Repeated Words in Quran

< >
Total Found : 43
وَإِذْ قُلْتُمْ
X
നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം
يَا مُوسَىٰ
X
ഓ മുസാ
لَن نَّصْبِرَ
X
ഞങ്ങള്‍ സഹിക്കുകയില്ലതന്നെ
عَلَىٰ طَعَامٍ
X
അന്നത്തില്‍
وَاحِدٍ
X
ഒരേ
فَادْعُ
X
അതിനാല്‍ താങ്കള്‍ പ്രാര്‍ത്ഥിക്കുക
لَنَا
X
ഞങ്ങള്‍ക്കുവേണ്ടി
رَبَّكَ
X
താങ്കളുടെ നാഥനോട്
يُخْرِجْ
X
അവന്‍ ഉല്‍പാദിപ്പിച്ചുതരട്ടെ
لَنَا
X
ഞങ്ങള്‍ക്ക്
مِمَّا تُنبِتُ
X
വിളയിക്കുന്നതില്‍നിന്ന്
الْأَرْضُ
X
ഭൂമി
مِن بَقْلِهَا
X
അതായത് അതിലെ ചീര
وَقِثَّائِهَا
X
അതിലെ കക്കരിയും
وَفُومِهَا
X
അതിലെ ഗോതമ്പും
وَعَدَسِهَا
X
അതിലെ പയറും
وَبَصَلِهَاۖ
X
അതിലെ ഉള്ളിയും
قَالَ
X
അദ്ദേഹം പറഞ്ഞു
أَتَسْتَبْدِلُونَ
X
നിങ്ങള്‍ പകരം ആവശ്യപ്പെടുകയാണോ
الَّذِي هُوَ أَدْنَىٰ
X
ഏറെ താണതിനെ
بِالَّذِي هُوَ خَيْرٌۚ
X
അത്യുത്തമമായതിന്നു പകരം
اهْبِطُوا
X
നിങ്ങള്‍ ഇറങ്ങിക്കൊള്ളുക
مِصْرًا
X
ഏതെങ്കിലും പട്ടണത്തിലേക്ക്
فَإِنَّ لَكُم
X
എന്നാല്‍ നിശ്ചയം നിങ്ങള്‍ക്കുണ്ട്
مَّا سَأَلْتُمْۗ
X
നിങ്ങള്‍ ചോദിച്ചത്
وَضُرِبَتْ
X
അടിച്ചേല്‍പിക്കപ്പെട്ടു
عَلَيْهِمُ
X
അവര്‍ക്കുമേലെ
الذِّلَّةُ
X
നിന്ദ്യത
وَالْمَسْكَنَةُ
X
ദൈന്യതയും
وَبَاءُوا
X
അവര്‍ മടങ്ങുകയും ചെയ്തു
بِغَضَبٍ
X
കോപവുമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍നിന്നുള്ള
ذَٰلِكَ
X
അത്
بِأَنَّهُمْ كَانُوا
X
അവര്‍ ആയിരുന്നതുകൊണ്ടാണ്
يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ തെളിവുകളെ
وَيَقْتُلُونَ
X
അവര്‍ കൊല്ലുകയും ചെയ്യുന്നു
النَّبِيِّينَ
X
പ്രവാചകന്മാരെ
بِغَيْرِ الْحَقِّۗ
X
അന്യായമായി
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചത് കൊണ്ടാണ്
وَّكَانُوا
X
അവര്‍ ആയിരുന്നതിനാലും
يَعْتَدُونَ
X
അവര്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നു
﴿2:61﴾ فَإِن لَّمْ تَفْعَلُوا
X
നിങ്ങളങ്ങനെ ചെയ്യുന്നില്ലെങ്കില്‍
فَأْذَنُوا
X
നിങ്ങളറിയുക
بِحَرْبٍ
X
യുദ്ധപ്രഖ്യാപനത്തെക്കുറിച്ച്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَرَسُولِهِۖ
X
അവന്റെ ദൂതനില്‍ നിന്നും
وَإِن تُبْتُمْ
X
നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍
فَلَكُمْ
X
നിങ്ങള്‍ക്കുണ്ട്
رُءُوسُ أَمْوَالِكُمْ
X
നിങ്ങളുടെ മൂലധനം
لَا تَظْلِمُونَ
X
നിങ്ങള്‍ അക്രമം ചെയ്യരുത്
وَلَا تُظْلَمُونَ
X
നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്
﴿2:279﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയം സത്യനിഷേധികള്‍
لَن تُغْنِيَ
X
ഉപകരിക്കുകയില്ല
عَنْهُمْ
X
അവര്‍ക്ക്
أَمْوَالُهُمْ
X
അവരുടെ സ്വത്ത്
وَلَا أَوْلَادُهُم
X
അവരുടെ സന്താനങ്ങളുമില്ല
مِّنَ اللَّهِ
X
അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്ന്
شَيْئًاۖ
X
തീരെ, ഒന്നും
وَأُولَٰئِكَ
X
അവര്‍
هُمْ
X
അവര്‍(തന്നെ)
وَقُودُ
X
വിറക്
النَّارِ
X
നരകത്തിന്റെ
﴿3:10﴾ قُلْ
X
പറയുക
أَؤُنَبِّئُكُم
X
ഞാന്‍ അറിയിച്ചു തരട്ടെയോ
بِخَيْرٍ
X
ശ്രേഷ്ഠമായത്
مِّن ذَٰلِكُمْۚ
X
ഇതിനേക്കാള്‍
لِلَّذِينَ اتَّقَوْا
X
സൂക്ഷ്മത പുലര്‍ത്തിയവര്‍ക്ക്
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെയടുക്കല്‍
جَنَّاتٌ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്നു
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
ആറുകള്‍, നദികള്‍
خَالِدِينَ
X
സ്ഥിരവാസികളായി
فِيهَا
X
അവയില്‍
وَأَزْوَاجٌ
X
ഇണകളും
مُّطَهَّرَةٌ
X
പരിശുദ്ധരായ
وَرِضْوَانٌ
X
പ്രീതിയും
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
بَصِيرٌ
X
സൂക്ഷ്മമായി കണ്ടറിയുന്നവനാണ്
بِالْعِبَادِ
X
അടിമകളെ
﴿3:15﴾ فَنَادَتْهُ
X
അപ്പോള്‍ അദ്ദേഹത്തെ വിളിച്ചു
الْمَلَائِكَةُ
X
മലക്കുകള്‍
وَهُوَ قَائِمٌ
X
അദ്ദേഹം നില്‍ക്കുന്നവനായിരിക്കെ
يُصَلِّي
X
പ്രാര്‍ഥിച്ചുകൊണ്ട് (നമസ്കരിച്ചുകൊണ്ട്)
فِي الْمِحْرَابِ
X
മിഹ്റാബില്‍
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
يُبَشِّرُكَ
X
നിന്നെ ശുഭവാര്‍ത്ത അറിയിക്കുന്നു
بِيَحْيَىٰ
X
യഹ്‌യായെ സംബന്ധിച്ച
مُصَدِّقًا
X
സത്യപ്പെടുത്തുന്നവനായ
بِكَلِمَةٍ
X
വചനത്തെ
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَسَيِّدًا
X
(അദ്ദേഹം)നേതാവും
وَحَصُورًا
X
ആത്മസംയമനം പാലിക്കുന്നവനും
وَنَبِيًّا
X
പ്രവാചകനും(ആയിരിക്കും)
مِّنَ الصَّالِحِينَ
X
സദ്‌വൃത്തരില്‍പെട്ട
﴿3:39﴾ ضُرِبَتْ
X
അടിക്കപ്പെട്ടിരിക്കുന്നു, മുദ്രിതമായിരിക്കുന്നു
عَلَيْهِمُ
X
അവരുടെ മേല്‍
الذِّلَّةُ
X
നിന്ദ്യത, അപമാനം
أَيْنَ مَا ثُقِفُوا
X
അവര്‍ എവിടെ കാണപ്പെട്ടാലും
إِلَّا بِحَبْلٍ
X
പാശം (അവലംബം) കൊണ്ടല്ലാതെ
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَحَبْلٍ
X
പാശ(അവലംബ)വും കൊണ്ടല്ലാതെ
مِّنَ النَّاسِ
X
ജനങ്ങളില്‍ നിന്നുള്ള
وَبَاءُوا
X
