Repeated Words in Quran

< >
Total Found : 2
فَبِمَا نَقْضِهِم
X
പിന്നീട് അവര്‍ ലംഘിച്ചതിനാല്‍
مِّيثَاقَهُمْ
X
തങ്ങളുടെ കരാര്‍
لَعَنَّاهُمْ
X
നാമവരെ ശപിച്ചു
وَجَعَلْنَا
X
നാം ആക്കുകയും ചെയ്തു
قُلُوبَهُمْ
X
അവരുടെ ഹൃദയങ്ങളെ
قَاسِيَةًۖ
X
കഠിനമായത്
يُحَرِّفُونَ
X
അവര്‍ മാറ്റിമറിക്കുന്നു
الْكَلِمَ
X
(വേദ)വാക്യങ്ങളെ
عَن مَّوَاضِعِهِۙ
X
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
وَنَسُوا
X
അവര്‍ മറക്കുകയും ചെയ്തു
حَظًّا
X
വലിയൊരു ഭാഗം
مِّمَّا ذُكِّرُوا بِهِۚ
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍നിന്ന്
وَلَا تَزَالُ تَطَّلِعُ عَلَىٰ
X
നീ കണ്ടുകൊണ്ടിരിക്കും
خَائِنَةٍ
X
വഞ്ചന
مِّنْهُمْ
X
അവരില്‍നിന്നുള്ള
إِلَّا قَلِيلًا
X
അല്‍പം ചിലര്‍ ഒഴികെ
مِّنْهُمْۖ
X
അവരില്‍നിന്നുള്ള
فَاعْفُ
X
അതിനാല്‍ നീ മാപ്പ് നല്‍കുക
عَنْهُمْ
X
അവര്‍ക്ക്
وَاصْفَحْۚ
X
നീ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿5:13﴾ وَمِنَ الَّذِينَ قَالُوا
X
പറഞ്ഞവരില്‍നിന്നും
إِنَّا
X
തീര്‍ച്ചയായും നാം
نَصَارَىٰ
X
ക്രിസ്ത്യാനികളാണെന്ന്
أَخَذْنَا
X
നാം വാങ്ങി
مِيثَاقَهُمْ
X
അവരുടെ കരാര്‍
فَنَسُوا
X
എന്നാല്‍ അവര്‍ മറന്നുകളഞ്ഞു
حَظًّا
X
(വലിയൊരു)ഭാഗം
مِّمَّا ذُكِّرُوا بِهِ
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതിന്‍നിന്ന്
فَأَغْرَيْنَا
X
അതിനാല്‍ നാം ഇളക്കിവിട്ടു
بَيْنَهُمُ
X
അവര്‍ക്കിടയില്‍
الْعَدَاوَةَ
X
ശത്രുത
وَالْبَغْضَاءَ
X
കടുത്ത വിരോധവും
إِلَىٰ يَوْمِ الْقِيَامَةِۚ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
وَسَوْفَ يُنَبِّئُهُمُ
X
പിന്നീട് അവരെ അറിയിക്കുന്നതാണ്
اللَّهُ
X
അല്ലാഹു
بِمَا كَانُوا يَصْنَعُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി
﴿5:14﴾ فَلَمَّا نَسُوا
X
അവര്‍ മറന്നപ്പോള്‍
مَا ذُكِّرُوا بِهِ
X
അവര്‍ ഉദ്ബോധിപ്പിക്കപ്പെട്ട ഒന്ന് (ഒരുകാര്യം)
فَتَحْنَا
X
നാം തുറന്നുകൊടുത്തു
عَلَيْهِمْ
X
അവര്‍ക്ക്
أَبْوَابَ
X
കവാടങ്ങള്‍
كُلِّ شَيْءٍ
X
സകല കാര്യത്തിന്റെയും
حَتَّىٰ إِذَا فَرِحُوا
X
അങ്ങനെ അവര്‍ അതിരറ്റു സന്തോഷിച്ചപ്പോള്‍
بِمَا أُوتُوا
X
തങ്ങള്‍ക്ക് നല്‍കപ്പെട്ടവയില്‍
أَخَذْنَاهُم
X
നാമവരെ പിടികൂടി
بَغْتَةً
X
പൊടുന്നനെ
فَإِذَا هُم
X
അപ്പോഴതാ അവര്‍
مُّبْلِسُونَ
X
നിരാശപ്പെട്ടവര്‍
﴿6:44﴾ الَّذِينَ اتَّخَذُوا
X
ആക്കിയവര്‍
دِينَهُمْ
X
തങ്ങളുടെ ജീവിത ക്രമത്തെ
لَهْوًا
X
തമാശ
وَلَعِبًا
X
കളിയും
وَغَرَّتْهُمُ
X
അവരെ വഞ്ചിതരാക്കുകയും ചെയ്തു
الْحَيَاةُ
X
ജീവിതം
الدُّنْيَاۚ
X
ഇഹലോകം
فَالْيَوْمَ
X
എന്നാല്‍ ഇന്ന്
نَنسَاهُمْ
X
അവരെ നാം മറക്കും
كَمَا نَسُوا
X
അവര്‍ മറന്നിരുന്ന പോലെ
لِقَاءَ
X
കണ്ടുമുട്ടലിനെ
يَوْمِهِمْ
X
അവരുടെ ദിനത്തെ
هَٰذَا
X
وَمَا كَانُوا
X
അവര്‍ ആയിരുന്ന (പോലെയും)
بِآيَاتِنَا
X
നമ്മുടെ വചനങ്ങളെ
يَجْحَدُونَ
X
അവര്‍ തള്ളിക്കളയുന്നു
