Repeated Words in Quran

< >
Total Found : 1
وَإِن كُنتُمْ
X
നിങ്ങളാണെങ്കില്‍
فِي رَيْبٍ
X
സംശയത്തില്‍
مِّمَّا نَزَّلْنَا
X
നാം ഇറക്കിയത് സംബന്ധിച്ച്
عَلَىٰ عَبْدِنَا
X
നമ്മുടെ ദാസന്ന്
فَأْتُوا
X
നിങ്ങള്‍ കൊണ്ടുവരിക
بِسُورَةٍ
X
ഒരധ്യായം
مِّن مِّثْلِهِ
X
ഇതുപോലുള്ള
وَادْعُوا
X
നിങ്ങള്‍ വിളിക്കുകയും ചെയ്യുക
شُهَدَاءَكُم
X
നിങ്ങളുടെ സഹായികളെ
مِّن دُونِ اللَّهِ
X
അല്ലാഹുവിനെക്കൂടാതെ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യസന്ധര്‍
﴿2:23﴾ قُلْ
X
നീ പറയുക
إِن كَانَتْ
X
ആണെങ്കില്‍
لَكُمُ
X
നിങ്ങള്‍ക്ക്
الدَّارُ الْآخِرَةُ
X
പരലോക ഭവനം
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കല്‍
خَالِصَةً
X
മാത്രമായി
مِّن دُونِ النَّاسِ
X
ജനങ്ങളെ കൂടാതെ
فَتَمَنَّوُا
X
നിങ്ങള്‍ കൊതിക്കുക
الْمَوْتَ
X
മരണത്തെ
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
X
സത്യസന്ധര്‍
﴿2:94﴾ أَلَمْ تَعْلَمْ
X
നീ അറിഞ്ഞിട്ടില്ലേ
أَنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَهُ
X
അവന്നാണ്
مُلْكُ
X
സമ്പൂര്‍ണാധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۗ
X
ഭൂമിയുടെയും
وَمَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയുമില്ല
﴿2:107﴾ قُلْ
X
താങ്കള്‍ പറയുക
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
تَعَالَوْا
X
നിങ്ങള്‍ വരിക
إِلَىٰ كَلِمَةٍ
X
ഒരു വചനത്തിലേക്ക്, ഒരു തത്വത്തിലേക്ക്
سَوَاءٍ
X
സമമായ
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَكُمْ
X
നിങ്ങള്‍ക്കുമിടയില്‍
أَلَّا نَعْبُدَ
X
(അതായത്) നാം വഴിപ്പെടാതിരിക്കുക
إِلَّا اللَّهَ
X
അല്ലാഹു അല്ലാത്ത (ആര്‍ക്കും)
وَلَا نُشْرِكَ
X
നാം പങ്കുചേര്‍ക്കാതിരിക്കുക
بِهِ
X
അവനില്‍
شَيْئًا
X
ഒന്നിനെയും
وَلَا يَتَّخِذَ
X
സ്വീകരിക്കാതിരിക്കുക
بَعْضُنَا
X
നമ്മില്‍ ചിലര്‍
بَعْضًا
X
ചിലരെ
أَرْبَابًا
X
രക്ഷാധികാരികളായി
مِّن دُونِ اللَّهِۚ
X
അല്ലാഹുവെ കൂടാതെ
فَإِن تَوَلَّوْا
X
ഇനിയും അവര്‍ പിന്തിരിഞ്ഞുകളയുന്നുവെങ്കില്‍
فَقُولُوا
X
നിങ്ങള്‍ പറയുക
اشْهَدُوا
X
നിങ്ങള്‍ സാക്ഷികളാകുവിന്‍
بِأَنَّا
X
തീര്‍ച്ചയായും ഞങ്ങള്‍ (ആണെന്നതിന്)
مُسْلِمُونَ
X
മുസ്ലിംകള്‍
﴿3:64﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَتَّخِذُوا
X
നിങ്ങള്‍ ആക്കരുത് (സ്വീകരിക്കരുത്)