അവര്‍ വിധേയരായിരിക്കുന്നു, അവര്‍ മടങ്ങിയിരിക്കുന്നു
بِغَضَبٍ
X
കോപത്തിന്ന് , കോപംകൊണ്ട്
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്നുള്ള
وَضُرِبَتْ عَلَيْهِمُ
X
അവരുടെ മേല്‍ അടി(ച്ചേല്‍പി)ക്കപ്പെട്ടിരിക്കുന്നു
الْمَسْكَنَةُۚ
X
ഹീനത്വം
ذَٰلِكَ
X
അത്
بِأَنَّهُمْ
X
അവര്‍ ആയിരുന്നത് കൊണ്ടാണ്
كَانُوا يَكْفُرُونَ
X
അവര്‍ നിഷേധിക്കുന്നു
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
وَيَقْتُلُونَ
X
അവര്‍ വധിക്കുകയും ചെയ്യുന്നു
الْأَنبِيَاءَ
X
പ്രവാചകന്‍മാരെ
بِغَيْرِ حَقٍّۚ
X
ഒരു ന്യായവുമില്ലാതെ
ذَٰلِكَ
X
അത്
بِمَا عَصَوا
X
അവര്‍ ധിക്കരിച്ചതുകൊണ്ടാണ്
وَّكَانُوا يَعْتَدُونَ
X
അവര്‍ അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു
﴿3:112﴾ إِنَّ الَّذِينَ كَفَرُوا
X
നിശ്ചയമായും സത്യത്തെ നിഷേധിച്ചവര്‍
لَن تُغْنِيَ
X
ഉപകാരപ്പെടുകയില്ല
عَنْهُمْ
X
അവര്‍ക്ക്
أَمْوَالُهُمْ
X
അവരുടെ സമ്പത്ത്
وَلَا
X
ഇല്ല
أَوْلَادُهُم
X
അവരുടെ സന്താനങ്ങളും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
شَيْئًاۖ
X
ഒന്നും, ഒട്ടും
وَأُولَٰئِكَ
X
അവര്‍
أَصْحَابُ النَّارِۚ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
നിത്യവാസികള്‍ (ആയിരിക്കും)
﴿3:116﴾ وَلَئِن قُتِلْتُمْ
X
നിങ്ങള്‍ വധിക്കപ്പെട്ടാല്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَوْ مُتُّمْ
X
അല്ലെങ്കില്‍ നിങ്ങള്‍ മരിച്ചാല്‍
لَمَغْفِرَةٌ
X
ഉറപ്പായും പാപമോചനം
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَرَحْمَةٌ
X
കാരുണ്യവും
خَيْرٌ
X
ഉത്തമമാണ്
مِّمَّا يَجْمَعُونَ
X
അവര്‍ വാരിക്കൂട്ടുന്നതിനേക്കാള്‍
﴿3:157﴾ فَبِمَا رَحْمَةٍ
X
കാരുണ്യം കൊണ്ടാണ്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
لِنتَ
X
നീ സൗമ്യനായത്
لَهُمْۖ
X
അവരോട്
وَلَوْ كُنتَ
X
നീ ആയിരുന്നെങ്കില്‍
فَظًّا
X
പരുഷപ്രകൃതന്‍
غَلِيظَ الْقَلْبِ
X
കഠിന മനസ്കനും
لَانفَضُّوا
X
അവര്‍ പിരിഞ്ഞുപോകുമായിരുന്നു
مِنْ حَوْلِكَۖ
X
നിന്റെ ചുറ്റു നിന്നും
فَاعْفُ
X
നീ മാപ്പേകുക
عَنْهُمْ
X
അവര്‍ക്ക്
وَاسْتَغْفِرْ
X
നീ പാപമോചനം തേടുകയും ചെയ്യുക
لَهُمْ
X
അവര്‍ക്ക്
وَشَاوِرْهُمْ
X
അവരുമായി കൂടിയാലോചിക്കുക
فِي الْأَمْرِۖ
X
കാര്യത്തി(ങ്ങളി)ല്‍
فَإِذَا عَزَمْتَ
X
അങ്ങനെ നീ തീരുമാനമെടുത്താല്‍
فَتَوَكَّلْ
X
നീ ഭരമേല്‍പിക്കുക
عَلَى اللَّهِۚ
X
അല്ലാഹുവില്‍
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
يُحِبُّ
X
ഇഷ്ടപ്പെടുന്നു
الْمُتَوَكِّلِينَ
X
(തന്നില്‍) ഭരമേല്‍പിക്കുന്നവരെ
﴿3:159﴾ أَفَمَنِ اتَّبَعَ
X
പിന്തുടര്‍ന്നവന്‍ ആണോ
رِضْوَانَ اللَّهِ
X
അല്ലാഹുവിന്റെ പ്രീതി
كَمَن بَاءَ
X
മടങ്ങിവന്നവനെപ്പോലെ
بِسَخَطٍ
X
കോപവുമായി
مِّنَ اللَّهِ
X
അല്ലാഹുവിന്റെ
وَمَأْوَاهُ
X
അവന്റെ സങ്കേതം
جَهَنَّمُۚ
X
നരകമാണ്
وَبِئْسَ
X
അത് എത്ര ചീത്ത
الْمَصِيرُ
X
സങ്കേതം
﴿3:162﴾ يَسْتَبْشِرُونَ
X
അവര്‍ ആഹ്ളാദിക്കുന്നു
بِنِعْمَةٍ
X
അനുഗ്രഹം കാരണം
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَفَضْلٍ
X
ഔദാര്യവും
وَأَنَّ اللَّهَ
X
നിശ്ചയമായും അല്ലാഹു
لَا يُضِيعُ
X
അവന്‍ പാഴാക്കുകയില്ല
أَجْرَ
X
പ്രതിഫലം
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കുള്ള
﴿3:171﴾ فَانقَلَبُوا
X
അങ്ങനെ അവര്‍ മടങ്ങി
بِنِعْمَةٍ
X
അനുഗ്രഹവും കൊണ്ട്
مِّنَ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَفَضْلٍ
X
ഔദാര്യവും
لَّمْ يَمْسَسْهُمْ
X
അവരെ സ്പര്‍ശിച്ചിട്ടില്ല
سُوءٌ
X
തിന്മ, പ്രയാസം
وَاتَّبَعُوا
X
അവര്‍ പിന്തുടര്‍ന്നു, അനുധാവനം ചെയ്തു
رِضْوَانَ اللَّهِۗ
X
അല്ലാഹുവിന്റെ പ്രീതിയെ
وَاللَّهُ
X
അല്ലാഹു
ذُو فَضْلٍ
X
ഔദാര്യത്തിനുടമയാണ്
عَظِيمٍ
X
മഹത്തായ
﴿3:174﴾ يُوصِيكُمُ
X
നിങ്ങളെ ഉപദേശിക്കുന്നു
اللَّهُ
X
അല്ലാഹു
فِي أَوْلَادِكُمْۖ
X
നിങ്ങളുടെ മക്കളുടെ കാര്യത്തില്‍
لِلذَّكَرِ
X
പുരുഷനുണ്ട്
مِثْلُ
X
പോലെ, തുല്യമായ
حَظِّ
X
വിഹിതം
الْأُنثَيَيْنِۚ
X
രണ്ടു സ്ത്രീകളുടെ
فَإِن كُنَّ
X
ഇനി അവര്‍ ആയിരുന്നാല്‍
نِسَاءً
X
പെണ്‍മക്കള്‍ മാത്രം
فَوْقَ
X
ഏറെ
اثْنَتَيْنِ
X
രണ്ടില്‍
فَلَهُنَّ
X
അവര്‍ക്കുണ്ട്
ثُلُثَا
X
മൂന്നില്‍ രണ്ട് ഭാഗം
مَا تَرَكَۖ
X
അവന്‍(മരിച്ചയാള്‍)വിട്ടേച്ചുപോയ(സ്വത്തിന്റെ)
وَإِن كَانَتْ
X
അവള്‍ ആയിരുന്നാല്‍
وَاحِدَةً
X
ഒരുവള്‍(മകള്‍)മാത്രമാണെങ്കില്‍
فَلَهَا
X
അവള്‍ക്കുണ്ട്
النِّصْفُۚ
X
പാതി
وَلِأَبَوَيْهِ
X
അവന്റെ മാതാപിതാക്കള്‍ക്കുണ്ട്
لِكُلِّ وَاحِدٍ
X
ഓരോരുത്തര്‍ക്കും
مِّنْهُمَا
X
അവര്‍ രണ്ടുപേരില്‍
السُّدُسُ
X
ആറിലൊന്നുവീതം
مِمَّا تَرَكَ
X
അവന്‍ വിട്ടേച്ചുപോയതിന്റെ
إِن كَانَ
X
ഉണ്ടെങ്കില്‍
لَهُ
X
അവന് (മരിച്ചയാള്‍ക്ക്)
وَلَدٌۚ
X
സന്താനം
فَإِن لَّمْ يَكُن
X
അഥവാ ഇല്ലെങ്കില്‍
لَّهُ
X
അവന്
وَلَدٌ
X
സന്താനം
وَوَرِثَهُ
X