﴿7:51﴾ فَلَمَّا نَسُوا
X
അങ്ങനെ അവര്‍ മറന്നപ്പോള്‍
مَا ذُكِّرُوا
X
അവര്‍ ഓര്‍മിപ്പിക്കപ്പെട്ടത്
بِهِ
X
അത് (ഉപദേശം)
أَنجَيْنَا
X
നാം രക്ഷപ്പെടുത്തി
الَّذِينَ يَنْهَوْنَ
X
തടയുന്നവരെ
عَنِ السُّوءِ
X
തിന്മ
وَأَخَذْنَا
X
നാം പിടികൂടുകയും ചെയ്തു
الَّذِينَ ظَلَمُوا
X
അക്രമികളെ
بِعَذَابٍ
X
ശിക്ഷയാല്‍
بَئِيسٍ
X
കഠിനമായ
بِمَا كَانُوا
X
അവരായിരുന്നതിനാല്‍
يَفْسُقُونَ
X
അവര്‍ അധര്‍മം പ്രവര്‍ത്തിക്കുന്നു
﴿7:165﴾ الْمُنَافِقُونَ
X
കപടവിശ്വാസികള്‍
وَالْمُنَافِقَاتُ
X
കപടവിശ്വാസിനികളും
بَعْضُهُم
X
അവരില്‍ ഒരു വിഭാഗം
مِّن بَعْضٍۚ
X
(മറ്റേ)വിഭാഗത്തില്‍ പെട്ടവര്‍ തന്നെയാകുന്നു
يَأْمُرُونَ
X
അവര്‍ കല്‍പിക്കുന്നു
بِالْمُنكَرِ
X
തിന്മ
وَيَنْهَوْنَ
X
അവര്‍ വിലക്കുന്നു
عَنِ الْمَعْرُوفِ
X
നന്മയില്‍ നിന്നു
وَيَقْبِضُونَ
X
അവര്‍ (ചെലവഴിക്കാതെ) മുറുക്കിപ്പിടിക്കുകയും ചെയ്യുന്നു
أَيْدِيَهُمْۚ
X
തങ്ങളുടെ കൈകള്‍
نَسُوا
X
അവര്‍ മറന്നു
اللَّهَ
X
അല്ലാഹുവെ
فَنَسِيَهُمْۗ
X
അതിനാല്‍ അവന്‍ അവരെയും മറന്നു
إِنَّ الْمُنَافِقِينَ
X
തീര്‍ച്ചയായും കപടവിശ്വാസികള്‍
هُمُ الْفَاسِقُونَ
X
അധാര്‍മികര്‍ തന്നെ
﴿9:67﴾ قَالُوا
X
അവര്‍ പറഞ്ഞു
سُبْحَانَكَ
X
നീ എത്ര പരിശുദ്ധന്‍
مَا
X
അല്ല
كَانَ يَنبَغِي
X
ചേര്‍ന്നത്
لَنَا
X
ഞങ്ങള്‍ക്ക്
أَن نَّتَّخِذَ
X
സ്വീകരിക്കാന്‍
مِن دُونِكَ
X
നിന്നെക്കൂടാതെ
مِنْ أَوْلِيَاءَ
X
രക്ഷാധികാരികളെ
وَلَٰكِن
X
പക്ഷേ
مَّتَّعْتَهُمْ
X
നീ അവര്‍ക്ക് ജീവിത സുഖം നല്‍കി
وَآبَاءَهُمْ
X
അവരുടെ പിതാക്കള്‍ക്കും
حَتَّىٰ نَسُوا
X
അവര്‍ മറക്കും വരെ
الذِّكْرَ
X
ഈ ഉദ്ബോധനത്തെ
وَكَانُوا
X
അവരായി
قَوْمًا
X
ഒരു ജനത
بُورًا
X
നശിച്ച
﴿25:18﴾ يَا دَاوُودُ
X
അല്ലയോ ദാവൂദ്
إِنَّا
X
നിശ്ചയമായും നാം
جَعَلْنَاكَ
X
നാം നിന്നെ ആക്കിയിരിക്കുന്നു
خَلِيفَةً
X
ഒരു പ്രതിനിധി
فِي الْأَرْضِ
X
ഭൂമിയില്‍
فَاحْكُم
X
അതിനാല്‍ താങ്കള്‍ വിധിക്കുക
بَيْنَ النَّاسِ
X
ജനങ്ങള്‍ക്കിടയില്‍
بِالْحَقِّ
X
ന്യായപൂര്‍വ്വം
وَلَا تَتَّبِعِ
X
നീ പിന്‍പറ്റരുത്
الْهَوَىٰ
X
തന്നിഷ്ടത്തെ
فَيُضِلَّكَ
X
അത് നിന്നെ വ്യതിചലിപ്പിച്ചുകളയും
عَن سَبِيلِ اللَّهِۚ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
إِنَّ الَّذِينَ يَضِلُّونَ
X
നിശ്ചയം, വ്യതിചലിക്കുന്നവര്‍
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
لَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌ
X
കഠിനമായ
بِمَا نَسُوا
X
അവര്‍ മറന്നു കളഞ്ഞതിനാല്‍
يَوْمَ الْحِسَابِ
X
വിചാരണ നാളിനെ
﴿38:26﴾ وَلَا تَكُونُوا
X
നിങ്ങളാകരുത്
كَالَّذِينَ
X
യാതൊരുത്തരെപ്പോലെ
نَسُوا
X
അവര്‍ മറന്നു
اللَّهَ
X
അല്ലാഹുവിനെ
فَأَنسَاهُمْ
X
അപ്പോള്‍ അവന്‍ അവരെ മറന്നവരാക്കി
أَنفُسَهُمْۚ
X
അവരെത്തന്നെ
أُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الْفَاسِقُونَ
X
അധര്‍മകാരികള്‍
﴿59:19﴾