Repeated Words in Quran

< >
Total Found : 40
أَفَتَطْمَعُونَ
X
നിങ്ങള്‍ ഇനിയും മോഹിക്കുന്നുവോ
أَن يُؤْمِنُوا
X
അവര്‍ വിശ്വസിക്കുമെന്ന്
لَكُمْ
X
നിങ്ങള്‍ക്ക് വേണ്ടി
وَقَدْ كَانَ
X
ആയിരിക്കെ
فَرِيقٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍
يَسْمَعُونَ
X
അവര്‍ കേള്‍ക്കുന്നു
كَلَامَ اللَّهِ
X
ദൈവവചനം
ثُمَّ
X
പിന്നെ
يُحَرِّفُونَهُ
X
അവരതിനെ മാറ്റിമറിക്കുന്നു
مِن بَعْدِ مَا عَقَلُوهُ
X
അവര്‍ അതിനെ നന്നായി ഗ്രഹിച്ചതിന് ശേഷം
وَهُمْ يَعْلَمُونَ
X
അവരറിയുന്നവരായിരിക്കെ
﴿2:75﴾ رَبَّنَا
X
ഞങ്ങളുടെ നാഥാ
وَابْعَثْ
X
നീ നിയോഗിക്കുകയും ചെയ്യേണമേ
فِيهِمْ
X
അവരില്‍
رَسُولًا
X
ഒരു ദൂതനെ
مِّنْهُمْ
X
അവരില്‍നിന്ന്
يَتْلُو
X
അദ്ദേഹം ഓതിക്കൊടുക്കും
عَلَيْهِمْ
X
അവര്‍ക്ക്
آيَاتِكَ
X
നിന്റെ വചനങ്ങള്‍
وَيُعَلِّمُهُمُ
X
അവരെ പഠിപ്പിക്കുകയും ചെയ്യും
الْكِتَابَ
X
വേദം
وَالْحِكْمَةَ
X
വിജ്ഞാനവും
وَيُزَكِّيهِمْۚ
X
അവരെ സംസ്കരിക്കുകയും ചെയ്യും
إِنَّكَ أَنتَ
X
നിശ്ചയം നീ തന്നെയാകുന്നു
الْعَزِيزُ
X
പ്രതാപി
الْحَكِيمُ
X
യുക്തിജ്ഞനും
﴿2:129﴾ قُولُوا
X
നിങ്ങള്‍ പറയുക
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
إِلَيْنَا
X
ഞങ്ങള്‍ക്ക്
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
إِلَىٰ إِبْرَاهِيمَ
X
ഇബ്റാഹീമിന്ന്
وَإِسْمَاعِيلَ
X
ഇസ്മാഈലിനും
وَإِسْحَاقَ
X
ഇസ്ഹാഖിനും
وَيَعْقُوبَ
X
യഅ്ഖൂബിനും
وَالْأَسْبَاطِ
X
സന്താനങ്ങള്‍ക്കും
وَمَا أُوتِيَ
X
നല്‍കപ്പെട്ടതിലും
مُوسَىٰ
X
മൂസാക്ക്
وَعِيسَىٰ
X
ഈസാക്കും
وَمَا أُوتِيَ
X
നല്‍കപ്പെട്ടതിലും
النَّبِيُّونَ
X
പ്രവാചകന്‍മാര്‍ക്ക്
مِن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
لَا نُفَرِّقُ
X
ഞങ്ങള്‍ വിവേചനം കല്‍പിക്കുന്നില്ല
بَيْنَ أَحَدٍ
X
ഒരാള്‍ക്കിടയിലും
مِّنْهُمْ
X
അവരിലെ
وَنَحْنُ
X
ഞങ്ങളാവട്ടെ
لَهُ
X
അവന്ന്
مُسْلِمُونَ
X
കീഴ്പെട്ടുകഴിയുന്നവരാണ്
﴿2:136﴾ الَّذِينَ
X
ഒരു കൂട്ടര്‍
آتَيْنَاهُمُ
X
നാം അവര്‍ക്ക് നല്‍കിയിരിക്കുന്നു
الْكِتَابَ
X
വേദഗ്രന്ഥം
يَعْرِفُونَهُ
X
അവരദ്ദേഹത്തെ അറിയുന്നു
كَمَا يَعْرِفُونَ
X
അവരറിയുന്നത് പോലെ
أَبْنَاءَهُمْۖ
X
അവരുടെ മക്കളെ
وَإِنَّ فَرِيقًا
X
തീര്‍ച്ചയായും ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍പെട്ട
لَيَكْتُمُونَ
X
മറച്ചുവെക്കുന്നു
الْحَقَّ
X
സത്യത്തെ
وَهُمْ
X
അവര്‍
يَعْلَمُونَ
X
അറിയുന്നു
﴿2:146﴾ أَلَمْ تَرَ
X
നീ അറിഞ്ഞുവോ
إِلَى الْمَلَإِ
X
പ്രമാണിമാരെപറ്റി
مِن بَنِي إِسْرَائِيلَ
X
ഇസ്രായില്‍ സന്തതികളില്‍പെട്ട
مِن بَعْدِ مُوسَىٰ
X
മൂസാക്ക് ശേഷമുള്ള
إِذْ قَالُوا
X
അവര്‍ പറഞ്ഞ സന്ദര്‍ഭം
لِنَبِيٍّ لَّهُمُ
X
അവര്‍ക്കുള്ള പ്രവാചകനോട്
ابْعَثْ لَنَا
X
നീ ഞങ്ങള്‍ക്ക് നിയോഗിച്ചുതരിക
مَلِكًا
X
ഒരു രാജാവിനെ
نُّقَاتِلْ
X
ഞങ്ങള്‍ യുദ്ധം ചെയ്യാം
فِي سَبِيلِ اللَّهِۖ
X
ദൈവമാര്‍ഗത്തില്‍
قَالَ
X
അദ്ദേഹം പറഞ്ഞു
هَلْ عَسَيْتُمْ
X
നിങ്ങളായേക്കുമോ
إِن كُتِبَ عَلَيْكُمُ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയാല്‍
الْقِتَالُ
X
യുദ്ധം
أَلَّا تُقَاتِلُواۖ
X
നിങ്ങള്‍ യുദ്ധം ചെയ്യാതെ
قَالُوا
X
അവര്‍ പറഞ്ഞു
وَمَا لَنَا
X
ഞങ്ങള്‍ക്കെന്താണ്
أَلَّا نُقَاتِلَ
X
യുദ്ധം ചെയ്യാതിരിക്കാന്‍
فِي سَبِيلِ اللَّهِ
X
ദൈവമാര്‍ഗത്തില്‍
وَقَدْ أُخْرِجْنَا
X
ഞങ്ങള്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِنَا
X
ഞങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
وَأَبْنَائِنَاۖ
X
ഞങ്ങളുടെ സന്തതികളുടെ അടുത്ത് നിന്നും
فَلَمَّا كُتِبَ عَلَيْهِمُ
X
അവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
الْقِتَالُ
X
യുദ്ധം
تَوَلَّوْا
X
അവര്‍ പിന്തിരിഞ്ഞു
إِلَّا قَلِيلًا مِّنْهُمْۗ
X
അവരില്‍ കുറച്ച് പേരൊഴികെ
وَاللَّهُ عَلِيمٌ
X
അല്ലാഹു അറിയുന്നവനാണ്
بِالظَّالِمِينَ
X
അക്രമികളെപറ്റി
﴿2:246﴾ فَلَمَّا فَصَلَ
X
അങ്ങനെ പുറപ്പെട്ടപ്പോള്‍
طَالُوتُ
X
താലുത്ത്
بِالْجُنُودِ
X
പട്ടാളവുമായി
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