അവന്റെ അനന്തരാവകാശിയുമാണെങ്കില്‍
أَبَوَاهُ
X
അവന്റെ മാതാപിതാക്കള്‍
فَلِأُمِّهِ
X
അപ്പോള്‍ അവന്റെ മാതാവിനുണ്ടായിരിക്കും
الثُّلُثُۚ
X
മൂന്നിലൊന്ന്
فَإِن كَانَ لَهُ
X
ഇനി അയാള്‍ക്കുണ്ടെങ്കില്‍
إِخْوَةٌ
X
സഹോദരങ്ങള്‍
فَلِأُمِّهِ
X
അവന്റെ മാതാവിനുണ്ടാവും
السُّدُسُۚ
X
ആറിലൊന്ന്
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصِي
X
അവന്‍ വസ്വിയത്ത് ചെയ്യുന്നു
بِهَا
X
അതിനെപ്പറ്റി
أَوْ دَيْنٍۗ
X
അല്ലെങ്കില്‍ കടത്തിനും
آبَاؤُكُمْ
X
നിങ്ങളുടെ പിതാക്കള്‍
وَأَبْنَاؤُكُمْ
X
നിങ്ങളുടെ മക്കള്‍
لَا تَدْرُونَ
X
നിങ്ങള്‍ക്കറിയില്ല
أَيُّهُمْ
X
ആവരില്‍ ആരാണ്
أَقْرَبُ
X
കൂടുതല്‍ അടുത്തവര്‍
لَكُمْ
X
നിങ്ങള്‍ക്ക്
نَفْعًاۚ
X
ഉപകരിക്കുക (ഉപകാരത്താല്‍)
فَرِيضَةً
X
ഈ ഓഹരി നിര്‍ണ്ണയം
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്നുള്ളതാണ്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കും
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
തികഞ്ഞ യുക്തമാനും
﴿4:11﴾ وَلَكُمْ
X
നിങ്ങള്‍ക്കുള്ളതാണ്
نِصْفُ
X
പാതി
مَا تَرَكَ
X
വിട്ടേച്ചുപോയതിന്റെ
أَزْوَاجُكُمْ
X
നിങ്ങളുടെ ഭാര്യമാര്‍
إِن لَّمْ يَكُن
X
ഇല്ലെങ്കില്‍
لَّهُنَّ
X
അവര്‍ക്ക്
وَلَدٌۚ
X
സന്താനം
فَإِن كَانَ
X
ഇനി ഉണ്ടെങ്കില്‍
لَهُنَّ
X
അവര്‍ക്ക്
وَلَدٌ
X
കുട്ടി (മക്കള്‍)
فَلَكُمُ
X
നിങ്ങള്‍ക്കുണ്ടാവുക
الرُّبُعُ
X
നാലിലൊന്നാണ്
مِمَّا تَرَكْنَۚ
X
അവര്‍ വിട്ടേച്ചുപോയതിന്റെ
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصِينَ بِهَا
X
അവര്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۚ
X
അല്ലെങ്കില്‍ കടത്തിനും
وَلَهُنَّ
X
അവര്‍ക്കുള്ളതാണ്
الرُّبُعُ
X
നാലിലൊന്ന്
مِمَّا تَرَكْتُمْ
X
നിങ്ങള്‍ വിട്ടേച്ചുപോയതിന്റെ
إِن لَّمْ يَكُن لَّكُمْ
X
നിങ്ങള്‍ക്കില്ലങ്കില്‍
وَلَدٌۚ
X
മക്കള്‍
فَإِن كَانَ
X
അഥവാ ഉണ്ടെങ്കില്‍
لَكُمْ
X
നിങ്ങള്‍ക്ക്
وَلَدٌ
X
മക്കള്‍
فَلَهُنَّ
X
അവര്‍ക്കുണ്ടാവുക
الثُّمُنُ
X
എട്ടിലൊന്നാണ്
مِمَّا تَرَكْتُمۚ
X
നിങ്ങള്‍ വിട്ടേച്ചുപോയതില്‍ നിന്ന്
مِّن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
تُوصُونَ بِهَا
X
നിങ്ങള്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۗ
X
അല്ലെങ്കില്‍ കടത്തിന്
وَإِن كَانَ رَجُلٌ
X
ഒരു പുരുഷന്‍ ആണെങ്കില്‍
يُورَثُ
X
അനന്തരമെടുക്കപ്പെടുന്ന
كَلَالَةً
X
പിതാവും മക്കളും ജീവിച്ചിരിപ്പില്ലാത്തവന്‍
أَوِ امْرَأَةٌ
X
അല്ലെങ്കില്‍ സ്ത്രീ
وَلَهُ
X
അവനുണ്ട്
أَخٌ
X
ഒരു സഹോദരന്‍
أَوْ أُخْتٌ
X
അല്ലെങ്കില്‍ ഒരു സഹോദരി
فَلِكُلِّ وَاحِدٍ
X
അപ്പോള്‍ ഓരോരുത്തര്‍ക്കുമുണ്ട്
مِّنْهُمَا
X
അവര്‍ രണ്ട്പേരില്‍
السُّدُسُۚ
X
ആറിലൊന്ന്
فَإِن كَانُوا
X
ഇനി അവര്‍ ആണെങ്കില്‍
أَكْثَرَ مِن ذَٰلِكَ
X
അതില്‍ കൂടുതല്‍
فَهُمْ
X
അപ്പോള്‍ അവര്‍
شُرَكَاءُ
X
പങ്കാളികളാകുന്നു
فِي الثُّلُثِۚ
X
മൂന്നിലൊന്നില്‍
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصَىٰ بِهَا
X
ചെയ്യപ്പെടുന്ന വസ്വിയത്ത്
أَوْ دَيْنٍ
X
അല്ലെങ്കില്‍ കടത്തിനും
غَيْرَ مُضَارٍّۚ
X
ദ്രോഹകരമല്ലാത്ത
وَصِيَّةً
X
ഉപദേശമായ നിലയില്‍
مِّنَ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവന്‍
حَلِيمٌ
X
ഏറെ ക്ഷമിക്കുന്നവന്‍
﴿4:12﴾ وَلَئِنْ أَصَابَكُمْ
X
നിങ്ങള്‍ക്ക് ലഭിച്ചാല്‍
فَضْلٌ
X
വല്ല അനുഗ്രഹവും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
لَيَقُولَنَّ
X
തീര്‍ച്ചയായും അവന്‍ പറയും
كَأَن لَّمْ تَكُن
X
ഉണ്ടായിരുന്നിട്ടില്ലാത്തത് പോലെ
بَيْنَكُمْ وَبَيْنَهُ
X
നിങ്ങള്‍ക്കും അവനുമിടയില്‍
مَوَدَّةٌ
X
ഒട്ടും സ്നേഹം
يَا لَيْتَنِي كُنتُ
X
ഞാന്‍ ഉണ്ടായിരുന്നെങ്കില്‍
مَعَهُمْ
X
അവരുടെ കൂടെ
فَأَفُوزَ
X
ഞാന്‍ നേട്ടമുണ്ടാക്കിയേനെ
فَوْزًا
X
നേട്ടം
عَظِيمًا
X
വമ്പിച്ച
﴿4:73﴾ وَمَا كَانَ
X
ആയിട്ടില്ല, ആകാവതല്ല
لِمُؤْمِنٍ
X
ഒരു വിശ്വാസിക്കും
أَن يَقْتُلَ
X
വധിക്കുകയെന്നത്
مُؤْمِنًا
X
(മറ്റൊരു) വിശ്വാസിയെ
إِلَّا خَطَأًۚ
X
അബദ്ധമായിട്ടല്ലാതെ
وَمَن قَتَلَ
X
ഒരുവന്‍ കൊന്നാല്‍
مُؤْمِنًا
X
ഒരു വിശ്വാസിയെ
خَطَأً
X
അബദ്ധത്തില്‍
فَتَحْرِيرُ
X
അപ്പോള്‍ മോചിപ്പിക്കലാകുന്നു
رَقَبَةٍ
X
ഒരു അടിമയെ
مُّؤْمِنَةٍ
X
വിശ്വാസിയായ
وَدِيَةٌ
X
നഷ്ടപരിഹാരവും
مُّسَلَّمَةٌ
X
നല്‍കപ്പെടുന്ന, ഏല്‍പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
X
അവന്റെ അവകാശികള്‍ക്ക്
إِلَّا أَن يَصَّدَّقُواۚ
X
അവര്‍ ദാനമായി(വിട്ടുകൊടുത്താല്‍)ഒഴികെ
فَإِن كَانَ
X
ഇനി അവനാണെങ്കില്‍
مِن قَوْمٍ
X
ഒരു ജനത്തില്‍ നിന്ന്
عَدُوٍّ
X
ശത്രു
لَّكُمْ
X
നിങ്ങളുടെ
وَهُوَ مُؤْمِنٌ
X
അവന്‍ വിശ്വാസിയാണ്
فَتَحْرِيرُ
X
എങ്കില്‍ മോചിപ്പിക്കലാണ്
رَقَبَةٍ
X
ഒരടിമയെ
مُّؤْمِنَةٍۖ
X
വിശ്വാസിയായ
وَإِن كَانَ
X
അവനാണെങ്കില്‍
مِن قَوْمٍ
X
ഒരു ജനത്തില്‍ നിന്ന്
