Repeated Words in Quran

< >
Total Found : 4
وَإِذْ نَجَّيْنَاكُم
X
നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം
مِّنْ آلِ
X
ആള്‍ക്കാരില്‍നിന്ന്
فِرْعَوْنَ
X
ഫറവോന്റെ
يَسُومُونَكُمْ
X
അവര്‍ നിങ്ങളെ പീഡിപ്പിക്കവെ
سُوءَ الْعَذَابِ
X
കഠിനമായ പീഡനം
يُذَبِّحُونَ
X
അവര്‍ അറുകൊല ചെയ്യുന്നു
أَبْنَاءَكُمْ
X
നിങ്ങളുടെ ആണ്‍കുട്ടികളെ
وَيَسْتَحْيُونَ
X
അവര്‍ ജീവിക്കാന്‍ വിടുകയും ചെയ്യുന്നു
نِسَاءَكُمْۚ
X
നിങ്ങളുടെ സ്ത്രീകളെ
وَفِي ذَٰلِكُم
X
അതിലുണ്ടായിരുന്നു
بَلَاءٌ
X
പരീക്ഷണം
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥനില്‍നിന്ന്
عَظِيمٌ
X
കടുത്ത
﴿2:49﴾ فَكَذَّبُوهُ
X
എന്നിട്ട് അവരദ്ദേഹത്തെ തള്ളിപറഞ്ഞു
فَنَجَّيْنَاهُ
X
അപ്പോള്‍, നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി
وَمَن مَّعَهُ
X
അദ്ദേഹത്തോടൊപ്പമുള്ളവരേയും
فِي الْفُلْكِ
X
കപ്പലില്‍
وَجَعَلْنَاهُمْ
X
നാമവരെ ആക്കി
خَلَائِفَ
X
(ഭൂമിയിലെ) പ്രതിനിധികള്‍
وَأَغْرَقْنَا
X
നാം മുക്കിക്കൊന്നു
الَّذِينَ كَذَّبُوا
X
കള്ളമാക്കി തള്ളിയവരെ
بِآيَاتِنَاۖ
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
فَانظُرْ
X
അപ്പോള്‍ നോക്കൂ
كَيْفَ كَانَ
X
എവ്വിധമായിരുന്നുവെന്ന്
عَاقِبَةُ
X
അന്ത്യം
الْمُنذَرِينَ
X
താക്കീത് നല്‍കപ്പെട്ടവരുടെ
﴿10:73﴾ وَلَمَّا جَاءَ
X
വന്നപ്പോള്‍
أَمْرُنَا
X
നമ്മുടെ വിധി
نَجَّيْنَا
X
നാം രക്ഷപ്പെടുത്തി
هُودًا
X
ഹൂദിനെ
وَالَّذِينَ
X
ഒരു വിഭാഗത്തേയും
آمَنُوا
X
അവര്‍ വിശ്വസിച്ചു
مَعَهُ
X
അദ്ദേഹത്തോടൊപ്പം
بِرَحْمَةٍ مِّنَّا
X
നമ്മുടെ കാരുണ്യത്താല്‍
وَنَجَّيْنَاهُم
X
അവരെ നാം രക്ഷിച്ചു
مِّنْ عَذَابٍ
X
ശിക്ഷയില്‍ നിന്ന്
غَلِيظٍ
X
പരുഷമായ
﴿11:58﴾ فَلَمَّا جَاءَ
X
അങ്ങനെ വന്നപ്പോള്‍
أَمْرُنَا
X
നമ്മുടെ വിധി
نَجَّيْنَا
X
നാം രക്ഷപ്പെടുത്തി
صَالِحًا
X
സ്വാലിഹിനെ
وَالَّذِينَ
X
ഒരു വിഭാഗത്തെയും
آمَنُوا
X
അവര്‍ വിശ്വസിച്ചു
مَعَهُ
X
അദ്ദേഹത്തോടൊപ്പം
بِرَحْمَةٍ
X
കാരുണ്യത്താല്‍
مِّنَّا
X
നമ്മില്‍ നിന്നുള്ള
وَمِنْ خِزْيِ
X
അപമാനത്തില്‍ നിന്നും
يَوْمِئِذٍۗ
X
അന്നാളിലെ
إِنَّ رَبَّكَ
X