بِطَانَةً
X
രഹസ്യങ്ങളറിയുന്നവരായി
مِّن دُونِكُمْ
X
നിങ്ങളില്‍പെട്ടവരല്ലാത്തവരെ
لَا يَأْلُونَكُمْ خَبَالًا
X
നിങ്ങള്‍ക്ക് വിപത്ത് വരുത്തുന്നതില്‍ അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല
وَدُّوا
X
അവര്‍ ഇഷ്ടപ്പെട്ടു, ആഗ്രഹിച്ചു
مَا عَنِتُّمْ
X
നിങ്ങള്‍ പ്രയാസപ്പെടുന്നത്
قَدْ بَدَتِ
X
വെളിവായിരിക്കുന്നു
الْبَغْضَاءُ
X
കോപം
مِنْ أَفْوَاهِهِمْ
X
അവരുടെ വായകളില്‍നിന്ന്
وَمَا تُخْفِي
X
ഒളിച്ചുവെക്കുന്നത്
صُدُورُهُمْ
X
അവരുടെ നെഞ്ചുകള്‍ (ഹൃദയങ്ങള്‍)
أَكْبَرُۚ
X
കൂടുതല്‍ ഭീകരം
قَدْ بَيَّنَّا
X
നാം വിവരിച്ചു തന്നിരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الْآيَاتِۖ
X
തെളിവുകള്‍
إِن كُنتُمْ تَعْقِلُونَ
X
നിങ്ങള്‍ ആലോചിച്ചറിയുന്നവരെങ്കില്‍
﴿3:118﴾ وَلَأُضِلَّنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരെ വഴിപിഴപ്പിക്കും
وَلَأُمَنِّيَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരെ വ്യാമോഹിപ്പിക്കും
وَلَآمُرَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരോട് കല്‍പിക്കും
فَلَيُبَتِّكُنَّ
X
അങ്ങനെ അവര്‍ മുറിക്കുകതന്നെ ചെയ്യും
آذَانَ
X
കാതുകള്‍
الْأَنْعَامِ
X
കാലികളുടെ
وَلَآمُرَنَّهُمْ
X
തീര്‍ച്ചയായും ഞാന്‍ അവരോട് കല്‍പിക്കും
فَلَيُغَيِّرُنَّ
X
അങ്ങനെ അവര്‍ മാറ്റം വരുത്തുകതന്നെ ചെയ്യും (വികൃതമാക്കും)
خَلْقَ اللَّهِۚ
X
അല്ലാഹുവിന്റെ സൃഷ്ടി(കളെ)യെ
وَمَن يَتَّخِذِ
X
വരിക്കുന്നവന്‍, സ്വീകരിക്കുന്നവന്‍
الشَّيْطَانَ
X
പിശാചിനെ
وَلِيًّا
X
രക്ഷകനായി, കൈകാര്യകര്‍ത്താവായി
مِّن دُونِ اللَّهِ
X
അല്ലാഹുവിനെ വിട്ടു
فَقَدْ خَسِرَ
X
അവന്‍ നഷ്ടത്തിലായിരിക്കുന്നു
خُسْرَانًا
X
നഷ്ടത്തിലാകല്‍
مُّبِينًا
X
വ്യക്തമായ
﴿4:119﴾ فَأَمَّا الَّذِينَ آمَنُوا
X
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍ ചെയ്തവരും
فَيُوَفِّيهِمْ
X
അവന്‍ അവര്‍ക്ക് പൂര്‍ണമായി നല്‍കും
أُجُورَهُمْ
X
അവരുടെ പ്രതിഫലം
وَيَزِيدُهُم
X
അവന്‍ അവര്‍ക്ക് വര്‍ദ്ധിപ്പിച്ചുകൊടുക്കും
مِّن فَضْلِهِۖ
X
അവന്റെ ഔദാര്യത്തില്‍ നിന്ന്
وَأَمَّا الَّذِينَ اسْتَنكَفُوا
X
എന്നാല്‍ വൈമനസ്യം കാണിച്ചവര്‍
وَاسْتَكْبَرُوا
X
അവര്‍ അഹന്ത നടിക്കുകയും
فَيُعَذِّبُهُمْ
X
അവരെ അവന്‍ ശിക്ഷിക്കും
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