بَيْنَكُمْ وَبَيْنَهُم
X
നിങ്ങള്‍ക്കും അവര്‍ക്കുമിടയിലുണ്ട്
مِّيثَاقٌ
X
സഖ്യം, ഉടമ്പടി
فَدِيَةٌ
X
എന്നാല്‍ നഷ്ടപരിഹാരം
مُّسَلَّمَةٌ
X
നല്‍കപ്പെടുന്ന, ഏല്‍പ്പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
X
അവന്റെ അവകാശികള്‍ക്ക്
وَتَحْرِيرُ
X
മോചിപ്പിക്കലും
رَقَبَةٍ
X
ഒരടിമയെ
مُّؤْمِنَةٍۖ
X
വിശ്വാസിയായ
فَمَن لَّمْ يَجِدْ
X
ആര്‍ക്കെങ്കിലും കിട്ടിയില്ലെങ്കില്‍ (സാധ്യമല്ലെങ്കില്‍)
فَصِيَامُ
X
നോമ്പ്
شَهْرَيْنِ
X
രണ്ടുമാസം
مُتَتَابِعَيْنِ
X
തുടര്‍ച്ചയായി
تَوْبَةً
X
പശ്ചാതാപമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്ന്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:92﴾ الَّذِينَ يَتَرَبَّصُونَ
X
അവര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു, പ്രതീക്ഷിച്ചു
بِكُمْ
X
നിങ്ങളെ
فَإِن كَانَ لَكُمْ
X
നിങ്ങള്‍ക്ക് ഉണ്ടായാല്‍
فَتْحٌ
X
വല്ല വിജയവും
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
قَالُوا
X
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَكُن
X
ഞങ്ങള്‍ ആയിരുന്നില്ലേ
مَّعَكُمْ
X
നിങ്ങളോടൊപ്പം
وَإِن كَانَ لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക് ഉണ്ടായാല്‍
نَصِيبٌ
X
ഒരു വിഹിതം, നേട്ടം
قَالُوا
X
അവര്‍ പറഞ്ഞു (പറയും)
أَلَمْ نَسْتَحْوِذْ عَلَيْكُمْ
X
ഞങ്ങള്‍ നിങ്ങളെ വലയം ചെയ്തിരുന്നില്ലേ
وَنَمْنَعْكُم
X
(എന്നിട്ട്) ഞങ്ങള്‍ നിങ്ങളെ തടഞ്ഞില്ലേ (രക്ഷിച്ചില്ലേ)
مِّنَ الْمُؤْمِنِينَۚ
X
സത്യവിശ്വാസികളില്‍ നിന്ന്
فَاللَّهُ يَحْكُمُ
X
എന്നാല്‍ അല്ലാഹു തീര്‍പ്പ് കല്‍പിക്കും
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
يَوْمَ الْقِيَامَةِۗ
X
ഉയിര്‍ത്തെഴുന്നേല്‍പ്പുനാളില്‍
وَلَن يَجْعَلَ اللَّهُ
X
അല്ലാഹു ഒരിക്കലും ഉണ്ടാക്കുകയില്ല
لِلْكَافِرِينَ
X
സത്യനിഷേധികള്‍ക്ക്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്കെതിരെ
سَبِيلًا
X
ഒരു മാര്‍ഗവും
﴿4:141﴾ يَا أَهْلَ الْكِتَابِ
X
വേദക്കാരേ
قَدْ جَاءَكُمْ
X
നിങ്ങളുടെയടുത്ത് വന്നിരിക്കുന്നു
رَسُولُنَا
X
നമ്മുടെ ദൂതന്‍
يُبَيِّنُ
X
അദ്ദേഹം വിവരിച്ചുതരുന്നു
لَكُمْ
X
നിങ്ങള്‍ക്ക്
كَثِيرًا
X
ഒത്തിരി കാര്യങ്ങള്‍
مِّمَّا كُنتُمْ تُخْفُونَ
X
നിങ്ങള്‍ മറച്ചുവച്ചിരുന്ന
مِنَ الْكِتَابِ
X
വേദഗ്രന്ഥത്തില്‍നിന്ന്
وَيَعْفُو
X
അദ്ദേഹം വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുന്നു
عَن كَثِيرٍۚ
X
ഒട്ടനവധി കാര്യങ്ങളില്‍
قَدْ جَاءَكُم
X
നിങ്ങള്‍ക്ക് വന്നിരിക്കുന്നു
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
نُورٌ
X
വെളിച്ചം
وَكِتَابٌ
X
ഒരു ഗ്രന്ഥവും
مُّبِينٌ
X
വ്യക്തമായ
﴿5:15﴾ وَالسَّارِقُ
X
മോഷ്ടിക്കുന്നവനും
وَالسَّارِقَةُ
X
മോഷ്ടിക്കുന്നവളും
فَاقْطَعُوا
X
നിങ്ങള്‍ മുറിച്ചുകളയുക
أَيْدِيَهُمَا
X
അവരിരുവരുടെയും കൈകള്‍
جَزَاءً
X
പ്രതിഫലമായി
بِمَا كَسَبَا
X
അവരിരുവരും പ്രവര്‍ത്തിച്ചതിനുള്ള
نَكَالًا
X
പാഠം പഠിപ്പിക്കുന്ന ശിക്ഷയായും
مِّنَ اللَّهِۗ
X
അല്ലാഹുവില്‍നിന്നുള്ള
وَاللَّهُ
X
അല്ലാഹു
عَزِيزٌ
X
പ്രതാപവാനാണ്
حَكِيمٌ
X
യുക്തിമാനും
﴿5:38﴾ وَمَن
X
ആരെങ്കിലും
يُوَلِّهِمْ يَوْمَئِذٍ دُبُرَهُ
X
അന്ന് അവരില്‍നിന്ന് പിന്തിരിയുകയാണെങ്കില്‍
إِلَّا
X
അല്ലാതെ
مُتَحَرِّفًا
X
സ്ഥാനം മാറുന്നതിന്ന്
لِّقِتَالٍ
X
യുദ്ധത്തിനായി (യുദ്ധ തന്ത്രമെന്ന നിലയില്‍)
أَوْ
X
അല്ലെങ്കില്‍
مُتَحَيِّزًا
X
ചേരുന്നതിനായി
إِلَىٰ فِئَةٍ
X
(സ്വന്തം)സംഘത്തോടൊപ്പം
فَقَدْ بَاءَ
X
അവന്‍ മടങ്ങി
بِغَضَبٍ
X
കോപവുമായി
مِّنَ اللَّهِ
X
അല്ലാഹുവിന്റെ
وَمَأْوَاهُ
X
അവന്റെ താമസസ്ഥലം
جَهَنَّمُۖ
X
നരകമായിരിക്കും
وَبِئْسَ
X
അതെത്ര ചീത്ത
الْمَصِيرُ
X
സങ്കേതം
﴿8:16﴾ لَّوْلَا
X
ഇല്ലായിരുന്നെങ്കില്‍
كِتَابٌ
X
വിധി
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
سَبَقَ
X
നേരത്തെ രേഖപ്പെട്ടുകിടക്കുന്നു
لَمَسَّكُمْ
X
നിങ്ങളെ ബാധിക്കുമായിരുന്നു
فِيمَا أَخَذْتُمْ
X
നിങ്ങള്‍ കൈപ്പറ്റിയതിന്റെ പേരില്‍
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
കടുത്ത
﴿8:68﴾ بَرَاءَةٌ
X
ബാധ്യത ഒഴിയലാകുന്നു
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
وَرَسُولِهِ
X
അവന്റെ ദൂതനില്‍ നിന്നും
إِلَى الَّذِينَ عَاهَدتُّم
X
നിങ്ങള്‍ കരാറിലേര്‍പ്പെട്ടിരുന്നവരോട്
مِّنَ الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികളില്‍ നിന്ന്
﴿9:1﴾ وَأَذَانٌ
X
അറിയിപ്പാണിത്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَرَسُولِهِ
X
അവന്റെ ദൂതനില്‍ നിന്നും
إِلَى النَّاسِ
X
ജനങ്ങള്‍ക്ക്
يَوْمَ الْحَجِّ
X
ഹജ്ജ് നാളില്‍
الْأَكْبَرِ
X
മഹത്തായ
أَنَّ اللَّهَ
X
നിശ്ചയം അല്ലാഹു
بَرِيءٌ
X
ബാധ്യത ഒഴിഞ്ഞവനാണ്
مِّنَ الْمُشْرِكِينَۙ
X
ബഹുദൈവ വിശ്വാസികളില്‍ നിന്ന്
وَرَسُولُهُۚ
X
അവന്റെ ദൂതനും
