Repeated Words in Quran

< >
Total Found : 29
وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
لَا تُفْسِدُوا
X
നിങ്ങള്‍ കുഴപ്പമുണ്ടാക്കരുത് (എന്ന്)
فِي الْأَرْضِ
X
ഭൂമിയില്‍
قَالُوا
X
അവര്‍ പറയും
إِنَّمَا نَحْنُ
X
നിശ്ചയം ഞങ്ങള്‍
مُصْلِحُونَ
X
നന്മ വരുത്തുന്നവര്‍ (മാത്രമാകുന്നു)
﴿2:11﴾ وَإِذَا لَقُوا
X
അവര്‍ കണ്ടുമുട്ടുമ്പോള്‍
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
قَالُوا
X
അവര്‍ പറയും
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
وَإِذَا خَلَوْا
X
അവര്‍ തനിച്ചാവുമ്പോള്‍
إِلَىٰ شَيَاطِينِهِمْ
X
അവരുടെ പിശാചുക്കളുടെകൂടെ
قَالُوا
X
അവര്‍ പറയും
إِنَّا مَعَكُمْ
X
നിശ്ചയം ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ്
إِنَّمَا نَحْنُ
X
നിശ്ചയം ഞങ്ങള്‍
مُسْتَهْزِئُونَ
X
പരിഹസിക്കുന്നവര്‍ (മാത്രമാകുന്നു)
﴿2:14﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
رَبُّكَ
X
നിന്റെ നാഥന്‍
لِلْمَلَائِكَةِ
X
മലക്കുകളോട്
إِنِّي
X
നിശ്ചയം ഞാന്‍
جَاعِلٌ
X
നിശ്ചയിക്കുകയാണ്
فِي الْأَرْضِ
X
ഭൂമിയില്‍
خَلِيفَةًۖ
X
ഒരു പ്രതിനിധിയെ
قَالُوا
X
അവര്‍ പറഞ്ഞു
أَتَجْعَلُ
X
നീ ആക്കുകയോ
فِيهَا
X
അതില്‍
مَن يُفْسِدُ
X
കുഴപ്പമുണ്ടാക്കുന്നവരെ
فِيهَا
X
അതില്‍
وَيَسْفِكُ
X
ചിന്തുകയും ചെയ്യുന്ന
الدِّمَاءَ
X
ചോര
وَنَحْنُ
X
ഞങ്ങളാകട്ടെ
نُسَبِّحُ
X
ഞങ്ങള്‍ പ്രകീര്‍ത്തിക്കുന്നു
بِحَمْدِكَ
X
നിന്നെ സ്തുതിക്കുന്നതോടൊപ്പം
وَنُقَدِّسُ
X
ഞങ്ങള്‍ വിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു
لَكَۖ
X
നിനക്കുള്ള
قَالَ
X
അവന്‍ പറഞ്ഞു
إِنِّي
X
നിശ്ചയം ഞാന്‍
أَعْلَمُ
X
ഞാനറിയുന്നു
مَا لَا تَعْلَمُونَ
X
നിങ്ങള്‍ അറിയാത്തത്
﴿2:30﴾ وَاتَّبَعُوا
X
അവര്‍ പിന്‍പറ്റുകയും ചെയ്തു
مَا تَتْلُو
X
ഓതിക്കൊടുക്കുന്നതിനെ
الشَّيَاطِينُ
X
പിശാചുക്കള്‍
عَلَىٰ مُلْكِ
X
രാജാധിപത്യത്തെക്കുറിച്ച്
سُلَيْمَانَۖ
X
സുലൈമാന്റെ
وَمَا كَفَرَ
X
സത്യനിഷേധി ആയിട്ടില്ല
سُلَيْمَانُ
X
സുലൈമാന്‍
وَلَٰكِنَّ
X
എന്നാല്‍
الشَّيَاطِينَ
X
പിശാചുക്കള്‍
كَفَرُوا
X
അവര്‍ സത്യനിഷേധികളായി
يُعَلِّمُونَ
X
അവര്‍ പഠിപ്പിക്കുന്നു
النَّاسَ
X
ജനങ്ങളെ
السِّحْرَ
X
മാരണം
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിനെയും
عَلَى الْمَلَكَيْنِ
X
രണ്ട് മലക്കുകള്‍ക്ക്
بِبَابِلَ
X
ബാബിലോണിയയിലെ
هَارُوتَ
X
(അതായത്) ഹാറൂത്തിന്ന്
وَمَارُوتَۚ
X
മാറൂത്തിന്നും
وَمَا يُعَلِّمَانِ
X
അവര്‍ രണ്ടുപേരും പഠിപ്പിച്ചിരുന്നില്ല
مِنْ أَحَدٍ
X
ഒരാളെയും
حَتَّىٰ يَقُولَا
X
അവരിരുവരും പറയുന്നത് വരെ
إِنَّمَا
X
നിശ്ചയം
نَحْنُ
X
ഞങ്ങള്‍
فِتْنَةٌ
X
ഒരു പരീക്ഷണം (മാത്രമാകുന്നു)
فَلَا تَكْفُرْۖ
X
അതിനാല്‍ നീ സത്യനിഷേധിയാകരുത്
فَيَتَعَلَّمُونَ
X
അങ്ങനെ അവര്‍ പഠിച്ചുകൊണ്ടിരുന്നു
مِنْهُمَا
X
അവരിരുവരില്‍നിന്നും
مَا
X
യാതൊന്നിനെ
يُفَرِّقُونَ
X
അവന്‍ ഭിന്നിപ്പിക്കുന്നു
بِهِ
X
അതുകൊണ്ട്
بَيْنَ
X
ഇടയില്‍
الْمَرْءِ
X
മനുഷ്യന്റെ
وَزَوْجِهِۚ
X
അയാളുടെ ഇണ(ഭാര്യ)യുടെയും
وَمَا
X
അവരല്ല
هُم بِضَارِّينَ
X
ദ്രോഹിക്കുന്നവര്‍
بِهِ
X
അതുകൊണ്ട്
مِنْ أَحَدٍ
X
ഒരാളെയും
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
وَيَتَعَلَّمُونَ
X
അവര്‍ പഠിച്ചുകൊണ്ടിരുന്നു
مَا يَضُرُّهُمْ
X
തങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്നത്
وَلَا يَنفَعُهُمْۚ
X
തങ്ങള്‍ക്ക് ഉപകാരം ചെയ്യാത്തതും
وَلَقَدْ عَلِمُوا
X
തീര്‍ച്ചയായും അവര്‍ അറിഞ്ഞിട്ടുണ്ട്
لَمَنِ اشْتَرَاهُ
X
അത് വാങ്ങിയവന്‍
مَا لَهُ
X
അവനില്ല
فِي الْآخِرَةِ
X
പരലോകത്തില്‍
مِنْ خَلَاقٍۚ
X
ഒരു വിഹിതവും
وَلَبِئْسَ
X
എത്ര ചീത്ത
مَا شَرَوْا
X
അവര്‍ വാങ്ങിയത്
بِهِ
X
അതിന് പകരം
أَنفُسَهُمْۚ
X
സ്വന്തത്തെ