وَلَا يَجِدُونَ
X
അവര്‍ കണ്ടെത്തുകയില്ല
لَهُم
X
അവര്‍ക്ക്
مِّن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
وَلِيًّا
X
ഒരു രക്ഷകനെ
وَلَا نَصِيرًا
X
ഒരു സഹായിയെയും
﴿4:173﴾ وَأَنذِرْ
X
നീ മുന്നറിയിപ്പ് നല്‍കുക
بِهِ
X
ഇതുമുഖേന
الَّذِينَ يَخَافُونَ
X
ഭയപ്പെടുന്നവര്‍ക്ക്
أَن يُحْشَرُوا
X
അവര്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന്
إِلَىٰ رَبِّهِمْۙ
X
തങ്ങളുടെ നാഥനിലേക്ക്
لَيْسَ
X
ഇല്ല
لَهُم
X
അവര്‍ക്ക്
مِّن دُونِهِ
X
അവനെക്കൂടാതെ
وَلِيٌّ
X
ഒരു രക്ഷകനും
وَلَا شَفِيعٌ
X
ഒരു ശിപാര്‍ശകനും ഇല്ല
لَّعَلَّهُمْ يَتَّقُونَ
X
അവര്‍ സൂക്ഷ്മതയുള്ളവരായേക്കാം
﴿6:51﴾ إِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
لَتَأْتُونَ
X
നിങ്ങള്‍ സമീപിക്കുന്നു
الرِّجَالَ
X
പുരുഷന്‍മാരെ
شَهْوَةً
X
ഭോഗേച്ഛയോടെ
مِّن دُونِ النِّسَاءِۚ
X
സ്ത്രീകളെ വിട്ട്
بَلْ
X
അല്ല
أَنتُمْ
X
നിങ്ങള്‍
قَوْمٌ
X
ഒരു ജനതയാകുന്നു
مُّسْرِفُونَ
X
അതിര് വിട്ട് പ്രവര്‍ത്തിക്കുന്നവരായ
﴿7:81﴾ اتَّخَذُوا
X
അവര്‍ സ്വീകരിച്ചിരിക്കുന്നു
أَحْبَارَهُمْ
X
തങ്ങളുടെ പണ്ഡിതന്മാരെ
وَرُهْبَانَهُمْ
X
പുരോഹിതന്മാരെയും
أَرْبَابًا
X
ദൈവങ്ങളായി
مِّن دُونِ اللَّهِ
X
അല്ലാഹുവിന്നു പുറമെ
وَالْمَسِيحَ
X
മസീഹിനെയും
ابْنَ مَرْيَمَ
X
മറിയമിന്റെ മകനായ
وَمَا أُمِرُوا
X
ഇവര്‍ കല്‍പിക്കപ്പെട്ടിരുന്നില്ല
إِلَّا لِيَعْبُدُوا
X
വഴിപ്പെടാനല്ലാതെ
إِلَٰهًا وَاحِدًاۖ
X
ഒരേയൊരു ദൈവത്തിന്ന്
لَّا إِلَٰهَ
X
ദൈവമില്ല
إِلَّا هُوَۚ
X
അവനല്ലാതെ
سُبْحَانَهُ
X
അവന്‍ എത്രയോ പരിശുദ്ധന്‍
عَمَّا يُشْرِكُونَ
X
അവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നൊക്കെ
﴿9:31﴾ إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَهُ
X
അവനു മാത്രമാണ്
مُلْكُ
X
ആധിപത്യം
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِۖ
X
ഭൂമിയുടെയും
يُحْيِي
X
അവന്‍ ജീവിപ്പിക്കുന്നു
وَيُمِيتُۚ
X
അവന്‍ മരിപ്പിക്കുകയും ചെയ്യുന്നു
وَمَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن دُونِ اللَّهِ
X
അല്ലാഹുവിനു പുറമെ
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
സഹായിയും
﴿9:116﴾ أَمْ يَقُولُونَ
X
അതല്ല, അവര്‍ പറയുന്നുവോ
افْتَرَاهُۖ
X
ഇത് പ്രവാചകന്‍ കെട്ടിച്ചമച്ചതാണെന്ന്
قُلْ
X
നീ പറയുക
فَأْتُوا
X