فَإِن تُبْتُمْ
X
അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍
فَهُوَ
X
അതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۖ
X
നിങ്ങള്‍ക്ക്
وَإِن تَوَلَّيْتُمْ
X
അഥവാ നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
فَاعْلَمُوا
X
അറിയുക
أَنَّكُمْ
X
നിശ്ചയം നിങ്ങള്‍
غَيْرُ مُعْجِزِي اللَّهِۗ
X
അല്ലാഹുവിനെ തോല്‍പിക്കാന്‍ കഴിയാത്തവരാണ്
وَبَشِّرِ
X
നീ സുവാര്‍ത്ത അറിയിക്കുക
الَّذِينَ كَفَرُوا
X
സത്യനിഷേധികളോട്
بِعَذَابٍ
X
ശിക്ഷയെപ്പറ്റി
أَلِيمٍ
X
നോവേറിയ
﴿9:3﴾ قُلْ
X
പറയുക
إِن كَانَ
X
ആണെങ്കില്‍
آبَاؤُكُمْ
X
നിങ്ങളുടെ പിതാക്കള്‍
وَأَبْنَاؤُكُمْ
X
നിങ്ങളുടെ പുത്രന്മാരും
وَإِخْوَانُكُمْ
X
നിങ്ങളുടെ സഹോദരങ്ങളും
وَأَزْوَاجُكُمْ
X
നിങ്ങളുടെ ഇണകളും
وَعَشِيرَتُكُمْ
X
നിങ്ങളുടെ കുടുംബക്കാരും
وَأَمْوَالٌ
X
സ്വത്തുക്കളും
اقْتَرَفْتُمُوهَا
X
നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ
وَتِجَارَةٌ
X
കച്ചവടവും
تَخْشَوْنَ
X
നിങ്ങള്‍ ഭയപ്പെടുന്ന
كَسَادَهَا
X
അതിന്റെ നഷ്ടം
وَمَسَاكِنُ
X
പാര്‍പ്പിടങ്ങളും
تَرْضَوْنَهَا
X
നിങ്ങള്‍ ഇഷ്ടപ്പെടുന്ന
أَحَبَّ
X
പ്രിയപ്പെട്ടവ
إِلَيْكُم
X
നിങ്ങള്‍ക്ക്
مِّنَ اللَّهِ
X
അല്ലാഹുവെക്കാള്‍
وَرَسُولِهِ
X
അവന്റെ ദൂതനെക്കാളും
وَجِهَادٍ
X
സമരത്തെക്കാളും
فِي سَبِيلِهِ
X
അവന്റെ മാര്‍ഗത്തിലെ
فَتَرَبَّصُوا
X
നിങ്ങള്‍ കാത്തിരുന്നു കൊള്ളുക
حَتَّىٰ يَأْتِيَ
X
കൊണ്ടുവരുന്നത് വരെ
اللَّهُ
X
അല്ലാഹു
بِأَمْرِهِۗ
X
തന്റെ കല്‍പന
وَاللَّهُ
X
അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ الْفَاسِقِينَ
X
കുറ്റവാളികളായ ജനത്തെ
﴿9:24﴾ إِنَّمَا الصَّدَقَاتُ
X
നിശ്ചയമായും നിര്‍ബന്ധ ദാനങ്ങള്‍ (സകാത്തുകള്‍)
لِلْفُقَرَاءِ
X
ദരിദ്രര്‍ക്കു മാത്രമുള്ളതാണ്
وَالْمَسَاكِينِ
X
അഗതികള്‍ക്കും
وَالْعَامِلِينَ عَلَيْهَا
X
അതിന്റെ ജോലിക്കാര്‍ക്കും
وَالْمُؤَلَّفَةِ قُلُوبُهُمْ
X
മനസ്സുകള്‍ ഇണക്കപ്പെടേണ്ടവര്‍ക്കും
وَفِي الرِّقَابِ
X
അടിമ മോചനത്തിനും
وَالْغَارِمِينَ
X
കടം കൊണ്ട് വലഞ്ഞവര്‍ക്കും
وَفِي سَبِيلِ اللَّهِ
X
ദൈവ മാര്‍ഗത്തില്‍ വിനിയോഗിക്കാനും
وَابْنِ السَّبِيلِۖ
X
വഴിപോക്കര്‍ക്കും
فَرِيضَةً
X
നിര്‍ണയമാണിത്
مِّنَ اللَّهِۗ
X
അല്ലാഹുവിന്റെ
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിമാനുമാണ്
﴿9:60﴾ وَعَدَ
X
വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
X
അല്ലാഹു
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
وَالْمُؤْمِنَاتِ
X
സത്യവിശ്വാസിനികള്‍ക്കും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
അവര്‍ സ്ഥിരവാസികളാകുന്നു
فِيهَا
X
അവയില്‍
وَمَسَاكِنَ
X
പാര്‍പ്പിടങ്ങളും
طَيِّبَةً
X
ശ്രേഷ്ടമായ
فِي جَنَّاتِ
X
സ്വര്‍ഗീയാരാമങ്ങളില്‍
عَدْنٍۚ
X
നിത്യവാസത്തിനുള്ള
وَرِضْوَانٌ
X
പ്രീതിയാകുന്നു
مِّنَ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
أَكْبَرُۚ
X
ഏറ്റവും വലുത്
ذَٰلِكَ هُوَ
X
അതു തന്നെയാണ്
الْفَوْزُ
X
വിജയം
الْعَظِيمُ
X
മഹത്തായ
﴿9:72﴾ وَالَّذِينَ كَسَبُوا
X
എന്നാല്‍ പ്രവര്‍ത്തിച്ചവര്‍
السَّيِّئَاتِ
X
തിന്മകള്‍
جَزَاءُ سَيِّئَةٍ
X
തിന്മക്കുള്ള പ്രതിഫലം
بِمِثْلِهَا
X
അതിനുതുല്യം തന്നെയാണ്
وَتَرْهَقُهُمْ
X
അവരെ ബാധിക്കുകയും ചെയ്യും
ذِلَّةٌۖ
X
അപമാനം
مَّا لَهُم
X
അവര്‍ക്കില്ല
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
مِنْ عَاصِمٍۖ
X
രക്ഷിക്കുന്ന ആരും
كَأَنَّمَا أُغْشِيَتْ
X
മൂടപ്പെട്ടത് പോലെ
وُجُوهُهُمْ
X
അവരുടെ മുഖങ്ങള്‍
قِطَعًا
X
കഷ്ണങ്ങളാല്‍
مِّنَ اللَّيْلِ
X
രാത്രിയുടെ
مُظْلِمًاۚ
X
ഇരുള്‍മുറ്റിയ
أُولَٰئِكَ
X
അവരാണ്
أَصْحَابُ النَّارِۖ
X
നരകാവകാശികള്‍
هُمْ
X
അവര്‍
فِيهَا
X
അവിടെ
خَالِدُونَ
X
സ്ഥിരവാസികളാകുന്നു
﴿10:27﴾ قَالَ
X
(ശുഐബ്)പറഞ്ഞു
يَا قَوْمِ
X
എന്റെ ജനമേ
أَرَهْطِي
X
എന്റെ കുടുംബമാണോ
أَعَزُّ
X
കൂടുതല്‍ പ്രതാപമുള്ളവര്‍
عَلَيْكُم
X
നിങ്ങള്‍ക്ക്
مِّنَ اللَّهِ
X
അല്ലാഹുവേക്കാള്‍
وَاتَّخَذْتُمُوهُ
X
അവനെ നിങ്ങള്‍ ആക്കുകയുമാണോ
وَرَاءَكُمْ
X
നിങ്ങളുടെ പിന്നിലേക്ക്
ظِهْرِيًّاۖ
X
പുറംതള്ളപ്പെട്ടവനായി
إِنَّ رَبِّي
X
നിശ്ചയം എന്റെ നാഥന്‍
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച്
مُحِيطٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
﴿11:92﴾ قَالَ
X
അദ്ദേഹം (പിതാവ്) പറഞ്ഞു
لَنْ أُرْسِلَهُ
X
ഞാനവനെ അയക്കുകയില്ല
مَعَكُمْ
X
നിങ്ങളോടൊപ്പം
حَتَّىٰ تُؤْتُونِ
X
നിങ്ങള്‍ എനിക്ക് നല്‍കുന്നത് വരെ
مَوْثِقًا
X
ഉറപ്പ്
مِّنَ اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
لَتَأْتُنَّنِي
X
നിങ്ങള്‍ എന്റെയടുത്ത് കൊണ്ടുവരികതന്നെചെയ്യുമെന്ന്
بِهِ
X
അവനെ
إِلَّا أَن يُحَاطَ
X
(അപകടത്താല്‍)വലയം ചെയ്യപ്പെട്ടാലൊഴികെ
بِكُمْۖ
X
നിങ്ങള്‍
