Repeated Words in Quran

< >
Total Found : 6
ضُرِبَتْ
X
അടിക്കപ്പെട്ടിരിക്കുന്നു, മുദ്രിതമായിരിക്കുന്നു
عَلَيْهِمُ
X
അവരുടെ മേല്‍
الذِّلَّةُ
X
നിന്ദ്യത, അപമാനം
أَيْنَ مَا ثُقِفُوا
X
അവര്‍ എവിടെ കാണപ്പെട്ടാലും
إِلَّا بِحَبْلٍ
X
പാശം (അവലംബം) കൊണ്ടല്ലാതെ
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَحَبْلٍ
X
പാശ(അവലംബ)വും കൊണ്ടല്ലാതെ
مِّنَ النَّاسِ
X
ജനങ്ങളില്‍ നിന്നുള്ള
وَبَاءُوا
X
അവര്‍ വിധേയരായിരിക്കുന്നു, അവര്‍ മടങ്ങിയിരിക്കുന്നു
بِغَضَبٍ
X
കോപത്തിന്ന് , കോപംകൊണ്ട്
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്നുള്ള
وَضُرِبَتْ عَلَيْهِمُ
X
അവരുടെ മേല്‍ അടി(ച്ചേല്‍പി)ക്കപ്പെട്ടിരിക്കുന്നു
الْمَسْكَنَةُۚ
X
ഹീനത്വം
ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവര്‍ ആയിരുന്നത് കൊണ്ടാണ്
كَانُوا يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَيَقْتُلُونَ
X
അവര്‍ വധിക്കുകയും ചെയ്യുന്നു
الْأَنبِيَاءَ
X
പ്രവാചകന്‍മാരെ
بِغَيْرِ حَقٍّۚ
X
ഒരു ന്യായവുമില്ലാതെ
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചതുകൊണ്ടാണ്
وَّكَانُوا يَعْتَدُونَ
X
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു
﴿3:112﴾ وَأَنِ احْكُم
X
നീ വിധികല്‍പിക്കണമെന്ന(നിര്‍ദേശത്തോടെയും)
بَيْنَهُم
X
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
X
അവരുടെ ഇച്ഛകളെ
وَاحْذَرْهُمْ
X
അവരെക്കുറിച്ച് നീ ജാഗ്രത പുലര്‍ത്തുകയും ചെയ്യുക
أَن يَفْتِنُوكَ
X
അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെക്കുറിച്ച്
عَن بَعْضِ
X
ചിലതില്‍നിന്ന്
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിത്തന്നവയില്‍
إِلَيْكَۖ
X
നിനക്ക്
فَإِن تَوَلَّوْا
X
ഇനി അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍
فَاعْلَمْ
X
നീ അറിയുക
أَنَّمَا يُرِيدُ اللَّهُ
X
നിശ്ചയം അല്ലാഹു ഉദ്ദേശിക്കുന്നു
أَن يُصِيبَهُم
X
അവരെ ആപത്തിലകപ്പെടുത്താന്‍
بِبَعْضِ
X
ചിലതുകാരണമായി
ذُنُوبِهِمْۗ
X
അവരുടെ തെറ്റുകളില്‍
وَإِنَّ كَثِيرًا
X
തീര്‍ച്ചയായും ഏറെപേരും