എങ്കില്‍ നിങ്ങള്‍ കൊണ്ട് വരിക
بِسُورَةٍ
X
ഒരദ്ധ്യായം
مِّثْلِهِ
X
അതിന് സമാനമായ
وَادْعُوا
X
നിങ്ങള്‍ വിളിച്ചുകൊള്ളുക
مَنِ اسْتَطَعْتُم
X
നിങ്ങള്‍ക്ക് കഴിയുന്നവരെയൊക്കെ
مِّن دُونِ اللَّهِ
X
അല്ലാഹുവെ കൂടാതെ
إِن كُنتُمْ
X
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
X
സത്യവാന്മാര്‍
﴿10:38﴾ أَمْ يَقُولُونَ
X
അതല്ല, അവര്‍ വാദിക്കുന്നുവോ
افْتَرَاهُۖ
X
ഇത് അദ്ദേഹം കെട്ടിച്ചമച്ചു
قُلْ
X
നീ പറയുക
فَأْتُوا
X
എങ്കില്‍ നിങ്ങള്‍ കൊണ്ടുവരിക
بِعَشْرِ سُوَرٍ
X
പത്ത് അധ്യായങ്ങള്‍
مِّثْلِهِ
X
ഇത്പോലുള്ള
مُفْتَرَيَاتٍ
X
കെട്ടിച്ചമച്ച
وَادْعُوا
X
നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക
مَنِ اسْتَطَعْتُم
X
നിങ്ങള്‍ക്ക് കഴിയുന്നവരെ
مِّن دُونِ اللَّهِ
X
അല്ലാഹുവിന്ന് പുറമെ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യവാന്‍മാര്‍
﴿11:13﴾ أُولَٰئِكَ
X
അവര്‍
لَمْ يَكُونُوا
X
അവര്‍ ആയിട്ടില്ല
مُعْجِزِينَ
X
(അല്ലാഹുവിനെ) തോല്‍പിക്കുന്നവര്‍
فِي الْأَرْضِ
X
ഭൂമിയില്‍
وَمَا كَانَ لَهُم
X
അവര്‍ക്ക് ഉണ്ടാവില്ല
مِّن دُونِ اللَّهِ
X
അല്ലാഹുവല്ലാതെ
مِنْ أَوْلِيَاءَۘ
X
രക്ഷകര്‍
يُضَاعَفُ
X
ഇരട്ടിയാക്കപ്പെടും
لَهُمُ
X
അവര്‍ക്ക്
الْعَذَابُۚ
X
ശിക്ഷ
مَا كَانُوا يَسْتَطِيعُونَ
X
അവര്‍ക്ക് കഴിഞ്ഞിരുന്നില്ല
السَّمْعَ
X
കേള്‍ക്കാന്‍
وَمَا كَانُوا
X
അവരായിരുന്നില്ല
يُبْصِرُونَ
X
അവര്‍ കാണുന്നു
﴿11:20﴾ وَلَا تَرْكَنُوا
X
നിങ്ങള്‍ ചായരുത്
إِلَى الَّذِينَ ظَلَمُوا
X
അതിക്രമം കാണിച്ചവരുടെ ഭാഗത്തേക്ക്
فَتَمَسَّكُمُ
X
അങ്ങനെ ചെയ്താല്‍,നിങ്ങളെ പിടികൂടും
النَّارُ
X
നരകം
وَمَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن دُونِ اللَّهِ
X
അല്ലാഹുവിനെ കൂടാതെ
مِنْ أَوْلِيَاءَ
X
രക്ഷകരാരും
ثُمَّ
X
പിന്നീട്
لَا تُنصَرُونَ
X
നിങ്ങള്‍ക്കൊരു സഹായവും ലഭിക്കുകയില്ല
﴿11:113﴾ لَهُ
X
അവനുണ്ട് (മനുഷ്യനുണ്ട്)
مُعَقِّبَاتٌ
X
തുടരെത്തുടരെ വരുന്ന മേല്‍നോട്ടക്കാര്‍
مِّن بَيْنِ يَدَيْهِ
X
അവന്റെ മുന്നിലും
وَمِنْ خَلْفِهِ
X
അവന്റെ പിന്നിലും
يَحْفَظُونَهُ
X
അവര്‍ അവനെ സൂക്ഷിച്ചുകൊണ്ടിരിക്കുന്നു
مِنْ أَمْرِ اللَّهِۗ
X
അല്ലാഹുവിന്റെ കല്‍പന പ്രകാരം
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَا يُغَيِّرُ
X
മാറ്റം വരുത്തുകയില്ല
مَا بِقَوْمٍ
X