فَلَمَّا آتَوْهُ
X
അങ്ങനെ അവര്‍ അദ്ദേഹത്തിന്ന് നല്‍കിയപ്പോള്‍
مَوْثِقَهُمْ
X
അവരുടെ ഉറപ്പ്
قَالَ
X
അദ്ദേഹം പറഞ്ഞു
اللَّهُ
X
അല്ലാഹുവാണ്
عَلَىٰ مَا نَقُولُ
X
നാം ഈ പറയുന്നതിന്ന്
وَكِيلٌ
X
മേല്‍നോട്ടം വഹിക്കുന്നവന്‍
﴿12:66﴾ وَقَالَ
X
അദ്ദേഹം പറഞ്ഞു
يَا بَنِيَّ
X
എന്റെ മക്കളേ
لَا تَدْخُلُوا
X
നിങ്ങള്‍ പ്രവേശിക്കരുത്
مِن بَابٍ وَاحِدٍ
X
ഒരേ വാതിലിലൂടെ
وَادْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുക
مِنْ أَبْوَابٍ
X
വാതിലുകളിലൂടെ
مُّتَفَرِّقَةٍۖ
X
വിവിധ
وَمَا أُغْنِي
X
ഞാന്‍ തടുത്ത് നിര്‍ത്തുകയില്ല
عَنكُم
X
നിങ്ങളില്‍നിന്ന്
مِّنَ اللَّهِ
X
ദൈവവിധിയില്‍നിന്ന്
مِن شَيْءٍۖ
X
യാതൊന്നും
إِنِ الْحُكْمُ
X
തീരുമാനാധികാരമില്ല
إِلَّا لِلَّهِۖ
X
അല്ലാഹുവിനല്ലാതെ
عَلَيْهِ
X
അവനില്‍
تَوَكَّلْتُۖ
X
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
وَعَلَيْهِ
X
അവനില്‍
فَلْيَتَوَكَّلِ
X
ഭരമേല്‍പിക്കട്ടെ
الْمُتَوَكِّلُونَ
X
ഭരമേല്‍പിക്കുന്നവര്‍
﴿12:67﴾ وَلَمَّا دَخَلُوا
X
അവര്‍ പ്രവേശിച്ചപ്പോള്‍
مِنْ حَيْثُ أَمَرَهُمْ
X
അവരോട് കല്‍പിച്ചവിധം
أَبُوهُم
X
തങ്ങളുടെ പിതാവ്
مَّا كَانَ
X
അത് തടുത്ത്നിര്‍ത്തുമായിരുന്നില്ല
يُغْنِي عَنْهُم
X
അവരില്‍നിന്ന്
مِّنَ اللَّهِ
X
അല്ലാഹുവിന്റെ വിധിയില്‍നിന്ന്
مِن شَيْءٍ
X
യാതൊന്നും
إِلَّا حَاجَةً
X
ഒരാവശ്യംമാത്രമാണത്
فِي نَفْسِ يَعْقُوبَ
X
യഅ്ഖൂബിന്റെ മനസ്സിലുള്ള
قَضَاهَاۚ
X
അതദ്ദേഹം പൂര്‍ത്തീകരിച്ചു
وَإِنَّهُ
X
നിശ്ചയമായും അദ്ദേഹം
لَذُو عِلْمٍ
X
അറിവുള്ളവനാണ്
لِّمَا عَلَّمْنَاهُ
X
നാം അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുത്തതിനാല്‍
وَلَٰكِنَّ
X
എന്നാല്‍
أَكْثَرَ النَّاسِ
X
മനുഷ്യരില്‍ ഏറെപ്പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿12:68﴾ فَلَمَّا اسْتَيْأَسُوا
X
അവര്‍ നിരാശരായപ്പോള്‍
مِنْهُ
X
അവനെ സംബന്ധിച്ച്
خَلَصُوا
X
അവര്‍ തനിച്ച് മാറിനിന്നു
نَجِيًّاۖ
X
കൂടിയാലോചന നടത്തുന്നവരായി
قَالَ
X
പറഞ്ഞു
كَبِيرُهُمْ
X
അവരില്‍ മുതിര്‍ന്നവന്‍
أَلَمْ تَعْلَمُوا
X
നിങ്ങള്‍ക്കറിഞ്ഞുകൂടേ
أَنَّ أَبَاكُمْ
X
നിശ്ചയമായും നിങ്ങളുടെ പിതാവ്
قَدْ أَخَذَ
X
അദ്ദേഹം വാങ്ങിയിട്ടുണ്ട്
عَلَيْكُم
X
നിങ്ങളോട്
مَّوْثِقًا
X
ഉറപ്പ്
مِّنَ اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
وَمِن قَبْلُ
X
മുമ്പ്
مَا فَرَّطتُمْ
X
നിങ്ങള്‍ വീഴ്ചവരുത്തിയതും
فِي يُوسُفَۖ
X
യൂസുഫിന്റെ കാര്യത്തില്‍
فَلَنْ أَبْرَحَ
X
അതിനാല്‍ ഞാന്‍ വിട്ടുപോവുകയില്ല
الْأَرْضَ
X
ഈ നാട്
حَتَّىٰ يَأْذَنَ
X
അനുവാദം തരുന്നതുവരെ
لِي
X
എനിക്ക്
أَبِي
X
എന്റെ പിതാവ്
أَوْ يَحْكُمَ
X
അല്ലെങ്കില്‍ വിധി തരുന്നതുവരെ
اللَّهُ
X
അല്ലാഹു
لِيۖ
X
എനിക്ക്
وَهُوَ
X
അവന്‍
خَيْرُ
X
ഉത്തമനാകുന്നു
الْحَاكِمِينَ
X
വിധികര്‍ത്താക്കളില്‍
﴿12:80﴾ لَّهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
فِي الْحَيَاةِ
X
ജീവിതത്തില്‍
الدُّنْيَاۖ
X
ഐഹിക
وَلَعَذَابُ
X
ശിക്ഷയാകട്ടെ
الْآخِرَةِ
X
പരലോകത്തെ
أَشَقُّۖ
X
എറെ ദുരിതപൂര്‍ണം
وَمَا لَهُم
X
അവര്‍ക്കില്ല
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
مِن وَاقٍ
X
ഒരു രക്ഷകന്‍
﴿13:34﴾ مَن كَفَرَ
X
ആര് നിഷേധിച്ചുവോ
بِاللَّهِ
X
അല്ലാഹുവെ
مِن بَعْدِ
X
ശേഷം
إِيمَانِهِ
X
തന്റെ വിശ്വാസത്തിന്റെ
إِلَّا
X
ഒഴികെ
مَنْ
X
ഒരുത്തന്‍
أُكْرِهَ
X
അവന്‍ നിര്‍ബന്ധിക്കപ്പെട്ടു
وَقَلْبُهُ
X
അവന്റെ ഹൃദയമാകട്ടെ
مُطْمَئِنٌّ
X
സമാധാനമടഞ്ഞതാണ്
بِالْإِيمَانِ
X
സത്യവിശ്വാസത്താല്‍
وَلَٰكِن
X
പക്ഷേ
مَّن شَرَحَ
X
ഏതൊരുത്തന് വിശാലമായോ
بِالْكُفْرِ
X
സത്യനിഷേധത്താല്‍
صَدْرًا
X
ഹൃദയം
فَعَلَيْهِمْ
X
അപ്പോള്‍ അവരുടെ മേല്‍
غَضَبٌ
X
കോപമുണ്ട്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
وَلَهُمْ
X
അവര്‍ക്കുണ്ട്
عَذَابٌ
X
ശിക്ഷ
عَظِيمٌ
X
ഭയങ്കരമായ
﴿16:106﴾ فَإِن لَّمْ يَسْتَجِيبُوا
X
അവര്‍ ഉത്തരം നല്‍കുന്നില്ലെങ്കില്‍
لَكَ
X
നിനക്ക്
فَاعْلَمْ
X
നീ അറിയുക
أَنَّمَا
X
നിശ്ചയം
يَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നത്
أَهْوَاءَهُمْۚ
X
അവരുടെ തന്നിഷ്ടങ്ങളെ(മാത്രമാണെന്ന്)
وَمَنْ أَضَلُّ
X
വഴിപിഴച്ചവന്‍ ആരുണ്ട്
مِمَّنِ اتَّبَعَ
X
പിന്‍പറ്റിയവനെക്കാള്‍
هَوَاهُ
X
തന്നിഷ്ടത്തെ
بِغَيْرِ هُدًى
X
മാര്‍ഗദര്‍ശനമില്ലാതെ
مِّنَ اللَّهِۚ
X
അല്ലാഹുവിങ്കല്‍നിന്നുള്ള
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يَهْدِي
X
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
X
ജനത്തെ
الظَّالِمِينَ
X
അക്രമികളായ
﴿28:50﴾ قُلْ
X
പറയുക
مَن ذَا الَّذِي يَعْصِمُكُم
X
നിങ്ങളെ രക്ഷിക്കാനാരുണ്ട്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
إِنْ أَرَادَ
X
അവന്‍ വരുത്താനുദ്ദേശിച്ചാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