مُبْتَلِيكُم
X
നിങ്ങളെ പരീക്ഷിക്കുന്നതാണ്
بِنَهَرٍ
X
ഒരു നദികൊണ്ട്
فَمَن شَرِبَ
X
അപ്പോള്‍ ആര്‍ കുടിക്കുന്നുവോ
مِنْهُ
X
അതില്‍ നിന്ന്
فَلَيْسَ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനല്ല
وَمَن لَّمْ يَطْعَمْهُ
X
അത് രുചിച്ചു നോക്കാത്തവന്‍
فَإِنَّهُ مِنِّي
X
അവന്‍ എന്നില്‍ പെട്ടവനാണ്
إِلَّا مَنِ اغْتَرَفَ
X
കോരിയെടുത്തവന്‍ ഒഴികെ
غُرْفَةً
X
ഒരു കോരല്‍
بِيَدِهِۚ
X
തന്റെ കൈകൊണ്ട്
فَشَرِبُوا مِنْهُ
X
അവരതില്‍ നിന്ന് കുടിച്ചു
إِلَّا قَلِيلًا
X
ചുരുക്കം ചിലരൊഴികെ
مِّنْهُمْۚ
X
അവരില്‍ നിന്ന്
فَلَمَّا جَاوَزَهُ
X
അത് മുറിച്ചു കടന്നപ്പോള്‍
هُوَ
X
അദ്ദേഹവും
وَالَّذِينَ آمَنُوا
X
വിശ്വസിച്ചവരും
مَعَهُ
X
അദ്ദേഹത്തോടൊപ്പം
قَالُوا
X
അവര്‍ പറഞ്ഞു
لَا طَاقَةَ لَنَا
X
ഞങ്ങള്‍ക്ക് കഴിവില്ല
الْيَوْمَ
X
ഇന്ന്
بِجَالُوتَ
X
ജാലൂത്തിനോട്(എതിരിടാന്‍)
وَجُنُودِهِۚ
X
അവന്റെ സൈന്യത്തോടും
قَالَ
X
പറഞ്ഞു
الَّذِينَ يَظُنُّونَ
X
വിചാരിക്കുന്നവര്‍
أَنَّهُم
X
അവരാണെന്ന്
مُّلَاقُو
X
കണ്ടുമുട്ടുന്നവര്‍
اللَّهِ
X
അല്ലാഹുവിനെ
كَم مِّن فِئَةٍ
X
എത്ര സംഘങ്ങളാണ്
قَلِيلَةٍ
X
എണ്ണക്കുറവുള്ള
غَلَبَتْ
X
ജയിച്ചടക്കിയത്
فِئَةً كَثِيرَةً
X
വന്‍സംഘങ്ങളെ
بِإِذْنِ اللَّهِۗ
X
ദൈവാനുമതിയോടെ
وَاللَّهُ
X
അല്ലാഹു
مَعَ الصَّابِرِينَ
X
ക്ഷമാലുക്കളോടൊപ്പമാണ്
﴿2:249﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരെ
نَصِيبًا
X
ഒരു വിഹിതം
مِّنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍ നിന്ന്
يُدْعَوْنَ
X
അവര്‍ വിളിക്കപ്പെടുന്നു
إِلَىٰ كِتَابِ
X
വേദഗ്രന്ഥത്തിലേക്ക്
اللَّهِ
X
അല്ലാഹുവിന്റെ
لِيَحْكُمَ
X
വിധികല്‍പിക്കാന്‍, തീര്‍പ്പുകല്‍പിക്കാന്‍
بَيْنَهُمْ
X
അവര്‍ക്കിടയില്‍
ثُمَّ
X
പിന്നെ
يَتَوَلَّىٰ
X
ഒഴിഞ്ഞുമാറുന്നു, പിന്തിരിയുന്നു
فَرِيقٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍പെട്ട
وَهُم
X
അവരായിരിക്കെ
مُّعْرِضُونَ
X
അവഗണിക്കുന്നവര്‍
﴿3:23﴾ قُلْ
X
പറയുക
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
عَلَيْنَا
X
ഞങ്ങള്‍ക്ക്
وَمَا أُنزِلَ
X
ഇറക്കപ്പെട്ടതിലും
عَلَىٰ إِبْرَاهِيمَ
X
ഇബ്റാഹീമിന്
وَإِسْمَاعِيلَ
X
ഇസ്മാഈലിനും
وَإِسْحَاقَ
X
ഇസ്ഹാഖിനും
وَيَعْقُوبَ
X
യഅ്ഖൂബിനും
وَالْأَسْبَاطِ
X
(യഅ്ഖൂബ്)സന്തതികള്‍ക്കും
وَمَا أُوتِيَ
X
നല്‍കപ്പെട്ടതിലും
مُوسَىٰ
X
മൂസാക്ക്
وَعِيسَىٰ
X
ഈസാക്കും
وَالنَّبِيُّونَ
X
(മറ്റു) പ്രവാചകന്‍മാര്‍ക്കും
مِن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
لَا نُفَرِّقُ
X
നാം വിവേചനം കല്‍പിക്കുന്നില്ല
بَيْنَ
X
ഒരാള്‍ക്കിടയിലും
أَحَدٍ مِّنْهُمْ
X
അവരില്‍പെട്ട
وَنَحْنُ
X
ഞങ്ങള്‍
لَهُ
X
അവന്
مُسْلِمُونَ
X
കീഴ്പെടുന്നവരാണ്
﴿3:84﴾ وَابْتَلُوا
X
നിങ്ങള്‍ പരീക്ഷി(ച്ചുകൊണ്ടിരി)ക്കുക
الْيَتَامَىٰ
X
അനാഥകളെ
حَتَّىٰ إِذَا بَلَغُوا
X
അവര്‍ എത്തുന്നത് വരെ
النِّكَاحَ
X
വിവാഹ(പ്രായം)
فَإِنْ آنَسْتُم
X
അങ്ങനെ നിങ്ങള്‍ കണ്ടാല്‍
مِّنْهُمْ
X
അവരില്‍ നിന്ന്
رُشْدًا
X
തന്റേടം, കാര്യപ്രാപ്തി
فَادْفَعُوا
X
നിങ്ങള്‍ വിട്ടുകൊടുക്കുക
إِلَيْهِمْ
X
അവര്‍ക്ക്
أَمْوَالَهُمْۖ
X
അവരുടെ സ്വത്തുക്കള്‍
وَلَا تَأْكُلُوهَا
X
നിങ്ങള്‍ അത് തിന്നരുത്
إِسْرَافًا
X
ധൂര്‍ത്തടിച്ചും
وَبِدَارًا
X
ധൃതിപിടിച്ചും
أَن يَكْبَرُواۚ
X
അവര്‍ വളര്‍ന്നുവലുതാവുകയാണല്ലോ എന്ന് കരുതി
وَمَن كَانَ غَنِيًّا
X
(സ്വത്ത് കൈകാര്യം ചെയ്യുന്നവന്‍) സമ്പന്നനാണെങ്കില്‍
فَلْيَسْتَعْفِفْۖ
X
അവന്‍ മാന്യത കാണിക്കട്ടെ
وَمَن كَانَ فَقِيرًا
X
അവന്‍ ദരിദ്രനാണെങ്കില്‍
فَلْيَأْكُلْ
X
അവന്‍ തിന്നുകൊള്ളട്ടെ
بِالْمَعْرُوفِۚ
X
ന്യായമായത്
فَإِذَا دَفَعْتُمْ
X
നിങ്ങള്‍ തിരിച്ചേല്‍പിക്കുമ്പോള്‍
إِلَيْهِمْ
X
അവരെ
أَمْوَالَهُمْ
X
അവരുടെ സ്വത്ത്
فَأَشْهِدُوا
X
നിങ്ങള്‍ സാക്ഷി നിര്‍ത്തുക
عَلَيْهِمْۚ
X
അവരുടെ മേല്‍ (അതിന്ന്)
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹുതന്നെ
حَسِيبًا
X
കണക്ക് നോക്കുന്നവനായി
﴿4:6﴾ وَلَوْ أَنَّا كَتَبْنَا
X
നാം ആജ്ഞാപിച്ചിരുന്നുവെങ്കില്‍
عَلَيْهِمْ
X