لَوْ كَانُوا
X
അവര്‍ ആയിരുന്നെങ്കില്‍
يَعْلَمُونَ
X
അവര്‍ അറിയുന്നു
﴿2:102﴾ أَمْ
X
അതല്ല
كُنتُمْ
X
നിങ്ങളായിരുന്നോ
شُهَدَاءَ
X
സന്നിഹിതര്‍
إِذْ حَضَرَ
X
ആസന്നമായപ്പോള്‍
يَعْقُوبَ
X
യഅ്ഖൂബിന്ന്
الْمَوْتُ
X
മരണം
إِذْ قَالَ
X
അതായത് അദ്ദേഹം പറഞ്ഞനേരത്ത്
لِبَنِيهِ
X
തന്റെ മക്കളോട്
مَا تَعْبُدُونَ
X
നിങ്ങള്‍ എന്തിനെ ആരാധിക്കും
مِن بَعْدِي
X
എനിക്ക് ശേഷം
قَالُوا
X
അവര്‍ പറഞ്ഞു
نَعْبُدُ
X
ഞങ്ങള്‍ ആരാധിക്കും
إِلَٰهَكَ
X
അങ്ങയുടെ ദൈവത്തെ
وَإِلَٰهَ آبَائِكَ
X
അങ്ങയുടെ പിതാക്കളുടെ ദൈവത്തെ
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
وَإِسْمَاعِيلَ
X
ഇസ്മാഈലിന്റെയും
وَإِسْحَاقَ
X
ഇസ്ഹാഖിന്റെയും
إِلَٰهًا وَاحِدًا
X
ഏക ദൈവത്തെ
وَنَحْنُ
X
ഞങ്ങളാകട്ടെ
لَهُ
X
അവന്
مُسْلِمُونَ
X
കീഴ്പെട്ടു കഴിയുന്നവരാകുന്നു
﴿2:133﴾ قُولُوا
X
നിങ്ങള്‍ പറയുക
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
إِلَيْنَا
X
ഞങ്ങള്‍ക്ക്
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
إِلَىٰ إِبْرَاهِيمَ
X
ഇബ്റാഹീമിന്ന്
وَإِسْمَاعِيلَ
X
ഇസ്മാഈലിനും
وَإِسْحَاقَ
X
ഇസ്ഹാഖിനും
وَيَعْقُوبَ
X
യഅ്ഖൂബിനും
وَالْأَسْبَاطِ
X
സന്താനങ്ങള്‍ക്കും
وَمَا أُوتِيَ
X
നല്‍കപ്പെട്ടതിലും
مُوسَىٰ
X
മൂസാക്ക്
وَعِيسَىٰ
X
ഈസാക്കും
وَمَا أُوتِيَ
X
നല്‍കപ്പെട്ടതിലും
النَّبِيُّونَ
X
പ്രവാചകന്‍മാര്‍ക്ക്
مِن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
لَا نُفَرِّقُ
X
ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല
بَيْنَ أَحَدٍ
X
ഒരാള്‍ക്കിടയിലും
مِّنْهُمْ
X
അവരിലെ
وَنَحْنُ
X
ഞങ്ങളാവട്ടെ
لَهُ
X
അവന്ന്
مُسْلِمُونَ
X
കീഴ്പെട്ടുകഴിയുന്നവരാണ്
﴿2:136﴾ صِبْغَةَ اللَّهِۖ
X
അല്ലാഹുവിന്റെ വര്‍ണം (സ്വീകരിക്കുവിന്‍)
وَمَنْ
X
ആരുണ്ട്
أَحْسَنُ
X
വിശിഷ്ടമായവന്‍
مِنَ اللَّهِ
X
അല്ലാഹുവിനെക്കാള്‍
صِبْغَةًۖ
X
വര്‍ണത്താല്‍
وَنَحْنُ
X
ഞങ്ങളാവട്ടെ
لَهُ
X
അവന്
عَابِدُونَ
X
വഴിപ്പെടുന്നവരാകുന്നു
﴿2:138﴾ قُلْ
X
നീ പറയുക
أَتُحَاجُّونَنَا
X
നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ
فِي اللَّهِ
X
അല്ലാഹുവിന്റെ കാര്യത്തില്‍
وَهُوَ
X
അവനാകട്ടെ
رَبُّنَا
X
ഞങ്ങളുടെ നാഥനാണ്
وَرَبُّكُمْ
X
നിങ്ങളുടെയും നാഥന്‍
وَلَنَا
X
ഞങ്ങള്‍ക്ക്
أَعْمَالُنَا
X
ഞങ്ങളുടെ കര്‍മങ്ങള്‍
وَلَكُمْ
X
നിങ്ങള്‍ക്ക്
أَعْمَالُكُمْ
X
നിങ്ങളുടെ കര്‍മങ്ങളും
وَنَحْنُ
X
ഞങ്ങളാവട്ടെ
لَهُ
X
അവന്
مُخْلِصُونَ
X
ആത്മാര്‍ത്ഥത പുലര്‍ത്തുന്നവര്‍ (ആകുന്നു)
﴿2:139﴾ وَقَالَ لَهُمْ
X
അവരോട് പറഞ്ഞു
نَبِيُّهُمْ
X
അവരുടെ പ്രവാചകന്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
قَدْ بَعَثَ
X
നിയോഗിച്ചിരിക്കുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
طَالُوتَ
X
ത്വാലൂത്തിനെ
مَلِكًاۚ
X
രാജാവായി
قَالُوا
X
അവര്‍ പറഞ്ഞു
أَنَّىٰ
X
എങ്ങനെയാണ്
يَكُونُ لَهُ
X
അവനുണ്ടാവുക
الْمُلْكُ
X
രാജത്വം
عَلَيْنَا
X
ഞങ്ങളുടെ മേല്‍
وَنَحْنُ
X
ഞങ്ങളാണ്
أَحَقُّ
X
ഏറ്റം അര്‍ഹതയുള്ളത്
بِالْمُلْكِ
X
രാജത്വത്തിന്
مِنْهُ
X
അവനെക്കാള്‍
وَلَمْ يُؤْتَ
X
അവന് ലഭിച്ചിട്ടില്ല
سَعَةً
X
സൗകര്യം, വിശാലത
مِّنَ الْمَالِۚ
X
സമ്പത്തുകൊണ്ടുള്ള
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
اصْطَفَاهُ
X
അദ്ദേഹത്തെ തെരഞ്ഞെടുത്തു
عَلَيْكُمْ
X
നിങ്ങളുടെ മേല്‍
وَزَادَهُ
X
അദ്ദേഹത്തിന് വര്‍ദ്ധിപ്പിച്ചുകൊടുത്തു
بَسْطَةً
X
വിശാലത
فِي الْعِلْمِ
X
അറിവില്‍
وَالْجِسْمِۖ
X
ശരീര ശക്തിയിലും
وَاللَّهُ
X
അല്ലാഹു
يُؤْتِي
X
നല്‍കുന്നു
مُلْكَهُ
X
അവന്റെ ആധിപത്യം
مَن يَشَاءُۚ
X
അവനുദ്ദേശിക്കുന്നവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
وَاسِعٌ
X
വിശാലതയുള്ളവനാകുന്നു
عَلِيمٌ
X
സര്‍വജ്ഞനും