ഒരു ജനതയുടെയും അവസ്ഥയില്‍
حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْۗ
X
അവര്‍ സ്വയം മാറ്റുന്നത് വരെ
وَإِذَا
X
തങ്ങളുടെ സ്ഥിതി
أَرَادَ
X
ഉദ്ദേശിച്ചാല്‍
اللَّهُ
X
അല്ലാഹു
بِقَوْمٍ
X
ഒരു ജനതക്ക്
سُوءًا
X
വല്ല ദുരിതവും
فَلَا مَرَدَّ
X
തടുക്കാനാവില്ല
لَهُۚ
X
അതിനെ
وَمَا لَهُم
X
അവര്‍ക്കില്ല
مِّن دُونِهِ
X
അവനെകൂടാതെ
مِن وَالٍ
X
രക്ഷകന്‍
﴿13:11﴾ قُلْ
X
ചോദിക്കുക
مَن
X
ആരാണ്
رَّبُّ
X
നാഥന്‍
السَّمَاوَاتِ
X
ആകാശങ്ങളുടെ
وَالْأَرْضِ
X
ഭൂമിയുടെയും
قُلِ
X
പറയുക
اللَّهُۚ
X
അല്ലാഹുവാണ്
قُلْ
X
ചോദിക്കുക
أَفَاتَّخَذْتُم
X
നിങ്ങള്‍ സ്വീകരിച്ചിരിക്കുകയാണോ
مِّن دُونِهِ
X
അവനെകൂടാതെ
أَوْلِيَاءَ
X
രക്ഷാധികാരികളെ
لَا يَمْلِكُونَ
X
അവര്‍ ഉടമപ്പെടുത്തുന്നില്ല
لِأَنفُسِهِمْ
X
തങ്ങള്‍ക്കുപോലും
نَفْعًا
X
ഉപകാരം
وَلَا ضَرًّاۚ
X
ഉപദ്രവവും ഇല്ല
قُلْ
X
ചോദിക്കുക
هَلْ يَسْتَوِي
X
സമമാണോ
الْأَعْمَىٰ
X
അന്ധനും
وَالْبَصِيرُ
X
കാഴ്ചയുള്ളവനും
أَمْ
X
അതല്ല
هَلْ تَسْتَوِي
X
സമമാകുമോ
الظُّلُمَاتُ
X
ഇരുട്ടുകള്‍
وَالنُّورُۗ
X
വെളിച്ചവും
أَمْ
X
അതല്ല
جَعَلُوا
X
അവര്‍ ഉണ്ടാക്കി(യോ)
لِلَّهِ
X
അല്ലാഹുവിന്
شُرَكَاءَ
X
പങ്കാളികളെ
خَلَقُوا
X
അവര്‍ സൃഷ്ടിച്ചു
كَخَلْقِهِ
X
അല്ലാഹു സൃഷ്ടിച്ചതുപോലെ
فَتَشَابَهَ
X
അങ്ങനെ തിരിച്ചറിയാതായി
الْخَلْقُ
X
സൃഷ്ടി
عَلَيْهِمْۚ
X
അവര്‍ക്ക്
قُلِ
X
പറയുക
اللَّهُ
X
അല്ലാഹുവാണ്
خَالِقُ
X
സ്രഷ്ടാവ്
كُلِّ شَيْءٍ
X
എല്ലാ വസ്തുക്കളുടെയും
وَهُوَ
X
അവന്‍
الْوَاحِدُ
X
ഏകനാണ്
الْقَهَّارُ
X
എല്ലാറ്റിനെയും അതിജീവിക്കുന്നവനുമാണ്
﴿13:16﴾ قُلِ
X
പറയുക
ادْعُوا
X
നിങ്ങള്‍ വിളി(ച്ചുനോ)ക്കുക
الَّذِينَ زَعَمْتُم
X
നിങ്ങള്‍ വാദിക്കുന്നവരെ
مِّن دُونِهِ
X
അവനെക്കൂടാതെ
فَلَا يَمْلِكُونَ
X
എന്നാല്‍ അവര്‍ ഉടമപ്പെടുത്തുന്നില്ല(കഴിയുകയില്ല)
كَشْفَ
X
ദൂരീകരിക്കാന്‍
الضُّرِّ
X
ദുരിതം
عَنكُمْ
X
നിങ്ങളില്‍നിന്ന്
وَلَا تَحْوِيلًا
X
തട്ടിമാറ്റാനും കഴിയില്ല
﴿17:56﴾ قُلِ
X
നീ പറയുക
اللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറെ അറിയുന്നവനാണ്
بِمَا لَبِثُواۖ
X
അവര്‍ താമസിച്ചതിനെ കുറിച്ച്
لَهُ
X
അവന്നാണ്
غَيْبُ
X
അദൃശ്യ ജ്ഞാനം
السَّمَاوَاتِ
X
ആകാശങ്ങളിലെ
وَالْأَرْضِۖ
X
ഭൂമിയിലെയും
أَبْصِرْ بِهِ
X
അവനെത്ര നന്നായി കാണുന്നവന്‍
وَأَسْمِعْۚ
X