അവരോട്
أَنِ اقْتُلُوا أَنفُسَكُمْ
X
നിങ്ങള്‍ സ്വയം കൊല്ലുവീന്‍
أَوِ اخْرُجُوا
X
അല്ലെങ്കില്‍ പുറപ്പെട്ടുപോകുവിന്‍ (എന്ന്)
مِن دِيَارِكُم
X
നിങ്ങളുടെ വീടു(നാടു)കളില്‍ നിന്ന്
مَّا فَعَلُوهُ
X
അവര്‍ അത് ചെയ്യുമായിരുന്നില്ല
إِلَّا قَلِيلٌ
X
ചുരുക്കം പേരൊഴികെ
مِّنْهُمْۖ
X
അവരില്‍ നിന്ന്
وَلَوْ أَنَّهُمْ فَعَلُوا
X
അവര്‍ ചെയ്തിരുന്നുവെങ്കില്‍
مَا يُوعَظُونَ بِهِ
X
അവര്‍ ഉപദേശിക്കപ്പെടുന്നത്
لَكَانَ
X
അതാകുമായിരുന്നു
خَيْرًا
X
ഗുണകരം
لَّهُمْ
X
അവര്‍ക്ക്
وَأَشَدَّ
X
കൂടുതല്‍ ശക്തമായതും
تَثْبِيتًا
X
സ്ഥൈര്യം നല്‍കുന്നതില്‍
﴿4:66﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ
X
ഒരു കൂട്ടരെ
قِيلَ
X
പറയപ്പെട്ടു, കല്‍പിക്കപ്പെട്ടു
لَهُمْ
X
അവരോട്
كُفُّوا
X
നിങ്ങള്‍ അടക്കിവെക്കുക
أَيْدِيَكُمْ
X
നിങ്ങളുടെ കൈകളെ
وَأَقِيمُوا
X
നിങ്ങള്‍ നിലനിര്‍ത്തുക
الصَّلَاةَ
X
നമസ്കാരം
وَآتُوا
X
നല്‍കുകയും ചെയ്യുക
الزَّكَاةَ
X
സകാത്ത്
فَلَمَّا كُتِبَ
X
പിന്നെ നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍
عَلَيْهِمُ
X
അവര്‍ക്ക്, അവരുടെമേല്‍
الْقِتَالُ
X
യുദ്ധം
إِذَا فَرِيقٌ
X
അപ്പോഴതാ ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍ നിന്ന്
يَخْشَوْنَ
X
അവര്‍ ഭയപ്പെടുന്നു
النَّاسَ
X
ജനങ്ങളെ
كَخَشْيَةِ اللَّهِ
X
അല്ലാഹുവിനെ ഭയപ്പെടുന്നപോലെ
أَوْ أَشَدَّ
X
അല്ലെങ്കില്‍ കൂടുതലായോ ഉള്ള
خَشْيَةًۚ
X
ഭയപ്പെടല്‍
وَقَالُوا
X
അവര്‍ പറഞ്ഞു
رَبَّنَا
X
ഞങ്ങളുടെ നാഥാ
لِمَ
X
എന്തിന്
كَتَبْتَ
X
നിര്‍ബന്ധമാക്കി
عَلَيْنَا
X
ഞങ്ങള്‍ക്ക്, ഞങ്ങളുടെമേല്‍
الْقِتَالَ
X
യുദ്ധം
لَوْلَا أَخَّرْتَنَا
X
എന്തുകൊണ്ട് നീ ഞങ്ങളെ പിന്തിച്ചില്ല
إِلَىٰ أَجَلٍ
X
ഒരു അവധിവരെ
قَرِيبٍۗ
X
അടുത്ത
قُلْ
X
നീ പറയുക
مَتَاعُ
X
വിഭവം
الدُّنْيَا
X
ഇഹലോകത്തിന്റെ
قَلِيلٌ
X
തുഛമാണ്
وَالْآخِرَةُ
X
പരലോകം
خَيْرٌ
X
ഉത്തമം
لِّمَنِ اتَّقَىٰ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
وَلَا تُظْلَمُونَ
X
നിങ്ങളോട് അനീതി കാണിക്കുകയില്ല
فَتِيلًا
X
തീരെ, ഒട്ടും
﴿4:77﴾ وَيَقُولُونَ
X
അവര്‍ പറയുന്നു
طَاعَةٌ
X
അനുസരണം (ഞങ്ങള്‍ അനുസരണമുള്ളവരാണ്)
فَإِذَا بَرَزُوا
X
എന്നാല്‍ അവര്‍ പിന്തിരിഞ്ഞുപോയാല്‍
مِنْ عِندِكَ
X
നിന്റെ അടുക്കല്‍ നിന്ന്
بَيَّتَ
X
രാത്രിയില്‍ ഗൂഢാലോചന നടത്തുന്നു
طَائِفَةٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍ നിന്നും
غَيْرَ الَّذِي تَقُولُۖ
X
അവര്‍ പറയുന്നതല്ലാത്തത്
وَاللَّهُ
X
അല്ലാഹു
يَكْتُبُ
X
രേഖപ്പെടുത്തുന്നു
مَا يُبَيِّتُونَۖ
X
അവര്‍ രാത്രിയില്‍ നടത്തുന്ന ഗൂഢാലോചന(യൊക്കെയും)
فَأَعْرِضْ
X
അതിനാല്‍ നീ അവഗണിക്കുക
عَنْهُمْ
X
അവരെ
وَتَوَكَّلْ
X
നീ ഭരമേല്‍പ്പിക്കുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
وَكَفَىٰ
X
മതി
بِاللَّهِ
X
അല്ലാഹുതന്നെ
وَكِيلًا
X
ഭരമേല്‍പ്പിക്കപ്പെടുന്നവനായി
﴿4:81﴾ وَلَوْلَا
X
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكَ
X
നിന്റെ മേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
لَهَمَّت
X
തീര്‍ച്ചയായും തുനിഞ്ഞതായിരുന്നു
طَّائِفَةٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍
أَن يُضِلُّوكَ
X
നിന്നെ വഴിതെറ്റിക്കാന്‍
وَمَا يُضِلُّونَ
X
അവര്‍ വഴിപിഴപ്പിക്കുന്നില്ല
إِلَّا أَنفُسَهُمْۖ
X
തങ്ങളെത്തന്നെയല്ലാതെ
وَمَا يَضُرُّونَكَ
X
അവര്‍ നിനക്ക് ദ്രോഹം വരുത്തുകയുമില്ല
مِن شَيْءٍۚ
X
യാതൊന്നും
وَأَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിത്തന്നു
عَلَيْكَ
X
നിനക്ക്
الْكِتَابَ
X
വേദപുസ്തകം
وَالْحِكْمَةَ
X
യുക്തിജ്ഞാനവും
وَعَلَّمَكَ
X
നിന്നെ പഠിപ്പിക്കുകയും ചെയ്തു
مَا لَمْ تَكُن تَعْلَمُۚ
X
നീ അറിഞ്ഞിരുന്നിട്ടില്ലാത്തത്
وَكَانَ
X
ആയിരിക്കുന്നു
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكَ
X
നിന്റെ മേലുള്ള
عَظِيمًا
X
അതിമഹത്തരം
﴿4:113﴾ وَالَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍
بِاللَّهِ
X
അല്ലാഹുവില്‍
وَرُسُلِهِ
X
അവന്റെ ദൂതന്‍മാരിലും
وَلَمْ يُفَرِّقُوا
X