﴿2:247﴾ فَلَمَّا أَحَسَّ
X
ബോധ്യമായപ്പോള്‍
عِيسَىٰ
X
ഈസാക്ക്
مِنْهُمُ
X
അവരില്‍നിന്ന്
الْكُفْرَ
X
സത്യനിഷേധം
قَالَ
X
അദ്ദേഹം ചോദിച്ചു
مَنْ
X
ആരുണ്ട്
أَنصَارِي
X
എന്റെ സഹായികളായി
إِلَى اللَّهِۖ
X
അല്ലാഹുവിലേക്ക്, അല്ലാഹുവിന്റെ മാര്‍ഗത്തില്‍
قَالَ
X
പറഞ്ഞു
الْحَوَارِيُّونَ
X
ഹവാരികള്‍
نَحْنُ
X
ഞങ്ങള്‍
أَنصَارُ اللَّهِ
X
അല്ലാഹുവിന്റെ സഹായികളാണ്
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَاشْهَدْ
X
താങ്കള്‍ സാക്ഷ്യം വഹിച്ചാലും
بِأَنَّا مُسْلِمُونَ
X
നിശ്ചയം ഞങ്ങള്‍ (അല്ലാഹുവെ) അനുസരിക്കുന്നവരാണെന്ന
﴿3:52﴾ قُلْ
X
പറയുക
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
عَلَيْنَا
X
ഞങ്ങള്‍ക്ക്
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
عَلَىٰ إِبْرَاهِيمَ
X
ഇബ്റാഹീമിന്
وَإِسْمَاعِيلَ
X
ഇസ്മാഈലിനും
وَإِسْحَاقَ
X
ഇസ്ഹാഖിനും
وَيَعْقُوبَ
X
യഅ്ഖൂബിനും
وَالْأَسْبَاطِ
X
(യഅ്ഖൂബ്)സന്തതികള്‍ക്കും
وَمَا أُوتِيَ
X
നല്‍കപ്പെട്ടതിലും
مُوسَىٰ
X
മൂസാക്ക്
وَعِيسَىٰ
X
ഈസാക്കും
وَالنَّبِيُّونَ
X
(മറ്റു) പ്രവാചകന്‍മാര്‍ക്കും
مِن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
لَا نُفَرِّقُ
X
നാം വിവേചനം കല്‍പിക്കുന്നില്ല
بَيْنَ
X
ഒരാള്‍ക്കിടയിലും
أَحَدٍ مِّنْهُمْ
X
അവരില്‍പെട്ട
وَنَحْنُ
X
ഞങ്ങള്‍
لَهُ
X
അവന്
مُسْلِمُونَ
X
കീഴ്പെടുന്നവരാണ്
﴿3:84﴾ لَّقَدْ سَمِعَ
X
തീര്‍ച്ചയായും കേട്ടിരിക്കുന്നു
اللَّهُ
X
അല്ലാഹു
قَوْلَ
X
വാക്ക്
الَّذِينَ قَالُوا
X
പറഞ്ഞവരുടെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
فَقِيرٌ
X
ദരിദ്രന്‍(ആകുന്നു)
وَنَحْنُ
X
ഞങ്ങള്‍
أَغْنِيَاءُۘ
X
ധനികര്‍
سَنَكْتُبُ
X
തീര്‍ച്ചയായും നാം രേഖപ്പെടുത്തുന്നുണ്ട്
مَا قَالُوا
X
അവര്‍ പറഞ്ഞത്
وَقَتْلَهُمُ
X
അവരുടെ കൊലയും (അവര്‍ കൊന്നതും)
الْأَنبِيَاءَ
X
പ്രവാചകന്‍മാരെ
بِغَيْرِ حَقٍّ
X
അന്യായമായി
وَنَقُولُ
X
നാം(അവരോട്) പറയും
ذُوقُوا
X
നിങ്ങള്‍ രുചിച്ചുകൊള്ളുക (അനുഭവിച്ചു കൊള്ളുക)
عَذَابَ
X
ശിക്ഷ
الْحَرِيقِ
X
കത്തിയെരിയുന്ന
﴿3:181﴾ وَقَالَتِ
X
പറഞ്ഞു
الْيَهُودُ
X
യഹൂദര്‍
وَالنَّصَارَىٰ
X
ക്രിസ്ത്യാനികളും
نَحْنُ
X
ഞങ്ങള്‍
أَبْنَاءُ اللَّهِ
X
ദൈവത്തിന്റെ മക്കളാണെന്ന്
وَأَحِبَّاؤُهُۚ
X
അവന് പ്രിയപ്പെട്ടവരും
قُلْ
X
നീ പറയുക (ചോദിക്കുക)
فَلِمَ يُعَذِّبُكُم
X
എങ്കില്‍പിന്നെ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്‌
بِذُنُوبِكُمۖ
X
നിങ്ങളുടെ പാപങ്ങളുടെ പേരില്‍
بَلْ
X
അല്ല
أَنتُم
X
നിങ്ങള്‍
بَشَرٌ
X
മനുഷ്യരാണ്
مِّمَّنْ خَلَقَۚ
X
അവന്‍ സൃഷ്ടിച്ചവരില്‍പെട്ട
يَغْفِرُ
X
അവന്‍ മാപ്പേകുന്നു
لِمَن يَشَاءُ
X
അവനിച്ഛിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കുന്നു
مَن يَشَاءُۚ
X
അവന്‍ ഉദ്ദേശിക്കുന്നവരെ
وَلِلَّهِ
X
അല്ലാഹുവിന്നാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
وَمَا بَيْنَهُمَاۖ
X
അവരണ്ടിനുമിടയിലുള്ളവയുടെയും
وَإِلَيْهِ
X
അവനിലേക്കാണ്
الْمَصِيرُ
X
മടക്കം
﴿5:18﴾ وَقَالُوا
X
അവര്‍ പറഞ്ഞു
إِنْ
X
ഇല്ല
هِيَ
X
അത് (ജീവിതം)
إِلَّا
X
അല്ലാതെ
حَيَاتُنَا
X
നമ്മുടെ ജീവിതം
الدُّنْيَا
X
ഐഹികമായ
وَمَا
X
അല്ല
نَحْنُ
X
നാം
بِمَبْعُوثِينَ
X
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവര്‍
﴿6:29﴾ وَجَاءَ
X
വന്നു
السَّحَرَةُ
X
ജാലവിദ്യക്കാര്‍
فِرْعَوْنَ
X
ഫറവോന്റെ അടുത്ത്
قَالُوا
X
അവര്‍ പറഞ്ഞു
إِنَّ لَنَا
X
ഞങ്ങള്‍ക്ക് ഉണ്ടാകുമെന്ന് ഉറപ്പാണല്ലോ
لَأَجْرًا
X
പ്രതിഫലം
إِن كُنَّا
X
ഞങ്ങളാണെങ്കില്‍
نَحْنُ
X
ഞങ്ങള്‍
الْغَالِبِينَ
X
ജയിക്കുന്നവര്‍
﴿7:113﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا مُوسَىٰ
X
മൂസാ
إِمَّا أَن
X
ഒന്നുകില്‍
تُلْقِيَ
X
നീ ഇടുക
