന്നവനാണ്
بِمَا يَفْعَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
﴿39:70﴾ الْيَوْمَ
X
ഇന്ന്
تُجْزَىٰ
X
പ്രതിഫലം നല്‍കപ്പെടും
كُلُّ نَفْسٍ
X
ഓരോ വ്യക്തിക്കും
بِمَا كَسَبَتْۚ
X
അവന്‍ സമ്പാദിച്ചതിന്ന്
لَا ظُلْمَ
X
ഒരനീതിയുമില്ല
الْيَوْمَۚ
X
ഇന്ന്
إِنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
سَرِيعُ الْحِسَابِ
X
അതിവേഗം വിചാരണ ചെയ്യുന്നവനാണ്
﴿40:17﴾ وَخَلَقَ اللَّهُ
X
അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
بِالْحَقِّ
X
യാഥാര്‍ത്ഥ്യനിഷ്ഠമായി
وَلِتُجْزَىٰ
X
പ്രതിഫലം നല്‍കാനാണിത്
كُلُّ نَفْسٍ
X
ഒരോരുത്തര്‍ക്കും
بِمَا كَسَبَتْ
X
താന്‍ പ്രവര്‍ത്തിച്ചതിന്റെ
وَهُمْ لَا يُظْلَمُونَ
X
ആവരോട് അനീതി കാണിക്കപ്പെടുകയില്ല
﴿45:22﴾ وَجَاءَتْ
X
വന്നെത്തി
كُلُّ نَفْسٍ
X
ഓരോ ദേഹവും
مَّعَهَا
X
അതിനോടൊപ്പമുണ്ട്
سَائِقٌ
X
നയിക്കുന്നവന്‍
وَشَهِيدٌ
X
സാക്ഷിയും
﴿50:21﴾ كُلُّ نَفْسٍ
X
ഓരോ ആത്മാവും
بِمَا كَسَبَتْ
X
അത് നേടിയതിന്
رَهِينَةٌ
X
പണയമാകുന്നു
﴿74:38﴾ يَوْمَ
X
ദിവസം
لَا تَمْلِكُ
X
അധീനപ്പെടുത്തിക്കൊടുക്കാത്ത
نَفْسٌ
X
ഒരാളും
لِّنَفْسٍ
X
ഒരാള്‍ക്കും
شَيْئًاۖ
X
ഒന്നിനെയും
وَالْأَمْرُ
X
തീരുമാനാധികാരം
يَوْمَئِذٍ
X
അന്ന്
لِّلَّهِ
X
അല്ലാഹുവിനാകുന്നു
﴿82:19﴾ إِن
X
ഇല്ല
كُلُّ نَفْسٍ
X
ഒരാളും
لَّمَّا
X
ഇല്ലാതെ
عَلَيْهَا
X
അവന്റെ മേല്‍
حَافِظٌ
X
ഒരു മേല്‍നോട്ടക്കാരന്‍
﴿86:4﴾ وَنَفْسٍ
X
ആത്മാവുമാണ
وَمَا سَوَّاهَا
X
അതിനെ ശരിയായി ക്രമപ്പെടുത്തിയതും
﴿91:7﴾