അവര്‍ വിവേചനം കാണിച്ചിട്ടുമില്ല
بَيْنَ أَحَدٍ مِّنْهُمْ
X
അവരില്‍ ആര്‍ക്കിടയിലും
أُولَٰئِكَ
X
അവര്‍
سَوْفَ يُؤْتِيهِمْ
X
പിന്നീട് അവന്‍ അവര്‍ക്ക് നല്‍കും
أُجُورَهُمْۗ
X
അവരുടെ പ്രതിഫലം
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമദയാലുവും
﴿4:152﴾ فَبِمَا نَقْضِهِم
X
പിന്നീട് അവര്‍ ലംഘിച്ചതിനാല്‍
مِّيثَاقَهُمْ
X
തങ്ങളുടെ കരാര്‍
لَعَنَّاهُمْ
X
നാമവരെ ശപിച്ചു
وَجَعَلْنَا
X
നാം ആക്കുകയും ചെയ്തു
قُلُوبَهُمْ
X
അവരുടെ ഹൃദയങ്ങളെ
قَاسِيَةًۖ
X
കഠിനമായത്
يُحَرِّفُونَ
X
അവര്‍ മാറ്റിമറിക്കുന്നു
الْكَلِمَ
X
(വേദ)വാക്യങ്ങളെ
عَن مَّوَاضِعِهِۙ
X
അവയുടെ സ്ഥാനങ്ങളില്‍നിന്ന്
وَنَسُوا
X
അവര്‍ മറക്കുകയും ചെയ്തു
حَظًّا
X
വലിയൊരു ഭാഗം
مِّمَّا ذُكِّرُوا بِهِۚ
X
അവര്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടതില്‍നിന്ന്
وَلَا تَزَالُ تَطَّلِعُ عَلَىٰ
X
നീ കണ്ടുകൊണ്ടിരിക്കും
خَائِنَةٍ
X
വഞ്ചന
مِّنْهُمْ
X
അവരില്‍നിന്നുള്ള
إِلَّا قَلِيلًا
X
അല്‍പം ചിലര്‍ ഒഴികെ
مِّنْهُمْۖ
X
അവരില്‍നിന്നുള്ള
فَاعْفُ
X
അതിനാല്‍ നീ മാപ്പ് നല്‍കുക
عَنْهُمْ
X
അവര്‍ക്ക്
وَاصْفَحْۚ
X
നീ വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുക
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
അവന്‍ ഇഷ്ടപ്പെടുന്നു
الْمُحْسِنِينَ
X
നന്മ ചെയ്യുന്നവരെ
﴿5:13﴾ وَتَرَىٰ
X
നീ കാണുന്നു
كَثِيرًا
X
അനേകം പേരെ
مِّنْهُمْ
X
അവരില്‍
يُسَارِعُونَ
X
അവര്‍ ആവേശത്തോടെ മുന്നേറുന്നു
فِي الْإِثْمِ
X
പാപവൃത്തിയില്‍
وَالْعُدْوَانِ
X
അതിക്രമത്തിലും
وَأَكْلِهِمُ
X
അവര്‍ തിന്നുന്നതിലും
السُّحْتَۚ
X
നിഷിദ്ധ ധനം
لَبِئْسَ
X
നന്നെ നീചംതന്നെ
مَا كَانُوا يَعْمَلُونَ
X
അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്
﴿5:62﴾ وَلَوْ
X
എങ്കില്‍
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
أَقَامُوا
X
അവര്‍ യഥാവിധി പ്രയോഗത്തില്‍ വരുത്തി
التَّوْرَاةَ
X
തൗറാത്ത്
وَالْإِنجِيلَ
X
ഇഞ്ചീലും
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതും
إِلَيْهِم
X
അവര്‍ക്ക്
مِّن رَّبِّهِمْ
X
തങ്ങളുടെ നാഥനില്‍നിന്ന്
لَأَكَلُوا
X
അവര്‍ ഭൂജിക്കുമായിരുന്നു
مِن فَوْقِهِمْ
X
അവരുടെ മുകള്‍ഭാഗത്തുനിന്ന്
وَمِن تَحْتِ
X
ചുവട്ടില്‍നിന്നും
أَرْجُلِهِمۚ
X
അവരുടെ കാലുകളുടെ
مِّنْهُمْ
X
അവരിലുണ്ട്
أُمَّةٌ
X
ഒരു സമൂഹം
مُّقْتَصِدَةٌۖ
X
നേര്‍വഴി കൈക്കൊണ്ട
وَكَثِيرٌ
X
എന്നാല്‍ ഏറെപേരും
مِّنْهُمْ
X
അവരിലെ
سَاءَ
X
നീചമായി (നീചമാണ്)
مَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നത് (അവരുടെ ചെയ്തികള്‍)
﴿5:66﴾ وَحَسِبُوا
X
അവര്‍ വിചാരിച്ചു
أَلَّا تَكُونَ
X
ഉണ്ടാവില്ലെന്ന്
فِتْنَةٌ
X
കുഴപ്പം
فَعَمُوا
X
അതിനാല്‍ അവര്‍ അന്ധരായിത്തീര്‍ന്നു
وَصَمُّوا
X
അവര്‍ ബധിരരുമായി
ثُمَّ
X
പിന്നീട്
تَابَ اللَّهُ عَلَيْهِمْ
X
അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു
ثُمَّ
X
എന്നാല്‍ പിന്നെയും
عَمُوا
X
അവര്‍ അന്ധരായി
وَصَمُّوا
X
അവര്‍ ബധിരരുമായി
كَثِيرٌ
X
ഏറെപേരും
مِّنْهُمْۚ
X
അവരിലെ
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാണ്
بِمَا يَعْمَلُونَ
X
അവര്‍ ചെയ്യുന്നത്
﴿5:71﴾ تَرَىٰ
X
നിനക്ക് കാണാം
كَثِيرًا
X
ഏറെ പേരെയും
مِّنْهُمْ
X
അവരിലെ
يَتَوَلَّوْنَ
X
അവര്‍ കൈകാര്യകര്‍ത്താക്കളാക്കുന്നു
الَّذِينَ كَفَرُواۚ
X
സത്യനിഷേധികളെ
لَبِئْسَ
X
വളരെ ചീത്തതന്നെ
مَا قَدَّمَتْ
X
മുന്‍കൂട്ടി ചെയ്തുവെച്ചത്
لَهُمْ
X
തങ്ങള്‍ക്കായി
أَنفُسُهُمْ
X
അവരുടെ ശരീരങ്ങള്‍
أَن سَخِطَ اللَّهُ
X
അതായത് അല്ലാഹു കോപിച്ചിരിക്കുന്നു
عَلَيْهِمْ
X
അവരോട്
وَفِي الْعَذَابِ
X
ശിക്ഷയില്‍
هُمْ
X
അവര്‍
خَالِدُونَ
X
ശാശ്വതവാസികളാകുന്നു
﴿5:80﴾ وَلَوْ كَانُوا يُؤْمِنُونَ
X
അവര്‍ വിശ്വസിച്ചിരുന്നെങ്കില്‍
بِاللَّهِ
X
അല്ലാഹുവില്‍
وَالنَّبِيِّ
X
പ്രവാചകനിലും
وَمَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതിലും
إِلَيْهِ
X
അദ്ദേഹത്തിന്
مَا اتَّخَذُوهُمْ
X
അവരവരെ ആക്കുമായിരുന്നില്ല
أَوْلِيَاءَ
X
രക്ഷാധികാരികള്‍
وَلَٰكِنَّ
X