وَإِمَّا أَن
X
അല്ലെങ്കില്‍
نَّكُونَ
X
ഞങ്ങളാകാം
نَحْنُ
X
ഞങ്ങള്‍
الْمُلْقِينَ
X
ഇടുന്നവര്‍
﴿7:115﴾ وَقَالُوا
X
അവര്‍ പറഞ്ഞു
مَهْمَا تَأْتِنَا بِهِ
X
നീ ഞങ്ങളുടെ അടുത്ത് എന്ത് കൊണ്ടു വന്നാലും
مِنْ آيَةٍ
X
ദൃഷ്ടാന്തങ്ങളില്‍ നിന്ന്
لِّتَسْحَرَنَا
X
ഞങ്ങളെ നീ മായാജാലത്തിലാക്കാന്‍
بِهَا
X
അതു മുഖേന
فَمَا
X
അല്ല
نَحْنُ
X
ഞങ്ങള്‍
لَكَ
X
നിന്നില്‍
بِمُؤْمِنِينَ
X
വിശ്വസിക്കുന്നവര്‍
﴿7:132﴾ قُلْ
X
പറയുക
هَلْ تَرَبَّصُونَ
X
നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ
بِنَا
X
ഞങ്ങളുടെ കാര്യത്തില്‍
إِلَّا إِحْدَى الْحُسْنَيَيْنِۖ
X
രണ്ട് നേട്ടങ്ങളില്‍ ഏതെങ്കിലുമൊന്നല്ലാതെ
وَنَحْنُ
X
ഞങ്ങള്‍
نَتَرَبَّصُ
X
പ്രതീക്ഷിക്കുന്നു
بِكُمْ
X
നിങ്ങളുടെ കാര്യത്തില്‍
أَن يُصِيبَكُمُ
X
നിങ്ങളെ ഏല്‍പ്പിക്കുന്നതിനെ
اللَّهُ
X
അല്ലാഹു
بِعَذَابٍ
X
ശിക്ഷ
مِّنْ عِندِهِ
X
അവന്റെ പക്കല്‍ നിന്ന്(നേരിട്ട്)
أَوْ بِأَيْدِينَاۖ
X
അല്ലെങ്കില്‍ ഞങ്ങളുടെ കൈയാല്‍
فَتَرَبَّصُوا
X
അതിനാല്‍ നിങ്ങള്‍ കാത്തിരുന്നു കൊള്ളുക
إِنَّا
X
നിശ്ചയമായും ഞങ്ങള്‍
مَعَكُم
X
നിങ്ങളോടൊപ്പം
مُّتَرَبِّصُونَ
X
കാത്തിരിക്കുന്നവരാണ്
﴿9:52﴾ وَمِمَّنْ حَوْلَكُم
X
നിങ്ങള്‍ക്ക് ചുറ്റുമുള്ളവരിലുണ്ട്
مِّنَ الْأَعْرَابِ
X
ഗ്രാമീണ അറബികളായ
مُنَافِقُونَۖ
X
കപടവിശ്വാസികള്‍
وَمِنْ أَهْلِ الْمَدِينَةِۖ
X
മദീനാനിവാസികളിലുമുണ്ട്
مَرَدُوا
X
അവര്‍ കടുത്തുപോയിരിക്കുന്നു
عَلَى النِّفَاقِ
X
കാപട്യത്തില്‍
لَا تَعْلَمُهُمْۖ
X
നിനക്കവരെ അറിയുകയില്ല
نَحْنُ نَعْلَمُهُمْۚ
X
നാം അവരെ അറിയുന്നു
سَنُعَذِّبُهُم
X
നാം അവരെ ശിക്ഷിക്കും
مَّرَّتَيْنِ
X
രണ്ടുതവണ
ثُمَّ
X
പിന്നീട്
يُرَدُّونَ
X
അവര്‍ തള്ളപ്പെടുകയും ചെയ്യും
إِلَىٰ عَذَابٍ
X
ശിക്ഷയിലേക്ക്
عَظِيمٍ
X
ഭീകരമായ
﴿9:101﴾ قَالُوا
X
അവര്‍ പറഞ്ഞു
أَجِئْتَنَا
X
നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുകയാണോ
لِتَلْفِتَنَا
X
ഞങ്ങളെ വ്യതിചലിപ്പിക്കുന്നതിന്
عَمَّا
X
ഒരു മാര്‍ഗത്തില്‍ നിന്ന്
وَجَدْنَا
X
ഞങ്ങള്‍ കണ്ടിരിക്കുന്നു
عَلَيْهِ
X
അതില്‍
آبَاءَنَا
X
ഞങ്ങളുടെ പൂര്‍വ്വപിതാക്കളെ
وَتَكُونَ
X
ആകാനും
لَكُمَا
X
നിങ്ങളിരുവര്‍ക്കും
الْكِبْرِيَاءُ
X
മേധാവിത്തം
فِي الْأَرْضِ
X
ഭൂമിയില്‍
وَمَا نَحْنُ
X
ഞങ്ങളല്ല
لَكُمَا
X
നിങ്ങളിലിരുവരിലും
بِمُؤْمِنِينَ
X
വിശ്വസിക്കുന്നവര്‍
﴿10:78﴾ قَالُوا
X
അവര്‍ പറഞ്ഞു
يَا هُودُ
X
ഹൂദേ,
مَا جِئْتَنَا
X
നീ ഞങ്ങള്‍ക്ക് കൊണ്ടുവന്നിട്ടില്ല
بِبَيِّنَةٍ
X
വ്യക്തമായ ഒരു തെളിവ്
وَمَا نَحْنُ
X
ഞങ്ങളല്ല
بِتَارِكِي
X
വെടിയുന്നവര്‍
آلِهَتِنَا
X
ഞങ്ങളുടെ ദൈവങ്ങളെ
عَن قَوْلِكَ
X
നിന്റെ വാക്കിനാല്‍
وَمَا نَحْنُ
X
ഞങ്ങളല്ല
لَكَ
X
നിന്നില്‍
بِمُؤْمِنِينَ
X
വിശ്വസിക്കുന്നവര്‍
﴿11:53﴾ نَحْنُ
X
നാം
نَقُصُّ
X
നാം വിവരിച്ചുതരുന്നു
عَلَيْكَ
X
നിനക്ക്
أَحْسَنَ الْقَصَصِ
X
ഏറ്റവും നല്ല ചരിത്രവിവരണം
بِمَا أَوْحَيْنَا
X
ബോധനമായി നല്‍കിയതിലൂടെ
إِلَيْكَ
X
നിനക്ക്
هَٰذَا الْقُرْآنَ
X
ഈ ഖുര്‍ആന്‍
وَإِن كُنتَ
X
നീ ആയിരുന്നു
مِن قَبْلِهِ
X
ഇതിനുമുമ്പ്
لَمِنَ الْغَافِلِينَ
X
ബോധമില്ലാത്തവരില്‍ (അറിവില്ലാത്തവരില്‍)
﴿12:3﴾ إِذْ قَالُوا
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
لَيُوسُفُ
X
യൂസുഫ് തന്നെയാണ്
وَأَخُوهُ
X
അവന്റെ സഹോദരനും
أَحَبُّ
X
കൂടുതല്‍ പ്രിയമുള്ളവര്‍
إِلَىٰ أَبِينَا
X
നമ്മുടെ പിതാവിന്ന്
مِنَّا
X
നമ്മെക്കാള്‍
وَنَحْنُ
X
നാമാകട്ടെ
عُصْبَةٌ
X
ഒരു പ്രബല സംഘമാണ്
إِنَّ أَبَانَا
X
നിശ്ചയം നമ്മുടെ പിതാവ്
لَفِي ضَلَالٍ
X
വഴികേടില്‍തന്നെ
مُّبِينٍ
X
വ്യക്തമായ
﴿12:8﴾ قَالُوا
X
അവര്‍ പറഞ്ഞു
لَئِنْ أَكَلَهُ
X
അവനെ തിന്നുകയാണെങ്കില്‍
الذِّئْبُ
X
ചെന്നായ
وَنَحْنُ
X
ഞങ്ങളായിരിക്കെ