سُوءًا
X
വല്ലദോഷവും
أَوْ أَرَادَ بِكُمْ
X
അല്ലെങ്കില്‍ നിങ്ങള്‍ക്ക് വരുത്താനുദ്ദേശിച്ചാല്‍
رَحْمَةًۚ
X
വല്ല കാരുണ്യവും
وَلَا يَجِدُونَ لَهُم
X
അവര്‍ക്ക് കണ്ടെത്താനാവുകയില്ല
مِّن دُونِ اللَّهِ
X
അല്ലാഹുവെ കൂടാതെ
وَلِيًّا
X
ഒരു രക്ഷകനെയും
وَلَا نَصِيرًا
X
ഒരു സഹായിയെയും
﴿33:17﴾ وَبَشِّرِ
X
നീ ശുഭവാര്‍ത്തയറിയിക്കുക
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
بِأَنَّ لَهُم
X
തീര്‍ച്ചയായും അവര്‍ക്കുണ്ടെന്ന്
مِّنَ اللَّهِ
X
അല്ലാഹുവില്‍ നിന്ന്
فَضْلًا
X
അനുഗ്രഹം
كَبِيرًا
X
അതിമഹത്തായ
﴿33:47﴾ أَوَلَمْ يَسِيرُوا
X
ഇവര്‍ സഞ്ചരിച്ചിട്ടില്ലേ
فِي الْأَرْضِ
X
ഭൂമിയില്‍
فَيَنظُرُوا
X
അങ്ങനെ അവര്‍ കാണുകയും ചെയ്തിട്ടില്ലേ
كَيْفَ كَانَ
X
എപ്രകാരമായിരുന്നുവെന്ന്
عَاقِبَةُ
X
അന്ത്യം
الَّذِينَ كَانُوا
X
ഉണ്ടായിരുന്നവരുടെ
مِن قَبْلِهِمْۚ
X
ഇവര്‍ക്കു മുമ്പ്
كَانُوا
X
അവരായിരുന്നു
هُمْ
X
അവര്‍തന്നെ
أَشَدَّ
X
പ്രബലന്‍മാര്‍
مِنْهُمْ
X
ഇവരേക്കാള്‍
قُوَّةً
X
കരുത്തില്‍
وَآثَارًا
X
ശേഷിപ്പുകളിലും
فِي الْأَرْضِ
X
ഭൂമിയില്‍
فَأَخَذَهُمُ
X
എന്നിട്ട് അവരെ പിടികൂടി
اللَّهُ
X
അല്ലാഹു
بِذُنُوبِهِمْ
X
അവരുടെ പാപങ്ങള്‍ കാരണം
وَمَا كَانَ لَهُم
X
അവര്‍ക്കുണ്ടായിരുന്നില്ല
مِّنَ اللَّهِ
X
അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്ന്
مِن وَاقٍ
X
ഒരു രക്ഷകനും
﴿40:21﴾ يَوْمَ تُوَلُّونَ مُدْبِرِينَ
X
നിങ്ങള്‍ പിന്നാക്കം തിരിഞ്ഞോടുന്ന ദിനം
مَا لَكُم
X
നിങ്ങള്‍ക്കില്ല
مِّنَ اللَّهِ
X
അല്ലാഹുവി(ന്റെ ശിക്ഷയി)ല്‍ നിന്ന്
مِنْ عَاصِمٍۗ
X
ഒരു രക്ഷകനും
وَمَن يُضْلِلِ اللَّهُ
X
അല്ലാഹു വഴികേടിലാക്കുന്നവന്‍
فَمَا لَهُ
X
അവനില്ല
مِنْ هَادٍ
X
ഒരു നേര്‍മാര്‍ഗ ദര്‍ശിയും
﴿40:33﴾ سَيَقُولُ
X
പറയും
لَكَ
X
നിന്നോട്
الْمُخَلَّفُونَ
X
പിന്‍മാറി നിന്നവര്‍
مِنَ الْأَعْرَابِ
X
ഗ്രാമീണ അറബികളില്‍നിന്ന്
شَغَلَتْنَا
X
ഞങ്ങളെ ജോലിത്തിരക്കുകളിലകപ്പെടുത്തി
أَمْوَالُنَا
X
ഞങ്ങളുടെ സ്വത്തുക്കള്‍
وَأَهْلُونَا
X
ഞങ്ങളുടെ സ്വന്തക്കാരും
فَاسْتَغْفِرْ
X
അതിനാല്‍ നീ പാപമോചനത്തിനായി പ്രാര്‍ഥിക്കുക
لَنَاۚ
X
ഞങ്ങള്‍ക്കുവേണ്ടി
يَقُولُونَ
X
അവര്‍ പറയുന്നു
بِأَلْسِنَتِهِم
X
അവരുടെ നാവുകള്‍കൊണ്ട്
مَّا لَيْسَ
X
ഇല്ലാത്തത്
فِي قُلُوبِهِمْۚ
X
അവരുടെ മനസ്സുകളില്‍
قُلْ
X
നീ പറയുക (ചോദിക്കുക)
فَمَن
X
ആര്‍
يَمْلِكُ
X
അധീനപ്പെടുത്തിത്തരും
لَكُم
X
നിങ്ങള്‍ക്ക്
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
شَيْئًا
X
വല്ലതിനെയും
إِنْ أَرَادَ
X
അവന്‍ ഉദ്ദേശിച്ചാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
ضَرًّا
X
എന്തെങ്കിലും ഉപദ്രവം
أَوْ أَرَادَ
X
അല്ലെങ്കില്‍ അവന്‍ ഉദ്ദേശിച്ചാല്‍
بِكُمْ
X
നിങ്ങള്‍ക്ക്
نَفْعًاۚ
X
എന്തെങ്കിലും ഉപകാരം
بَلْ كَانَ اللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവയെപ്പറ്റി
خَبِيرًا
X
നന്നായറിയുന്നവന്‍
﴿48:11﴾ مُّحَمَّدٌ رَّسُولُ اللَّهِۚ
X
മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു
وَالَّذِينَ مَعَهُ
X
അദ്ദേഹത്തോടൊപ്പമുള്ളവര്‍
أَشِدَّاءُ
X
കാര്‍ക്കശ്യം കാണിക്കുന്നവരാണ്
عَلَى الْكُفَّارِ
X
സത്യനിഷേധികളോട്
رُحَمَاءُ
X
പരമദയാലുക്കളുമാണ്
بَيْنَهُمْۖ
X
അവര്‍ പരസ്പരം
تَرَاهُمْ
X
അവരെ നിനക്ക് കാണാം
رُكَّعًا
X
കുനിയുന്നവരായി
سُجَّدًا
X
സാഷ്ടാംഗം പ്രണമിക്കുന്നവരായും
يَبْتَغُونَ
X
അവര്‍ തേടുന്നു
فَضْلًا
X
അനുഗ്രഹം
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
وَرِضْوَانًاۖ
X
പ്രീതിയും
سِيمَاهُمْ
X
അവരുടെ അടയാളം
فِي وُجُوهِهِم
X
അവരുടെ മുഖങ്ങളിലുണ്ട്
مِّنْ أَثَرِ السُّجُودِۚ
X
സുജൂദിന്റെ ഫലമായി
ذَٰلِكَ
X
അതാണ്
مَثَلُهُمْ
X
അവരുടെ ഉപമ
فِي التَّوْرَاةِۚ
X
തൗറാത്തില്‍
وَمَثَلُهُمْ
X
അവരുടെ ഉപമ
فِي الْإِنجِيلِ
X
ഇഞ്ചീലില്‍
كَزَرْعٍ
X
ഒരു വിളപോലെയാണ്
أَخْرَجَ
X
അത് പുറത്തുകാണിച്ചു
شَطْأَهُ
X
അതിന്റെ കൂമ്പ്
فَآزَرَهُ
X
പിന്നെ അതിനെ ശക്തിപ്പെടുത്തി
فَاسْتَغْلَظَ
X
അങ്ങനെ അത് കരുത്ത് നേടി
فَاسْتَوَىٰ
X
അത് എഴുന്നുനിന്നു
عَلَىٰ سُوقِهِ
X
അതിന്റെ കാണ്ഡത്തില്‍
يُعْجِبُ
X
അത് കൗതുകമുണര്‍ത്തുന്നു
الزُّرَّاعَ
X
കര്‍ഷകരില്‍
لِيَغِيظَ
X
കോപാകുലരാക്കാന്‍
بِهِمُ
X
അവരിലൂടെ
الْكُفَّارَۗ
X
സത്യനിഷേധികളെ
وَعَدَ اللَّهُ
X
അല്ലാഹു വാഗ്ദാനം നല്‍കിയിരിക്കുന്നു
الَّذِينَ آمَنُوا
X
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا الصَّالِحَاتِ
X
സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌
مِنْهُم
X
അവരില്‍നിന്ന്
مَّغْفِرَةً
X
പാപമോചനം
وَأَجْرًا
X
പ്രതിഫലവും
عَظِيمًا
X
മഹത്തായ
﴿48:29﴾ فَضْلًا
X
ഔദാര്യം
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്നുള്ള
وَنِعْمَةًۚ
X
അനുഗ്രഹവും
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവനാണ്