مِّنَ النَّاسِ
X
ജനങ്ങളില്‍നിന്ന്
لَفَاسِقُونَ
X
ധിക്കാരികളാണ്
﴿5:49﴾ فَالْيَوْمَ
X
ഇന്ന്
نُنَجِّيكَ
X
നാം രക്ഷപ്പെടുത്തും
بِبَدَنِكَ
X
നിന്റെ ജഡം
لِتَكُونَ
X
നീ ആകാന്‍ വേണ്ടി
لِمَنْ خَلْفَكَ
X
നിന്റെ ശേഷക്കാര്‍ക്ക്
آيَةًۚ
X
ഒരു ദൃഷ്ടാന്തം
وَإِنَّ كَثِيرًا
X
നിശ്ചയം, അധികപേരും
مِّنَ النَّاسِ
X
മനുഷ്യരില്‍
عَنْ آيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി
لَغَافِلُونَ
X
അശ്രദ്ധരാണ്
﴿10:92﴾ رَبِّ
X
എന്റെ നാഥാ
إِنَّهُنَّ
X
തീര്‍ച്ചയായും അവ
أَضْلَلْنَ
X
വഴികേടിലാക്കിയിരിക്കുന്നു
كَثِيرًا
X
ഏറെപ്പേരെ
مِّنَ النَّاسِۖ
X
ജനങ്ങളില്‍ നിന്ന്
فَمَن تَبِعَنِي
X
അതിനാല്‍ എന്നെ പിന്തുടരുന്നവന്‍
فَإِنَّهُ مِنِّيۖ
X
എന്നില്‍ പെട്ടവനാണ്
وَمَنْ عَصَانِي
X
എന്നെ ആരെങ്കലും ധിക്കരിക്കുന്നുവെങ്കില്‍
فَإِنَّكَ
X
തീര്‍ച്ചയായും നീ
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
കരുണാനിധി
﴿14:36﴾ رَّبَّنَا
X
ഞങ്ങളുടെ നാഥാ
إِنِّي أَسْكَنتُ
X
തീര്‍ച്ചയായും ഞാന്‍ താമസിപ്പിച്ചു
مِن ذُرِّيَّتِي
X
എന്റെ മക്കളില്‍ ചിലരെ
بِوَادٍ
X
ഒരു താഴ്വരയില്‍
غَيْرِ ذِي زَرْعٍ
X
കൃഷിയില്ലാത്ത
عِندَ بَيْتِكَ
X
നിന്റെ ഭവനത്തിനുസമീപം
الْمُحَرَّمِ
X
പവിത്രമായ
رَبَّنَا
X
ഞങ്ങളുടെ നാഥാ
لِيُقِيمُوا
X
അവന്‍ നിഷ്ഠയോടെ നിര്‍വഹിക്കാന്‍
الصَّلَاةَ
X
നമസ്കാരം
فَاجْعَلْ
X
അതിനാല്‍ നീ ആക്കേണമേ
أَفْئِدَةً
X
മനസ്സുകളെ
مِّنَ النَّاسِ
X
ജനങ്ങളില്‍ നിന്ന്
تَهْوِي
X
ചായ്‌വുള്ളവരായി
إِلَيْهِمْ
X
അവരിലേക്ക്
وَارْزُقْهُم
X
നീ അവര്‍ക്ക് നല്‍കേണമേ
مِّنَ الثَّمَرَاتِ
X
കായ്കനികളില്‍ നിന്ന്
لَعَلَّهُمْ يَشْكُرُونَ
X
അവര്‍ നന്ദികാണിച്ചേക്കാം
﴿14:37﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
أَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
يَسْجُدُ
X
സാഷ്ടാഗം ചെയ്യുന്നു
لَهُ
X
അവന്
مَن فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളവര്‍
وَمَن فِي الْأَرْضِ
X
ഭൂമിയിലുള്ളവരും
وَالشَّمْسُ
X
സൂര്യനും
وَالْقَمَرُ
X
ചന്ദ്രനും
وَالنُّجُومُ
X