عُصْبَةٌ
X
(പ്രബലമായ) സംഘം
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِذًا
X
അപ്പോള്‍
لَّخَاسِرُونَ
X
നഷ്ടത്തിലകപ്പെട്ടവര്‍തന്നെ
﴿12:14﴾ قَالُوا
X
അവര്‍ പറഞ്ഞു
أَضْغَاثُ أَحْلَامٍۖ
X
പലതരം പേക്കിനാവുകള്‍
وَمَا نَحْنُ
X
ഞങ്ങളല്ല
بِتَأْوِيلِ
X
വ്യാഖ്യാനത്തെപ്പറ്റി
الْأَحْلَامِ
X
പേക്കിനാവുകളുടെ
بِعَالِمِينَ
X
അറിവുള്ളവര്‍
﴿12:44﴾ إِنَّا
X
തീര്‍ച്ചയായും നാം
نَحْنُ
X
നാം
نَزَّلْنَا
X
നാം ഇറക്കി
الذِّكْرَ
X
ഈ ഉല്‍ബോധനം
وَإِنَّا
X
തീര്‍ച്ചയായും നാം
لَهُ
X
അതിനെ
لَحَافِظُونَ
X
തീര്‍ച്ചയായും കാത്തുരക്ഷിക്കുന്നവരാകുന്നു
﴿15:9﴾ لَقَالُوا
X
അവര്‍ പറയുകതന്നെ ചെയ്യും
إِنَّمَا سُكِّرَتْ
X
മത്ത് ബാധിച്ചതുമാത്രമാണ്
أَبْصَارُنَا
X
നമ്മുടെ കണ്ണുകള്‍ക്ക്
بَلْ
X
എന്നല്ല
نَحْنُ
X
നാം
قَوْمٌ
X
ജനതയാണ്
مَّسْحُورُونَ
X
മാരണത്തിനിരയായ
﴿15:15﴾ وَإِنَّا
X
തീര്‍ച്ചയായും നാം
لَنَحْنُ
X
നാം തന്നെയാണ്
نُحْيِي
X
നാം ജീവിപ്പിക്കുന്നു
وَنُمِيتُ
X
നാം മരിപ്പിക്കുകയും ചെയ്യുന്നു
وَنَحْنُ
X
നാം
الْوَارِثُونَ
X
അനന്തരമെടുക്കുന്നവര്‍
﴿15:23﴾ وَإِن مِّن قَرْيَةٍ
X
ഒരു നാടുമില്ല
إِلَّا نَحْنُ
X
നാം ആയിട്ടല്ലാതെ
مُهْلِكُوهَا
X
അതിനെ നശിപ്പിക്കുന്നവര്‍
قَبْلَ
X
മുമ്പ്
يَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളിന്റെ
أَوْ مُعَذِّبُوهَا
X
അല്ലെങ്കില്‍ അതിനെ ശിക്ഷിക്കുന്നവര്‍
عَذَابًا
X
ശിക്ഷ
شَدِيدًاۚ
X
കഠിനമായ
كَانَ ذَٰلِكَ
X
അതാണ്
فِي الْكِتَابِ
X
(അടിസ്ഥാന)ഗ്രന്ഥത്തില്‍
مَسْطُورًا
X
രേഖപ്പെടുത്തപ്പെട്ടത്
﴿17:58﴾ إِنَّا
X
നിശ്ചയമായും നാം
نَحْنُ
X
നാം തന്നെ
نَرِثُ
X
അനന്തരമെടുക്കും
الْأَرْضَ
X
ഭൂമിയെ
وَمَنْ عَلَيْهَا
X
അതിന്ന് മുകളിലുള്ളവരെയും
وَإِلَيْنَا
X
നമ്മിലേക്കാകുന്നു
يُرْجَعُونَ
X
അവര്‍ മടക്കപ്പെടുക
﴿19:40﴾ ثُمَّ
X
പിന്നെ
لَنَحْنُ
X
തീര്‍ച്ചയായും നാം
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നു
بِالَّذِينَ
X
ഒരുത്തരെ
هُمْ
X
അവര്‍
أَوْلَىٰ
X
ഏറ്റവും അര്‍ഹതപ്പെട്ടവര്‍
بِهَا
X
അതില്‍
صِلِيًّا
X
കിടന്നെരിയാന്‍
﴿19:70﴾ فَلَنَأْتِيَنَّكَ
X
അതിനാല്‍ ഞങ്ങളും നിന്റെ അടുത്തു വരിക തന്നെ ചെയ്യും
بِسِحْرٍ
X
ഒരു മാരണവിദ്യയുമായി
مِّثْلِهِ
X
ഇതുപോലുള്ള
فَاجْعَلْ
X
അതിനാല്‍ നീ ഏര്‍പ്പെടുത്തുക
بَيْنَنَا
X
നമുക്കിടയിലും
وَبَيْنَكَ
X
നിനക്കിടയിലും
مَوْعِدًا
X
ഒരവധി
لَّا نُخْلِفُهُ
X
നമ്മള്‍ അത് ലംഘിക്കരുത്
نَحْنُ
X
നാം
وَلَا أَنتَ
X
നീയുമല്ല
مَكَانًا
X
ഒരു സ്ഥലം
سُوًى
X
സൗകര്യപ്രദമായ
﴿20:58﴾ إِنْ هِيَ
X
ഇതല്ല
إِلَّا
X
അല്ലാതെ
حَيَاتُنَا
X
നമ്മുടെ ജീവിതം
الدُّنْيَا
X
ഐഹികമായ
نَمُوتُ
X
നാം മരിക്കുന്നു
وَنَحْيَا
X
നാം ജീവിക്കുകയും ചെയ്യുന്നു
وَمَا نَحْنُ
X
നാമല്ല
بِمَبْعُوثِينَ
X
ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവര്‍
﴿23:37﴾ إِنْ هُوَ
X
ഇവനല്ല
إِلَّا رَجُلٌ
X
ഒരുത്തനല്ലാതെ
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കളവ്
وَمَا نَحْنُ
X
നാം അല്ല
لَهُ
X
ഇവനില്‍
بِمُؤْمِنِينَ
X
വിശ്വസിക്കുന്നവര്‍
﴿23:38﴾ لَقَدْ وُعِدْنَا نَحْنُ
X
ഞങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു
وَآبَاؤُنَا
X
ഞങ്ങളുടെ പിതാക്കളോടും
هَٰذَا
X
ഇത്
مِن قَبْلُ
X
മുമ്പ്
إِنْ هَٰذَا
X
ഇതല്ല
إِلَّا أَسَاطِيرُ
X
കെട്ടുകഥകളല്ലാതെ
الْأَوَّلِينَ
X
മുന്‍കാലക്കാരുടെ
﴿23:83﴾ ادْفَعْ
X
നീ തടയുക
بِالَّتِي
X
യാതൊന്ന് കൊണ്ട്
هِيَ
X
അത്
أَحْسَنُ
X
ഏറ്റവും ഉത്തമമാണ്
السَّيِّئَةَۚ
X
തിന്മയെ
نَحْنُ
X
നാം
أَعْلَمُ
X
നന്നായി അറിയുന്നവനാണ്
بِمَا يَصِفُونَ
X
അവര്‍ ജല്‍പിക്കുന്നതിനെപറ്റി
﴿23:96﴾ فَلَمَّا جَاءَ
X
അങ്ങനെ വന്നപ്പോള്‍
السَّحَرَةُ
X
ജാലവിദ്യക്കാര്‍
قَالُوا
X
അവര്‍ ചോദിച്ചു