എന്നാല്‍
كَثِيرًا
X
ഏറെപേരും
مِّنْهُمْ
X
അവരിലെ
فَاسِقُونَ
X
ധിക്കാരികളാകുന്നു
﴿5:81﴾ وَإِذْ
X
സന്ദര്‍ഭവും (ഓര്‍ക്കുക)
قَالَتْ أُمَّةٌ
X
ഒരു വിഭാഗം പറഞ്ഞു
مِّنْهُمْ
X
അവരിലെ
لِمَ تَعِظُونَ
X
നിങ്ങളെന്തിന് ഉപദേശിക്കുന്നു
قَوْمًاۙ
X
ഒരു ജനതയെ
اللَّهُ مُهْلِكُهُمْ
X
അല്ലാഹു അവരെ നശിപ്പിക്കാന്‍ പോകുന്നവനാണ്
أَوْ
X
അല്ലെങ്കില്‍
مُعَذِّبُهُمْ
X
അവരെ ശിക്ഷിക്കാന്‍ പോകുന്നവനാണ്
عَذَابًا
X
ശിക്ഷ
شَدِيدًاۖ
X
കഠിനമായ
قَالُوا
X
അവര്‍ പറഞ്ഞു
مَعْذِرَةً
X
കുറ്റത്തില്‍ നിന്നൊഴിവാകാന്‍ വേണ്ടിയാണ്
إِلَىٰ رَبِّكُمْ
X
നിങ്ങളുടെ നാഥന്റെയടുത്ത്
وَلَعَلَّهُمْ
X
അവര്‍ ആയേക്കാം
يَتَّقُونَ
X
അവര്‍ സൂക്ഷ്മത പാലിക്കുന്നു
﴿7:164﴾ فَإِن رَّجَعَكَ
X
നിന്നെ തിരിച്ചെത്തിക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
إِلَىٰ طَائِفَةٍ
X
ഒരു കൂട്ടരുടെയടുത്തേക്ക്
مِّنْهُمْ
X
അവരില്‍
فَاسْتَأْذَنُوكَ
X
അവര്‍ നിന്നോട് അനുമതി ചോദിക്കുകയും
لِلْخُرُوجِ
X
(മറ്റൊരു യുദ്ധത്തിന്)പുറപ്പെടാന്‍
فَقُل
X
അപ്പോള്‍ നീ പറയുക
لَّن تَخْرُجُوا
X
നിങ്ങള്‍ക്കൊരിക്കലും പുറപ്പെടാനാകയില്ല
مَعِيَ
X
എന്നോടൊത്ത്
أَبَدًا
X
ഒരിക്കലും
وَلَن تُقَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യുകയുമില്ല
مَعِيَ
X
എന്നോടൊത്ത്
عَدُوًّاۖ
X
ശത്രുവോട്
إِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
رَضِيتُم
X
തൃപ്തിയടയുകയാണല്ലോ ചെയ്തത്
بِالْقُعُودِ
X
വീട്ടില്‍ ഇരിക്കാന്‍
أَوَّلَ مَرَّةٍ
X
ആദ്യതവണ
فَاقْعُدُوا
X
അതിനാല്‍ നിങ്ങള്‍ ഇരുന്നുകൊള്ളുക
مَعَ الْخَالِفِينَ
X
(യുദ്ധത്തില്‍നിന്ന്) വിട്ടൊഴിഞ്ഞിരിക്കുന്നവരോടൊപ്പം
﴿9:83﴾ لَّقَد تَّابَ
X
തീര്‍ച്ചയായും മാപ്പേകിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَلَى النَّبِيِّ
X
പ്രവാചകന്ന്
وَالْمُهَاجِرِينَ
X
മുഹാജിറുകള്‍ക്കും
وَالْأَنصَارِ
X
അന്‍സാറുകള്‍ക്കും
الَّذِينَ اتَّبَعُوهُ
X
അദ്ദേഹത്തെ പിന്‍പറ്റിയ
فِي سَاعَةِ الْعُسْرَةِ
X
പ്രയാസഘട്ടത്തില്‍
مِن بَعْدِ مَا كَادَ يَزِيغُ
X
തെറ്റിപോകാറായതിന്നുശേഷം
قُلُوبُ
X
ഹൃദയങ്ങള്‍
فَرِيقٍ
X
ഒരു വിഭാഗത്തിന്റെ
مِّنْهُمْ
X
അവരിലെ
ثُمَّ
X
പിന്നീട്
تَابَ
X
അവന്‍ പൊറുത്തുകൊടുത്തു
عَلَيْهِمْۚ
X
അവര്‍ക്ക്
إِنَّهُ
X
തീര്‍ച്ചയായും അല്ലാഹു
بِهِمْ
X
അവരോട്
رَءُوفٌ
X
ഏറെ കൃപയുള്ളവനാണ്
رَّحِيمٌ
X
പരമദയാലുവുമാണ്
﴿9:117﴾ وَمَا كَانَ الْمُؤْمِنُونَ
X
സത്യവിശ്വാസികള്‍ യുദ്ധത്തിന്ന് പുറപ്പെടാവതല്ല
لِيَنفِرُوا كَافَّةًۚ
X
ഒന്നടങ്കം
فَلَوْلَا نَفَرَ
X
പുറപ്പെടാത്തതെന്ത്
مِن كُلِّ فِرْقَةٍ مِّنْهُمْ
X
അവരിലെ ഓരോ വിഭാഗത്തില്‍നിന്നും
طَائِفَةٌ
X
ഒരു സംഘം
لِّيَتَفَقَّهُوا
X
അവര്‍ അറിവുനേടാന്‍
فِي الدِّينِ
X
ദീനില്‍ (മതകാര്യങ്ങളില്‍)
وَلِيُنذِرُوا
X
അവര്‍ താക്കീത് നല്‍കാനും
قَوْمَهُمْ
X
തങ്ങളുടെ ജനത്തിന്ന്
إِذَا رَجَعُوا
X
അവര്‍ മടങ്ങി വന്നാല്‍
إِلَيْهِمْ
X
അവരുടെ അടുത്തേക്ക്
لَعَلَّهُمْ يَحْذَرُونَ
X
അവര്‍ സൂക്ഷ്മത പുലര്‍ത്തുന്നവരായേക്കാം
﴿9:122﴾ أَكَانَ
X
ആയിത്തീന്നുവോ
لِلنَّاسِ
X
ജനങ്ങള്‍ക്ക്
عَجَبًا
X
ഒരത്ഭുതം
أَنْ أَوْحَيْنَا
X
നാം ദിവ്യസന്ദേശം നല്‍കിയത്
إِلَىٰ رَجُلٍ
X
ഒരാള്‍ക്ക്
مِّنْهُمْ
X
തങ്ങളില്‍ നിന്നുതന്നെയുള്ള
أَنْ أَنذِرِ
X
മുന്നറിയിപ്പ് നല്‍കുക എന്ന്
النَّاسَ
X
ജനങ്ങള്‍ക്ക്
وَبَشِّرِ
X
നീ സുവാര്‍ത്തയറിയിക്കുകയെന്നും
الَّذِينَ آمَنُوا
X
സത്യവിശ്വാസികള്‍ക്ക്
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്കുണ്ട് എന്ന്
قَدَمَ صِدْقٍ
X
സത്യത്തിനര്‍ഹമായ പദവി
عِندَ رَبِّهِمْۗ
X
തങ്ങളുടെ നാഥങ്കല്‍
قَالَ الْكَافِرُونَ
X
സത്യനിഷേധികള്‍ പറഞ്ഞു
إِنَّ هَٰذَا
X
തീര്‍ച്ചയായും ഇയാള്‍
لَسَاحِرٌ
X
ഒരു ആഭിചാരകന്‍ തന്നെ
مُّبِينٌ
X
വ്യക്തമായ
﴿10:2﴾ قَالَ
X
പറഞ്ഞു
قَائِلٌ
X
ഒരു വക്താവ്
مِّنْهُمْ
X
അവരില്‍നിന്ന്
لَا تَقْتُلُوا
X
നിങ്ങള്‍ കൊല്ലരുത്
يُوسُفَ
X
യൂസുഫിനെ
وَأَلْقُوهُ
X
നിങ്ങള്‍ അവനെ എറിയുക
فِي غَيَابَتِ
X
അഗാധതയിലേക്ക്
الْجُبِّ
X
കിണറിന്റെ
يَلْتَقِطْهُ
X
അവനെ കണ്ടെടുത്തുകൊള്ളും
بَعْضُ
X