നിശ്ചയം നിന്റെ നാഥന്‍
هُوَ
X
അവനാണ്
الْقَوِيُّ
X
ശക്തന്‍
الْعَزِيزُ
X
അജയ്യനും
﴿11:66﴾ وَلَمَّا جَاءَ
X
വന്നപ്പോള്‍
أَمْرُنَا
X
നമ്മുടെ വിധി
نَجَّيْنَا
X
നാം രക്ഷപ്പെടുത്തി
شُعَيْبًا
X
ശുഐബിനെ
وَالَّذِينَ
X
ഒരു വിഭാഗത്തെയും
آمَنُوا مَعَهُ
X
അദ്ദേഹത്തോടൊപ്പം അവര്‍ വിശ്വസിച്ചു
بِرَحْمَةٍ مِّنَّا
X
നമ്മുടെ കാരുണ്യത്താല്‍
وَأَخَذَتِ
X
പിടികൂടി
الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവരെ
الصَّيْحَةُ
X
ഘോരഗര്‍ജനം
فَأَصْبَحُوا
X
അങ്ങനെ പ്രഭാതത്തില്‍ അവര്‍ ആയിത്തീര്‍ന്നു
فِي دِيَارِهِمْ
X
തങ്ങളുടെ വീടുകളില്‍
جَاثِمِينَ
X
കമിഴ്ന്നുവീണുകിടക്കുന്നവര്‍
﴿11:94﴾ إِذْ تَمْشِي
X
നടന്നു പോകുകയായിരുന്ന സന്ദര്‍ഭം ഓര്‍ക്കുക
أُخْتُكَ
X
നിന്റെ സഹോദരി
فَتَقُولُ
X
പിന്നീട് അവള്‍ പറയുന്ന (സന്ദര്‍ഭം)
هَلْ أَدُلُّكُمْ
X
ഞാന്‍ നിങ്ങള്‍ക്കറിയിച്ചുതരട്ടെയോ
عَلَىٰ مَن
X
ഒരാളെ
يَكْفُلُهُۖ
X
അവനെ(കുഞ്ഞിനെ) പോറ്റിവളര്‍ത്തുന്നു
فَرَجَعْنَاكَ
X
അങ്ങനെ നിന്നെ ഞാന്‍ മടക്കി
إِلَىٰ أُمِّكَ
X
നിന്റെ മാതാവിങ്കലേക്ക്
كَيْ تَقَرَّ
X
കുളിര്‍ക്കുവാനായി
عَيْنُهَا
X
അവളുടെ കണ്ണ്
وَلَا تَحْزَنَۚ
X
അവള്‍ ദുഃഖിക്കാതിരിക്കാനുമായി
وَقَتَلْتَ
X
നീ കൊല്ലുകയും ചെയ്തു
نَفْسًا
X
ഒരാളെ
فَنَجَّيْنَاكَ
X
എന്നിട്ട് നിന്നെ നാം രക്ഷപ്പെടുത്തി
مِنَ الْغَمِّ
X
മനഃക്ലേശത്തില്‍ നിന്ന്
وَفَتَنَّاكَ
X
നാം നിന്നെ പരീക്ഷിക്കുകയും ചെയ്തു
فُتُونًاۚ
X
പലപരീക്ഷണങ്ങളിലൂടെയും
فَلَبِثْتَ
X
എന്നിട്ട് നീ താമസിക്കുകയും ചെയ്തു
سِنِينَ
X
വര്‍ഷങ്ങളോളം
فِي أَهْلِ مَدْيَنَ
X
മദ്‌യന്‍കാരുടെ കൂടെ
ثُمَّ
X
പിന്നെ
جِئْتَ
X
നീ വന്നിരിക്കുന്നു
عَلَىٰ قَدَرٍ
X
നിശ്ചയമനുസരിച്ച്
يَا مُوسَىٰ
X
ഓ മൂസാ
﴿20:40﴾ وَنَجَّيْنَاهُ
X
നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി
وَلُوطًا
X
ലൂത്വിനേയും
إِلَى الْأَرْضِ
X
ഒരു ഭൂപ്രദേശത്തേക്ക്
الَّتِي بَارَكْنَا
X
നാം അനുഗ്രഹം ചെയ്തിട്ടുള്ള
فِيهَا
X
അതില്‍
لِلْعَالَمِينَ
X
മുഴുലോകര്‍ക്കും
﴿21:71﴾ وَلُوطًا
X
ലൂത്തിന്
آتَيْنَاهُ
X
അദ്ദേഹത്തിന് നാം നല്‍കി
حُكْمًا
X
തത്വബോധവും
وَعِلْمًا
X