لِفِرْعَوْنَ
X
ഫറവോനോട്
أَئِنَّ لَنَا
X
ഉറപ്പായും ഞങ്ങള്‍ക്കുണ്ടാവില്ലേ
لَأَجْرًا
X
(നല്ല)പ്രതിഫലം
إِن كُنَّا
X
ഞങ്ങളാവുകയാണെങ്കില്‍
نَحْنُ
X
ഞങ്ങള്‍ തന്നെ
الْغَالِبِينَ
X
വിജയികള്‍
﴿26:41﴾ فَأَلْقَوْا
X
അപ്പോഴവര്‍ നിലത്തിട്ടു
حِبَالَهُمْ
X
അവരുടെ കയറുകള്‍
وَعِصِيَّهُمْ
X
അവരുടെ വടികളും
وَقَالُوا
X
അവര്‍ പറയുകയും ചെയ്തു
بِعِزَّةِ
X
പ്രതാപത്താല്‍
فِرْعَوْنَ
X
ഫറവോന്റെ
إِنَّا
X
തീര്‍ച്ചയായും നാം
لَنَحْنُ
X
നാം തന്നെയായിരിക്കും
الْغَالِبُونَ
X
വിജയികള്‍
﴿26:44﴾ وَمَا نَحْنُ
X
ഞങ്ങളല്ല
بِمُعَذَّبِينَ
X
ശിക്ഷിക്കപ്പെടുന്നവര്‍
﴿26:138﴾ فَيَقُولُوا
X
അപ്പോളവര്‍ പറയും
هَلْ نَحْنُ
X
ഞങ്ങളാണോ
مُنظَرُونَ
X
അവധി നല്‍കപ്പെടുന്നവര്‍
﴿26:203﴾ قَالُوا
X
അവര്‍ പറഞ്ഞു
نَحْنُ
X
നാം
أُولُو قُوَّةٍ
X
പ്രബലരാണ്
وَأُولُو بَأْسٍ
X
പരാക്രമികളുമാണ്
شَدِيدٍ
X
ശക്തമായ
وَالْأَمْرُ إِلَيْكِ
X
അങ്ങയുടെ അടുക്കലാണ് തീരുമാനം
فَانظُرِي
X
അങ്ങുതന്നെ ആലോചിക്കുക
مَاذَا تَأْمُرِينَ
X
എന്തു കല്‍പിക്കണമെന്ന്
﴿27:33﴾ لَقَدْ وُعِدْنَا
X
ഞങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്
هَٰذَا
X
ഇവ്വിധം
نَحْنُ
X
ഞങ്ങള്‍ (ഞങ്ങളോട്)
وَآبَاؤُنَا
X
ഞങ്ങളുടെ പിതാക്കളോടും
مِن قَبْلُ
X
മുമ്പു തന്നെ
إِنْ هَٰذَا
X
ഇതല്ല
إِلَّا أَسَاطِيرُ
X
പഴം പുരാണങ്ങളല്ലാതെ
الْأَوَّلِينَ
X
പൂര്‍വികരുടെ
﴿27:68﴾ وَكَمْ
X
എത്രയെത്ര
أَهْلَكْنَا
X
നാം നശിപ്പിച്ചിട്ടുണ്ട്
مِن قَرْيَةٍ
X
നാടുകള്‍
بَطِرَتْ
X
അഹങ്കരിച്ചിരുന്നു
مَعِيشَتَهَاۖ
X
അവയുടെ ജീവിതസുഖത്തില്‍
فَتِلْكَ
X
അതാ
مَسَاكِنُهُمْ
X
അവരുടെ പാര്‍പ്പിടങ്ങള്‍
لَمْ تُسْكَن
X
താമസിച്ചിട്ടില്ല
مِّن بَعْدِهِمْ
X
അവര്‍ക്ക് ശേഷം
إِلَّا قَلِيلًاۖ
X
അല്‍പസമയമല്ലാതെ
وَكُنَّا
X
നാമായിരിക്കുന്നു
نَحْنُ
X
നാം മാത്രം
الْوَارِثِينَ
X
അവയുടെ അവകാശി
﴿28:58﴾ قَالَ
X
(ഇബ്റാഹീം) പറഞ്ഞു
إِنَّ
X
തീര്‍ച്ചയായും
فِيهَا
X
അതിലുണ്ട്
لُوطًاۚ
X
ലൂത്വ്
قَالُوا
X
അവര്‍ പറഞ്ഞു
نَحْنُ أَعْلَمُ
X
ഞങ്ങള്‍ നന്നായി അറിയുന്നവരാണ്
بِمَن فِيهَاۖ
X
അതിലുള്ളവരെപ്പറ്റി
لَنُنَجِّيَنَّهُ
X
അദ്ദേഹത്തെ ഞങ്ങള്‍ രക്ഷപ്പെടുത്തുക തന്നെ ചെയ്യും
وَأَهْلَهُ
X
അദ്ദേഹത്തിന്റെ കുടുംബത്തെയും (ആള്‍ക്കാരെയും)
إِلَّا امْرَأَتَهُ
X
അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ
كَانَتْ
X
അവളാകുന്നു
مِنَ الْغَابِرِينَ
X
പിന്‍മാറി നിന്നവരില്‍
﴿29:32﴾ وَلَا تُجَادِلُوا
X
നിങ്ങള്‍ സംവാദത്തിലേര്‍പ്പെടരുത്
أَهْلَ الْكِتَابِ
X
വേദക്കാരുമായി
إِلَّا بِالَّتِي هِيَ أَحْسَنُ
X
ഏറ്റവും നല്ല രീതിയിലല്ലാതെ
إِلَّا الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ
مِنْهُمْۖ
X
അവരില്‍ നിന്നുള്ള
وَقُولُوا
X
നിങ്ങള്‍ പറയുകയും ചെയ്യുവിന്‍
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِالَّذِي أُنزِلَ
X
ഇറക്കപ്പെട്ടതില്‍, അവതരിക്കപ്പെട്ടതില്‍
إِلَيْنَا
X
ഞങ്ങള്‍ക്ക്
وَأُنزِلَ إِلَيْكُمْ
X
നിങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും
وَإِلَٰهُنَا
X
ഞങ്ങളുടെ ദൈവവും
وَإِلَٰهُكُمْ
X
നിങ്ങളുടെ ദൈവവും
وَاحِدٌ
X
ഒന്നു തന്നെ
وَنَحْنُ
X
ഞങ്ങള്‍
لَهُ
X
അവന് മാത്രം
مُسْلِمُونَ
X
കീഴ്പെടുന്നവരാണ്
﴿29:46﴾ قَالَ
X
പറയും
الَّذِينَ اسْتَكْبَرُوا
X
വലുപ്പം നടിച്ചിരുന്നവര്‍
لِلَّذِينَ اسْتُضْعِفُوا
X
ബലഹീനരായി ഗണിക്കപ്പെട്ടിരുന്നവരോട്
أَنَحْنُ
X
ഞങ്ങളാണോ
صَدَدْنَاكُمْ
X
നിങ്ങളെ തടഞ്ഞുനിറുത്തിയത്
عَنِ الْهُدَىٰ
X
നേര്‍വഴിയില്‍ നിന്ന്
بَعْدَ إِذْ جَاءَكُمۖ
X
അത് നിങ്ങള്‍ക്ക് വന്നെത്തിയ ശേഷം
بَلْ
X
അല്ല
كُنتُم
X
നിങ്ങളായിരുന്നു
مُّجْرِمِينَ
X
കുറ്റവാളികള്‍
﴿34:32﴾ وَقَالُوا
X
അവര്‍ പറഞ്ഞു
نَحْنُ
X
ഞങ്ങള്‍
أَكْثَرُ
X
പെരുത്തവരാണ്