ചിലര്‍
السَّيَّارَةِ
X
സഞ്ചാരികളില്‍
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
فَاعِلِينَ
X
(വല്ലതും) ചെയ്യുന്നവര്‍
﴿12:10﴾ لَهَا
X
അതിനുണ്ട്
سَبْعَةُ
X
ഏഴ്
أَبْوَابٍ
X
വാതിലുകള്‍
لِّكُلِّ بَابٍ
X
എല്ലാഓരോ വാതിലിനും
مِّنْهُمْ
X
അവരില്‍ നിന്ന്
جُزْءٌ
X
ഒരു വിഭാഗം
مَّقْسُومٌ
X
വീതിക്കപ്പെട്ട
﴿15:44﴾ لَا تَمُدَّنَّ
X
നീ നീട്ടിപ്പോകരുത്
عَيْنَيْكَ
X
നിന്റെ രണ്ടുകണ്ണുകളെ
إِلَىٰ مَا مَتَّعْنَا بِهِ
X
നാം സുഖഭോഗം നല്‍കിയിട്ടുള്ളതിന്റെ നേരെ
أَزْوَاجًا مِّنْهُمْ
X
അവരിലെ വിവിധ വിഭാഗങ്ങള്‍ക്ക്
وَلَا تَحْزَنْ
X
താങ്കള്‍ ദുഃഖിക്കേണ്ടതില്ല
عَلَيْهِمْ
X
അവരെപ്പറ്റി
وَاخْفِضْ
X
നീ താഴ്ത്തുക
جَنَاحَكَ
X
നിന്റെ ചിറക്
لِلْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
﴿15:88﴾ وَلَقَدْ
X
തീര്‍ച്ചയായും
جَاءَهُمْ
X
അവരിലേക്ക് വരികയുണ്ടായി
رَسُولٌ
X
ഒരു ദൈവദൂതന്‍
مِّنْهُمْ
X
അവരില്‍ നിന്നുള്ള
فَكَذَّبُوهُ
X
അപ്പോള്‍ അവര്‍ അദ്ദേഹത്തെ കളവാക്കി
فَأَخَذَهُمُ
X
അപ്പോള്‍ അവരെ പിടികൂടി
الْعَذَابُ
X
ശിക്ഷ
وَهُمْ
X
അവര്‍ ആയിരിക്കെ
ظَالِمُونَ
X
അക്രമികള്‍
﴿16:113﴾ وَكَذَٰلِكَ
X
അപ്രകാരം
بَعَثْنَاهُمْ
X
അവരെ നാം ഉയിര്‍ത്തെഴുന്നേല്‍പിച്ചു
لِيَتَسَاءَلُوا
X
അവര്‍ പരസ്പരം ചോദിക്കാനായി
بَيْنَهُمْۚ
X
അവര്‍ തമ്മില്‍
قَالَ
X
പറഞ്ഞു
قَائِلٌ
X
ഒരു പറയുന്നവന്‍
مِّنْهُمْ
X
അവരില്‍ നിന്ന്
كَمْ
X
എത്ര (കാലം)
لَبِثْتُمْۖ
X
നിങ്ങള്‍ കഴിച്ചുകൂട്ടി
قَالُوا
X
അവര്‍ പറഞ്ഞു
لَبِثْنَا
X
ഞങ്ങള്‍ കഴിച്ചുകൂട്ടി
يَوْمًا
X
ഒരു ദിവസം
أَوْ
X
അല്ലെങ്കില്‍
بَعْضَ
X
കുറച്ചു ഭാഗം
يَوْمٍۚ
X
ഒരു ദിവസത്തിന്റെ
قَالُوا
X
അവര്‍ പറഞ്ഞു
رَبُّكُمْ
X
നിങ്ങളുടെ നാഥനാകുന്നു
أَعْلَمُ
X
ഏറ്റവും കൂടുതല്‍ അറിയുന്നവന്‍
بِمَا لَبِثْتُمْ
X
നിങ്ങള്‍ കഴിച്ചുകൂട്ടിയതിനെപ്പറ്റി
فَابْعَثُوا
X
എന്നാല്‍ നിങ്ങള്‍ അയക്കുക
أَحَدَكُم
X
നിങ്ങളില്‍ ഒരാളെ
بِوَرِقِكُمْ
X
നിങ്ങളുടെ വെള്ളി നാണയവുമായി
هَٰذِهِ
X
إِلَى الْمَدِينَةِ
X
പട്ടണത്തിലേക്ക്
فَلْيَنظُرْ
X
എന്നിട്ടയാള്‍ നോക്കട്ടെ
أَيُّهَا
X
അതില്‍ എവിടെയാണ്
أَزْكَىٰ
X
ഏറ്റവും നല്ല
طَعَامًا
X
ഭക്ഷണം
فَلْيَأْتِكُم
X
എന്നിട്ടയാള്‍ നിങ്ങളുടെയടുക്കല്‍ വരട്ടെ
بِرِزْقٍ
X
ഭക്ഷണവുമായി
مِّنْهُ
X
അതില്‍ നിന്ന്
وَلْيَتَلَطَّفْ
X
അയാള്‍ സൂക്ഷ്മത (ജാഗ്രത) കൈകൊള്ളട്ടെ
وَلَا يُشْعِرَنَّ
X
അവന്‍ ഒരിക്കലും അറിയിക്കരുത്
بِكُمْ
X
നിങ്ങളെപ്പറ്റി
أَحَدًا
X
ഒരുത്തനെയും
﴿18:19﴾ سَيَقُولُونَ
X
അവര്‍ (ഒരു കൂട്ടര്‍) പറയുന്നു
ثَلَاثَةٌ
X
(അവര്‍) മൂന്ന് പേരാണ്
رَّابِعُهُمْ
X
അവരില്‍ നാലാമത്തേത്
كَلْبُهُمْ
X
അവരുടെ നായയും
وَيَقُولُونَ
X
അവര്‍ (മറ്റൊരു കൂട്ടര്‍) പറയുന്നു
خَمْسَةٌ
X
(അവര്‍) അഞ്ചാണ്
سَادِسُهُمْ
X
അവരില്‍ ആറാമത്തേത്
كَلْبُهُمْ
X
അവരുടെ നായയും
رَجْمًا
X
ഊഹിച്ചു കൊണ്ട്
بِالْغَيْبِۖ
X
അദൃശ്യ കാര്യത്തെപ്പറ്റി
وَيَقُولُونَ
X
അവര്‍ (വേറെ ഒരു കൂട്ടര്‍) പറയുന്നു
سَبْعَةٌ
X
(അവര്‍) ഏഴാണ്
وَثَامِنُهُمْ
X
അവരില്‍ എട്ടാമത്തേത്
كَلْبُهُمْۚ
X
അവരുടെ നായയും
قُل
X
നീ പറയുക
رَّبِّي
X
എന്റെ നാഥന്‍
أَعْلَمُ
X
ഏറ്റവും നന്നായി അറിയുന്നവനാണ്
بِعِدَّتِهِم
X
അവരുടെ എണ്ണത്തെപ്പറ്റി
مَّا يَعْلَمُهُمْ
X
അവരെ കുറിച്ച് അറിയുകയില്ല
إِلَّا قَلِيلٌۗ
X
കുറച്ചു പേരൊഴികെ
فَلَا تُمَارِ
X
അതിനാല്‍ നീ തര്‍ക്കിക്കരുത്
فِيهِمْ
X
അവരെപ്പറ്റി, അവരുടെ കാര്യത്തില്‍
إِلَّا مِرَاءً
X
തര്‍ക്കമല്ലാതെ
ظَاهِرًا
X
വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള
وَلَا تَسْتَفْتِ
X
നീ അഭിപ്രായമാരായുകയും ചെയ്യരുത്
فِيهِم
X
അവരെപ്പറ്റി
مِّنْهُمْ
X
അവരില്‍ നിന്ന്
أَحَدًا
X
ഒരാളോടും
﴿18:22﴾ وَلَا تَمُدَّنَّ
X
നീ നീട്ടരുത്
عَيْنَيْكَ
X
നിന്റെ ഇരുകണ്ണുകളും
إِلَىٰ مَا
X
യാതൊന്നിന്റെ നേരെ
مَتَّعْنَا بِهِ
X
നാം ജീവിത സുഖം നല്‍കിയിരിക്കുന്നതായ
أَزْوَاجًا
X
വിവിധ വിഭാഗങ്ങള്‍ക്ക്
مِّنْهُمْ
X
അവരിലെ
زَهْرَةَ
X
അലങ്കാരമായി
الْحَيَاةِ الدُّنْيَا
X
ഐഹിക ജീവിതത്തിന്റെ
لِنَفْتِنَهُمْ
X
നാം അവരെ പരീക്ഷിക്കാനായി
فِيهِۚ