അറിവും
وَنَجَّيْنَاهُ
X
നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി
مِنَ الْقَرْيَةِ
X
നാട്ടില്‍നിന്ന്
الَّتِي كَانَت تَّعْمَلُ
X
ചെയ്യുമായിരുന്ന
الْخَبَائِثَۗ
X
നീചവൃത്തികള്‍
إِنَّهُمْ
X
നിശ്ചയമായും അവര്‍
كَانُوا
X
അവരായിരുന്നു
قَوْمَ سَوْءٍ
X
ദുഷിച്ച ജനത
فَاسِقِينَ
X
അധര്‍മകാരികളായ
﴿21:74﴾ وَنُوحًا
X
നൂഹിനേയും
إِذْ نَادَىٰ
X
അദ്ദേഹം വിളിച്ചുപ്രാര്‍ഥിച്ച സന്ദര്‍ഭം
مِن قَبْلُ
X
മുമ്പ്
فَاسْتَجَبْنَا لَهُ
X
അപ്പോള്‍ നാം അദ്ദേഹത്തിനുത്തരം നല്‍കി
فَنَجَّيْنَاهُ
X
നാം അദ്ദേഹത്തെ രക്ഷിച്ചു
وَأَهْلَهُ
X
അദ്ദേഹത്തിന്റെ കുടുംബത്തേയും
مِنَ الْكَرْبِ
X
ദുരിതത്തില്‍നിന്ന്
الْعَظِيمِ
X
ഭയങ്കരമായ
﴿21:76﴾ فَاسْتَجَبْنَا لَهُ
X
നാം അദ്ദേഹത്തിനുത്തരം നല്‍കി
وَنَجَّيْنَاهُ
X
നാം അദ്ദേഹത്തെ രക്ഷിച്ചു
مِنَ الْغَمِّۚ
X
ദുഃഖത്തില്‍നിന്ന്
وَكَذَٰلِكَ
X
അപ്രകാരം
نُنجِي
X
നാം രക്ഷിക്കുന്നു
الْمُؤْمِنِينَ
X
വിശ്വാസികളെ
﴿21:88﴾ فَنَجَّيْنَاهُ
X
അങ്ങനെ അദ്ദേഹത്തെ നാം രക്ഷിച്ചു
وَأَهْلَهُ
X
അദ്ദേഹത്തിന്റെ കുടുംബത്തെയും
أَجْمَعِينَ
X
എല്ലാവരെയും
﴿26:170﴾ وَنَجَّيْنَاهُ
X
അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി
وَأَهْلَهُ
X
അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും
مِنَ الْكَرْبِ
X
ദുരന്തത്തില്‍നിന്ന്
الْعَظِيمِ
X
വമ്പിച്ച
﴿37:76﴾ وَنَجَّيْنَاهُمَا
X
ഇരുവരെയും നാം രക്ഷപ്പെടുത്തി
وَقَوْمَهُمَا
X
അവരുടെ ജനതയെയും
مِنَ الْكَرْبِ
X
വിപത്തില്‍നിന്ന്
الْعَظِيمِ
X
ഭയങ്കര
﴿37:115﴾ إِذْ نَجَّيْنَاهُ
X
അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി
وَأَهْلَهُ
X
അദ്ദേഹത്തിന്റെ ആള്‍ക്കാരെയും
أَجْمَعِينَ
X
മുഴുവന്‍
﴿37:134﴾ وَنَجَّيْنَا
X
നാം രക്ഷപ്പെടുത്തി
الَّذِينَ آمَنُوا
X
സത്യവിശ്വാസം സ്വീകരിച്ചവരെ
وَكَانُوا يَتَّقُونَ
X
അവര്‍ ഭക്തി പുലര്‍ത്തുകയും ചെയ്തിരുന്നു
﴿41:18﴾ وَلَقَدْ
X
തീര്‍ച്ചയായും
نَجَّيْنَا
X
നാം രക്ഷിച്ചു
بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളെ
مِنَ الْعَذَابِ
X
ശിക്ഷയില്‍നിന്ന്
الْمُهِينِ
X
നിന്ദ്യമായ
﴿44:30﴾