أَمْوَالًا
X
സമ്പത്തുക്കള്‍
وَأَوْلَادًا
X
സന്താനങ്ങളും
وَمَا نَحْنُ
X
ഞങ്ങളല്ല
بِمُعَذَّبِينَ
X
ശിക്ഷിക്കപ്പെടുന്നവര്‍
﴿34:35﴾ إِنَّا نَحْنُ
X
നിശ്ചയം നാം തന്നെയാണ്
نُحْيِي
X
ജീവിപ്പിക്കുന്നത്
الْمَوْتَىٰ
X
മരിച്ചവരെ
وَنَكْتُبُ
X
നാം രേഖപ്പെടുത്തുന്നു
مَا قَدَّمُوا
X
അവര്‍ ചെയ്തുകൂട്ടിയത്
وَآثَارَهُمْۚ
X
അവയുടെ അനന്തരഫലങ്ങളും
وَكُلَّ شَيْءٍ
X
എല്ലാ കാര്യങ്ങളും
أَحْصَيْنَاهُ
X
നാം കൃത്യമായി ചേര്‍ത്തിരിക്കുന്നു
فِي إِمَامٍ
X
ഒരു രേഖയില്‍
مُّبِينٍ
X
വ്യക്തമായ
﴿36:12﴾ أَفَمَا نَحْنُ بِمَيِّتِينَ
X
ഇനി നമുക്ക് മരണമില്ലല്ലോ
﴿37:58﴾ إِلَّا مَوْتَتَنَا الْأُولَىٰ
X
നമ്മുടെ ആദ്യത്തെ മരണമല്ലാതെ
وَمَا نَحْنُ
X
ഇനി നാമല്ല
بِمُعَذَّبِينَ
X
ശിക്ഷിക്കപ്പെടുന്നവര്‍
﴿37:59﴾ وَإِنَّا لَنَحْنُ
X
തീര്‍ച്ചയായും ഞങ്ങള്‍
الصَّافُّونَ
X
സേവനത്തിനായി അണിനിരന്നവരാണ്
﴿37:165﴾ وَإِنَّا لَنَحْنُ
X
തീര്‍ച്ചയായും ഞങ്ങള്‍
الْمُسَبِّحُونَ
X
അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തുന്നവരുമാണ്
﴿37:166﴾ نَحْنُ
X
ഞങ്ങള്‍
أَوْلِيَاؤُكُمْ
X
നിങ്ങളുടെ ഉറ്റമിത്രങ്ങളാകുന്നു
فِي الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തില്‍
وَفِي الْآخِرَةِۖ
X
പരലോകത്തും
وَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
فِيهَا
X
അതില്‍
مَا تَشْتَهِي أَنفُسُكُمْ
X
നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാം
وَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
فِيهَا
X
അതില്‍
مَا تَدَّعُونَ
X
നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം
﴿41:31﴾ أَهُمْ
X
അവരാണോ
يَقْسِمُونَ
X
വീതംവെച്ചുകൊടുക്കുന്നത്
رَحْمَتَ
X
കാരുണ്യത്തെ
رَبِّكَۚ
X
നിന്റെ നാഥന്റെ
نَحْنُ
X
നാം
قَسَمْنَا
X
നാം വീതിച്ചിരിക്കുന്നു
بَيْنَهُم
X
അവര്‍ക്കിടയില്‍
مَّعِيشَتَهُمْ
X
അവരുടെ ജീവിതവിഭവം
فِي الْحَيَاةِ الدُّنْيَاۚ
X
ഐഹികജീവിതത്തില്‍
وَرَفَعْنَا بَعْضَهُمْ
X
അവരില്‍ ചിലരെ നാം ഉയര്‍ത്തി
فَوْقَ بَعْضٍ
X
ചിലര്‍ക്കുമീതെ
دَرَجَاتٍ
X
പലപടികള്‍
لِّيَتَّخِذَ
X
ആക്കാന്‍വേണ്ടി
بَعْضُهُم
X
അവരില്‍ചിലര്‍
بَعْضًا
X
ചിലരെ
سُخْرِيًّاۗ
X
വിധേയര്‍
وَرَحْمَتُ
X
കാരുണ്യമാണ്
رَبِّكَ
X
നിന്റെ നാഥന്റെ
خَيْرٌ
X
ഉത്തമം
مِّمَّا يَجْمَعُونَ
X
ഇവര്‍ ശേഖരിച്ചുവെക്കുന്നതിനേക്കാള്‍
﴿43:32﴾ إِنْ هِيَ
X
ഇതല്ല
إِلَّا
X
അല്ലാതെ
مَوْتَتُنَا
X
നമ്മുടെ മരണം
الْأُولَىٰ
X
ഒന്നാമത്തെ
وَمَا نَحْنُ
X
നാം അല്ല
بِمُنشَرِينَ
X
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവര്‍
﴿44:35﴾ وَإِذَا قِيلَ
X
പറയപ്പെടാല്‍
إِنَّ وَعْدَ اللَّهِ
X
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
X
സത്യം തന്നെ
وَالسَّاعَةُ
X
ആ അന്ത്യദിനത്തിന്റെ കാര്യം
لَا رَيْبَ فِيهَا
X
അതിലൊട്ടും സംശയമില്ല
قُلْتُم
X
നിങ്ങള്‍ പറയും
مَّا نَدْرِي
X
ഞങ്ങള്‍ക്കറിയില്ലല്ലോ
مَا السَّاعَةُ
X
എന്താണ് ഈ അന്ത്യദിനമെന്ന്
إِن نَّظُنُّ إِلَّا ظَنًّا
X
ഞങ്ങള്‍ക്ക് ഒരു ഊഹം മാത്രമേയുള്ളൂ
وَمَا نَحْنُ بِمُسْتَيْقِنِينَ
X
ഞങ്ങള്‍ (ഇക്കാര്യത്തില്‍) ഉറപ്പുള്ളവരല്ല
﴿45:32﴾ وَلَقَدْ خَلَقْنَا
X
നിശ്ചയം, നാം സൃഷ്ടിച്ചു
الْإِنسَانَ
X
മനുഷ്യനെ
وَنَعْلَمُ
X
നാം അറിയുന്നു
مَا تُوَسْوِسُ بِهِ
X
മന്ത്രിച്ചുകൊണ്ടിരിക്കുന്നതിനെ
نَفْسُهُۖ
X
അവന്റെ മനസ്സ്
وَنَحْنُ
X
നാം
أَقْرَبُ
X
കൂടുതല്‍ അടുത്തവനാണ്
إِلَيْهِ
X
അവനോട്
مِنْ حَبْلِ الْوَرِيدِ
X
കണ്ഠനാഡിയെക്കാള്‍
﴿50:16﴾ إِنَّا
X
നിശ്ചയം നാം
نَحْنُ
X
നാം തന്നെ
نُحْيِي
X
നാം ജീവിപ്പിക്കുന്നു
وَنُمِيتُ
X
നാം മരിപ്പിക്കുന്നു
وَإِلَيْنَا
X
നമ്മിലേക്കാണ്
الْمَصِيرُ
X
തിരിച്ചുവരവ്
﴿50:43﴾ أَمْ يَقُولُونَ
X
അതല്ല, അവര്‍ പറയുന്നുണ്ടോ?