حَكِيمٌ
X
യുക്തിജ്ഞനും
﴿49:8﴾ اعْلَمُوا
X
നിങ്ങള്‍ അറിയുക
أَنَّمَا
X
നിശ്ചയമായും
الْحَيَاةُ
X
ജീവിതം
الدُّنْيَا
X
ഈ ലോകത്തെ
لَعِبٌ
X
കളിയാകുന്നു
وَلَهْوٌ
X
വിനോദവും
وَزِينَةٌ
X
അലങ്കാരവും
وَتَفَاخُرٌ
X
പരസ്പരമുള്ള പൊങ്ങച്ചപ്രകടനവും
بَيْنَكُمْ
X
നിങ്ങള്‍ക്കിടയില്‍
وَتَكَاثُرٌ
X
പരസ്പരം പെരുമ നടിക്കലും
فِي الْأَمْوَالِ
X
സമ്പത്തുകളില്‍
وَالْأَوْلَادِۖ
X
സന്താനങ്ങളിലും
كَمَثَلِ غَيْثٍ
X
ഒരു മഴപോലെ
أَعْجَبَ
X
സന്തോഷിപ്പിച്ചു
الْكُفَّارَ
X
കര്‍ഷകരെ
نَبَاتُهُ
X
അതിന്റെ ചെടികള്‍
ثُمَّ
X
പിന്നെ
يَهِيجُ
X
അത് ഉണങ്ങുന്നു
فَتَرَاهُ
X
അങ്ങനെ നിനക്കതിനെ കാണാം
مُصْفَرًّا
X
മഞ്ഞച്ചതായി
ثُمَّ
X
പിന്നെ
يَكُونُ
X
അതാകും
حُطَامًاۖ
X
തുരുമ്പ്
وَفِي الْآخِرَةِ
X
പരലോകത്തുണ്ട്
عَذَابٌ
X
ശിക്ഷ
شَدِيدٌ
X
കഠിനമായ
وَمَغْفِرَةٌ
X
പാപമോചനവും
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
وَرِضْوَانٌۚ
X
പ്രീതിയും
وَمَا
X
അല്ല
الْحَيَاةُ
X
ജീവിതം
الدُّنْيَا
X
ഈ ലോകത്തെ
إِلَّا
X
അല്ലാതെ
مَتَاعُ
X
ചരക്ക്
الْغُرُورِ
X
ചതി
﴿57:20﴾ لَّن تُغْنِيَ
X
ഉപകരിക്കുകയില്ല
عَنْهُمْ
X
അവര്‍ക്ക്
أَمْوَالُهُمْ
X
അവരുടെ മുതലുകള്‍
وَلَا
X
(ഉപകരിക്കുക)ഇല്ല
أَوْلَادُهُم
X
അവരുടെ സന്താനങ്ങളും
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന് (രക്ഷനേടാന്‍)
شَيْئًاۚ
X
ഒട്ടും
أُولَٰئِكَ
X
അവര്‍
أَصْحَابُ
X
അവകാശികളാണ് (ആളുകളാണ്)
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
സ്ഥിരവാസികളാകുന്നു
﴿58:17﴾ هُوَ
X
അവന്‍
الَّذِي أَخْرَجَ
X
പുറത്താക്കിയവനാണ്
الَّذِينَ كَفَرُوا
X
നിഷേധിച്ചവരെ
مِنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍നിന്ന്
مِن دِيَارِهِمْ
X
അവരുടെ പാര്‍പ്പിടങ്ങളില്‍നിന്ന്
لِأَوَّلِ الْحَشْرِۚ
X
ഒന്നാമത്തെ പടപ്പുറപ്പാടില്‍
مَا ظَنَنتُمْ
X
നിങ്ങള്‍ കരുതിയിരുന്നില്ല
أَن يَخْرُجُواۖ
X
അവര്‍ പുറത്തുപോകുമെന്ന്
وَظَنُّوا
X
അവര്‍ കരുതി
أَنَّهُم
X
നിശ്ചയം അവര്‍
مَّانِعَتُهُمْ
X
അവരെ രക്ഷിക്കുമെന്ന്
حُصُونُهُم
X
അവരുടെ കോട്ടകള്‍
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
فَأَتَاهُمُ
X
എന്നാല്‍ അവരുടെ അടുത്ത് വന്നു
اللَّهُ
X
അല്ലാഹു
مِنْ حَيْثُ
X
വിധത്തില്‍
لَمْ يَحْتَسِبُواۖ
X
അവര്‍ വിചാരിച്ചിട്ടില്ലാത്ത
وَقَذَفَ
X
അവന്‍ ഇട്ടുകൊടുക്കുകയും ചെയ്തു
فِي قُلُوبِهِمُ
X
അവരുടെ ഹൃദയങ്ങളില്‍
الرُّعْبَۚ
X
പേടി
يُخْرِبُونَ
X
അവര്‍ തകര്‍ക്കുന്നു
بُيُوتَهُم
X
അവരുടെ വീടുകള്‍
بِأَيْدِيهِمْ
X
അവരുടെ കൈകള്‍കൊണ്ട്
وَأَيْدِي الْمُؤْمِنِينَ
X
വിശ്വാസികളുടെ കൈകള്‍ കൊണ്ടും
فَاعْتَبِرُوا
X
അതിനാല്‍ നിങ്ങള്‍ പാഠമുള്‍ക്കൊള്ളുക
يَا أُولِي الْأَبْصَارِ
X
കണ്ണുകളുള്ളവരേ
﴿59:2﴾ لِلْفُقَرَاءِ
X
പാവങ്ങള്‍ക്ക്
الْمُهَاجِرِينَ
X
പലായനം ചെയ്തുവന്ന
الَّذِينَ أُخْرِجُوا
X
പുറത്താക്കപ്പെട്ടവര്‍
مِن دِيَارِهِمْ
X
അവരുടെ വീടുകളില്‍നിന്ന്
وَأَمْوَالِهِمْ
X
അവരുടെ സ്വത്തുക്കളില്‍നിന്നും
يَبْتَغُونَ
X
അവര്‍ തേടുന്നു
فَضْلًا
X
ഔദാര്യം
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
وَرِضْوَانًا
X
പ്രീതിയും
وَيَنصُرُونَ
X
അവര്‍ സഹായിക്കുകയും ചെയ്യുന്നു
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُۚ
X
അവന്റെ ദൂതനെയും
أُولَٰئِكَ
X
അവര്‍
هُمُ
X
അവര്‍ തന്നെയാണ്
الصَّادِقُونَ
X
സത്യസന്ധര്‍
﴿59:8﴾ لَأَنتُمْ
X
നിങ്ങളോടാണ്
أَشَدُّ
X
കൂടുതല്‍ കഠിനം
رَهْبَةً
X
ഭയത്തില്‍
فِي صُدُورِهِم
X
അവരുടെ മനസ്സുകളില്‍
مِّنَ اللَّهِۚ
X
അല്ലാഹുവിനേക്കാള്‍
ذَٰلِكَ
X
അത്
بِأَنَّهُمْ
X
നിശ്ചയമായും അവരാണെന്നതു കൊണ്ടാണ്
قَوْمٌ
X
ഒരു ജനത
لَّا يَفْقَهُونَ
X
കാര്യം ഗ്രഹിക്കാത്ത
وَأُخْرَىٰ
X
മറ്റൊന്നും
تُحِبُّونَهَاۖ
X
നിങ്ങളത് ഇഷ്ടപ്പെടുന്നു
نَصْرٌ
X
സഹായമാണത്
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്നുള്ള
وَفَتْحٌ
X
വിജയവും
قَرِيبٌۗ
X
ആസന്നമായ
وَبَشِّرِ
X
നീ ശുഭവാര്‍ത്ത അറിയിക്കുക
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
﴿61:13﴾ مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
ذِي الْمَعَارِجِ
X
ആരോഹണപഥങ്ങളുടെ ഉടമയാണ്
﴿70:3﴾ إِلَّا بَلَاغًا
X
എത്തിച്ചുതരലല്ലാതെ
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്ന്
وَرِسَالَاتِهِۚ
X
അവന്റെ സന്ദേശങ്ങളും
وَمَن يَعْصِ
X
ആര്‍ ധിക്കരിക്കുന്നുവോ
اللَّهَ
X
അല്ലാഹുവിനെ
وَرَسُولَهُ
X
അവന്റെ ദൂതനെയും
فَإِنَّ لَهُ
X
നിശ്ചയം അവന്നുണ്ട്
نَارَ جَهَنَّمَ
X
നരകത്തീ
خَالِدِينَ
X
നിത്യവാസികളായ നിലയില്‍
فِيهَا
X
അതില്‍
أَبَدًا
X
എന്നെന്നും
﴿72:23﴾ رَسُولٌ
X
ദൂതന്‍
مِّنَ اللَّهِ
X
അല്ലാഹുവില്‍നിന്നുള്ള
يَتْلُو
X
വായിച്ചുകേള്‍പ്പിക്കുന്നു
صُحُفًا
X
ഏടുകള്‍
مُّطَهَّرَةً
X
പവിത്രമായ
﴿98:2﴾