അവനെത്ര നന്നായി കേള്‍ക്കുന്നവന്‍
مَا لَهُم
X
അവര്‍ക്കില്ല
مِّن دُونِهِ
X
അവനു പുറമെ
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا يُشْرِكُ
X
അവന്‍ പങ്കാളിയാക്കുന്നതല്ല
فِي حُكْمِهِ
X
അവന്റെ തീരുമാനത്തില്‍ (വിധിയില്‍)
أَحَدًا
X
ഒരുത്തനെയും
﴿18:26﴾ حَتَّىٰ إِذَا بَلَغَ
X
അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍
مَطْلِعَ
X
ഉദയ സ്ഥാനത്ത്
الشَّمْسِ
X
സൂര്യന്റെ
وَجَدَهَا
X
അദ്ദേഹം അതിനെ കണ്ടു
تَطْلُعُ
X
അത് ഉദിക്കുന്നു
عَلَىٰ قَوْمٍ
X
ഒരു ജനതയുടെ മേല്‍
لَّمْ نَجْعَل
X
നാം ഉണ്ടാക്കിക്കൊടുത്തിട്ടില്ല
لَّهُم
X
അവര്‍ക്ക്
مِّن دُونِهَا
X
അതിന്റെ പിന്നില്‍
سِتْرًا
X
ഒരു മറയും
﴿18:90﴾ وَمَن يَقُلْ
X
ഒരുത്തന്‍ പറഞ്ഞാല്‍
مِنْهُمْ
X
അവരില്‍ നിന്ന്
إِنِّي
X
തീര്‍ച്ചയായും ഞാന്‍
إِلَٰهٌ
X
ദൈവമാണ്
مِّن دُونِهِ
X
അല്ലാഹുവിനു പുറമെ
فَذَٰلِكَ
X
അപ്പോഴവന്‍
نَجْزِيهِ
X
നാം അവന് പ്രതിഫലം നല്‍കും
جَهَنَّمَۚ
X
നരക ശിക്ഷ
كَذَٰلِكَ
X
അപ്രകാരം
نَجْزِي
X
നാം പ്രതിഫലം നല്‍കുന്നു
الظَّالِمِينَ
X
അക്രമികള്‍ക്ക്
﴿21:29﴾ أَمْ لَهُمْ
X
അതോ അവര്‍ക്കുണ്ടോ
آلِهَةٌ
X
ദൈവങ്ങള്‍
تَمْنَعُهُم
X
അവരെ രക്ഷിക്കുന്ന
مِّن دُونِنَاۚ
X
നമ്മെക്കൂടാതെ
لَا يَسْتَطِيعُونَ
X
അവര്‍ക്ക് സാധ്യമല്ല
نَصْرَ
X
സഹായിക്കാന്‍
أَنفُسِهِمْ
X
തങ്ങളെത്തന്നെ
وَلَا هُم
X
അവരല്ല
مِّنَّا
X
നമ്മില്‍നിന്ന്
يُصْحَبُونَ
X
അവര്‍ തുണക്കപ്പെടുന്നു
﴿21:43﴾ بَلْ
X
എന്നാല്‍
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
فِي غَمْرَةٍ
X
അശ്രദ്ധയിലാണ്
مِّنْ هَٰذَا
X
ഇതിനെപ്പറ്റി
وَلَهُمْ
X
അവര്‍ക്കുണ്ട്
أَعْمَالٌ
X
ജോലികള്‍
مِّن دُونِ ذَٰلِكَ
X
അത് കൂടാതെയുള്ള
هُمْ
X
അവര്‍
لَهَا
X
അത്
عَامِلُونَ
X
ചെയ്തുകൊണ്ടിരിക്കുന്നവരാണ്
﴿23:63﴾ أَئِنَّكُمْ لَتَأْتُونَ
X
നിങ്ങള്‍ സമീപിക്കുകയാണോ
الرِّجَالَ
X
പുരുഷന്‍മാരെ
شَهْوَةً
X
വികാരശമനത്തിന്
مِّن دُونِ النِّسَاءِۚ
X
സ്ത്രീകളെ വെടിഞ്ഞു കൊണ്ട്
بَلْ
X
അല്ല
أَنتُمْ
X
നിങ്ങള്‍
قَوْمٌ
X
ഒരു ജനതയാകുന്നു
تَجْهَلُونَ
X
അവിവേകികളായ
﴿27:55﴾ وَمَا أَنتُم
X
നിങ്ങളല്ല
بِمُعْجِزِينَ
X
(അവനെ) തോല്‍പിക്കുന്നവര്‍
فِي الْأَرْضِ
X
ഭൂമിയില്‍
وَلَا فِي السَّمَاءِۖ
X
ആകാശത്തിലുമല്ല
وَمَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن دُونِ اللَّهِ
X