نَحْنُ
X
ഞങ്ങള്‍
جَمِيعٌ
X
സംഘടിതരാണെന്ന്
مُّنتَصِرٌ
X
രക്ഷ പ്രാപിക്കുന്ന
﴿54:44﴾ نَحْنُ
X
നാം
خَلَقْنَاكُمْ
X
നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു
فَلَوْلَا تُصَدِّقُونَ
X
എന്നിട്ടും നിങ്ങള്‍ സത്യമായംഗീകരിക്കാത്തതെന്ത്?
﴿56:57﴾ أَأَنتُمْ
X
നിങ്ങളാണോ?
تَخْلُقُونَهُ
X
അതിനെ സൃഷ്ടിക്കുന്നത്
أَمْ نَحْنُ
X
അതോ നാമോ?
الْخَالِقُونَ
X
സൃഷ്ടികര്‍മം നിര്‍വഹിക്കുന്നവര്‍
﴿56:59﴾ نَحْنُ
X
നാം
قَدَّرْنَا
X
നാം നിശ്ചയിച്ചിരിക്കുന്നു
بَيْنَكُمُ
X
നിങ്ങള്‍ക്കിടയില്‍
الْمَوْتَ
X
മരണം
وَمَا نَحْنُ
X
നാമല്ല
بِمَسْبُوقِينَ
X
മറികടക്കപ്പെടുന്നവര്‍
﴿56:60﴾ أَأَنتُمْ
X
നിങ്ങളാണോ?
تَزْرَعُونَهُ
X
അതിനെ മുളപ്പിക്കുന്നത്
أَمْ نَحْنُ
X
അതോ നാമോ?
الزَّارِعُونَ
X
മുളപ്പിക്കുന്നവര്‍
﴿56:64﴾ بَلْ
X
അല്ല
نَحْنُ
X
ഞങ്ങള്‍
مَحْرُومُونَ
X
ഉപജീവനം തടയപ്പെട്ടവരാകുന്നു
﴿56:67﴾ أَأَنتُمْ
X
നിങ്ങളാണോ?
أَنزَلْتُمُوهُ
X
അതിനെ ഇറക്കിയത്
مِنَ الْمُزْنِ
X
കാര്‍മുകിലില്‍നിന്ന്
أَمْ نَحْنُ
X
അതോ നാമോ?
الْمُنزِلُونَ
X
ഇറക്കുന്നവര്‍
﴿56:69﴾ أَأَنتُمْ
X
നിങ്ങളാണോ?
أَنشَأْتُمْ
X
നിങ്ങള്‍ ഉണ്ടാക്കി
شَجَرَتَهَا
X
അതിന്റെ മരം
أَمْ نَحْنُ
X
അതോ നാമോ?
الْمُنشِئُونَ
X
ഉണ്ടാക്കുന്നവര്‍
﴿56:72﴾ نَحْنُ
X
നാം
جَعَلْنَاهَا
X
നാം അതിനെ ആക്കിയിരിക്കുന്നു
تَذْكِرَةً
X
ഓര്‍മിപ്പിക്കുന്നത്
وَمَتَاعًا
X
വിഭവവും
لِّلْمُقْوِينَ
X
വഴിപോക്കര്‍ക്ക്
﴿56:73﴾ وَنَحْنُ
X
നാം
أَقْرَبُ
X
ഏറെ അടുത്തവനാകുന്നു
إِلَيْهِ
X
അവനോട്
مِنكُمْ
X
നിങ്ങളേക്കാള്‍
وَلَٰكِن
X
എന്നാല്‍
لَّا تُبْصِرُونَ
X
നിങ്ങള്‍ കാണുന്നില്ല
﴿56:85﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُونُوا
X
നിങ്ങളാവുക
أَنصَارَ اللَّهِ
X
അല്ലാഹുവിന്റെ സഹായികള്‍
كَمَا قَالَ
X
പറഞ്ഞതുപോലെ
عِيسَى ابْنُ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസാ
لِلْحَوَارِيِّينَ
X
ഹവാരികളോട്
مَنْ
X
ആരാണ്?
أَنصَارِي
X
എന്റെ സഹായികള്‍
إِلَى اللَّهِۖ
X
അല്ലാഹുവിങ്കലേക്ക്
قَالَ
X
പറഞ്ഞു
الْحَوَارِيُّونَ
X
ഹവാരികള്‍
نَحْنُ
X
ഞങ്ങള്‍
أَنصَارُ اللَّهِۖ
X
അല്ലാഹുവിന്റെ സഹായികളാകുന്നു
فَآمَنَت
X
അങ്ങനെ വിശ്വസിച്ചു
طَّائِفَةٌ
X
ഒരു വിഭാഗം
مِّن بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളില്‍പ്പെട്ട
وَكَفَرَت
X
നിഷേധിക്കുകയും ചെയ്തു
طَّائِفَةٌۖ
X
ഒരു വിഭാഗം
فَأَيَّدْنَا
X
അപ്പോള്‍ നാം കരുത്ത് നല്‍കി
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
عَلَىٰ عَدُوِّهِمْ
X
അവരുടെ ശത്രുക്കള്‍ക്കെതിരില്‍
فَأَصْبَحُوا
X
അങ്ങനെ അവര്‍ ആയി
ظَاهِرِينَ
X
വിജയികള്‍
﴿61:14﴾ بَلْ
X
അല്ല
نَحْنُ
X
നാം
مَحْرُومُونَ
X
വിലക്കപ്പെട്ടവരാകുന്നു
﴿68:27﴾ عَلَىٰ أَن نُّبَدِّلَ
X
നാം പകരം കൊണ്ടുവരാന്‍
خَيْرًا
X
ഉത്തമന്മാരെ
مِّنْهُمْ
X
അവരേക്കാള്‍
وَمَا نَحْنُ
X
നാം അല്ല
بِمَسْبُوقِينَ
X
മറികടക്കപ്പെടുന്നവര്‍
﴿70:41﴾ إِنَّا
X
നിശ്ചയം നാം
نَحْنُ
X
നാം തന്നെ
نَزَّلْنَا
X
നാം അല്‍പാല്‍പമായി ഇറക്കിത്തന്നു
عَلَيْكَ
X
നിനക്ക്
الْقُرْآنَ
X
ഖുര്‍ആന്‍
تَنزِيلًا
X
ഒരു ഇറക്കിത്തരല്‍
﴿76:23﴾