നക്ഷത്രങ്ങളും
وَالْجِبَالُ
X
പര്‍വ്വതങ്ങളും
وَالشَّجَرُ
X
മരങ്ങളും
وَالدَّوَابُّ
X
ജീവികളും
وَكَثِيرٌ
X
വളരെ പേരും
مِّنَ النَّاسِۖ
X
ജനങ്ങളില്‍ നിന്ന്
وَكَثِيرٌ
X
വളരെയാളുകളും
حَقَّ
X
സ്ഥിരപ്പെട്ടിരിക്കുന്നു
عَلَيْهِ
X
അവന്റെ മേല്‍
الْعَذَابُۗ
X
ശിക്ഷ
وَمَن يُهِنِ
X
ഏതൊരുത്തനെ
اللَّهُ
X
അല്ലാഹു നിന്ദിക്കുന്നു
فَمَا لَهُ
X
അപ്പോഴവനില്ല
مِن مُّكْرِمٍۚ
X
അന്തസ്സേകുന്നവന്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يَفْعَلُ
X
അവന്‍ ചെയ്യുന്നു
مَا يَشَاءُ۩
X
അവനുദ്ദേശിക്കുന്നത്
﴿22:18﴾ وَلَمَّا وَرَدَ
X
അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍
مَاءَ مَدْيَنَ
X
മദ്യനിലെ ജലാശയത്തിങ്കല്‍
وَجَدَ عَلَيْهِ
X
അവിടെ കണ്ടു
أُمَّةً
X
ഒരു കൂട്ടം
مِّنَ النَّاسِ
X
ജനങ്ങളില്‍ നിന്ന്
يَسْقُونَ
X
അവര്‍ (ആടുകളെ)വെള്ളം കുടിപ്പിക്കുന്നവരായി
وَوَجَدَ
X
അദ്ദേഹം കണ്ടു
مِن دُونِهِمُ
X
അവരുടെ പിന്നില്‍
امْرَأَتَيْنِ
X
രണ്ടുസ്ത്രീകളെ
تَذُودَانِۖ
X
അവര്‍ (ആടുകളെ) തടഞ്ഞുനിര്‍ത്തുന്നു
قَالَ
X
അദ്ദേഹം ചോദിച്ചു
مَا خَطْبُكُمَاۖ
X
നിങ്ങള്‍ രണ്ടുപേരുടെയും പ്രശ്നമെന്താണ്
قَالَتَا
X
അവരിരുവരും പറഞ്ഞു
لَا نَسْقِي
X
ഞങ്ങള്‍ക്ക് വെള്ളം കുടിപ്പിക്കാന്‍ സാധ്യമല്ല
حَتَّىٰ يُصْدِرَ
X
ആടുകളെ തിരിച്ചുകൊണ്ടുപോകുംവരെ
الرِّعَاءُۖ
X
ഈ ഇടയന്മാര്‍
وَأَبُونَا
X
ഞങ്ങളുടെ പിതാവാണെങ്കില്‍
شَيْخٌ كَبِيرٌ
X
വലിയൊരു (അവശനായൊരു) വൃദ്ധനാണ്
﴿28:23﴾ أَوَلَمْ يَتَفَكَّرُوا
X
അവര്‍ ചിന്തിച്ചിട്ടില്ലേ
فِي أَنفُسِهِمۗ
X
സ്വന്തത്തെ സംബന്ധിച്ച്
مَّا خَلَقَ
X
സൃഷ്ടിച്ചിട്ടില്ല
اللَّهُ
X
അല്ലാഹു
السَّمَاوَاتِ
X
ആകാശങ്ങളെ
وَالْأَرْضَ
X
ഭൂമിയെയും
وَمَا بَيْنَهُمَا
X
അവക്കിടയിലുള്ളവയെയും
إِلَّا بِالْحَقِّ
X
ശരിയായ പ്രകാരമല്ലാതെ
وَأَجَلٍ مُّسَمًّىۗ
X
കൃത്യമായ അവധിയോടുകൂടിയുമല്ലതെ
وَإِنَّ كَثِيرًا
X
നിശ്ചയം അധികപേരും
مِّنَ النَّاسِ
X
ജനങ്ങളിലെ
بِلِقَاءِ رَبِّهِمْ
X
തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതില്‍
لَكَافِرُونَ
X
വിശ്വാസമില്ലാത്തവര്‍ തന്നെയാണ്
﴿30:8﴾