അല്ലാഹുവെ കൂടാതെ
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയുമില്ല
﴿29:22﴾ وَقَالَ
X
അദ്ദേഹം പറഞ്ഞു
إِنَّمَا اتَّخَذْتُم
X
നിശ്ചയം നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നു
مِّن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
أَوْثَانًا
X
ചില വിഗ്രഹങ്ങളെ
مَّوَدَّةَ
X
സ്നേഹം കാരണം
بَيْنِكُمْ
X
നിങ്ങള്‍ക്കിടയിലുള്ള
فِي الْحَيَاةِ الدُّنْيَاۖ
X
ഇഹലോക ജീവിതത്തില്‍
ثُمَّ
X
പിന്നെ
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يَكْفُرُ
X
തള്ളിപ്പറയും
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
بِبَعْضٍ
X
മറ്റു ചിലരെ
وَيَلْعَنُ
X
ശപിക്കുകയും ചെയ്യും
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
بَعْضًا
X
ചിലരെ
وَمَأْوَاكُمُ
X
നിങ്ങളുടെ താവളം
النَّارُ
X
നരകത്തീയാണ്
وَمَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن نَّاصِرِينَ
X
ഒരു സഹായിയും
﴿29:25﴾ اللَّهُ
X
അല്ലാഹു
الَّذِي
X
യാതൊരുവനാണ്
خَلَقَ
X
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവയ്ക്കിടയിലുള്ളതിനെയും
فِي سِتَّةِ أَيَّامٍ
X
ആറു ദിവസങ്ങളില്‍
ثُمَّ
X
പിന്നെ
اسْتَوَىٰ
X
അവന്‍ അസ്ഥനായി, ഉപവിഷ്ടനായി
عَلَى الْعَرْشِۖ
X
സിംഹാസനത്തില്‍
مَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن دُونِهِ
X
അവനു പുറമെ
مِن وَلِيٍّ
X
ഒരു രക്ഷകന്‍
وَلَا شَفِيعٍۚ
X
ഒരു ശുപാര്‍ശകനുമില്ല
أَفَلَا تَتَذَكَّرُونَ
X
നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ
﴿32:4﴾ قُلْ
X
പറയുക
مَن ذَا الَّذِي يَعْصِمُكُم
X
നിങ്ങളെ രക്ഷിക്കാനാരുണ്ട്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
إِنْ أَرَادَ
X
അവന്‍ വരുത്താനുദ്ദേശിച്ചാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
سُوءًا
X
വല്ലദോഷവും
أَوْ أَرَادَ بِكُمْ
X
അല്ലെങ്കില്‍ നിങ്ങള്‍ക്ക് വരുത്താനുദ്ദേശിച്ചാല്‍
رَحْمَةًۚ
X
വല്ല കാരുണ്യവും
وَلَا يَجِدُونَ لَهُم
X
അവര്‍ക്ക് കണ്ടെത്താനാവുകയില്ല
مِّن دُونِ اللَّهِ
X
അല്ലാഹുവെ കൂടാതെ
وَلِيًّا
X
ഒരു രക്ഷകനെയും
وَلَا نَصِيرًا
X
ഒരു സഹായിയെയും
﴿33:17﴾ قُلِ
X
നീ പറയുക
ادْعُوا
X
നിങ്ങള്‍ പ്രാര്‍ഥിച്ചുനോക്കുക
الَّذِينَ زَعَمْتُم
X
നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരിക്കുന്നവരോട്
مِّن دُونِ اللَّهِۖ