X
അതിലൂടെ
وَرِزْقُ
X
ഉപജീവനം
رَبِّكَ
X
നിന്റെ നാഥന്റെ
خَيْرٌ
X
ഉല്‍കൃഷ്ടമായത്
وَأَبْقَىٰ
X
നിലനില്‍ക്കുന്നതും
﴿20:131﴾ فَأَرْسَلْنَا
X
അങ്ങനെ നാം അയച്ചു
فِيهِمْ
X
അവരില്‍
رَسُولًا
X
ഒരു ദൂതനെ
مِّنْهُمْ
X
അവരില്‍ നിന്നുള്ള
أَنِ اعْبُدُوا
X
നിങ്ങള്‍ വഴിപ്പെടൂ എന്ന് പറഞ്ഞുകൊണ്ട്
اللَّهَ
X
അല്ലാഹുവിന്
مَا لَكُم
X
നിങ്ങള്‍ക്കില്ല
مِّنْ إِلَٰهٍ
X
ഒരു ദൈവവും
غَيْرُهُۖ
X
അവനല്ലാതെ
أَفَلَا تَتَّقُونَ
X
നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുന്നില്ലേ
﴿23:32﴾ فَاتَّخَذْتُمُوهُمْ
X
അപ്പോള്‍ നിങ്ങളവരെയാക്കി
سِخْرِيًّا
X
പരിഹാസ്യര്‍
حَتَّىٰ أَنسَوْكُمْ
X
അവര്‍ നിങ്ങളെ മറപ്പിക്കുമാറ്
ذِكْرِي
X
എന്നെക്കുറിച്ചുള്ള ബോധം
وَكُنتُم
X
നിങ്ങളായിരുന്നു
مِّنْهُمْ
X
അവരെ സംബന്ധിച്ച്
تَضْحَكُونَ
X
നിങ്ങള്‍ കളിയാക്കിച്ചിരിക്കുന്നു
﴿23:110﴾ إِنَّ فِرْعَوْنَ
X
നിശ്ചയം ഫറവോന്‍
عَلَا
X
അഹങ്കരിച്ചു
فِي الْأَرْضِ
X
നാട്ടില്‍
وَجَعَلَ
X
അവന്‍ ആക്കി
أَهْلَهَا
X
അന്നാട്ടുകാരെ
شِيَعًا
X
വിവിധവിഭാഗങ്ങള്‍
يَسْتَضْعِفُ
X
പറ്റെ ദുര്‍ബലമാക്കുന്നു, അടിച്ചമര്‍ത്തുന്നു
طَائِفَةً
X
ഒരു വിഭാഗത്തെ
مِّنْهُمْ
X
അവരില്‍നിന്ന്
يُذَبِّحُ
X
അറുകൊലചെയ്യുന്നു
أَبْنَاءَهُمْ
X
അവരിലെ ആണ്‍കുട്ടികളെ
وَيَسْتَحْيِي
X
ജീവിക്കാന്‍ വിടുന്നു
نِسَاءَهُمْۚ
X
അവരുടെ പെണ്‍മക്കളെ
إِنَّهُ
X
നിശ്ചയം അവന്‍
كَانَ
X
ആയിരുന്നു
مِنَ الْمُفْسِدِينَ
X
നാശകാരികളില്‍പെട്ടവന്‍
﴿28:4﴾ وَإِذْ قَالَت
X
പറഞ്ഞതോര്‍ക്കുക
طَّائِفَةٌ
X
ഒരു വിഭാഗം
مِّنْهُمْ
X
അവരില്‍
يَا أَهْلَ يَثْرِبَ
X
യഥ്‌രിബുകാരേ
لَا مُقَامَ لَكُمْ
X
നിങ്ങള്‍ക്കിനി ഇവിടെ നില്‍ക്കാനാവില്ല
فَارْجِعُواۚ
X
അതിനാല്‍ നിങ്ങള്‍ മടങ്ങി പോയിക്കൊള്ളൂ
وَيَسْتَأْذِنُ
X
അനുവാദം തേടുകയായിരുന്നു
فَرِيقٌ
X
മറ്റൊരു വിഭാഗം
مِّنْهُمُ
X
അവരില്‍
النَّبِيَّ
X
പ്രവാചകനോട്
يَقُولُونَ
X
പറഞ്ഞുകൊണ്ട്
إِنَّ بُيُوتَنَا
X
ഞങ്ങളുടെ വീടുകള്‍
عَوْرَةٌ
X
അപകടാവസ്ഥയിലാണ്
وَمَا هِيَ
X
യഥാര്‍ത്ഥത്തില്‍ അവയല്ല
بِعَوْرَةٍۖ
X
ഒരപകടാവസ്ഥയിലും
إِن يُرِيدُونَ
X
അവര്‍ ഉദ്ദേശിക്കുന്നില്ല
إِلَّا فِرَارًا
X
രംഗം വിട്ടോടാനല്ലാതെ
﴿33:13﴾ قَالَ
X
പറയും
قَائِلٌ
X
ഒരു വക്താവ്
مِّنْهُمْ
X
അവരില്‍
إِنِّي
X
തീര്‍ച്ചയായും ഞാന്‍
كَانَ لِي
X
എനിക്കുണ്ടായിരുന്നു
قَرِينٌ
X
ഒരു കൂട്ടുകാരന്‍
﴿37:51﴾ وَعَجِبُوا
X
അവര്‍ അത്ഭുതപ്പെട്ടു
أَن جَاءَهُم
X
തങ്ങളിലേക്ക് ആഗതനായതില്‍
مُّنذِرٌ
X
ഒരു മുന്നറിയിപ്പുകാരന്‍
مِّنْهُمْۖ
X
തങ്ങളില്‍ നിന്നു തന്നെയുള്ള
وَقَالَ
X
പറഞ്ഞു
الْكَافِرُونَ
X
സത്യനിഷേധികള്‍
هَٰذَا
X
ഇവന്‍
سَاحِرٌ
X
ഒരു ആഭിചാരകനാകുന്നു
كَذَّابٌ
X
പെരും കള്ളനായ
﴿38:4﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا يَسْخَرْ
X
പരിഹസിക്കരുത്
قَوْمٌ
X
ഒരു ജനത
مِّن قَوْمٍ
X
മറ്റൊരു ജനതയെ
عَسَىٰ أَن يَكُونُوا
X
ഇവര്‍ ആയേക്കാം
خَيْرًا
X
നല്ലവര്‍
مِّنْهُمْ
X
അവരേക്കാള്‍
وَلَا نِسَاءٌ
X
സ്ത്രീകളും (പരിഹസിക്കരുത്)
مِّن نِّسَاءٍ
X
സ്ത്രീകളെയും
عَسَىٰ أَن يَكُنَّ
X
ഇവരായേക്കാം
خَيْرًا
X
നല്ലവര്‍
مِّنْهُنَّۖ
X
അവരേക്കാള്‍
وَلَا تَلْمِزُوا
X
നിങ്ങള്‍ കുത്തുവാക്ക് പറയരുത്
أَنفُسَكُمْ
X
നിങ്ങളോട് തന്നെ (നിങ്ങളന്യോന്യം)
وَلَا تَنَابَزُوا
X
നിങ്ങള്‍ പരസ്പരം അപമാനിക്കരുത്
بِالْأَلْقَابِۖ
X
പരിഹാസപ്പേരുകള്‍ ഉപയോഗിച്ചുകൊണ്ട്
بِئْسَ
X
വളരെ നീചമായിരിക്കുന്നു
الِاسْمُ
X
പേര്
الْفُسُوقُ
X
അധര്‍മത്തിന്റെ
بَعْدَ الْإِيمَانِۚ
X
വിശ്വാസത്തിനു ശേഷം
وَمَن لَّمْ يَتُبْ
X
ആര്‍ പശ്ചാത്തപിക്കുന്നില്ലയോ?
فَأُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الظَّالِمُونَ
X
അക്രമികള്‍
﴿49:11﴾ بَلْ
X
എന്നാല്‍
عَجِبُوا
X
അവര്‍ അത്ഭുതപ്പെട്ടിരിക്കുന്നു
أَن جَاءَهُم
X
അവരിലേക്ക് വന്നതിനാല്‍
مُّنذِرٌ
X
ഒരു മുന്നറിയിപ്പുകാരന്‍
مِّنْهُمْ
X
തങ്ങളില്‍നിന്നു തന്നെയുള്ള
فَقَالَ
X
അങ്ങനെ പറഞ്ഞു
الْكَافِرُونَ
X
സത്യനിഷേധികള്‍
هَٰذَا
X
ഇത്
شَيْءٌ
X
കാര്യം
عَجِيبٌ
X
വിസ്മയകരമായ
﴿50:2﴾ أَلَمْ يَأْنِ
X
സമയമായില്ലേ?
لِلَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
أَن تَخْشَعَ
X
വിധേയമാകാന്‍
قُلُوبُهُمْ
X
അവരുടെ ഹൃദയങ്ങള്‍
لِذِكْرِ اللَّهِ
X
അല്ലാഹുവിന്റെ സ്മരണക്ക്
وَمَا نَزَلَ
X
അവതരിച്ചു കിട്ടിയതിനും
مِنَ الْحَقِّ
X
സത്യത്തില്‍നിന്ന്
وَلَا يَكُونُوا
X
അവരാകാതിരിക്കാനും
كَالَّذِينَ أُوتُوا
X
നല്‍കപ്പെട്ടവരെപ്പോലെ
الْكِتَابَ
X
വേദഗ്രന്ഥം
مِن قَبْلُ
X
മുമ്പ്
فَطَالَ
X
അങ്ങനെ ദീര്‍ഘിച്ചുപോയി
عَلَيْهِمُ
X
അവര്‍ക്ക്
الْأَمَدُ
X
കാലം
فَقَسَتْ
X
അതിനാല്‍ കടുത്തുപോയി
قُلُوبُهُمْۖ
X
അവരുടെ ഹൃദയങ്ങള്‍
وَكَثِيرٌ
X
ഏറെ പേരും
مِّنْهُمْ
X
അവരില്‍
فَاسِقُونَ
X
അധര്‍മകാരികളാണ്
﴿57:16﴾ وَلَقَدْ أَرْسَلْنَا
X
നിശ്ചയം നാം നിയോഗിച്ചു
نُوحًا
X
നൂഹിനെ
وَإِبْرَاهِيمَ
X
ഇബ്റാഹീമിനെയും
وَجَعَلْنَا
X
നാം നിലനിര്‍ത്തി(ആക്കി)
فِي ذُرِّيَّتِهِمَا
X
അവര്‍ ഇരുവരുടെയും സന്താനങ്ങളില്‍
النُّبُوَّةَ
X
പ്രവാചകത്വം
وَالْكِتَابَۖ
X
വേദഗ്രന്ഥവും
فَمِنْهُم
X
അങ്ങനെ അവരുടെ കൂട്ടത്തിലുണ്ട്
مُّهْتَدٍۖ
X
നേര്‍വഴി പ്രാപിച്ചവന്‍
وَكَثِيرٌ
X
ഏറെ പേരും
مِّنْهُمْ
X
അവരില്‍
فَاسِقُونَ
X
അധര്‍മകാരികളാണ്
﴿57:26﴾ ثُمَّ
X
പിന്നെ
قَفَّيْنَا
X
നാം തുടര്‍ന്നു നിയോഗിച്ചു
عَلَىٰ آثَارِهِم
X
അവരുടെ പിറകില്‍
بِرُسُلِنَا
X
നമ്മുടെ ദൂതന്മാരെ
وَقَفَّيْنَا
X
നാം തുടര്‍ന്നയച്ചു
بِعِيسَى ابْنِ مَرْيَمَ
X
മര്‍യമിന്റെ മകന്‍ ഈസയെ
وَآتَيْنَاهُ
X
അദ്ദേഹത്തിനു നാം നല്‍കി
الْإِنجِيلَ
X
ഇഞ്ചീല്‍
وَجَعَلْنَا
X
നാം ഉണ്ടാക്കി
فِي قُلُوبِ
X
ഹൃദയങ്ങളില്‍
الَّذِينَ اتَّبَعُوهُ
X
അദ്ദേഹത്തെ അനുഗമിച്ചവരുടെ
رَأْفَةً
X
കൃപ
وَرَحْمَةً
X
കാരുണ്യവും
وَرَهْبَانِيَّةً
X
സന്യാസം
ابْتَدَعُوهَا
X
അതിനെ അവര്‍ പുതുതായി ആവിഷ്കരിച്ചു
مَا كَتَبْنَاهَا
X
നാം അത് നിയമമാക്കിയിരുന്നില്ല
عَلَيْهِمْ
X
അവര്‍ക്ക്
إِلَّا ابْتِغَاءَ
X
തേടുന്നതിനല്ലാതെ
رِضْوَانِ اللَّهِ
X
അല്ലാഹുവിന്റെ പ്രീതി
فَمَا رَعَوْهَا
X
എന്നിട്ട് അവരത് പാലിച്ചില്ല
حَقَّ رِعَايَتِهَاۖ
X
അതിനെ പാലിക്കേണ്ടവിധം
فَآتَيْنَا
X
അപ്പോള്‍ നാം നല്‍കി
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
مِنْهُمْ
X
അവരില്‍നിന്ന്
أَجْرَهُمْۖ
X
അവരുടെ പ്രതിഫലം
وَكَثِيرٌ
X
ഏറെപേരും
مِّنْهُمْ
X
അവരില്‍
فَاسِقُونَ
X
അധര്‍മകാരികളാണ്
﴿57:27﴾ هُوَ
X
അവന്‍
الَّذِي
X
യാതൊരുവനാണ്
بَعَثَ
X
അവന്‍ നിയോഗിച്ചു
فِي الْأُمِّيِّينَ
X
നിരക്ഷരര്‍ക്കിടയില്‍
رَسُولًا
X
ഒരു ദൂതനെ
مِّنْهُمْ
X
അവരില്‍നിന്നുള്ള
يَتْلُو
X
അദ്ദേഹം ഓതിക്കേള്‍പ്പിക്കുന്നു
عَلَيْهِمْ
X
അവര്‍ക്ക്
آيَاتِهِ
X
അവന്റെ സൂക്തങ്ങള്‍
وَيُزَكِّيهِمْ
X
അവരെ സംസ്കരിക്കുകയും ചെയ്യുന്നു
وَيُعَلِّمُهُمُ
X
അവരെ അഭ്യസിപ്പിക്കുകയും ചെയ്യുന്നു
الْكِتَابَ
X
വേദഗ്രന്ഥം
وَالْحِكْمَةَ
X
തത്വജ്ഞാനവും
وَإِن
X
നിശ്ചയമായും
كَانُوا
X
അവരായിരുന്നു
مِن قَبْلُ
X
ഇതിനുമുമ്പ്
لَفِي ضَلَالٍ
X
വഴികേടില്‍
مُّبِينٍ
X
വ്യക്തമായ
﴿62:2﴾ أَيَطْمَعُ
X
കൊതിക്കുകയാണോ?
كُلُّ
X
എല്ലാ ഓരോ
امْرِئٍ
X
ആളും
مِّنْهُمْ
X
അവരിലെ
أَن يُدْخَلَ
X
അവര്‍ പ്രവേശിപ്പിക്കപ്പെടാന്‍
جَنَّةَ
X
സ്വര്‍ഗത്തില്‍
نَعِيمٍ
X
അനുഗ്രഹങ്ങളുടെ
﴿70:38﴾ عَلَىٰ أَن نُّبَدِّلَ
X
നാം പകരം കൊണ്ടുവരാന്‍
خَيْرًا
X
ഉത്തമന്മാരെ
مِّنْهُمْ
X
അവരേക്കാള്‍
وَمَا نَحْنُ
X
നാം അല്ല
بِمَسْبُوقِينَ
X
മറികടക്കപ്പെടുന്നവര്‍
﴿70:41﴾ بَلْ
X
അല്ല
يُرِيدُ
X
ആഗ്രഹിക്കുന്നു
كُلُّ امْرِئٍ
X
ഓരോ മനുഷ്യനും
مِّنْهُمْ
X
അവരില്‍
أَن يُؤْتَىٰ
X
അവന്ന് നല്‍കപ്പെടണമെന്ന്
صُحُفًا
X
ഏടുകള്‍
مُّنَشَّرَةً
X
തുറന്നുവെക്കപ്പെട്ട
﴿74:52﴾ لِكُلِّ امْرِئٍ
X
ഓരോ മനുഷ്യന്നുമുണ്ട്
مِّنْهُمْ
X
അവരില്‍
يَوْمَئِذٍ
X
അന്നാളില്‍
شَأْنٌ
X
കാര്യം
يُغْنِيهِ
X
അവന്ന് മതിയാകുന്ന
﴿80:37﴾