X
അല്ലാഹുവെ കൂടാതെ
لَا يَمْلِكُونَ
X
അവര്‍ ഉടമപ്പെടുത്തുന്നില്ല
مِثْقَالَ ذَرَّةٍ
X
ഒരണുവിന്റെ തൂക്കം
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
وَلَا فِي الْأَرْضِ
X
ഭൂമിയിലും
وَمَا لَهُمْ
X
അവര്‍ക്കില്ല
فِيهِمَا
X
അവ രണ്ടിലും
مِن شِرْكٍ
X
ഒരു പങ്കും
وَمَا لَهُ
X
അവന്(അല്ലാഹുവിന്) ഇല്ല
مِنْهُم
X
അവരില്‍
مِّن ظَهِيرٍ
X
ഒരു സഹായിയും
﴿34:22﴾ فَاعْبُدُوا
X
എന്നാല്‍ നിങ്ങള്‍ വഴിപ്പെട്ടുകൊള്ളുന്നു
مَا شِئْتُم
X
നിങ്ങള്‍ ഉദ്ദേശിച്ചതിന്ന്
مِّن دُونِهِۗ
X
അവനെക്കൂടാതെ
قُلْ
X
നീ പറയുക
إِنَّ الْخَاسِرِينَ
X
തീര്‍ച്ചയായും തുലഞ്ഞവര്‍
الَّذِينَ خَسِرُوا
X
നഷ്ടപ്പെടുത്തിയവരാകുന്നു
أَنفُسَهُمْ
X
സ്വദേഹങ്ങളെ
وَأَهْلِيهِمْ
X
തങ്ങളുടെ കുടുംബക്കാരെയും
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
أَلَا
X
അറിയുക
ذَٰلِكَ
X
അത്
هُوَ
X
അത് തന്നെയാണ്
الْخُسْرَانُ
X
നഷ്ടം
الْمُبِينُ
X
വ്യക്തമായ
﴿39:15﴾ وَمَا أَنتُم
X
നിങ്ങളല്ല
بِمُعْجِزِينَ
X
(അല്ലാഹുവിനെ)തോല്‍പിക്കുന്നവര്‍
فِي الْأَرْضِۖ
X
ഈ ഭൂമിയില്‍
وَمَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
مِن وَلِيٍّ
X
ഒരു രക്ഷകനും
وَلَا نَصِيرٍ
X
ഒരു സഹായിയും
﴿42:31﴾ وَمَا كَانَ لَهُم
X
അവര്‍ക്കുണ്ടാവുകയില്ല
مِّنْ أَوْلِيَاءَ
X
രക്ഷാധികാരികളാരും
يَنصُرُونَهُم
X
തങ്ങളെ തുണക്കുന്ന
مِّن دُونِ اللَّهِۗ
X
അല്ലാഹുവെക്കുടാതെ
وَمَن يُضْلِلِ
X
ഒരുവനെ ദുര്‍മാര്‍ഗത്തിലാക്കിയാല്‍
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
പിന്നെ അവന്നില്ല
مِن سَبِيلٍ
X
ഒരു (രക്ഷാ)മാര്‍ഗവും
﴿42:46﴾ أَمَّنْ هَٰذَا
X
അതല്ല, ആരാണ്?
الَّذِي
X
ഇവന്‍
هُوَ جُندٌ
X
സൈനികനായിട്ടുള്ള
لَّكُمْ
X
നിങ്ങള്‍ക്ക്
يَنصُرُكُم
X
നിങ്ങളെ സഹായിക്കുന്ന
مِّن دُونِ
X
കൂടാതെ
الرَّحْمَٰنِۚ
X
പരമകാരുണികനെ
إِنِ الْكَافِرُونَ
X
സത്യനിഷേധികളല്ല
إِلَّا فِي غُرُورٍ
X
വഞ്ചനയിലല്ലാതെ
﴿67:20﴾ مِّمَّا خَطِيئَاتِهِمْ
X
തങ്ങളുടെ തെറ്റുകളാല്‍
أُغْرِقُوا
X
അവര്‍ മുക്കി നശിപ്പിക്കപ്പെട്ടു
فَأُدْخِلُوا
X
പിന്നെ അവര്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു
نَارًا
X
നരകത്തില്‍
فَلَمْ يَجِدُوا
X
അപ്പോള്‍ അവര്‍ കണ്ടെത്തിയില്ല
لَهُم
X
അവര്‍ക്ക്
مِّن دُونِ اللَّهِ
X
അല്ലാഹുവെ കൂടാതെ
أَنصَارًا
X
സഹായികളെ
﴿71:25﴾